"സത്യവേദപുസ്തകം/യോശുവ/അദ്ധ്യായം 22" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഫലകം നീക്കുന്നു, Replaced: {{SVPM Old Testament}} →
(ചെ.) പുതിയ ചിൽ ...
വരി 7:
{{verse|1}} അക്കാലത്തു യോശുവ രൂബേന്യരേയും ഗാദ്യരെയും മനശ്ശെയുടെ പാതിഗോത്രത്തെയും വിളിച്ചു.
 
{{verse|2}} അവരോടു പറഞ്ഞതു: യഹോവയുടെ ദാസനായ മോശെ നിങ്ങളോടു കല്പിച്ചതൊക്കെയും നിങ്ങള്‍നിങ്ങൾ പ്രമാണിക്കയും ഞാന്‍ഞാൻ നിങ്ങളോടു കല്പിച്ച സകലത്തിലും എന്റെ വാക്കു അനുസരിക്കയും ചെയ്തിരിക്കുന്നു.
 
{{verse|3}} നിങ്ങള്‍നിങ്ങൾ ഈ കാലമൊക്കെയും നിങ്ങളുടെ സഹോദരന്മാരെ ഇന്നുവരെ വിട്ടുപിരിയാതെ നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പന പ്രമാണിച്ചു നടന്നിരിക്കുന്നു.
 
{{verse|4}} ഇപ്പോള്‍ഇപ്പോൾ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളുടെ സഹോദരന്മാര്‍ക്കുംസഹോദരന്മാർക്കും താന്‍താൻ വാഗ്ദത്തംചെയ്തതുപോലെ സ്വസ്ഥത നല്കിയിരിക്കുന്നു; ആകയാല്‍ആകയാൽ നിങ്ങള്‍നിങ്ങൾ ഇപ്പോള്‍ഇപ്പോൾ നിങ്ങളുടെ വീടുകളിലേക്കും യഹോവയുടെ ദാസനായ മോശെ യോര്‍ദ്ദാന്നക്കരെയോർദ്ദാന്നക്കരെ നിങ്ങള്‍ക്കുനിങ്ങൾക്കു തന്നിട്ടുള്ള നിങ്ങളുടെ അവകാശദേശത്തേക്കും മടങ്ങിപ്പൊയ്ക്കൊള്‍വിന്‍മടങ്ങിപ്പൊയ്ക്കൊൾവിൻ .
 
{{verse|5}} എന്നാല്‍എന്നാൽ നിങ്ങളുടെ ദൈവമായ യഹോവയെ സ്നേഹിക്കയും അവന്റെ എല്ലാവഴികളിലും നടന്നു അവന്റെ കല്പനകള്‍കല്പനകൾ പ്രമാണിക്കയും അവനോടു പറ്റിച്ചേര്‍ന്നുപറ്റിച്ചേർന്നു പൂര്‍ണ്ണഹൃദയത്തോടുംപൂർണ്ണഹൃദയത്തോടും പൂര്‍ണ്ണമനസ്സോടുംകൂടെപൂർണ്ണമനസ്സോടുംകൂടെ അവനെ സേവിക്കയും ചെയ്യേണമെന്നു യഹോവയുടെ ദാസനായ മോശെ നിങ്ങളോടു കല്പിച്ചിട്ടുള്ള കല്പനയും ന്യായപ്രമാണവും ആചരിപ്പാന്‍ആചരിപ്പാൻ ഏറ്റവും ജാഗ്രതയായിരിപ്പിന്‍ജാഗ്രതയായിരിപ്പിൻ .
 
{{verse|6}} ഇങ്ങനെ യോശുവ അവരെ അനുഗ്രഹിച്ചു യാത്ര അയച്ചു. അവര്‍അവർ തങ്ങളുടെ വീടുകളിലേക്കു പോകയും ചെയ്തു.
 
{{verse|7}} മനശ്ശെയുടെ പാതിഗോത്രത്തിന്നു മോശെ ബാശാനില്‍ബാശാനിൽ അവകാശം കൊടുത്തിരുന്നു; മറ്റെ പാതിഗോത്രത്തിന്നു യോര്‍ദ്ദാന്നിക്കരെയോർദ്ദാന്നിക്കരെ പടിഞ്ഞാറു അവരുടെ സഹോദരന്മാരുടെ ഇടയില്‍ഇടയിൽ യോശുവ കൊടുത്തു; അവരെ അവരുടെ വീടുകളിലേക്കു അയച്ചപ്പോള്‍അയച്ചപ്പോൾ
 
{{verse|8}} യോശുവ അവരെ അനുഗ്രഹിച്ചു അവരോടു പറഞ്ഞതു: വളരെ നാല്‍ക്കാലികള്‍നാൽക്കാലികൾ, വെള്ളി പൊന്നു, ചെമ്പു, ഇരിമ്പു, വളരെ വസ്ത്രം എന്നിങ്ങനെ അനവധി സമ്പത്തോടും കൂടെ നിങ്ങള്‍നിങ്ങൾ നിങ്ങളുടെ വീടുകളിലേക്കു മടങ്ങിപ്പോകയും നിങ്ങളുടെ ശത്രുക്കളുടെ പക്കല്‍നിന്നുപക്കൽനിന്നു കിട്ടിയ കൊള്ള നിങ്ങളുടെ സഹോദരന്മാരുമായി പങ്കിട്ടുകൊള്‍കയുംപങ്കിട്ടുകൊൾകയും ചെയ്‍വിന്‍ചെയ്‍വിൻ .
 
{{verse|9}} അങ്ങനെ രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പാതിഗോത്രവും മോശെമുഖാന്തരം യഹോവ കല്പിച്ചതുപോലെ അവര്‍അവർ കൈവശമാക്കിയിരുന്ന അവകാശദേശമായ ഗിലെയാദ് ദേശത്തേക്കു മടങ്ങിപ്പോകേണ്ടതിന്നു കനാന്‍കനാൻ ദേശത്തിലെ ശീലോവില്‍നിന്നുശീലോവിൽനിന്നു യിസ്രായേല്‍മക്കളെയിസ്രായേൽമക്കളെ വിട്ടു പുറപ്പെട്ടു.
 
{{verse|10}} അവര്‍അവർ കനാന്‍കനാൻ ദേശത്തിലെ യോര്‍ദ്ദാന്യപ്രദേശങ്ങളില്‍യോർദ്ദാന്യപ്രദേശങ്ങളിൽ എത്തിയപ്പോള്‍എത്തിയപ്പോൾ രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പാതിഗോത്രവും യോര്‍ദ്ദാന്നുയോർദ്ദാന്നു സമീപത്തു ഒരു യാഗപീഠം പണിതു.
 
{{verse|11}} രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പാതി ഗോത്രവും കനാന്‍കനാൻ ദേശത്തിന്റെ കിഴക്കുപുറത്തു യോര്‍ദ്ദാന്യപ്രദേശങ്ങളില്‍യോർദ്ദാന്യപ്രദേശങ്ങളിൽ യിസ്രായേല്‍മക്കള്‍ക്കുയിസ്രായേൽമക്കൾക്കു എതിരെ ഇതാ, ഒരു യാഗപീഠം പണിതിരിക്കുന്നു എന്നു യിസ്രായേല്‍മക്കള്‍യിസ്രായേൽമക്കൾ കേട്ടു.
 
{{verse|12}} യിസ്രായേല്‍മക്കള്‍യിസ്രായേൽമക്കൾ അതു കേട്ടപ്പോള്‍കേട്ടപ്പോൾ യിസ്രായേല്‍മക്കളുടെയിസ്രായേൽമക്കളുടെ സഭ മുഴുവനും അവരോടു യുദ്ധത്തിന്നു പുറപ്പെടുവാന്‍പുറപ്പെടുവാൻ ശീലോവില്‍ശീലോവിൽ ഒന്നിച്ചുകൂടി.
 
{{verse|13}} യിസ്രായേല്‍മക്കള്‍യിസ്രായേൽമക്കൾ ഗിലെയാദ് ദേശത്തു രൂബേന്യരുടെയും ഗാദ്യരുടെയും മനശ്ശെയുടെ പാതിഗോത്രത്തിന്റെയും അടുക്കല്‍അടുക്കൽ പുരോഹിതനായ എലെയാസാരിന്റെ മകനായ
 
{{verse|14}} ഫീനെഹാസിനെയും അവനോടുകൂടെ യിസ്രായേലിന്റെ സകലഗോത്രങ്ങളില്‍നിന്നുംസകലഗോത്രങ്ങളിൽനിന്നും ഔരോ പിതൃഭവനത്തിന്നു ഔരോ പ്രഭുവീതം പത്തു പ്രഭുക്കന്മാരേയും അയച്ചു; അവരില്‍അവരിൽ ഔരോരുത്തനും താന്താന്റെ പിതൃഭവനത്തില്‍പിതൃഭവനത്തിൽ യിസ്രായേല്യസഹസ്രങ്ങള്‍ക്കുയിസ്രായേല്യസഹസ്രങ്ങൾക്കു തലവനായിരുന്നു.
 
{{verse|15}} അവര്‍അവർ ഗിലെയാദ് ദേശത്തു രൂബേന്യരുടെയും ഗാദ്യരുടെയും മനശ്ശെയുടെ പാതിഗോത്രത്തിന്റെയും അടുക്കല്‍അടുക്കൽ ചെന്നു അവരോടു പറഞ്ഞതെന്തെന്നാല്‍പറഞ്ഞതെന്തെന്നാൽ:
 
{{verse|16}} യഹോവയുടെ സഭ മുഴുവനും ഇപ്രകാരം പറയുന്നു: നിങ്ങള്‍നിങ്ങൾ ഇന്നു യഹോവയോടു മത്സരിക്കേണ്ടതിന്നു ഒരു യാഗപീഠം പണിതു ഇന്നു യഹോവയെ വിട്ടുമാറുവാന്‍വിട്ടുമാറുവാൻ തക്കവണ്ണം നിങ്ങള്‍നിങ്ങൾ യിസ്രായേലിന്റെ ദൈവത്തോടു ചെയ്തിരിക്കുന്ന ഈ ദ്രോഹം എന്തു?
 
{{verse|17}} പെയോര്‍പെയോർ സംബന്ധിച്ചുണ്ടായ അകൃത്യം നമുക്കു പോരായോ? അതുനിമിത്തം യഹോവയുടെ സഭെക്കു ബാധ ഉണ്ടായിട്ടും നാം ഇന്നുവരെ അതു നീക്കി നമ്മെത്തന്നെ ശുദ്ധീകരിച്ചു തീര്‍ന്നിട്ടില്ലല്ലോതീർന്നിട്ടില്ലല്ലോ.
 
{{verse|18}} നിങ്ങള്‍നിങ്ങൾ ഇന്നു യഹോവയെ വിട്ടു മാറുവാന്‍മാറുവാൻ പോകുന്നുവോ? നിങ്ങള്‍നിങ്ങൾ ഇന്നു യഹോവയോടു മത്സരിക്കുന്നു; നാളെ അവന്‍അവൻ യിസ്രായേലിന്റെ സര്‍വ്വസഭയോടുംസർവ്വസഭയോടും കോപിപ്പാന്‍കോപിപ്പാൻ സംഗതിയാകും.
 
{{verse|19}} നിങ്ങളുടെ അവകാശദേശം അശുദ്ധം എന്നുവരികില്‍എന്നുവരികിൽ യഹോവയുടെ തിരുനിവാസം ഇരിക്കുന്നതായ യഹോവയുടെ അവകാശദേശത്തേക്കു കടന്നുവന്നു ഞങ്ങളുടെ ഇടയില്‍ഇടയിൽ അവകാശം വാങ്ങുവിന്‍വാങ്ങുവിൻ ; എന്നാല്‍എന്നാൽ നമ്മുടെ ദൈവമായ യഹോവയുടെ യാഗപീഠം ഒഴികെ ഒരു യാഗപീഠം പണിതു യഹോവയോടു മത്സരിക്കരുതു; ഞങ്ങളോടും മത്സരിക്കരുതു.
 
{{verse|20}} സേരഹിന്റെ മകനായ ആഖാന്‍ആഖാൻ ശപഥാര്‍പ്പിതവസ്തുശപഥാർപ്പിതവസ്തു സംബന്ധിച്ചു ഒരു കുറ്റം ചെയ്കയാല്‍ചെയ്കയാൽ കോപം യിസ്രായേലിന്റെ സര്‍വ്വസഭയുടെയുംസർവ്വസഭയുടെയും മേല്‍മേൽ വീണില്ലയോ? അവന്‍അവൻ മാത്രമല്ലല്ലോ അവന്റെ അകൃത്യത്താല്‍അകൃത്യത്താൽ നശിച്ചതു.
 
{{verse|21}} അതിന്നു രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പാതിഗോത്രവും യിസ്രായേല്യസഹസ്രങ്ങളുടെ തലവന്മാരോടു ഉത്തരം പറഞ്ഞതു:
 
{{verse|22}} സര്‍വ്വവല്ലഭനാകുന്നസർവ്വവല്ലഭനാകുന്ന ദൈവമായ യഹോവ, സര്‍വ്വവല്ലഭനാകുന്നസർവ്വവല്ലഭനാകുന്ന ദൈവമായ യഹോവ തന്നേ അറിയുന്നു; യിസ്രായേലും അറിയട്ടെ! ഞങ്ങള്‍ഞങ്ങൾ യഹോവയോടുള്ള മത്സരത്താലോ ദ്രോഹത്താലോ--അങ്ങനെയെങ്കില്‍അങ്ങനെയെങ്കിൽ ഇന്നു തന്നേ നിന്റെ രക്ഷ ഞങ്ങള്‍ക്കില്ലാതെഞങ്ങൾക്കില്ലാതെ പോകട്ടെ--
 
{{verse|23}} യഹോവയെ വിട്ടുമാറേണ്ടതിന്നു ഞങ്ങള്‍ഞങ്ങൾ ഒരു യാഗപീഠം പണിതു എങ്കില്‍എങ്കിൽ, അല്ല അതിന്മേല്‍അതിന്മേൽ ഹോമയാഗവും ഭോജനയാഗവും അര്‍പ്പിപ്പാനോഅർപ്പിപ്പാനോ സമാധാനയാഗങ്ങള്‍സമാധാനയാഗങ്ങൾ കഴിപ്പാനോ ആകുന്നു എങ്കില്‍എങ്കിൽ യഹോവ തന്നേ ചോദിച്ചുകൊള്ളട്ടെ.
 
{{verse|24}} നാളെ നിങ്ങളുടെ മക്കള്‍മക്കൾ ഞങ്ങളുടെ മക്കളോടു: യിസ്രായേലിന്റെ ദൈവമായ യഹോവയുമായി നിങ്ങള്‍ക്കുനിങ്ങൾക്കു എന്തു കാര്യമുള്ളു?
 
{{verse|25}} ഞങ്ങളുടെയും രൂബേന്യരും ഗാദ്യരുമായ നിങ്ങളുടെയും മദ്ധ്യേ യഹോവ യോര്‍ദ്ദാനെയോർദ്ദാനെ അതിരാക്കിയിരിക്കുന്നു; നിങ്ങള്‍ക്കുനിങ്ങൾക്കു യഹോവയില്‍യഹോവയിൽ ഒരു ഔഹരിയില്ല എന്നു പറഞ്ഞു നിങ്ങളുടെ മക്കള്‍മക്കൾ ഞങ്ങളുടെ മക്കള്‍ക്കുമക്കൾക്കു യഹോവയെ ഭയപ്പെടാതിരിപ്പാന്‍ഭയപ്പെടാതിരിപ്പാൻ സംഗതിവരുത്തും എന്നുള്ള ശങ്കകൊണ്ടല്ലയോ ഞങ്ങള്‍ഞങ്ങൾ ഇതു ചെയ്തതു?
 
{{verse|26}} അതുകൊണ്ടു നാം ഒരു യാഗപീഠം പണിക എന്നു ഞങ്ങള്‍ഞങ്ങൾ പറഞ്ഞു; ഹോമയാഗത്തിന്നല്ല ഹനനയാഗത്തിന്നുമല്ല.
 
{{verse|27}} ഞങ്ങള്‍ഞങ്ങൾ യഹോവയുടെ സന്നിധാനത്തില്‍സന്നിധാനത്തിൽ ഞങ്ങളുടെ ഹോമയാഗങ്ങളാലും ഹനനയാഗങ്ങളാലും സമാധാനയാഗങ്ങളാലും അവന്റെ ശുശ്രൂഷ അനുഷ്ഠിക്കയും നിങ്ങളുടെ മക്കള്‍മക്കൾ നാളെ ഞങ്ങളുടെ മക്കളോടു: നിങ്ങള്‍ക്കുനിങ്ങൾക്കു യഹോവയില്‍യഹോവയിൽ ഒരു ഔഹരിയില്ല എന്നു പറയാതിരിക്കയും ചെയ്യേണ്ടതിന്നും ഞങ്ങള്‍ക്കുംഞങ്ങൾക്കും നിങ്ങള്‍ക്കുംനിങ്ങൾക്കും നമ്മുടെ ശേഷം നമ്മുടെ സന്തതികള്‍ക്കുംസന്തതികൾക്കും മദ്ധ്യേ ഒരു സാക്ഷിയായിരിക്കേണ്ടതിന്നുമത്രേ.
 
{{verse|28}} അതുകൊണ്ടു ഞങ്ങള്‍ഞങ്ങൾ പറഞ്ഞതു: നാളെ അവര്‍അവർ നമ്മോടോ നമ്മുടെ സന്തതികളോടോ അങ്ങനെ പറയുമ്പോള്‍പറയുമ്പോൾ: ഹോമയാഗത്തിന്നല്ല ഹനനയാഗത്തിന്നുമല്ല ഞങ്ങള്‍ക്കുംഞങ്ങൾക്കും നിങ്ങള്‍ക്കുംനിങ്ങൾക്കും മദ്ധ്യേ സാക്ഷിയായിരിക്കേണ്ടതിന്നു തന്നേ ഞങ്ങളുടെ പിതാക്കന്മാര്‍പിതാക്കന്മാർ ഉണ്ടാക്കീട്ടുള്ള യഹോവയുടെ യാഗപീഠത്തിന്റെ പ്രതിരൂപം കാണ്മിന്‍കാണ്മിൻ എന്നു മറുപടി പറവാന്‍പറവാൻ ഇടയാകും.
 
{{verse|29}} ഞങ്ങള്‍ഞങ്ങൾ നമ്മുടെ ദൈവമായ യഹോവയുടെ തിരുനിവാസത്തിന്റെ മുമ്പാകെയുള്ള അവന്റെ യാഗപീഠം ഒഴികെ ഹോമയാഗത്തിന്നോ ഭോജനയാഗത്തിന്നോ ഹനനയാഗത്തിന്നോ വേറൊരു യാഗപീഠം ഉണ്ടാക്കീട്ടു യഹോവയോടു മത്സരിക്കയും ഇന്നു യഹോവയെ വിട്ടുമാറുകയും ചെയ്‍വാന്‍ചെയ്‍വാൻ ഞങ്ങള്‍ക്കുഞങ്ങൾക്കു സംഗതി വരരുതേ.
 
{{verse|30}} രൂബേന്യരും ഗാദ്യരും മനശ്ശെയുടെ മക്കളും പറഞ്ഞ വാക്കുകള്‍വാക്കുകൾ പുരോഹിതനായ ഫീനെഹാസും അവനോടുകൂടെ സഭയുടെ പ്രഭുക്കന്മാരായി യിസ്രായേല്യസഹസ്രങ്ങള്‍ക്കുയിസ്രായേല്യസഹസ്രങ്ങൾക്കു തലവന്മാരായവരും കേട്ടപ്പോള്‍കേട്ടപ്പോൾ അവര്‍ക്കുംഅവർക്കും സന്തോഷമായി.
 
{{verse|31}} പുരോഹിതനായ എലെയാസാരിന്റെ മകന്‍മകൻ ഫീനെഹാസ് രൂബേന്റെ മക്കളോടും ഗാദിന്റെ മക്കളോടും മനശ്ശെയുടെ മക്കളോടും: നിങ്ങള്‍നിങ്ങൾ യഹോവയോടു ഈ അകൃത്യം ചെയ്തിട്ടില്ലായ്കകൊണ്ടു യഹോവ നമ്മുടെ മദ്ധ്യേ ഉണ്ടു എന്നു ഞങ്ങള്‍ഞങ്ങൾ ഇന്നു അറിഞ്ഞിരിക്കുന്നു; അങ്ങനെ നിങ്ങള്‍നിങ്ങൾ യിസ്രായേല്‍മക്കളെയിസ്രായേൽമക്കളെ യഹോവയുടെ കയ്യില്‍നിന്നുകയ്യിൽനിന്നു രക്ഷിച്ചിരിക്കുന്നു എന്നു പറഞ്ഞു.
 
{{verse|32}} പിന്നെ പുരോഹിതനായ എലെയാസാരിന്റെ മകന്‍മകൻ ഫീനെഹാസും പ്രഭുക്കന്മാരും രൂബേന്യരെയും ഗാദ്യരെയും വിട്ടു ഗിലെയാദ് ദേശത്തു നിന്നു കനാന്‍കനാൻ ദേശത്തേക്കു യിസ്രായേല്‍മക്കളുടെയിസ്രായേൽമക്കളുടെ അടുക്കല്‍അടുക്കൽ മടങ്ങിച്ചെന്നു അവരോടു വസ്തുത അറിയിച്ചു.
 
{{verse|33}} യിസ്രായേല്‍മക്കള്‍ക്കുയിസ്രായേൽമക്കൾക്കു ആ കര്യം സന്തോഷമായി; അവര്‍അവർ ദൈവത്തെ സ്തുതിച്ചു; രൂബേന്യരും ഗാദ്യരും പാര്‍ത്തപാർത്ത ദേശം നശിപ്പിക്കേണ്ടതിന്നു അവരോടു യുദ്ധത്തിന്നു പുറപ്പെടുന്നതിനെക്കുറിച്ചു പിന്നെ മിണ്ടിയതേയില്ല.
 
{{verse|34}} രൂബേന്യരും ഗാദ്യരും “യഹോവ തന്നേ ദൈവം എന്നതിന്നു ഇതു നമ്മുടെ മദ്ധ്യേ സാക്ഷി” എന്നു പറഞ്ഞു ആ യാഗപീഠത്തിന്നു ഏദ് എന്നു പേരിട്ടു.
"https://ml.wikisource.org/wiki/സത്യവേദപുസ്തകം/യോശുവ/അദ്ധ്യായം_22" എന്ന താളിൽനിന്ന് ശേഖരിച്ചത്