"സത്യവേദപുസ്തകം/യോശുവ/അദ്ധ്യായം 24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഫലകം നീക്കുന്നു, Replaced: {{SVPM Old Testament}} →
(ചെ.) പുതിയ ചിൽ ...
വരി 2:
{{Navi|
Prev=സത്യവേദപുസ്തകം/യോശുവ/അദ്ധ്യായം 23|
Next=സത്യവേദപുസ്തകം/ന്യായാധിപന്മാര്‍ന്യായാധിപന്മാർ/അദ്ധ്യായം 1|
}}
 
{{verse|1}} അനന്തരം യോശുവ യിസ്രായേല്‍യിസ്രായേൽ ഗോത്രങ്ങളെയെല്ലാം ശേഖേമില്‍ശേഖേമിൽ കൂട്ടി; യിസ്രായേലിന്റെ മൂപ്പന്മാരെയും തലവന്മാരെയും ന്യായാധിപന്മാരെയും പ്രമാണികളെയും വിളിച്ചു; അവര്‍അവർ ദൈവത്തിന്റെ സന്നിധിയില്‍സന്നിധിയിൽ വന്നുനിന്നു.
 
{{verse|2}} അപ്പോള്‍അപ്പോൾ യോശുവ സര്‍വ്വസർവ്വ ജനത്തോടും പറഞ്ഞതെന്തെന്നാല്‍പറഞ്ഞതെന്തെന്നാൽ: യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ പിതാക്കന്മാരായ അബ്രാഹാമിന്റെയും നാഹോരിന്റെയും പിതാവായ തേറഹ് പണ്ടു നദിക്കക്കരെ പാര്‍ത്തുപാർത്തു അന്യദൈവങ്ങളെ സേവിച്ചു പോന്നു.
 
{{verse|3}} എന്നാല്‍എന്നാൽ ഞാന്‍ഞാൻ നിങ്ങളുടെ പിതാവായ അബ്രാഹാമിനെ നദിക്കക്കരെനിന്നുകൊണ്ടുവന്നു കനാന്‍കനാൻ ദേശത്തൊക്കെയും സഞ്ചരിപ്പിച്ചു അവന്റെ സന്തതിയെ വര്‍ദ്ധിപ്പിക്കയുംവർദ്ധിപ്പിക്കയും അവന്നു യിസ്ഹാക്കിനെ കൊടുക്കയും ചെയ്തു.
 
{{verse|4}} യിസ്ഹാക്കിന്നു ഞാന്‍ഞാൻ യാക്കോബിനെയും ഏശാവിനെയും കൊടുത്തു; ഏശാവിന്നു ഞാന്‍ഞാൻ സേയീര്‍പര്‍വ്വതംസേയീർപർവ്വതം അവകാശമായി കൊടുത്തു; എന്നാല്‍എന്നാൽ യാക്കോബും അവന്റെ മക്കളും മിസ്രയീമിലേക്കു പോയി.
 
{{verse|5}} പിന്നെ ഞാന്‍ഞാൻ മോശെയെയും അഹരോനെയും അയച്ചു; ഞാന്‍ഞാൻ മിസ്രയീമില്‍മിസ്രയീമിൽ പ്രവര്‍ത്തിച്ചപ്രവർത്തിച്ച പ്രവൃത്തികളാല്‍പ്രവൃത്തികളാൽ അതിനെ ബാധിച്ചു; അതിന്റെ ശേഷം നിങ്ങളെ പുറപ്പെടുവിച്ചു.
 
{{verse|6}} അങ്ങനെ ഞാന്‍ഞാൻ നിങ്ങളുടെ പിതാക്കന്മാരെ മിസ്രയീമില്‍നിന്നുമിസ്രയീമിൽനിന്നു പുറപ്പെടുവിച്ചു; നിങ്ങള്‍നിങ്ങൾ കടലിന്നരികെ എത്തി; മിസ്രയീമ്യര്‍മിസ്രയീമ്യർ രഥങ്ങളോടും കുതിരകളോടുംകൂടെ ചെങ്കടല്‍വരെചെങ്കടൽവരെ നിങ്ങളുടെ പിതാക്കന്മാരെ പിന്‍പിൻ തുടര്‍ന്നുതുടർന്നു;
 
{{verse|7}} അവര്‍അവർ യഹോവയോടു നിലവിളിച്ചപ്പോള്‍നിലവിളിച്ചപ്പോൾ അവന്‍അവൻ നിങ്ങള്‍ക്കുംനിങ്ങൾക്കും മിസ്രയീമ്യര്‍ക്കുംമിസ്രയീമ്യർക്കും മദ്ധ്യേ അന്ധകാരം വെച്ചു കടല്‍കടൽ അവരുടെമേല്‍അവരുടെമേൽ വരുത്തി അവരെ മുക്കിക്കളഞ്ഞു; ഇങ്ങനെ ഞാന്‍ഞാൻ മിസ്രയീമ്യരോടു ചെയ്തതു നിങ്ങള്‍നിങ്ങൾ കണ്ണാലെ കണ്ടു; നിങ്ങള്‍നിങ്ങൾ ഏറിയ കാലം മരുഭൂമിയില്‍മരുഭൂമിയിൽ കഴിച്ചു.
 
{{verse|8}} പിന്നെ ഞാന്‍ഞാൻ നിങ്ങളെ യോര്‍ദ്ദാന്നക്കരെയോർദ്ദാന്നക്കരെ പാര്‍ത്തിരുന്നപാർത്തിരുന്ന അമോര്‍യ്യരുടെഅമോർയ്യരുടെ ദേശത്തേക്കു കൊണ്ടുവന്നു; അവന്‍അവൻ നിങ്ങളോടു യുദ്ധംചെയ്തു; നിങ്ങള്‍നിങ്ങൾ അവരുടെ ദേശം കൈവശമാക്കേണ്ടതിന്നു ഞാന്‍ഞാൻ അവരെ നിങ്ങളുടെ കയ്യില്‍കയ്യിൽ ഏല്പിച്ചു, നിങ്ങളുടെ മുമ്പില്‍നിന്നുമുമ്പിൽനിന്നു നശിപ്പിച്ചുകളഞ്ഞു.
 
{{verse|9}} അനന്തരം സിപ്പോരിന്റെ മകന്‍മകൻ മോവാബ്യരാജാവായ ബാലാക്‍ബാലാൿ പുറപ്പെട്ടു യിസ്രായേലിനോടു യുദ്ധംചെയ്തു; നിങ്ങളെ ശപിപ്പാന്‍ശപിപ്പാൻ ബെയോരിന്റെ മകനായ ബിലെയാമിനെ വിളിപ്പിച്ചു.
 
{{verse|10}} എങ്കിലും എനിക്കു ബിലെയാമിന്റെ അപേക്ഷ കേള്‍പ്പാന്‍കേൾപ്പാൻ മനസ്സില്ലായ്കയാല്‍മനസ്സില്ലായ്കയാൽ അവന്‍അവൻ നിങ്ങളെ അനുഗ്രഹിച്ചു; ഇങ്ങനെ ഞാന്‍ഞാൻ നിങ്ങളെ അവന്റെ കയ്യില്‍നിന്നുകയ്യിൽനിന്നു വിടുവിച്ചു.
 
{{verse|11}} പിന്നെ നിങ്ങള്‍നിങ്ങൾ യോര്‍ദ്ദാന്‍യോർദ്ദാൻ കടന്നു യെരീഹോവിലേക്കു വന്നു; യെരീഹോ നിവാസികള്‍നിവാസികൾ, അമോര്‍യ്യര്‍അമോർയ്യർ, പെരിസ്യര്‍പെരിസ്യർ, കനാന്യര്‍കനാന്യർ, ഹിത്യര്‍ഹിത്യർ, ഗിര്‍ഗ്ഗസ്യര്‍ഗിർഗ്ഗസ്യർ, ഹിവ്യര്‍ഹിവ്യർ, യെബൂസ്യര്‍യെബൂസ്യർ എന്നിവര്‍എന്നിവർ നിങ്ങളോടു യുദ്ധംചെയ്തു; ഞാന്‍ഞാൻ അവരെ നിങ്ങളുടെ കയ്യില്‍കയ്യിൽ ഏല്പിച്ചു.
 
{{verse|12}} ഞാന്‍ഞാൻ നിങ്ങളുടെ മുമ്പില്‍മുമ്പിൽ കടുന്നലിനെ അയച്ചു; അതു നിങ്ങളുടെ മുമ്പില്‍നിന്നുമുമ്പിൽനിന്നു അമോര്‍യ്യരുടെഅമോർയ്യരുടെ ആ രണ്ടു രാജാക്കന്മാരെ ഔടിച്ചുകളഞ്ഞു; നിന്റെ വാളുകൊണ്ടല്ല, നിന്റെ വില്ലുകെണ്ടും അല്ല.
 
{{verse|13}} നിങ്ങള്‍നിങ്ങൾ പ്രയത്നം ചെയ്യാത്ത ദേശവും നിങ്ങള്‍നിങ്ങൾ പണിയാത്ത പട്ടണങ്ങളും ഞാന്‍ഞാൻ നിങ്ങള്‍ക്കുനിങ്ങൾക്കു തന്നു; നിങ്ങള്‍നിങ്ങൾ അവയില്‍അവയിൽ പാര്‍ക്കുംന്നുപാർക്കുംന്നു; നിങ്ങള്‍നിങ്ങൾ നട്ടിട്ടില്ലാത്ത മുന്തിരിത്തോട്ടങ്ങളും ഒലിവുതോട്ടങ്ങളും നിങ്ങള്‍ക്കുനിങ്ങൾക്കു അനുഭവമായിരിക്കുന്നു.
 
{{verse|14}} ആകയാല്‍ആകയാൽ നിങ്ങള്‍നിങ്ങൾ യഹോവയെ ഭയപ്പെട്ടു അവനെ പരമാര്‍ത്ഥതയോടുംപരമാർത്ഥതയോടും വിശ്വസ്തതയോടുംകൂടെ സേവിപ്പിന്‍സേവിപ്പിൻ . നിങ്ങളുടെ പിതാക്കന്മാര്‍പിതാക്കന്മാർ നദിക്കക്കരെയും മിസ്രയീമിലുംവെച്ചു സേവിച്ച ദേവന്മാരെ ഉപേക്ഷിക്കയും യഹോവയെത്തന്നേ സേവിക്കയും ചെയ്‍വിന്‍ചെയ്‍വിൻ .
 
{{verse|15}} യഹോവയെ സേവിക്കുന്നതു നന്നല്ലെന്നു നിങ്ങള്‍ക്കുനിങ്ങൾക്കു തോന്നുന്നെങ്കില്‍തോന്നുന്നെങ്കിൽ നദിക്കക്കരെവെച്ചു നിങ്ങളുടെ പിതാക്കന്മാര്‍പിതാക്കന്മാർ സേവിച്ച ദേവന്മാരെയോ നിങ്ങള്‍നിങ്ങൾ പാര്‍ത്തുവരുന്നപാർത്തുവരുന്ന ദേശത്തിലെ അമോര്‍യ്യരുടെഅമോർയ്യരുടെ ദേവന്മാരെയോ ആരെ സേവിക്കും എന്നു ഇന്നു തിരഞ്ഞെടുത്തുകൊള്‍വിന്‍തിരഞ്ഞെടുത്തുകൊൾവിൻ . ഞാനും എന്റെ കുടുംബവുമോ, ഞങ്ങള്‍ഞങ്ങൾ യഹോവയെ സേവിക്കും.
 
{{verse|16}} അതിന്നു ജനം ഉത്തരം പറഞ്ഞതു: യഹോവയെ ഉപേക്ഷിച്ചു അന്യദൈവങ്ങളെ സേവിപ്പാന്‍സേവിപ്പാൻ ഞങ്ങള്‍ക്കുഞങ്ങൾക്കു സംഗതി വരരുതേ.
 
{{verse|17}} ഞങ്ങളെയും ഞങ്ങളുടെ പിതാക്കന്മാരെയും അടിമവീടായ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ചു ഞങ്ങള്‍ഞങ്ങൾ കാണ്‍കെകാൺകെ ആ വലിയ അടയാളങ്ങള്‍അടയാളങ്ങൾ പ്രവര്‍ത്തിക്കയുംപ്രവർത്തിക്കയും ഞങ്ങള്‍ഞങ്ങൾ നടന്ന എല്ലാവഴിയിലും ഞങ്ങള്‍ഞങ്ങൾ കടന്നുപോന്ന സകലജാതികളുടെ ഇടയിലും ഞങ്ങളെ രക്ഷിക്കയും ചെയ്തവന്‍ചെയ്തവൻ ഞങ്ങളുടെ ദൈവമായ യഹോവ തന്നേയല്ലോ.
 
{{verse|18}} ദേശത്തു പാര്‍ത്തിരുന്നപാർത്തിരുന്ന അമോര്‍യ്യര്‍അമോർയ്യർ മുതലായ സകലജാതികളെയും യഹോവ ഞങ്ങളുടെ മുമ്പില്‍നിന്നുമുമ്പിൽനിന്നു നീക്കിക്കളഞ്ഞു; ആകയാല്‍ആകയാൽ ഞങ്ങളും യഹോവയെ സേവിക്കും; അവനല്ലോ ഞങ്ങളുടെ ദൈവം.
 
{{verse|19}} യോശുവ ജനത്തോടു പറഞ്ഞതു: നിങ്ങള്‍ക്കുനിങ്ങൾക്കു യഹോവയെ സേവിപ്പാന്‍സേവിപ്പാൻ കഴിയുന്നതല്ല; അവന്‍അവൻ പരിശുദ്ധദൈവം; അവന്‍അവൻ തീക്ഷണതയുള്ള ദൈവം; അവന്‍അവൻ നിങ്ങളുടെ അതിക്രമങ്ങളെയും പാപങ്ങളെയും ക്ഷമിക്കയില്ല.
 
{{verse|20}} നിങ്ങള്‍നിങ്ങൾ യഹോവയെ ഉപേക്ഷിച്ചു അന്യദൈവങ്ങളെ സേവിച്ചാല്‍സേവിച്ചാൽ മുമ്പെ നിങ്ങള്‍ക്കുനിങ്ങൾക്കു നന്മചെയ്തതുപോലെ അവന്‍അവൻ തിരിഞ്ഞു നിങ്ങള്‍ക്കുനിങ്ങൾക്കു തിന്മചെയ്തു നിങ്ങളെ സംഹരിക്കും.
 
{{verse|21}} ജനം യോശുവയോടു: അല്ല, ഞങ്ങള്‍ഞങ്ങൾ യഹോവയെത്തന്നേ സേവിക്കും എന്നു പറഞ്ഞു.
 
{{verse|22}} യോശുവ ജനത്തോടു: യഹോവയെ സേവിക്കേണ്ടതിന്നു നിങ്ങള്‍നിങ്ങൾ അവനെ തിരഞ്ഞെടുത്തിരിക്കുന്നു എന്നതിന്നു നിങ്ങള്‍നിങ്ങൾ തന്നേ സാക്ഷികള്‍സാക്ഷികൾ എന്നു പറഞ്ഞു. അതേ, ഞങ്ങള്‍ഞങ്ങൾ തന്നേ സാക്ഷികള്‍സാക്ഷികൾ എന്നു അവര്‍അവർ പറഞ്ഞു.
 
{{verse|23}} ആകയാല്‍ആകയാൽ ഇപ്പോള്‍ഇപ്പോൾ നിങ്ങളുടെ ഇടയിലുള്ള അന്യദൈവങ്ങളെ നീക്കിക്കളഞ്ഞു യിസ്രായേലിന്റെ ദൈവമായ യഹോവയിങ്കലേക്കു നിങ്ങളുടെ ഹൃദയം ചായിപ്പിന്‍ചായിപ്പിൻ എന്നു അവന്‍അവൻ പറഞ്ഞു.
 
{{verse|24}} ജനം യോശുവയോടു: ഞങ്ങളുടെ ദൈവമായ യഹോവയെ ഞങ്ങള്‍ഞങ്ങൾ സേവിക്കും; അവന്റെ വാക്കു ഞങ്ങള്‍ഞങ്ങൾ അനുസരിക്കും എന്നു പറഞ്ഞു.
 
{{verse|25}} അങ്ങനെ യോശുവ അന്നു ജനവുമായി ഒരു നിയമം ചെയ്തു; അവര്‍ക്കുംഅവർക്കും ശെഖേമില്‍ശെഖേമിൽ വെച്ചു ഒരു ചട്ടവും പ്രമാണവും നിശ്ചയിച്ചു.
 
{{verse|26}} പിന്നെ യോശുവ ഈ വചനങ്ങള്‍വചനങ്ങൾ ദൈവത്തിന്റെ ന്യായപ്രമാണപുസ്തകത്തില്‍ന്യായപ്രമാണപുസ്തകത്തിൽ എഴുതി; ഒരു വലിയ കല്ലെടുത്തു അവിടെ യഹോവയുടെ വിശുദ്ധമന്ദിരത്തിന്നരികെയുള്ള കരുവേലകത്തിന്‍കരുവേലകത്തിൻ കീഴെ നാട്ടിയുംവെച്ചു യോശുവ സകലജനത്തോടും:
 
{{verse|27}} ഇതാ, ഈ കല്ലു നമുക്കു സാക്ഷിയായിരിക്കട്ടെ; അതു യഹോവ നമ്മോടു കല്പിച്ചിട്ടുള്ള വചനങ്ങളൊക്കെയും കേട്ടിരിക്കുന്നു; ആകയാല്‍ആകയാൽ നിങ്ങളുടെ ദൈവത്തെ നിങ്ങള്‍നിങ്ങൾ നിഷേധിക്കാതിരിക്കേണ്ടതിന്നു അതു നിങ്ങള്‍ക്കുനിങ്ങൾക്കു സാക്ഷിയായിരിക്കട്ടെ എന്നു പറഞ്ഞു.
 
{{verse|28}} ഇങ്ങനെ യോശുവ ജനത്തെ താന്താങ്ങളുടെ അവകാശത്തിലേക്കു പറഞ്ഞയച്ചു.
വരി 63:
{{verse|29}} അതിന്റെ ശേഷം യഹോവയുടെ ദാസനായി നൂന്റെ മകനായ യോശുവ നൂറ്റിപ്പത്തു വയസ്സുള്ളവനായി മരിച്ചു.
 
{{verse|30}} അവനെ എഫ്രയീംപര്‍വ്വതത്തിലുള്ളഎഫ്രയീംപർവ്വതത്തിലുള്ള തിമ്നാത്ത്-സേരഹില്‍സേരഹിൽ ഗായശ് മലയുടെ വടക്കുവശത്തു അവന്റെ അവകാശഭൂമിയില്‍അവകാശഭൂമിയിൽ അടക്കംചെയ്തു.
 
{{verse|31}} യോശുവയുടെ കാലത്തൊക്കെയും യോശുവ കഴിഞ്ഞിട്ടു ജീവിച്ചിരുന്നവരായി യഹോവ യിസ്രായേലിന്നു വേണ്ടി ചെയ്തിട്ടുള്ള സകലപ്രവൃത്തികളും അറിഞ്ഞവരായ മൂപ്പന്മാരുടെ കാലത്തൊക്കെയും യിസ്രായേല്‍യിസ്രായേൽ യഹോവയെ സേവിച്ചു.
 
{{verse|32}} യിസ്രായേല്‍മക്കള്‍യിസ്രായേൽമക്കൾ മിസ്രയീമില്‍മിസ്രയീമിൽ നിന്നു കൊണ്ടുപോന്ന യോസേഫിന്റെ അസ്ഥികളെ അവര്‍അവർ ശെഖേമില്‍ശെഖേമിൽ, യാക്കോബ് ശെഖേമിന്റെ അപ്പനായ ഹാമോരിന്റെ മക്കളോടു നൂറു വെള്ളിക്കാശിന്നു വാങ്ങിയിരുന്ന നിലത്തു, അടക്കംചെയ്തു; അതു യോസേഫിന്റെ മക്കള്‍ക്കുമക്കൾക്കു അവകാശമായിത്തീര്‍ന്നുഅവകാശമായിത്തീർന്നു.
 
{{verse|33}} അഹരോന്റെ മകന്‍മകൻ എലെയാസാരും മരിച്ചു; അവനെ അവന്റെ മകനായ ഫീനെഹാസിന്നു എഫ്രയീംപര്‍വ്വതത്തില്‍എഫ്രയീംപർവ്വതത്തിൽ കൊടുത്തിരുന്ന കുന്നില്‍കുന്നിൽ അടക്കം ചെയ്തു.
 
{{Navi|
Prev=സത്യവേദപുസ്തകം/യോശുവ/അദ്ധ്യായം 23|
Next=സത്യവേദപുസ്തകം/ന്യായാധിപന്മാര്‍ന്യായാധിപന്മാർ/അദ്ധ്യായം 1|
}}
"https://ml.wikisource.org/wiki/സത്യവേദപുസ്തകം/യോശുവ/അദ്ധ്യായം_24" എന്ന താളിൽനിന്ന് ശേഖരിച്ചത്