}}
{{verse|1}} അനന്തരം യോശുവ അതികാലത്തു എഴുന്നേറ്റു, അവനും യിസ്രായേല്‍മക്കള്‍യിസ്രായേൽമക്കൾ എല്ലാവരും ശിത്തീമില്‍നിന്നുശിത്തീമിൽനിന്നു പുറപ്പെട്ടു യോര്‍ദ്ദാന്നരികെയോർദ്ദാന്നരികെ വന്നു മറുകര കടക്കുംമുമ്പെ അവിടെ താമസിച്ചു.
{{verse|2}} മൂന്നു ദിവസം കഴിഞ്ഞിട്ടു പ്രമാണികള്‍പ്രമാണികൾ പാളയത്തില്‍കൂടിപാളയത്തിൽകൂടി നടന്നു ജനത്തോടു കല്പിച്ചതെന്തെന്നാല്‍കല്പിച്ചതെന്തെന്നാൽ:
{{verse|3}} നിങ്ങളുടെ ദൈവമായ യഹോവയുടെ നിയമപെട്ടകത്തെയും അതിനെ ചുമക്കുന്ന ലേവ്യരായ പുരോഹിതന്മാരെയും നിങ്ങള്‍നിങ്ങൾ കാണുമ്പോള്‍കാണുമ്പോൾ നിങ്ങളുടെ സ്ഥലം വിട്ടു പുറപ്പെട്ടു അതിന്റെ പിന്നാലെ ചെല്ലേണം.
{{verse|4}} എന്നാല്‍എന്നാൽ നിങ്ങള്‍ക്കുംനിങ്ങൾക്കും അതിന്നും ഇടയില്‍ഇടയിൽ രണ്ടായിരം മുഴം അകലം ഉണ്ടായിരിക്കേണം; അതിനോടു അടുക്കരുതു; അങ്ങനെ നിങ്ങള്‍നിങ്ങൾ പോകേണ്ടുന്ന വഴി അറിയും; ഈ വഴിക്കു നിങ്ങള്‍നിങ്ങൾ മുമ്പെ പോയിട്ടില്ലല്ലോ.
{{verse|5}} പിന്നെ യോശുവ ജനത്തോടു നിങ്ങളെത്തന്നേ ശുദ്ധീകരിപ്പിന്‍ശുദ്ധീകരിപ്പിൻ ; യഹോവ നാളെ നിങ്ങളുടെ ഇടയില്‍ഇടയിൽ അതിശയം പ്രവര്‍ത്തിക്കുംപ്രവർത്തിക്കും എന്നു പറഞ്ഞു.
{{verse|6}} പുരോഹിതന്മാരോടു യോശുവ: നിങ്ങള്‍നിങ്ങൾ നിയമപെട്ടകം എടുത്തു ജനത്തിന്നു മുമ്പായി അക്കരെ കടപ്പിന്‍കടപ്പിൻ എന്നു പറഞ്ഞു. അങ്ങനെ അവര്‍അവർ നിയമപ്പെട്ടകം എടുത്തു ജനത്തിന്നു മുമ്പായി നടന്നു.
{{verse|7}} പിന്നെ യഹോവ യോശുവയോടു: ഞാന്‍ഞാൻ മോശെയോടുകൂടെ ഇരുന്നതുപോലെ നിന്നോടുകൂടെയും ഇരിക്കും എന്നു യിസ്രായേല്‍യിസ്രായേൽ എല്ലാം അറിയേണ്ടതിന്നു ഞാന്‍ഞാൻ ഇന്നു അവര്‍അവർ കാണ്‍കെകാൺകെ നിന്നെ വലിയവനാക്കുവാന്‍വലിയവനാക്കുവാൻ തുടങ്ങും.
{{verse|8}} നിയമപെട്ടകം ചുമക്കുന്ന പുരോഹിതന്മാര്‍പുരോഹിതന്മാർ യോര്‍ദ്ദാനിലെയോർദ്ദാനിലെ വെള്ളത്തിന്റെ വക്കത്തു എത്തുമ്പോള്‍എത്തുമ്പോൾ യോര്‍ദ്ദാനില്‍യോർദ്ദാനിൽ നില്പാന്‍നില്പാൻ കല്പിക്ക എന്നു അരുളിച്ചെയ്തു.
{{verse|9}} യോശുവ യിസ്രായേല്‍മക്കളോടുയിസ്രായേൽമക്കളോടു: ഇവിടെ വന്നു നിങ്ങളുടെ ദൈവമായ യഹോവയുടെ വചനം കേള്‍പ്പിന്‍കേൾപ്പിൻ എന്നു പറഞ്ഞു.
{{verse|10}} യോശുവ പറഞ്ഞതെന്തെന്നാല്‍പറഞ്ഞതെന്തെന്നാൽ: ജീവനുള്ള ദൈവം നിങ്ങളുടെ ഇടയില്‍ഇടയിൽ ഉണ്ടു; അവന്‍അവൻ നിങ്ങളുടെ മുമ്പില്‍നിന്നുമുമ്പിൽനിന്നു കനാന്യര്‍കനാന്യർ, ഹിത്യര്‍ഹിത്യർ, ഹിവ്യര്‍ഹിവ്യർ, പെരിസ്യര്‍പെരിസ്യർ, ഗിര്‍ഗ്ഗശ്യര്‍ഗിർഗ്ഗശ്യർ, അമോര്‍യ്യര്‍അമോർയ്യർ, യെബൂസ്യര്‍യെബൂസ്യർ എന്നിവരെ നീക്കിക്കളയും എന്നു നിങ്ങള്‍നിങ്ങൾ ഇതിനാല്‍ഇതിനാൽ അറിയും.
{{verse|11}} ഇതാ, സര്‍വ്വഭൂമിക്കുംസർവ്വഭൂമിക്കും നാഥനായവന്റെ നിയമപെട്ടകം നിങ്ങള്‍ക്കുനിങ്ങൾക്കു മുമ്പായി യോര്‍ദ്ദാനിലേക്കുയോർദ്ദാനിലേക്കു കടക്കുന്നു.
{{verse|12}} ആകയാല്‍ആകയാൽ ഔരോ ഗോത്രത്തില്‍നിന്നുഗോത്രത്തിൽനിന്നു ഔരോ ആള്‍വീതംആൾവീതം യിസ്രായേല്‍യിസ്രായേൽ ഗോത്രങ്ങളില്‍നിന്നുഗോത്രങ്ങളിൽനിന്നു പന്ത്രണ്ടു ആളെ കൂട്ടുവിന്‍കൂട്ടുവിൻ .
{{verse|13}} സര്‍വ്വഭൂമിയുടെയുംസർവ്വഭൂമിയുടെയും നാഥനായ യഹോവയുടെ പെട്ടകം ചുമക്കുന്ന പുരോഹിതന്മാരുടെ ഉള്ളങ്കാല്‍ഉള്ളങ്കാൽ യോര്‍ദ്ദാനിലെയോർദ്ദാനിലെ വെള്ളത്തില്‍വെള്ളത്തിൽ ചവിട്ടുമ്പോള്‍ചവിട്ടുമ്പോൾ ഉടനെ യോര്‍ദ്ദാനിലെയോർദ്ദാനിലെ വെള്ളം രണ്ടായി പിരിഞ്ഞിട്ടു മേല്‍നിന്നുമേൽനിന്നു ഒഴുകുന്ന വെള്ളം ചിറപോലെ നിലക്കും.
{{verse|14}} അങ്ങനെ ജനം യോര്‍ദ്ദാന്നക്കരെയോർദ്ദാന്നക്കരെ കടപ്പാന്‍കടപ്പാൻ തങ്ങളുടെ കൂടാരങ്ങളില്‍നിന്നുകൂടാരങ്ങളിൽനിന്നു പുറപ്പെട്ടു; നിയമപെട്ടകം ചുമക്കുന്ന പുരോഹിതന്മാര്‍പുരോഹിതന്മാർ ജനത്തിന്നു മുമ്പായി പെട്ടകം ചുമന്നുകൊണ്ടു യോര്‍ദ്ദാന്നരികെയോർദ്ദാന്നരികെ വന്നു.
{{verse|15}} കൊയിത്തുകാലത്തൊക്കെയും യോര്‍ദ്ദാന്‍യോർദ്ദാൻ തീരമെല്ലാം കവിഞ്ഞു ഒഴുകും. പെട്ടകം ചുമന്ന പുരോഹിതന്മാരുടെ കാല്‍കാൽ വെള്ളത്തിന്റെ വക്കത്തു മുങ്ങിയപ്പോള്‍മുങ്ങിയപ്പോൾ മേല്‍മേൽ വെള്ളത്തിന്റെ ഒഴുകൂ നിന്നു;
{{verse|16}} സാരെഥാന്നു സമീപത്തുള്ള ആദാംപട്ടണത്തിന്നരികെ ബഹുദൂരത്തോളം ചിറപോലെ പൊങ്ങി; അരാബയിലെ കടലായ ഉപ്പുകടലിലേക്കു ഒഴുകിയ വെള്ളം വാര്‍ന്നുപോയിവാർന്നുപോയി; ജനം യെരീഹോവിന്നു നേരെ മറുകര കടന്നു.
{{verse|17}} യഹോവയുടെ നിയമപെട്ടകം ചുമന്ന പുരോഹിതന്മാര്‍പുരോഹിതന്മാർ യോര്‍ദ്ദാന്റെയോർദ്ദാന്റെ നടുവില്‍നടുവിൽ ഉണങ്ങിയ നിലത്തു ഉറെച്ചുനിന്നു; യിസ്രായേല്‍ജനമൊക്കെയുംയിസ്രായേൽജനമൊക്കെയും യോര്‍ദ്ദാന്‍യോർദ്ദാൻ കടന്നുതീരുവോളം ഉണങ്ങിയ നിലത്തുകൂടിത്തന്നേ നടന്നുപോയി.
{{Navi|
|