}}
{{verse|1}} ജനമൊക്കെയും യോര്‍ദ്ദാന്‍യോർദ്ദാൻ കടന്നുതീര്‍ന്നശേഷംകടന്നുതീർന്നശേഷം യഹോവ യോശുവയോടു കല്പിച്ചതു എന്തെന്നാല്‍എന്തെന്നാൽ:
{{verse|2}} നിങ്ങള്‍നിങ്ങൾ ഔരോ ഗോത്രത്തില്‍ഗോത്രത്തിൽ നിന്നു ഔരോ ആള്‍ആൾ വീതം ജനത്തില്‍നിന്നുജനത്തിൽനിന്നു പന്ത്രണ്ടുപേരെ കൂട്ടി അവരോടു:
{{verse|3}} യോര്‍ദ്ദാന്റെയോർദ്ദാന്റെ നടുവില്‍നടുവിൽ പുരോഹിതന്മാരുടെ കാല്‍കാൽ ഉറച്ചുനിന്ന സ്ഥലത്തുനിന്നു പന്ത്രണ്ടു കല്ലു എടുത്തു കരെക്കു കൊണ്ടുവന്നു ഈ രാത്രി നിങ്ങള്‍നിങ്ങൾ പാര്‍ക്കുംന്നപാർക്കുംന്ന സ്ഥലത്തു വെപ്പാന്‍വെപ്പാൻ കല്പിപ്പിന്‍കല്പിപ്പിൻ .
{{verse|4}} അങ്ങനെ യോശുവ യിസ്രായേല്‍മക്കളുടെയിസ്രായേൽമക്കളുടെ ഔരോ ഗോത്രത്തില്‍നിന്നുഗോത്രത്തിൽനിന്നു ഔരോ ആള്‍ആൾ വീതം നിയമിച്ചിരുന്ന പന്ത്രണ്ടുപേരെ വിളിച്ചു.
{{verse|5}} യോശുവ അവരോടു പറഞ്ഞതു: യോര്‍ദ്ദാന്റെയോർദ്ദാന്റെ നടുവില്‍നടുവിൽ നിങ്ങളുടെ ദൈവമായ യഹോവയുടെ പെട്ടകത്തിന്നു മുമ്പില്‍മുമ്പിൽ ചെന്നു യിസ്രായേല്‍മക്കളുടെയിസ്രായേൽമക്കളുടെ ഗോത്രസംഖ്യകൂ ഒത്തവണ്ണം നിങ്ങളില്‍നിങ്ങളിൽ ഔരോരുത്തന്‍ഔരോരുത്തൻ ഔരോ കല്ലു ചുമലില്‍ചുമലിൽ എടുക്കേണം.
{{verse|6}} ഇതു നിങ്ങളുടെ ഇടയില്‍ഇടയിൽ ഒരു അടയാളമായിരിക്കേണം; ഈ കല്ലു എന്തു എന്നു നിങ്ങളുടെ മക്കള്‍മക്കൾ വരുങ്കാലത്തു ചോദിക്കുമ്പോള്‍ചോദിക്കുമ്പോൾ:
{{verse|7}} യോര്‍ദ്ദാനിലെയോർദ്ദാനിലെ വെള്ളം യഹോവയുടെ നിയമപെട്ടകത്തിന്റെ മുമ്പില്‍മുമ്പിൽ രണ്ടായി പിരിഞ്ഞതുനിമിത്തം തന്നേ എന്നു അവരോടു പറയേണം. അതു യോര്‍ദ്ദാനെയോർദ്ദാനെ കടന്നപ്പോള്‍കടന്നപ്പോൾ യോര്‍ദ്ദാനിലെയോർദ്ദാനിലെ വെള്ളം രണ്ടായി പിരിഞ്ഞതുകൊണ്ടു ഈ കല്ലു യിസ്രായേല്‍മക്കള്‍ക്കുയിസ്രായേൽമക്കൾക്കു എന്നേക്കും ജ്ഞാപകമായിരിക്കേണം.
{{verse|8}} യോശുവ കല്പിച്ചതുപോലെ യിസ്രായേല്‍മക്കള്‍യിസ്രായേൽമക്കൾ ചെയ്തു; യഹോവ യോശുവയോടു കല്പിച്ചതുപോലെ യിസ്രായേല്‍മക്കളുടെയിസ്രായേൽമക്കളുടെ ഗോത്രസംഖ്യെക്കു ഒത്തവണ്ണം പന്ത്രണ്ടു കല്ലു യോര്‍ദ്ദാന്റെയോർദ്ദാന്റെ നടുവില്‍നിന്നുനടുവിൽനിന്നു എടുത്തു തങ്ങള്‍തങ്ങൾ പാര്‍ത്തപാർത്ത സ്ഥലത്തു കൊണ്ടുപോയി വെച്ചു.
{{verse|9}} യോര്‍ദ്ദാന്റെയോർദ്ദാന്റെ നടുവിലും നിയമപെട്ടകം ചുമന്ന പുരോഹിതന്മാരുടെ കാല്‍കാൽ നിന്ന സ്ഥലത്തു യോശുവ പന്ത്രണ്ടു കല്ലു നാട്ടി; അവ ഇന്നുവരെ അവിടെ ഉണ്ടു.
{{verse|10}} മോശെ യോശുവയോടു കല്പിച്ചതു ഒക്കെയും ജനത്തോടു പറവാന്‍പറവാൻ യഹോവ യോശുവയോടു കല്പിച്ചതൊക്കെയും ചെയ്തുതീരുവോളം പെട്ടകം ചുമന്ന പുരോഹിതന്മാര്‍പുരോഹിതന്മാർ യോര്‍ദ്ദാന്റെയോർദ്ദാന്റെ നടുവില്‍നടുവിൽ നിന്നു; ജനം വേഗത്തില്‍വേഗത്തിൽ മറുകര കടന്നു.
{{verse|11}} ജനമൊക്കെയും കടന്നു തീര്‍ന്നപ്പോള്‍തീർന്നപ്പോൾ ജനം കാണ്‍കെകാൺകെ യഹോവയുടെ പെട്ടകവും പുരോഹിതന്മാരും മറുകര കടന്നു.
{{verse|12}} മോശെ കല്പിച്ചിരുന്നതുപോലെ രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പാതിഗോത്രവും യിസ്രായേല്‍മക്കള്‍ക്കുയിസ്രായേൽമക്കൾക്കു മുമ്പായി യുദ്ധസന്നദ്ധരായി കടന്നു.
{{verse|13}} ഏകദേശം നാല്പതിനായിരം പേര്‍പേർ യുദ്ധസന്നദ്ധരായി യഹോവയുടെ മുമ്പാകെ യുദ്ധത്തിന്നു യെരീഹോസമഭൂമിയില്‍യെരീഹോസമഭൂമിയിൽ കടന്നു.
{{verse|14}} അന്നു യഹോവ യോശുവയെ എല്ലായിസ്രായേലിന്റെയും മുമ്പാകെ വലിയവനാക്കി;
{{verse|15}} അവര്‍അവർ മോശെയെ ബഹുമാനിച്ചതുപോലെ അവനെയും അവന്റെ ആയുഷ്കാലമൊക്കെയും ബഹുമാനിച്ചു.
{{verse|16}} യഹോവ യോശുവയോടു: സാക്ഷ്യപെട്ടകം ചുമക്കുന്ന പുരോഹിതന്മാരോടു യോര്‍ദ്ദാനില്‍നിന്നുയോർദ്ദാനിൽനിന്നു കയറുവാന്‍കയറുവാൻ കല്പിക്ക എന്നു അരുളിച്ചെയ്തു.
{{verse|17}} അങ്ങനെ യോശുവ പുരോഹിതന്മാരോടു യോര്‍ദ്ദാനില്‍നിന്നുയോർദ്ദാനിൽനിന്നു കയറുവാന്‍കയറുവാൻ കല്പിച്ചു.
{{verse|18}} യഹോവയുടെ സാക്ഷ്യപെട്ടകം ചുമക്കുന്ന പുരോഹിതന്മാര്‍പുരോഹിതന്മാർ യോര്‍ദ്ദാന്റെയോർദ്ദാന്റെ നടുവില്‍നിന്നുനടുവിൽനിന്നു കയറി; പുരോഹിതന്മാരുടെ ഉള്ളങ്കാല്‍ഉള്ളങ്കാൽ കരെക്കു പൊക്കിവെച്ച ഉടനെ യോര്‍ദ്ദാനിലെയോർദ്ദാനിലെ വെള്ളം വീണ്ടും അതിന്റെ സ്ഥലത്തേക്കു വന്നു മുമ്പിലത്തെപ്പോലെ തീരം കവിഞ്ഞു ഒഴുകി.
{{verse|19}} ഒന്നാം മാസം പത്താം തിയ്യതി ജനം യോര്‍ദ്ദാനില്‍നിന്നുയോർദ്ദാനിൽനിന്നു കയറി യെരീഹോവിന്റെ കിഴക്കെ അതിരിലുള്ള ഗില്ഗാലില്‍ഗില്ഗാലിൽ പാളയം ഇറങ്ങി.
{{verse|20}} യോര്‍ദ്ദാനില്‍നിന്നുയോർദ്ദാനിൽനിന്നു എടുത്ത പന്ത്രണ്ടു കല്ലു യോശുവ ഗില്ഗാലില്‍ഗില്ഗാലിൽ നാട്ടി,
{{verse|21}} യിസ്രായേല്‍മക്കളോടുയിസ്രായേൽമക്കളോടു പറഞ്ഞതു എന്തെന്നാല്‍എന്തെന്നാൽ; ഈ കല്ലു എന്തു എന്നു വരുങ്കാലത്തു നിങ്ങളുടെ മക്കള്‍മക്കൾ പിതാക്കന്മാരോടു ചോദിച്ചാല്‍ചോദിച്ചാൽ:
{{verse|22}} യിസ്രായേല്‍യിസ്രായേൽ ഉണങ്ങിയ നിലത്തുകൂടി ഈ യോര്‍ദ്ദാന്നിക്കരെയോർദ്ദാന്നിക്കരെ കടന്നു എന്നു നിങ്ങളുടെ മക്കളോടു പറയേണം.
{{verse|23}} ഭൂമിയിലെ സകലജാതികളും യഹോവയുടെ കൈ ശക്തിയുള്ളതെന്നു അറിഞ്ഞു നിങ്ങളുടെ ദൈവമായ യഹോവയെ എന്നേക്കും ഭയപ്പെടേണ്ടതിന്നു
{{verse|24}} ഞങ്ങള്‍ഞങ്ങൾ ഇക്കരെ കടപ്പാന്‍കടപ്പാൻ തക്കവണ്ണം നിങ്ങളുടെ ദൈവമായ യഹോവ ഞങ്ങളുടെ മുമ്പില്‍മുമ്പിൽ ചെങ്കടല്‍ചെങ്കടൽ വറ്റിച്ചുകളഞ്ഞതുപോലെ നിങ്ങള്‍നിങ്ങൾ ഇക്കരെ കടപ്പാന്‍കടപ്പാൻ തക്കവണ്ണം നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളുടെ മുമ്പില്‍മുമ്പിൽ യോര്‍ദ്ദാനിലെയോർദ്ദാനിലെ വെള്ളം വറ്റിച്ചുകളഞ്ഞു.
{{Navi|
|