"സത്യവേദപുസ്തകം/യോശുവ/അദ്ധ്യായം 5" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഫലകം നീക്കുന്നു, Replaced: {{SVPM Old Testament}} →
(ചെ.) പുതിയ ചിൽ ...
വരി 5:
}}
 
{{verse|1}} യിസ്രായേല്‍മക്കള്‍യിസ്രായേൽമക്കൾ ഇക്കരെ കടപ്പാന്‍കടപ്പാൻ തക്കവണ്ണം യഹോവ അവരുടെ മുമ്പില്‍മുമ്പിൽ യോര്‍ദ്ദാനിലെയോർദ്ദാനിലെ വെള്ളം വറ്റിച്ചുകളഞ്ഞു എന്നു യോര്‍ദ്ദാന്റെയോർദ്ദാന്റെ പടിഞ്ഞാറെ ഭാഗത്തുള്ള അമോര്‍യ്യരാജാക്കന്മാരൊക്കെയുംഅമോർയ്യരാജാക്കന്മാരൊക്കെയും സമുദ്രതീരത്തുള്ള കനാന്യരാജാക്കന്മാരൊക്കെയും കേട്ടപ്പോള്‍കേട്ടപ്പോൾ അവരുടെ ഹൃദയം ഉരുകി; യിസ്രായേല്‍മക്കളുടെയിസ്രായേൽമക്കളുടെ നിമിത്തം അവരില്‍അവരിൽ അശേഷം ചൈതന്യമില്ലാതെയായി.
 
{{verse|2}} അക്കാലത്തു യഹോവ യോശുവയോടു: തീക്കല്ലുകൊണ്ടു കത്തി ഉണ്ടാക്കി യിസ്രായേല്‍മക്കളെയിസ്രായേൽമക്കളെ രണ്ടാമതും പരിച്ഛേദന ചെയ്ക എന്നു കല്പിച്ചു.
 
{{verse|3}} യോശുവ തീക്കല്ലുകൊണ്ടു കത്തി ഉണ്ടാക്കി യിസ്രായേല്‍മക്കളെയിസ്രായേൽമക്കളെ അഗ്രചര്‍മ്മഗിരിയിങ്കല്‍വെച്ചുഅഗ്രചർമ്മഗിരിയിങ്കൽവെച്ചു പരിച്ഛേദന ചെയ്തു.
 
{{verse|4}} യോശുവ പരിച്ഛേദന ചെയ്‍വാനുള്ള കാരണമോ മിസ്രയീമില്‍നിന്നുമിസ്രയീമിൽനിന്നു പുറപ്പെട്ട ആണുങ്ങളായ ജനമൊക്കെയും യോദ്ധാക്കളെല്ലാവരും മിസ്രയീമില്‍നിന്നുമിസ്രയീമിൽനിന്നു പുറപ്പെട്ടുപോന്നശേഷം പ്രയാണത്തില്‍പ്രയാണത്തിൽ മരുഭൂമിയില്‍വെച്ചുമരുഭൂമിയിൽവെച്ചു മരിച്ചുപോയി;
 
{{verse|5}} പുറപ്പെട്ടുപോന്ന ജനത്തിനെല്ലാം പരിച്ഛേദന കഴിഞ്ഞിരുന്നു എങ്കിലും മിസ്രയീമില്‍നിന്നുമിസ്രയീമിൽനിന്നു പുറപ്പെട്ടശേഷം മരുഭൂമിയില്‍വെച്ചുമരുഭൂമിയിൽവെച്ചു പ്രയാണത്തില്‍പ്രയാണത്തിൽ ജനിച്ചവരില്‍ജനിച്ചവരിൽ ആരെയും പരിച്ഛേദന ചെയ്തിരുന്നില്ല.
 
{{verse|6}} മിസ്രയീമില്‍നിന്നുമിസ്രയീമിൽനിന്നു പുറപ്പെട്ട യോദ്ധാക്കളായവരൊക്കെയും യഹോവയുടെ വാക്കു അനുസരിക്കായ്കകൊണ്ടു അവര്‍അവർ മരിച്ചൊടുങ്ങുംവരെ യിസ്രായേല്‍മക്കള്‍യിസ്രായേൽമക്കൾ നാല്പതു സംവത്സരം മരുഭൂമിയില്‍മരുഭൂമിയിൽ സഞ്ചരിക്കേണ്ടിവന്നു; നമുക്കു തരുമെന്നു യഹോവ പിതാക്കന്മാരോടു സത്യംചെയ്ത ദേശമായി പാലും തേനും ഒഴുകുന്ന ദേശം അവരെ കാണിക്കയില്ല എന്നു യഹോവ അവരോടു സത്യം ചെയ്തിരുന്നു.
 
{{verse|7}} എന്നാല്‍എന്നാൽ അവര്‍ക്കുംഅവർക്കും പകരം അവന്‍അവൻ എഴുന്നേല്പിച്ച പുത്രന്മാരെ യോശുവ പരിച്ഛേദന ചെയ്തു; അവരെ പ്രയാണത്തില്‍പ്രയാണത്തിൽ പരിച്ഛേദന ചെയ്യായ്കകൊണ്ടു അവര്‍അവർ അഗ്രചര്‍മ്മികളായിരുന്നുഅഗ്രചർമ്മികളായിരുന്നു.
 
{{verse|8}} അവര്‍അവർ സര്‍വ്വജനത്തെയുംസർവ്വജനത്തെയും പരിച്ഛേദനചെയ്തു തീര്‍ന്നശേഷംതീർന്നശേഷം അവര്‍ക്കുംഅവർക്കും സൌഖ്യമായതുവരെ അവര്‍അവർ പാളയത്തില്‍പാളയത്തിൽ താന്താങ്ങളുടെ സ്ഥലത്തു പാര്‍ത്തുപാർത്തു.
 
{{verse|9}} യഹോവ യോശുവയോടു: ഇന്നു ഞാന്‍ഞാൻ മിസ്രയീമിന്റെ നിന്ദ നിങ്ങളില്‍നിന്നുനിങ്ങളിൽനിന്നു ഉരുട്ടിക്കളഞ്ഞിരിക്കുന്നു എന്നു അരുളിച്ചെയ്തു; അതുകൊണ്ടു ആ സ്ഥലത്തിന്നു ഇന്നുവരെ ഗില്ഗാല്‍ഗില്ഗാൽ (ഉരുള്‍ഉരുൾ) എന്നു പേര്‍പേർ.
 
{{verse|10}} യിസ്രായേല്‍മക്കള്‍യിസ്രായേൽമക്കൾ ഗില്ഗാലില്‍ഗില്ഗാലിൽ പാളയമിറങ്ങി; ആ മാസം പതിന്നാലാം തിയ്യതി സന്ധ്യാസമയത്തു യെരീഹോസമഭൂമിയില്‍യെരീഹോസമഭൂമിയിൽ വെച്ചു പെസഹ കഴിച്ചു.
 
{{verse|11}} പെസഹയുടെ പിറ്റെ ദിവസം തന്നേ അവര്‍അവർ ദേശത്തെ വിളവുകൊണ്ടുള്ള പുളിപ്പില്ലാത്ത അപ്പവും മലരും തിന്നു.
 
{{verse|12}} അവര്‍അവർ ദേശത്തെ വിളവു അനുഭവിച്ചതിന്റെ പിറ്റെ ദിവസം മന്ന നിന്നുപോയി; യിസ്രായേല്‍മക്കള്‍ക്കുയിസ്രായേൽമക്കൾക്കു പിന്നെ മന്ന കിട്ടിയതുമില്ല; ആയാണ്ടു അവര്‍അവർ കനാന്‍കനാൻ ദേശത്തെ വിളവുകൊണ്ടു ഉപജീവിച്ചു.
 
{{verse|13}} യോശുവ യെരീഹോവിന്നു സമീപത്തു ഇരിക്കുമ്പോള്‍ഇരിക്കുമ്പോൾ തല ഉയര്‍ത്തിഉയർത്തി നോക്കി; ഒരു ആള്‍ആൾ കയ്യില്‍കയ്യിൽ വാള്‍വാൾ ഊരിപ്പിടിച്ചുകൊണ്ടു അവന്റെ നേരെ നിലക്കുന്നതു കണ്ടു; യോശുവ അവന്റെ അടുക്കല്‍അടുക്കൽ ചെന്നു അവനോടു: നീ ഞങ്ങളുടെ പക്ഷക്കാരനോ ശത്രുപക്ഷക്കാരനോ എന്നു ചോദിച്ചു.
 
{{verse|14}} അതിന്നു അവന്‍അവൻ : അല്ല, ഞാന്‍ഞാൻ യഹോവയുടെ സൈന്യത്തിന്റെ അധിപതിയായി ഇപ്പോള്‍ഇപ്പോൾ വന്നിരിക്കുന്നു എന്നു പറഞ്ഞു. അപ്പോള്‍അപ്പോൾ യോശുവ സാഷ്ടാംഗം വീണു നമസ്കരിച്ചു അവനോടു: കര്‍ത്താവിന്നുകർത്താവിന്നു അടിയനോടുള്ള കല്പന എന്തു എന്നു ചോദിച്ചു.
 
{{verse|15}} യഹോവയുടെ സൈന്യത്തിന്റെ അധിപതി യോശുവയോടു: നിന്റെ കാലില്‍നിന്നുകാലിൽനിന്നു ചെരിപ്പു അഴിച്ചുകളക; നീ നിലക്കുന്ന സ്ഥലം വിശുദ്ധമാകുന്നു എന്നു പറഞ്ഞു; യോശുവ അങ്ങനെ ചെയ്തു.
 
{{Navi|
"https://ml.wikisource.org/wiki/സത്യവേദപുസ്തകം/യോശുവ/അദ്ധ്യായം_5" എന്ന താളിൽനിന്ന് ശേഖരിച്ചത്