}}
{{verse|1}} എന്നാല്‍എന്നാൽ യെരീഹോവിനെ യിസ്രായേല്‍മക്കളുടെയിസ്രായേൽമക്കളുടെ നിമിത്തം അടെച്ചു ഉറപ്പാക്കിയിരുന്നു; ആരും പുറത്തിറങ്ങിയില്ല, അകത്തു കയറിയതുമില്ല.
{{verse|2}} യഹോവ യോശുവയോടു കല്പിച്ചതു: ഞാന്‍ഞാൻ യെരീഹോവിനെയും അതിന്റെ രാജാവിനെയും യുദ്ധവീരന്മാരെയും നിന്റെ കയ്യില്‍കയ്യിൽ ഏല്പിച്ചിരിക്കുന്നു.
{{verse|3}} നിങ്ങളില്‍നിങ്ങളിൽ യോദ്ധാക്കളായ എല്ലാവരും ഒരുവട്ടം പട്ടണത്തെ ചുറ്റിനടക്കേണം; ഇങ്ങനെ ആറു ദിവസം ചെയ്യേണം.
{{verse|4}} ഏഴു പുരോഹിതന്മാര്‍പുരോഹിതന്മാർ ആട്ടിന്‍ആട്ടിൻ കൊമ്പുകൊണ്ടുള്ള ഏഴു കാഹളം പിടിച്ചുകൊണ്ടു പെട്ടകത്തിന്റെ മുമ്പില്‍മുമ്പിൽ നടക്കേണം; ഏഴാം ദിവസം ഏഴു പ്രാവശ്യം പട്ടണത്തെ ചുറ്റുകയും പുരോഹിതന്മാര്‍പുരോഹിതന്മാർ കാഹളം ഊതുകയും വേണം.
{{verse|5}} അവര്‍അവർ ആട്ടിന്‍ആട്ടിൻ കൊമ്പു നീട്ടിയൂതുകയും നിങ്ങള്‍നിങ്ങൾ കാഹളനാദം കേള്‍ക്കയുംകേൾക്കയും ചെയ്യുമ്പോള്‍ചെയ്യുമ്പോൾ ജനമൊക്കെയും ഉച്ചത്തില്‍ഉച്ചത്തിൽ ആര്‍പ്പിടേണംആർപ്പിടേണം; അപ്പോള്‍അപ്പോൾ പട്ടണമതില്‍പട്ടണമതിൽ വീഴും; ജനം ഔരോരുത്തന്‍ഔരോരുത്തൻ നേരെ കയറുകയും വേണം.
{{verse|6}} നൂന്റെ മകനായ യോശുവ പുരോഹിതന്മാരെ വിളിച്ചു അവരോടു: നിയമപെട്ടകം എടുപ്പിന്‍എടുപ്പിൻ ; ഏഴു പുരോഹിതന്മാര്‍പുരോഹിതന്മാർ യഹോവയുടെ പെട്ടകത്തിന്നു മുമ്പില്‍മുമ്പിൽ ആട്ടിന്‍ആട്ടിൻ കൊമ്പുകൊണ്ടുള്ള ഏഴു കാഹളം പിടിച്ചുകൊണ്ടു നടക്കേണം എന്നു പറഞ്ഞു.
{{verse|7}} ജനത്തോടു അവന്‍അവൻ : നിങ്ങള്‍നിങ്ങൾ ചെന്നു പട്ടണത്തെ ചുറ്റിനടപ്പിന്‍ചുറ്റിനടപ്പിൻ ; ആയുധപാണികള്‍ആയുധപാണികൾ യഹോവയുടെ പെട്ടകത്തിന്റെ മുമ്പില്‍മുമ്പിൽ നടക്കേണം എന്നു പറഞ്ഞു.
{{verse|8}} യോശുവ ജനത്തോടു പറഞ്ഞുതീര്‍ന്നപ്പോള്‍പറഞ്ഞുതീർന്നപ്പോൾ ആട്ടിന്‍ആട്ടിൻ കൊമ്പുകൊണ്ടുള്ള ഏഴു കാഹളം പിടിച്ചുകൊണ്ടു ഏഴു പുരോഹിതന്മാര്‍പുരോഹിതന്മാർ യഹോവയുടെ മുമ്പില്‍മുമ്പിൽ നടന്നു കാഹളം ഊതി; യഹോവയുടെ നിയമപ്പെട്ടകം അവരുടെ പിന്നാലെ ചെന്നു.
{{verse|9}} ആയുധപാണികള്‍ആയുധപാണികൾ കാഹളം ഊതുന്ന പുരോഹിതന്മാരുടെ മുമ്പില്‍മുമ്പിൽ നടന്നു; ശേഷമുള്ള കൂട്ടം പെട്ടകത്തിന്റെ പിന്നാലെ ചെന്നു; ഇങ്ങനെ അവര്‍അവർ കാഹളം ഊതിക്കൊണ്ടു നടന്നു.
{{verse|10}} യോശുവ ജനത്തോടു: ആര്‍പ്പിടുവിന്‍ആർപ്പിടുവിൻ എന്നു ഞാന്‍ഞാൻ നിങ്ങളോടു കല്പിക്കുന്ന നാള്‍വരെനാൾവരെ നിങ്ങള്‍നിങ്ങൾ ആര്‍പ്പിടരുതുആർപ്പിടരുതു; ഒച്ചകേള്‍പ്പിക്കരുതുഒച്ചകേൾപ്പിക്കരുതു; വായില്‍നിന്നുവായിൽനിന്നു ഒരു വാക്കും പുറപ്പെടുകയും അരുതു; അതിന്റെശേഷം ആര്‍പ്പിടാംആർപ്പിടാം എന്നു കല്പിച്ചു.
{{verse|11}} അങ്ങനെ യഹോവയുടെ പെട്ടകം ഒരു പ്രാവശ്യം പട്ടണത്തെ ചുറ്റിനടന്നു; പിന്നെ അവര്‍അവർ പാളയത്തിലേക്കു വന്നു പാളയത്തില്‍പാളയത്തിൽ പാര്‍ത്തുപാർത്തു.
{{verse|12}} യോശുവ അതികാലത്തേ എഴുന്നേറ്റു; പുരോഹിതന്മാര്‍പുരോഹിതന്മാർ യഹോവയുടെ പെട്ടകം എടുത്തു.
{{verse|13}} ഏഴു പുരോഹിതന്മാര്‍പുരോഹിതന്മാർ യഹോവയുടെ പെട്ടകത്തിന്റെ മുമ്പില്‍മുമ്പിൽ ആട്ടിന്‍ആട്ടിൻ കൊമ്പുകൊണ്ടുള്ള ഏഴു കാഹളം പിടിച്ചു കാഹളം ഊതിക്കൊണ്ടു നടന്നു; ആയുധപാണികള്‍ആയുധപാണികൾ അവരുടെ മുമ്പില്‍മുമ്പിൽ നടന്നു; ശേഷമുള്ള കൂട്ടം യഹോവയുടെ പെട്ടകത്തിന്റെ പിന്നാലെ നടന്നു; ഇങ്ങനെ അവര്‍അവർ കാഹളം ഊതിക്കൊണ്ടു നടന്നു.
{{verse|14}} രണ്ടാം ദിവസം അവര്‍അവർ പട്ടണത്തെ ഒരു പ്രാവശ്യം ചുറ്റീട്ടു പാളയത്തിലേക്കു മടങ്ങിപ്പോന്നു. ഇങ്ങനെ അവര്‍അവർ ആറു ദിവസം ചെയ്തു;
{{verse|15}} ഏഴാം ദിവസമോ അവര്‍അവർ അതികാലത്തു അരുണോദയത്തിങ്കല്‍അരുണോദയത്തിങ്കൽ എഴുന്നേറ്റു പട്ടണത്തെ ആ വിധത്തില്‍വിധത്തിൽ തന്നേ ഏഴുപ്രവാശ്യം ചുറ്റി; അന്നുമാത്രം അവര്‍അവർ പട്ടണത്തെ ഏഴു പ്രാവശ്യം ചുറ്റി.
{{verse|16}} ഏഴാംപ്രാവശ്യം പുരോഹിതന്മാര്‍പുരോഹിതന്മാർ കാഹളം ഊതിയപ്പോള്‍ഊതിയപ്പോൾ യോശുവ ജനത്തോടു പറഞ്ഞതെന്തെന്നാല്‍പറഞ്ഞതെന്തെന്നാൽ: ആര്‍പ്പിടുവിന്‍ആർപ്പിടുവിൻ ; യഹോവ പട്ടണം നിങ്ങള്‍ക്കുനിങ്ങൾക്കു തന്നിരിക്കുന്നു.
{{verse|17}} ഈ പട്ടണവും അതിലുള്ളതൊക്കെയും യഹോവേക്കു ശപഥാര്‍പ്പിതമായിരിക്കുന്നുശപഥാർപ്പിതമായിരിക്കുന്നു; എങ്കിലും രാഹാബ് എന്ന വേശ്യ നാം അയച്ച ദൂതന്മാരെ ഒളിപ്പിച്ചതിനാല്‍ഒളിപ്പിച്ചതിനാൽ അവളും അവളോടുകൂടെ വീട്ടിലുള്ള എല്ലാവരും ജീവനോടിരിക്കട്ടെ.
{{verse|18}} എന്നാല്‍എന്നാൽ നിങ്ങള്‍നിങ്ങൾ ശപഥംചെയ്തിരിക്കെ ശപഥാര്‍പ്പിതത്തില്‍ശപഥാർപ്പിതത്തിൽ വല്ലതും എടുത്തിട്ടു യിസ്രായേല്‍പാളയത്തിന്നുയിസ്രായേൽപാളയത്തിന്നു ശാപവും അനര്‍ത്ഥവുംഅനർത്ഥവും വരുത്താതിരിക്കേണ്ടതിന്നു ശപഥാര്‍പ്പിതമായശപഥാർപ്പിതമായ വസ്തുവൊന്നും തൊടാതിരിപ്പാന്‍തൊടാതിരിപ്പാൻ സൂക്ഷിച്ചുകൊള്‍വിന്‍സൂക്ഷിച്ചുകൊൾവിൻ .
{{verse|19}} വെള്ളിയും പൊന്നും ഒക്കെയും ചെമ്പും ഇരിമ്പുംകൊണ്ടുള്ള പാത്രങ്ങളും യഹോവേക്കു വിശുദ്ധം; അവ യഹോവയുടെ ഭണ്ഡാരത്തില്‍ഭണ്ഡാരത്തിൽ ചേരേണം.
{{verse|20}} അനന്തരം ജനം ആര്‍പ്പിടുകയുംആർപ്പിടുകയും പുരോഹിതന്മാര്‍പുരോഹിതന്മാർ കാഹളം ഊതുകയും ചെയ്തു; ജനം കാഹളനാദംകേട്ടു അത്യുച്ചത്തില്‍അത്യുച്ചത്തിൽ ആര്‍പ്പിട്ടപ്പോള്‍ആർപ്പിട്ടപ്പോൾ മതില്‍മതിൽ വീണു; ജനം ഔരോരുത്തന്‍ഔരോരുത്തൻ നേരെ മുമ്പോട്ടു പട്ടണത്തിലേക്കു കടന്നു പട്ടണം പിടിച്ചു.
{{verse|21}} പുരുഷന്‍പുരുഷൻ , സ്ത്രീ, ബാലന്‍ബാലൻ , വൃദ്ധന്‍വൃദ്ധൻ , ആടു, മാടു, കഴുത എന്നിങ്ങനെ പട്ടണത്തിലുള്ള സകലത്തെയും അവര്‍അവർ വാളിന്റെ വായ്ത്തലയാല്‍വായ്ത്തലയാൽ അശേഷം സംഹരിച്ചു.
{{verse|22}} എന്നാല്‍എന്നാൽ രാജ്യത്തെ ഒറ്റുനോക്കിയ രണ്ടു പുരുഷന്മാരോടു യോശുവ: വേശ്യയുടെ വീട്ടില്‍വീട്ടിൽ ചെന്നു അവിടെ നിന്നു ആ സ്ത്രീയെയും അവള്‍ക്കുള്ളഅവൾക്കുള്ള സകലത്തെയും നിങ്ങള്‍നിങ്ങൾ അവളോടു സത്യംചെയ്തതുപോലെ പുറത്തുകൊണ്ടുവരുവിന്‍പുറത്തുകൊണ്ടുവരുവിൻ എന്നു പറഞ്ഞു.
{{verse|23}} അങ്ങനെ ഒറ്റുകാരായിരുന്ന യൌവനക്കാര്‍യൌവനക്കാർ ചെന്നു രാഹാബിനെയും അവളുടെ അപ്പനെയും അമ്മയെയും സഹോദരന്മാരെയും അവള്‍ക്കുള്ളഅവൾക്കുള്ള സകലത്തെയും പുറത്തു കൊണ്ടു വന്നു; അവളുടെ എല്ലാ ചാര്‍ച്ചക്കാരെയുംചാർച്ചക്കാരെയും പുറത്തു കൊണ്ടുവന്നു യിസ്രായേല്‍പാളയത്തിന്നുയിസ്രായേൽപാളയത്തിന്നു പുറത്തു പാര്‍പ്പിച്ചുപാർപ്പിച്ചു.
{{verse|24}} പിന്നെ അവര്‍അവർ പട്ടണവും അതിലുള്ളതൊക്കെയും തീവെച്ചു ചുട്ടുകളഞ്ഞു; എന്നാല്‍എന്നാൽ വെള്ളിയും പൊന്നും ചെമ്പുകൊണ്ടും ഇരിമ്പുകൊണ്ടുമുള്ള പാത്രങ്ങളും അവര്‍അവർ യഹോവയുടെ ആലയത്തിലെ ഭണ്ഡാരത്തില്‍വെച്ചുഭണ്ഡാരത്തിൽവെച്ചു.
{{verse|25}} യെരീഹോവിനെ ഒറ്റുനോക്കുവാന്‍ഒറ്റുനോക്കുവാൻ അയച്ച ദൂതന്മാരെ രാഹാബ് എന്ന വേശ്യ ഒളിപ്പിച്ചതുകൊണ്ടു യോശുവ അവളെയും അവളുടെ പിതൃഭവനത്തെയും അവള്‍ക്കുള്ളഅവൾക്കുള്ള സകലത്തെയും ജീവനോടെ രക്ഷിച്ചു; അവള്‍അവൾ ഇന്നുവരെയും യിസ്രായേലില്‍യിസ്രായേലിൽ പാര്‍ക്കുംന്നുപാർക്കുംന്നു.
{{verse|26}} അക്കാലത്തു യോശുവ ശപഥം ചെയ്തു: ഈ യെരീഹോപട്ടണത്തെ പണിയുവാന്‍പണിയുവാൻ തുനിയുന്ന മനുഷ്യന്‍മനുഷ്യൻ യഹോവയുടെ മുമ്പാകെ ശപീക്കപ്പെട്ടവന്‍ശപീക്കപ്പെട്ടവൻ ; അവന്‍അവൻ അതിന്റെ അടിസ്ഥാനമിടുമ്പോള്‍അടിസ്ഥാനമിടുമ്പോൾ അവന്റെ മൂത്തമകന്‍മൂത്തമകൻ നഷ്ടമാകും; അതിന്റെ കതകു തൊടുക്കുമ്പോള്‍തൊടുക്കുമ്പോൾ ഇളയമകനും നഷ്ടമാകും എന്നു പറഞ്ഞു.
{{verse|27}} അങ്ങനെ യഹോവ യോശുവയോടുകൂടെ ഉണ്ടായിരുന്നു; അവന്റെ കീര്‍ത്തികീർത്തി ദേശത്തു എല്ലാടവും പരന്നു.
{{Navi|
|