|
|
താളിന്റെ തൽസ്ഥിതി | താളിന്റെ തൽസ്ഥിതി |
- | തെറ്റുതിരുത്തൽ വായന കഴിഞ്ഞവ
| + | തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ |
തലക്കെട്ട് (ഉൾപ്പെടുത്തില്ല): | തലക്കെട്ട് (ഉൾപ്പെടുത്തില്ല): |
വരി 1: |
വരി 1: |
|
{{underline|'''പതിനേഴാം അധ്യായം'''}} |
|
താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്): | താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്): |
വരി 1: |
വരി 1: |
|
|
{{ന|{{തലക്കെട്ട്3|പതിനേഴാം അധ്യായം}}}} |
|
പതിമൂന്നാം പ്രകരണം. |
|
|
|
{{അടിവര|10%}} |
|
|
|
|
|
രാജപുത്രരക്ഷണം. |
|
{{ന|പതിമൂന്നാം പ്രകരണം. രാജപുത്രരക്ഷണം.}} |
|
|
|
|
⚫ |
രക്ഷിതനായ രാജാവു് ആസന്നൻമാരിൽ നിന്നും പ<br>രന്മാരിൽനിന്നും രാജ്യത്തെ രക്ഷിക്കും. ഒന്നാമതു ദാരങ്ങ<br>ളിൽനിന്നും പുത്രന്മാരിൽനിന്നുമാണു രാജാവിന്നു രക്ഷ <br> വേണ്ടതു്. ദാരരക്ഷണം നിശാന്തപ്രണിധിയിൽ പറയു<br> ന്നതാണു്. പുത്രസംരക്ഷണം ഇവിടെ പറയാം. |
|
|
|
|
|
|
⚫ |
രക്ഷിതനായ രാജാവു് ആസന്നൻമാരിൽ നിന്നും പരന്മാരിൽനിന്നും രാജ്യത്തെ രക്ഷിക്കും. ഒന്നാമതു ദാരങ്ങളിൽനിന്നും പുത്രന്മാരിൽനിന്നുമാണു രാജാവിന്നു രക്ഷ വേണ്ടതു്. ദാരരക്ഷണം നിശാന്തപ്രണിധിയിൽ പറയുന്നതാണു്. പുത്രസംരക്ഷണം ഇവിടെ പറയാം. |
⚫ |
ജനനംമുതൽതന്നെ രാജപുത്രന്മാരെ രക്ഷിക്ക<br>ണം. എന്തുകൊണ്ടെന്നാൽ, രാജപുത്രന്മാർ ഞണ്ടുകളെ<br>ന്നപോലെ ജനകനെ ഭക്ഷിക്കുന്നവരാണു്. അവരുടെ <br> പേരിൽ പിതാവിന്നു സ്നേഹമുറയ്ക്കുന്നതിന്നുമുമ്പെ ഉപാം <br>ശുദണ്ഡം (ഗൂഢവധം) ചെയ്യുകയാണു് നല്ലെതെന്ന് ഭാ<br>രദ്വാജൻ പറയുന്നു. |
|
|
|
|
|
|
⚫ |
ജനനംമുതൽതന്നെ രാജപുത്രന്മാരെ രക്ഷിക്കണം. എന്തുകൊണ്ടെന്നാൽ, രാജപുത്രന്മാർ ഞണ്ടുകളെന്നപോലെ ജനകനെ ഭക്ഷിക്കുന്നവരാണു്. അവരുടെ പേരിൽ പിതാവിന്നു സ്നേഹമുറയ്ക്കുന്നതിന്നുമുമ്പെ ഉപാം ശുദണ്ഡം (ഗൂഢവധം) ചെയ്യുകയാണു് നല്ലെതെന്ന് ഭാരദ്വാജൻ പറയുന്നു. |
⚫ |
അതു നൃശംസവും അദൃഷ്ടവധവും ക്ഷത്രബീജത്തിന്റെ <br> വിനാശവുമാണെന്നു വിശാലാക്ഷൻ. അതിനാൽ അവ<br>രെ ഒരു സ്ഥാനത്തു് അവരോധിക്കുകയാണു് ഭേദം. |
|
|
|
|
|
|
⚫ |
അതു നൃശംസവും അദൃഷ്ടവധവും ക്ഷത്രബീജത്തിന്റെ വിനാശവുമാണെന്നു വിശാലാക്ഷൻ. അതിനാൽ അവരെ ഒരു സ്ഥാനത്തു് അവരോധിക്കുകയാണു് ഭേദം. |
⚫ |
അഹിഭയമാണിതെന്നു പരാശരശിഷ്യന്മാർ. എന്തു <br> കൊണ്ടെന്നാൽ, വിക്രമഭയത്താലാണു് പിതാവു തന്നെ <br> രോധിക്കുന്നതെന്നു വിചാരിച്ചു കുമാരൻ അടുക്കൽവച്ചു <br> തന്നെ വിക്രമത്തെ ചെയ്തേക്കും. അതുകൊണ്ടു് അന്തപാ<br>ലദുൎഗ്ഗത്തിൽ പാൎപ്പിക്കുന്നതാണു് നല്ലതു്. |
|
|
|
|
|
|
⚫ |
അഹിഭയമാണിതെന്നു പരാശരശിഷ്യന്മാർ. എന്തു കൊണ്ടെന്നാൽ, വിക്രമഭയത്താലാണു് പിതാവു തന്നെ രോധിക്കുന്നതെന്നു വിചാരിച്ചു കുമാരൻ അടുക്കൽവച്ചു തന്നെ വിക്രമത്തെ ചെയ്തേക്കും. അതുകൊണ്ടു് അന്തപാലദുൎഗ്ഗത്തിൽ പാൎപ്പിക്കുന്നതാണു് നല്ലതു്. |
|
∗ഔരഭ്രഭയമാണിതെന്നു പിശുനൻ. എന്തുകൊണ്ടെ<br>ന്നാൽ, അതുതന്നെ പ്രത്യാപത്തി (സമീപപ്രാപ്തി) ക്കു കാ<br>രണമായിക്കരുതിയിട്ടു രാജപുത്രൻ അന്തപാലനെ ബന്ധു |
|
|
|
|
|
---- |
|
|
|
<ref>ഉരഭ്രമെന്നാൽ മുട്ടനാട് . അതിങ്കൽനിന്നെന്നപോലെയുള്ള ഭയം ഔരഭ്രഭയം, മുട്ടുവാൻ തുടങ്ങുന്ന ഉരഭ്രത്തിന്റെ പിന്നോട്ടു മാറൽ പ്രതിദ്വന്ദ്വിയുടെ സമീപപ്രാപ്തിക്കുള്ള ലക്ഷണമാണു്.</ref>ഔരഭ്രഭയമാണിതെന്നു പിശുനൻ. എന്തുകൊണ്ടെന്നാൽ, അതുതന്നെ പ്രത്യാപത്തി (സമീപപ്രാപ്തി)ക്കു കാരണമായിക്കരുതിയിട്ടു രാജപുത്രൻ അന്തപാലനെ ബന്ധു |
പാദവാചകം (ഉൾപ്പെടുത്തില്ല): | പാദവാചകം (ഉൾപ്പെടുത്തില്ല): |
വരി 1: |
വരി 1: |
|
|
{{അടിവര}} |
|
|
|
|
|
<references/> |
|
|
|
|
|
|
|
∗ഉരഭ്രമെന്നാൽ മുട്ടനാട് . അതിങ്കൽനിന്നെന്നപോലെയുള്ള<br> |
|
|
ഭയം ഔരഭ്രഭയം, മുട്ടുവാൻ തുടങ്ങുന്ന ഉരഭ്രത്തിന്റെ പിന്നോട്ടു മാ<br> |
|
|
റൽ പ്രതിദ്വന്ദ്വിയുടെ സമീപപ്രാപ്തിക്കുള്ള ലക്ഷണമാണു് . |
|