}}
{{verse|1}} യഹോവ സമാഗമനക്കുടാരത്തില്‍വെച്ചുസമാഗമനക്കുടാരത്തിൽവെച്ചു മോശെയെ വിളിച്ചു അവനോടു അരുളിച്ചെയ്തതു:
{{verse|2}} നീ യിസ്രായേല്‍മക്കളോടുയിസ്രായേൽമക്കളോടു സംസാരിച്ചു അവരോടു പറയേണ്ടതു എന്തെന്നാല്‍എന്തെന്നാൽ: നിങ്ങളില്‍നിങ്ങളിൽ ആരെങ്കിലും യഹോവേക്കു വഴിപാടു കഴിക്കുന്നു എങ്കില്‍എങ്കിൽ കന്നുകാലികളോ ആടുകളോ ആയ മൃഗങ്ങളെ വഴിപാടു കഴിക്കേണം.
{{verse|3}} അവര്‍അവർ വഴിപാടായി കന്നുകാലികളില്‍കന്നുകാലികളിൽ ഒന്നിനെ ഹോമയാഗം കഴിക്കുന്നുവെങ്കില്‍കഴിക്കുന്നുവെങ്കിൽ ഊനമില്ലാത്ത ആണിനെ അര്‍പ്പിക്കേണംഅർപ്പിക്കേണം; യഹോവയുടെ പ്രസാദം ലഭിപ്പാന്‍ലഭിപ്പാൻ തക്കവണ്ണം അവന്‍അവൻ അതിനെ സമാഗമന കൂടാരത്തിന്റെ വാതില്‍ക്കല്‍വാതിൽക്കൽ വെച്ചു അര്‍പ്പിക്കേണംഅർപ്പിക്കേണം.
{{verse|4}} അവന്‍അവൻ ഹോമയാഗത്തിന്റെ തലയില്‍തലയിൽ കൈവെക്കേണം; എന്നാല്‍എന്നാൽ അതു അവന്നുവേണ്ടി പ്രായശ്ചിത്തം വരുത്തുവാന്‍വരുത്തുവാൻ അവന്റെ പേര്‍ക്കുംപേർക്കും സുഗ്രാഹ്യമാകും.
{{verse|5}} അവന്‍അവൻ യഹോവയുടെ സന്നിധിയില്‍സന്നിധിയിൽ കാളക്കിടാവിനെ അറുക്കേണം; അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാര്‍പുരോഹിതന്മാർ അതിന്റെ രക്തം കൊണ്ടുവന്നു സമാഗമനക്കുടാരത്തിന്റെ വാതില്‍ക്കല്‍വാതിൽക്കൽ ഉള്ള യാഗപീഠത്തിന്മേല്‍യാഗപീഠത്തിന്മേൽ ചുറ്റും തളിക്കേണം.
{{verse|6}} അവന്‍അവൻ ഹോമയാഗമൃഗത്തെ തോലുരിച്ചു ഖണ്ഡംഖണ്ഡമായി മുറിക്കേണം.
{{verse|7}} പുരോഹിതനായ അഹരോന്റെ പുത്രന്മാര്‍പുത്രന്മാർ യാഗപീഠത്തിന്മേല്‍യാഗപീഠത്തിന്മേൽ തീ ഇട്ടു തീയുടെ മേല്‍മേൽ വിറകു അടുക്കേണം.
{{verse|8}} പിന്നെ അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാര്‍പുരോഹിതന്മാർ ഖണ്ഡങ്ങളും തലയും മേദസ്സും യാഗപീഠത്തില്‍യാഗപീഠത്തിൽ തീയുടെ മേലുള്ള വിറകിന്മീതെ അടുക്കിവെക്കേണം.
{{verse|9}} അതിന്റെ കുടലും കാലും അവന്‍അവൻ വെള്ളത്തില്‍വെള്ളത്തിൽ കഴുകേണം. പുരോഹിതന്‍പുരോഹിതൻ സകലവും യാഗപീഠത്തിന്മേല്‍യാഗപീഠത്തിന്മേൽ ഹോമയാഗമായി ദഹിപ്പിക്കേണം; അതു യഹോവേക്കു സൌരഭ്യവാസനയായ ദഹനയാഗം.
{{verse|10}} ഹോമയാഗത്തിന്നുള്ള അവന്റെ വഴിപാടു ആട്ടിന്‍ആട്ടിൻ കൂട്ടത്തിലെ ഒരു ചെമ്മരിയാടോ കോലാടോ ആകുന്നുവെങ്കില്‍ആകുന്നുവെങ്കിൽ ഊനമില്ലാത്ത ആണിനെ അവന്‍അവൻ അര്‍പ്പിക്കേണംഅർപ്പിക്കേണം.
{{verse|11}} അവന്‍അവൻ യഹോവയുടെ സന്നിധിയില്‍സന്നിധിയിൽ യാഗപീഠത്തിന്റെ വടക്കുവശത്തുവെച്ചു അതിനെ അറുക്കേണം; അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാര്‍പുരോഹിതന്മാർ അതിന്റെ രക്തം യാഗപീഠത്തിന്മേല്‍യാഗപീഠത്തിന്മേൽ ചുറ്റും തളിക്കേണം.
{{verse|12}} അവന്‍അവൻ അതിനെ തലയോടും മേദസ്സോടുംകൂടെ ഖണ്ഡംഖണ്ഡമായി മുറിക്കേണം; പുരോഹിതന്‍പുരോഹിതൻ അവയെ യാഗപീഠത്തില്‍യാഗപീഠത്തിൽ തീയുടെമേലുള്ള വിറകിന്മീതെ അടുക്കിവെക്കേണം.
{{verse|13}} കുടലും കാലും അവന്‍അവൻ വെള്ളത്തില്‍വെള്ളത്തിൽ കഴുകേണം; പുരോഹിതന്‍പുരോഹിതൻ സകലവും കൊണ്ടുവന്നു ഹോമയാഗമായി യഹോവേക്കു സൌരഭ്യവാസനയുള്ള ദഹനയാഗമായി യാഗപീഠത്തിന്മേല്‍യാഗപീഠത്തിന്മേൽ ദഹിപ്പിക്കേണം.
{{verse|14}} യഹോവേക്കു അവന്റെ വഴിപാടു പറവ ജാതിയില്‍ജാതിയിൽ ഒന്നിനെക്കൊണ്ടുള്ള ഹോമയാഗമാകുന്നു എങ്കില്‍എങ്കിൽ അവന്‍അവൻ കുറുപ്രാവിനെയോ പ്രാവിന്‍പ്രാവിൻ കുഞ്ഞിനെയോ വഴിപാടായി അര്‍പ്പിക്കേണംഅർപ്പിക്കേണം.
{{verse|15}} പുരോഹിതന്‍പുരോഹിതൻ അതിനെ യാഗപീഠത്തിന്റെ അടുക്കല്‍അടുക്കൽ കൊണ്ടുവന്നു തല പിരിച്ചുപറിച്ചു യാഗപീഠത്തിന്മേല്‍യാഗപീഠത്തിന്മേൽ ദഹിപ്പിക്കേണം; അതിന്റെ രക്തം യാഗപീഠത്തിന്റെ പാര്‍ശ്വത്തിങ്കല്‍പാർശ്വത്തിങ്കൽ പിഴിഞ്ഞുകളയേണം.
{{verse|16}} അതിന്റെ തീന്‍തീൻ പണ്ടം മലത്തോടുകൂടെ പറിച്ചെടുത്തു യാഗപീഠത്തിന്റെ അരികെ കിഴക്കുവശത്തു വെണ്ണീരിടുന്ന സ്ഥലത്തു ഇടേണം.
{{verse|17}} അതിനെ രണ്ടാക്കാതെ ചിറകോടുകൂടെ പിളര്‍ക്കേണംപിളർക്കേണം; പുരോഹിതന്‍പുരോഹിതൻ അതിനെ യാഗപീഠത്തില്‍യാഗപീഠത്തിൽ തീയുടെമേലുള്ള വിറകിന്മീതെ ദഹിപ്പിക്കേണം; അതു ഹോമയാഗമായി യഹോവേക്കു സൌരഭ്യവാസനയായ ദഹനയാഗം.
{{Navi|
|