"സത്യവേദപുസ്തകം/ലേവ്യപുസ്തകം/അദ്ധ്യായം 10" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഫലകം നീക്കുന്നു, Replaced: {{SVPM Old Testament}} →
(ചെ.) പുതിയ ചിൽ ...
വരി 5:
}}
 
{{verse|1}} അനന്തരം അഹരോന്റെ പുത്രന്മാരായ നാദാബും അബീഹൂവും ഔരോ ധൂപകലശം എടുത്തു അതില്‍അതിൽ തീ ഇട്ടു അതിന്മേല്‍അതിന്മേൽ ധൂപ വര്‍ഗ്ഗവുംവർഗ്ഗവും ഇട്ടു, അങ്ങനെ തങ്ങളോടു കല്പിച്ചതല്ലാത്ത അന്യാഗ്നി യഹോവയുടെ സന്നിധിയില്‍സന്നിധിയിൽ കൊണ്ടുവന്നു.
 
{{verse|2}} ഉടനെ യഹോവയുടെ സന്നിധിയില്‍നിന്നുസന്നിധിയിൽനിന്നു തീ പുറപ്പെട്ടു അവരെ ദഹിപ്പിച്ചുകളഞ്ഞു; അവര്‍അവർ യഹോവയുടെ സന്നിധിയില്‍സന്നിധിയിൽ മരിച്ചുപോയി.
 
{{verse|3}} അപ്പോള്‍അപ്പോൾ മോശെ: എന്നോടു അടുക്കുന്നവരില്‍അടുക്കുന്നവരിൽ ഞാന്‍ഞാൻ ശുദ്ധീകരിക്കപ്പെടും; സര്‍വ്വജനത്തിന്റെയുംസർവ്വജനത്തിന്റെയും മുമ്പാകെ ഞാന്‍ഞാൻ മഹത്വപ്പെടും എന്നു യഹോവ അരുളിച്ചെയ്തതു ഇതു തന്നേ എന്നു അഹരോനോടു പറഞ്ഞു. അഹരോനോ മിണ്ടാതിരുന്നു.
 
{{verse|4}} പിന്നെ മോശെ അഹരോന്റെ ഇളയപ്പന്‍ഇളയപ്പൻ ഉസ്സീയേലിന്റെ പുത്രന്മാരായ മീശായേലിനെയും എത്സാഫാനെയും വിളിച്ചു അവരോടു: നിങ്ങള്‍നിങ്ങൾ അടുത്തുചെന്നു നിങ്ങളുടെ സഹോദരന്മാരെ വിശുദ്ധമന്ദിരത്തിന്റെ മുമ്പില്‍നിന്നുമുമ്പിൽനിന്നു പാളയത്തിന്നു പുറത്തു കൊണ്ടുപോകുവിന്‍കൊണ്ടുപോകുവിൻ എന്നു പറഞ്ഞു.
 
{{verse|5}} മോശെ പറഞ്ഞതുപോലെ അവര്‍അവർ അടുത്തു ചെന്നു അവരെ അവരുടെ അങ്കികളോടുകൂടെ പാളയത്തിന്നു പുറത്തു കൊണ്ടുപോയി.
 
{{verse|6}} പിന്നെ മോശെ അഹരോനോടും അവന്റെ പുത്രന്മാരായ എലെയാസാരോടും ഈഥാമാരോടും നിങ്ങള്‍നിങ്ങൾ മരിക്കാതെയും സര്‍വ്വസഭയുടെയുംസർവ്വസഭയുടെയും മേല്‍മേൽ കോപം വരാതെയും ഇരിപ്പാന്‍ഇരിപ്പാൻ നിങ്ങളുടെ തലമുടി പിച്ചിപ്പറിക്കരുതു; നിങ്ങളുടെ വസ്ത്രം കീറുകയും അരുതു; നിങ്ങളുടെ സഹോദരന്മാരായ യിസ്രായേല്‍ഗൃഹംയിസ്രായേൽഗൃഹം ഒക്കെയും യഹോവ ദഹിപ്പിച്ച ദഹനംനിമിത്തം കരയട്ടെ.
 
{{verse|7}} നിങ്ങളോ മരിച്ചുപോകാതിരിക്കേണ്ടതിന്നു സമാഗമനക്കുടാരത്തിന്റെ വാതില്‍വാതിൽ വീട്ടു പുറത്തു പോകരുതു; യഹോവയുടെ അഭിഷേകതൈലം നിങ്ങളുടെ മേല്‍മേൽ ഇരിക്കുന്നുവല്ലോ എന്നു പറഞ്ഞു. അവര്‍അവർ മോശെയുടെ വചനംപോലെ തന്നേ ചെയ്തു.
 
{{verse|8}} യഹോവ അഹരോനോടു അരുളിച്ചെയ്തതു:
 
{{verse|9}} നീയും നിന്റെ പുത്രന്മാരും മരിച്ചു പോകാതിരിക്കേണ്ടതിന്നു സമാഗമനക്കുടാരത്തില്‍സമാഗമനക്കുടാരത്തിൽ കടക്കുമ്പോള്‍കടക്കുമ്പോൾ വീഞ്ഞും മദ്യവും കുടിക്കരുതു. ഇതു നിങ്ങള്‍ക്കുനിങ്ങൾക്കു തലമുറതലമുറയായി എന്നേക്കുമുള്ള ചട്ടമായിരിക്കേണം.
 
{{verse|10}} ശുദ്ധവും അശുദ്ധവും മലിനവും നിര്‍മ്മലവുംനിർമ്മലവും തമ്മില്‍തമ്മിൽ നിങ്ങള്‍നിങ്ങൾ വകതിരിക്കേണ്ടതിന്നും
 
{{verse|11}} യഹോവ മോശെമുഖാന്തരം യിസ്രായേല്‍മക്കളോടുയിസ്രായേൽമക്കളോടു കല്പിച്ച സകലപ്രമാണങ്ങളും അവരെ ഉപദേശിക്കേണ്ടതിന്നും തന്നേ.
 
{{verse|12}} അഹരോനോടും അവന്റെ ശേഷിപ്പുള്ള പുത്രന്മാരായ എലെയാസാരോടും ഈഥാമാരോടും മോശെ പറഞ്ഞതെന്തെന്നാല്‍പറഞ്ഞതെന്തെന്നാൽ: യഹോവയുടെ ദഹനയാഗങ്ങളില്‍ദഹനയാഗങ്ങളിൽ ശേഷിപ്പുള്ള ഭോജനയാഗം നിങ്ങള്‍നിങ്ങൾ എടുത്തു യാഗപീഠത്തിന്റെ അടുക്കല്‍അടുക്കൽ വെച്ചു പുളിപ്പില്ലാത്തതായി ഭക്ഷിപ്പിന്‍ഭക്ഷിപ്പിൻ ; അതു അതിവിശുദ്ധം.
 
{{verse|13}} അതു ഒരു വിശുദ്ധസ്ഥലത്തുവെച്ചു ഭക്ഷിക്കേണം; യഹോവയുടെ ദഹനയാഗങ്ങളില്‍ദഹനയാഗങ്ങളിൽ അതു നിനക്കുള്ള അവകാശവും നിന്റെ പുത്രന്മാര്‍ക്കുംള്ളപുത്രന്മാർക്കുംള്ള അവകാശവും ആകുന്നു; ഇങ്ങനെ എന്നോടു കല്പിച്ചിരിക്കുന്നു.
 
{{verse|14}} നിരാജനത്തിന്റെ നെഞ്ചും ഉദര്‍ച്ചയുടെഉദർച്ചയുടെ കൈക്കുറകും നീയും നിന്റെ പുത്രന്മാരും പുത്രിമാരും വെടിപ്പുള്ളോരു സ്ഥലത്തു വെച്ചു തിന്നേണം; യിസ്രായേല്‍മക്കളുടെയിസ്രായേൽമക്കളുടെ സമാധാനയാഗങ്ങളില്‍സമാധാനയാഗങ്ങളിൽ അവ നിനക്കുള്ള അവകാശവും നിന്റെ മക്കള്‍ക്കുള്ളമക്കൾക്കുള്ള അവകാശവുമായി നല്കിയിരിക്കുന്നു.
 
{{verse|15}} മേദസ്സിന്റെ ദഹനയാഗങ്ങളോടുകൂടെ അവര്‍അവർ യഹോവയുടെ സന്നിധിയില്‍സന്നിധിയിൽ നീരാജനം ചെയ്യേണ്ടതിന്നു ഉദര്‍ച്ചയുടെഉദർച്ചയുടെ കൈക്കുറകും നീരാജനത്തിന്റെ നെഞ്ചുംകൊണ്ടു വരേണം; അതു യഹോവ കല്പിച്ചതുപോലെ ശാശ്വതാവകാശമായി നിനക്കും നിന്റെ മക്കള്‍ക്കുംമക്കൾക്കും ഇരിക്കേണം.
 
{{verse|16}} പിന്നെ പാപയാഗമായ കോലാടിനെക്കുറിച്ചു മോശെ താല്‍പര്യമായിതാൽപര്യമായി അന്വേഷിച്ചു; എന്നാല്‍എന്നാൽ അതു ചുട്ടുകളഞ്ഞിരുന്നു; അപ്പോള്‍അപ്പോൾ അവന്‍അവൻ അഹരോന്റെ ശേഷിപ്പുള്ള പുത്രന്മാരായ എലെയാസാരോടും ഈഥാമാരോടും കോപിച്ചു:
 
{{verse|17}} പാപയാഗം അതിവിശുദ്ധവും സഭയുടെ അകൃത്യം നീക്കിക്കളവാനും അവര്‍ക്കുംവേണ്ടിഅവർക്കുംവേണ്ടി യഹോവയുടെ സന്നിധിയില്‍സന്നിധിയിൽ പ്രായശ്ചിത്തം കഴിപ്പാനും നിങ്ങള്‍ക്കുനിങ്ങൾക്കു തന്നതുമായിരിക്കെ നിങ്ങള്‍നിങ്ങൾ അതു ഒരു വിശുദ്ധ സ്ഥലത്തുവെച്ചു ഭക്ഷിക്കാഞ്ഞതു എന്തു?
 
{{verse|18}} അതിന്റെ രക്തം വിശുദ്ധമന്ദിരത്തിന്നകത്തു കൊണ്ടുവന്നില്ലല്ലോ; ഞാന്‍ഞാൻ ആജ്ഞാപിച്ചതു പോലെ നിങ്ങള്‍നിങ്ങൾ അതു ഒരു വിശുദ്ധസ്ഥലത്തു വെച്ചു ഭക്ഷിക്കേണ്ടതായിരുന്നു എന്നു പറഞ്ഞു.
 
{{verse|19}} അപ്പോള്‍അപ്പോൾ അഹരോന്‍അഹരോൻ മോശെയോടു: ഇന്നു അവര്‍അവർ തങ്ങളുടെ പാപയാഗവും ഹോമയാഗവും യഹോവയുടെ സന്നിധിയില്‍സന്നിധിയിൽ അര്‍പ്പിച്ചുഅർപ്പിച്ചു; എനിക്കു ഇങ്ങനെ ഭവിച്ചുവല്ലോ. ഇന്നു ഞാന്‍ഞാൻ പാപയാഗം ഭക്ഷിച്ചു എങ്കില്‍എങ്കിൽ അതു യഹോവേക്കു പ്രസാദമായിരിക്കുമോ എന്നു പറഞ്ഞു.
 
{{verse|20}} ഇതു കേട്ടപ്പോള്‍കേട്ടപ്പോൾ മോശെക്കു ബോധിച്ചു.
 
{{Navi|