"സത്യവേദപുസ്തകം/ലേവ്യപുസ്തകം/അദ്ധ്യായം 11" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഫലകം നീക്കുന്നു, Replaced: {{SVPM Old Testament}} →
(ചെ.) പുതിയ ചിൽ ...
വരി 7:
{{verse|1}} യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തതു:
 
{{verse|2}} നിങ്ങള്‍നിങ്ങൾ യിസ്രായേല്‍മക്കളോടുയിസ്രായേൽമക്കളോടു പറയേണ്ടതു എന്തെന്നാല്‍എന്തെന്നാൽ: ഭൂമിയിലുള്ള സകലമൃഗങ്ങളിലും നിങ്ങള്‍ക്കുനിങ്ങൾക്കു തിന്നാകുന്ന മൃഗങ്ങള്‍മൃഗങ്ങൾ ഇവ:
 
{{verse|3}} മൃഗങ്ങളില്‍മൃഗങ്ങളിൽ കുളമ്പു പിളര്‍ന്നിരിക്കുന്നതുംപിളർന്നിരിക്കുന്നതും കുളമ്പു രണ്ടായി പിരിഞ്ഞിരിക്കുന്നതും അയവിറക്കുന്നതുമായതൊക്കെയും നിങ്ങള്‍ക്കുനിങ്ങൾക്കു തിന്നാം.
 
{{verse|4}} എന്നാല്‍എന്നാൽ അയവിറക്കുന്നവയിലും കുളമ്പു പിളര്‍ന്നിരിക്കുന്നവയിലുംപിളർന്നിരിക്കുന്നവയിലും നിങ്ങള്‍നിങ്ങൾ തിന്നരുതാത്തവ ഇവ: ഒട്ടകം; അയവിറക്കുന്നു എങ്കിലും കുളമ്പു പിളര്‍ന്നതല്ലായ്കകൊണ്ടുപിളർന്നതല്ലായ്കകൊണ്ടു അതു നിങ്ങള്‍ക്കുനിങ്ങൾക്കു അശുദ്ധം.
 
{{verse|5}} കുഴിമുയല്‍കുഴിമുയൽ; അയവിറക്കുന്നു എങ്കിലും കുളമ്പു പിളര്‍ന്നതല്ലായ്കയാല്‍പിളർന്നതല്ലായ്കയാൽ അതു നിങ്ങള്‍ക്കുനിങ്ങൾക്കു അശുദ്ധം.
 
{{verse|6}} മുയല്‍മുയൽ; അയവിറക്കുന്നു എങ്കിലും കുളമ്പു പിളന്നതല്ലായ്കയാല്‍പിളന്നതല്ലായ്കയാൽ അതു നിങ്ങള്‍ക്കുനിങ്ങൾക്കു അശുദ്ധം.
 
{{verse|7}} പന്നി കുളമ്പു പിളര്‍ന്നതായിപിളർന്നതായി കുളമ്പു രണ്ടായി പിരിഞ്ഞിരിക്കുന്നതു തന്നേ എങ്കിലും അയവിറക്കുന്നതല്ലായ്കയാല്‍അയവിറക്കുന്നതല്ലായ്കയാൽ അതു നിങ്ങള്‍ക്കുനിങ്ങൾക്കു അശുദ്ധം.
 
{{verse|8}} ഇവയുടെ മാംസം നിങ്ങള്‍നിങ്ങൾ തിന്നരുതു; പിണം തൊടുകയും അരുതു; ഇവ നിങ്ങള്‍ക്കുനിങ്ങൾക്കു അശുദ്ധം.
 
{{verse|9}} വെള്ളത്തിലുള്ള എല്ലാറ്റിലുംവെച്ചു നിങ്ങള്‍ക്കുനിങ്ങൾക്കു തിന്നാകുന്നവ ഇവ: കടലുകളിലും നദികളിലും ഉള്ള വെള്ളത്തില്‍വെള്ളത്തിൽ ചിറകും ചെതുമ്പലും ഉള്ളവ ഒക്കെയും നിങ്ങള്‍ക്കുനിങ്ങൾക്കു തിന്നാം.
 
{{verse|10}} എന്നാല്‍എന്നാൽ കടലുകളിലും നദികളിലും ള്ളള വെള്ളത്തില്‍വെള്ളത്തിൽ ചലനംചെയ്യുന്ന എല്ലാറ്റിലും വെള്ളത്തിലുള്ള സകലജന്തുക്കളിലും ചിറകും ചെതുമ്പലുമില്ലാത്തതു ഒക്കെയും നിങ്ങള്‍ക്കുനിങ്ങൾക്കു അറെപ്പായിരിക്കേണം.
 
{{verse|11}} അവ നിങ്ങള്‍ക്കുനിങ്ങൾക്കു അറെപ്പായി തന്നേ ഇരിക്കേണം. അവയുടെ മാംസം തിന്നരുതു; അവയുടെ പിണം നിങ്ങള്‍ക്കുനിങ്ങൾക്കു അറെപ്പായിരിക്കേണം.
 
{{verse|12}} ചിറകും ചെതുമ്പലും ഇല്ലാതെ വെള്ളത്തില്‍വെള്ളത്തിൽ ഉള്ളതൊക്കെയും നിങ്ങള്‍ക്കുനിങ്ങൾക്കു അറെപ്പു ആയിരിക്കേണം.
 
{{verse|13}} പക്ഷികളില്‍പക്ഷികളിൽ നിങ്ങള്‍ക്കുനിങ്ങൾക്കു അറെപ്പായിരിക്കേണ്ടുന്നവ ഇവ: അവയെ തിന്നരുതു; അവ അറെപ്പു ആകുന്നു: കഴുകന്‍കഴുകൻ , ചെമ്പരുന്തു,
 
{{verse|14}} കടല്‍റാഞ്ചന്‍കടൽറാഞ്ചൻ , ഗൃദ്ധം, അതതു വിധം പരുന്തു,
 
{{verse|15}} അതതു വിധം കാക്ക, ഒട്ടകപ്പക്ഷി,
 
{{verse|16}} പുള്ളു, കടല്‍കാക്കകടൽകാക്ക, അതതു വിധം പ്രാപ്പിടിയന്‍പ്രാപ്പിടിയൻ ,
 
{{verse|17}} നത്തു, നീര്‍ക്കാക്കനീർക്കാക്ക, ക്കുമന്‍ക്കുമൻ , മൂങ്ങ,
 
{{verse|18}} വേഴാമ്പല്‍വേഴാമ്പൽ, കുടുമ്മച്ചാത്തന്‍കുടുമ്മച്ചാത്തൻ , പെരിഞാറ,
 
{{verse|19}} അതതതു വിധം കൊകൂ, കുളക്കോഴി, നരിച്ചീര്‍നരിച്ചീർ എന്നിവയും
 
{{verse|20}} ചിറകുള്ള ഇഴജാതിയില്‍ഇഴജാതിയിൽ നാലുകാല്‍കൊണ്ടുനാലുകാൽകൊണ്ടു നടക്കുന്നതു ഒക്കെയും നിങ്ങള്‍ക്കുനിങ്ങൾക്കു അറെപ്പായിരിക്കേണം.
 
{{verse|21}} എങ്കിലും ചിറകുള്ള ഇഴജാതിയില്‍ഇഴജാതിയിൽ നാലുകാല്‍നാലുകാൽ കൊണ്ടു നടക്കുന്ന എല്ലാറ്റിലും നിലത്തു കുതിക്കേണ്ടതിന്നു കാലിന്മേല്‍കാലിന്മേൽ തുട ഉള്ളവയെ നിങ്ങള്‍ക്കുനിങ്ങൾക്കു തിന്നാം.
 
{{verse|22}} ഇവയില്‍ഇവയിൽ അതതു വിധം വെട്ടുക്കിളി, അതതു വിധം വിട്ടില്‍വിട്ടിൽ, അതതു വിധം ചീവീടു, അതതു വിധം തുള്ളന്‍തുള്ളൻ എന്നിവയെ നിങ്ങള്‍ക്കുനിങ്ങൾക്കു തിന്നാം.
 
{{verse|23}} ചിറകും നാലുകാലുമുള്ള ശേഷം ഇഴജാതി ഒക്കെയും നിങ്ങള്‍ക്കുനിങ്ങൾക്കു അറെപ്പായിരിക്കേണം.
 
{{verse|24}} അവയാല്‍അവയാൽ നിങ്ങള്‍നിങ്ങൾ അശുദ്ധരാകും: അവയുടെ പിണം തൊടുന്നവനെല്ലാം സന്ധ്യവരെ അശുദ്ധന്‍അശുദ്ധൻ ആയിരിക്കേണം.
 
{{verse|25}} അവയുടെ പിണം വഹിക്കുന്നവനെല്ലാം വസ്ത്രം അലക്കി സന്ധ്യവരെ അശുദ്ധനായിരിക്കേണം.
 
{{verse|26}} കുളമ്പു പിളര്‍ന്നതെങ്കിലുംപിളർന്നതെങ്കിലും കുളമ്പു രണ്ടായി പിരിയാതെയും അയവിറക്കാതെയും ഇരിക്കുന്ന സകലമൃഗവും നിങ്ങള്‍ക്കുനിങ്ങൾക്കു അശുദ്ധം; അവയെ തൊടുന്നവനെല്ലാം അശുദ്ധന്‍അശുദ്ധൻ ആയിരിക്കേണം.
 
{{verse|27}} നാലുകാല്‍കൊണ്ടുനാലുകാൽകൊണ്ടു നടക്കുന്ന സകലമൃഗങ്ങളിലും ഉള്ളങ്കാല്‍ഉള്ളങ്കാൽ പതിച്ചു നടക്കുന്നവ ഒക്കെയും നിങ്ങള്‍ക്കുനിങ്ങൾക്കു അശുദ്ധം; അവയുടെ പിണം തൊടുന്നവനെല്ലാം സന്ധ്യവരെ അശുദ്ധന്‍അശുദ്ധൻ ആയിരിക്കേണം.
 
{{verse|28}} അവയുടെ പിണം വഹിക്കുന്നവന്‍വഹിക്കുന്നവൻ വസ്ത്രം അലക്കി സന്ധ്യവരെ അശുദ്ധനായിരിക്കേണം; അവ നിങ്ങള്‍ക്കുനിങ്ങൾക്കു അശുദ്ധം.
 
{{verse|29}} നിലത്തു ഇഴയുന്ന ഇഴജാതിയില്‍നിങ്ങള്‍ക്കുഇഴജാതിയിൽനിങ്ങൾക്കു അശുദ്ധമായവ ഇവ:
 
{{verse|30}} പെരിച്ചാഴി, എലി, അതതു വിധം ഉടുമ്പു, അളുങ്കു, ഔന്തു, പല്ലി, അരണ, തുരവന്‍തുരവൻ .
 
{{verse|31}} എല്ലാ ഇഴജാതിയിലുംവെച്ചു ഇവ നിങ്ങള്‍ക്കുനിങ്ങൾക്കു അശുദ്ധം; അവ ചത്തശേഷം അവയെ തൊടുന്നവനെല്ലാം സന്ധ്യവരെ അശുദ്ധന്‍അശുദ്ധൻ ആയിരിക്കേണം.
 
{{verse|32}} ചത്തശേഷം അവയില്‍അവയിൽ ഒന്നു ഏതിന്മേല്‍ഏതിന്മേൽ എങ്കിലും വീണാല്‍വീണാൽ അതൊക്കെയും അശുദ്ധമാകും; അതു മരപ്പാത്രമോ വസ്ത്രമോ തോലോ ചാകൂശീലയോ വേലെക്കു ഉപയോഗിക്കുന്ന പാത്രമോ എന്തായാലും വെള്ളത്തില്‍വെള്ളത്തിൽ ഇടേണം; അതു സന്ധ്യവരെ അശുദ്ധമായിരിക്കേണം; പിന്നെ ശുദ്ധമാകും.
 
{{verse|33}} അവയില്‍അവയിൽ യാതൊന്നെങ്കിലും ഒരു മണ്‍പാത്രത്തിന്നകത്തുമൺപാത്രത്തിന്നകത്തു വീണാല്‍വീണാൽ അതിന്നകത്തുള്ളതു ഒക്കെയും അശുദ്ധമാകും; നിങ്ങള്‍നിങ്ങൾ അതു ഉടെച്ചുകളയേണം.
 
{{verse|34}} തിന്നുന്ന വല്ല സാധനത്തിന്മേലും ആ വെള്ളം വീണാല്‍വീണാൽ അതു അശുദ്ധമാകും; കുടിക്കുന്ന വല്ല പാനീയവും ആ വക പാത്രത്തില്‍പാത്രത്തിൽ ഉണ്ടെങ്കില്‍ഉണ്ടെങ്കിൽ അതു അശുദ്ധമാകും;
 
{{verse|35}} അവയില്‍അവയിൽ ഒന്നിന്റെ പിണം വല്ലതിന്മേലും വീണാല്‍വീണാൽ അതു ഒക്കെയും അശുദ്ധമാകും: അടുപ്പോ തീച്ചട്ടിയോ ഇങ്ങനെ എന്തായാലും അതു തകര്‍ത്തുകളയേണംതകർത്തുകളയേണം; അവ അശുദ്ധം ആകുന്നു; അവ നിങ്ങള്‍ക്കുനിങ്ങൾക്കു അശുദ്ധം ആയിരിക്കേണം.
 
{{verse|36}} എന്നാല്‍എന്നാൽ നീരുറവും വെള്ളമുള്ള കിണറും ശുദ്ധമായിരിക്കും; പിണം തൊടുന്നവനോ അശുദ്ധനാകും.
 
{{verse|37}} വിതെക്കുന്ന വിത്തായ വല്ല ധാന്യത്തിന്മേലും അവയില്‍അവയിൽ ഒന്നിന്റെ പിണം വീണാലും അതു ശുദ്ധമായിരിക്കും.
 
{{verse|38}} എന്നാല്‍എന്നാൽ വിത്തില്‍വിത്തിൽ വെള്ളം ഒഴിച്ചിട്ടു അവയില്‍അവയിൽ ഒന്നിന്റെ പിണം അതിന്മേല്‍അതിന്മേൽ വീണാല്‍വീണാൽ അതു അശുദ്ധം.
 
{{verse|39}} നിങ്ങള്‍ക്കുനിങ്ങൾക്കു തിന്നാകുന്ന ഒരു മൃഗം ചത്താല്‍ചത്താൽ അതിന്റെ പിണം തൊടുന്നവന്‍തൊടുന്നവൻ സന്ധ്യവരെ അശുദ്ധന്‍അശുദ്ധൻ ആയിരിക്കേണം.
 
{{verse|40}} അതിന്റെ പിണം തിന്നുന്നവന്‍തിന്നുന്നവൻ വസ്ത്രം അലക്കി സന്ധ്യവരെ അശുദ്ധനായിരിക്കേണം; അതിന്റെ പിണം വഹിക്കുന്നവനും വസ്ത്രം അലക്കി സന്ധ്യവരെ അശുദ്ധനായിരിക്കേണം.
 
{{verse|41}} നിലത്തു ഇഴയുന്ന ഇഴജാതിയെല്ലാം അറെപ്പാകുന്നു; അതിനെ തിന്നരുതു.
 
{{verse|42}} ഉരസ്സുകൊണ്ടു ചരിക്കുന്നതും നാലുകാല്‍കൊണ്ടുനാലുകാൽകൊണ്ടു നടക്കുന്നതും അല്ലെങ്കില്‍അല്ലെങ്കിൽ അനേകം കാലുള്ളതായി നിലത്തു ഇഴയുന്നതുമായ യാതൊരു ഇഴജാതിയെയും നിങ്ങള്‍നിങ്ങൾ തിന്നരുതു; അവ അറെപ്പാകുന്നു.
 
{{verse|43}} യാതൊരു ഇഴജാതിയെക്കൊണ്ടും നിങ്ങളെ തന്നേ അറെപ്പാക്കരുതു; അവയാല്‍അവയാൽ നിങ്ങള്‍നിങ്ങൾ മലിനപ്പെടുമാറു നിങ്ങളെത്തന്നേ അശുദ്ധമാക്കുകയും അരുതു.
 
{{verse|44}} ഞാന്‍ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു; ഞാന്‍ഞാൻ വിശുദ്ധനാകയാല്‍വിശുദ്ധനാകയാൽ നിങ്ങള്‍നിങ്ങൾ നിങ്ങളെ തന്നേ വിശുദ്ധീകരിച്ചു വിശുദ്ധന്മാരായിരിക്കേണം; ഭൂമിയില്‍ഭൂമിയിൽ ഇഴയുന്ന യാതൊരു ഇഴജാതിയാലും നിങ്ങളെ തന്നേ അശുദ്ധമാക്കരുതു.
 
{{verse|45}} ഞാന്‍ഞാൻ നിങ്ങള്‍ക്കുനിങ്ങൾക്കു ദൈവമായിരിക്കേണ്ടതിന്നു നിങ്ങളെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ച യഹോവ ആകുന്നു; ഞാന്‍ഞാൻ വിശുദ്ധനാകയാല്‍വിശുദ്ധനാകയാൽ നിങ്ങളും വിശുദ്ധന്മാരായിരിക്കേണം.
 
{{verse|46}} ശുദ്ധവും അശുദ്ധവും തമ്മിലും തിന്നാകുന്ന മൃഗത്തെയും തിന്നരുതാത്ത മൃഗത്തെയും തമ്മിലും
 
{{verse|47}} വകതിരിക്കേണ്ടതിന്നു ഇതു മൃഗങ്ങളെയും പക്ഷികളെയും വെള്ളത്തില്‍വെള്ളത്തിൽ ചലനം ചെയ്യുന്ന സകല ജന്തുക്കളെയും നിലത്തു ഇഴയുന്ന ജന്തുക്കളെയും പറ്റിയുള്ള പ്രമാണം ആകുന്നു.
 
{{Navi|