"സത്യവേദപുസ്തകം/ലേവ്യപുസ്തകം/അദ്ധ്യായം 13" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഫലകം നീക്കുന്നു, Replaced: {{SVPM Old Testament}} →
(ചെ.) പുതിയ ചിൽ ...
വരി 5:
}}
 
{{verse|1}} യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തതു എന്തെന്നാല്‍എന്തെന്നാൽ:
 
{{verse|2}} ഒരു മനുഷ്യന്റെ ത്വക്കിന്മേല്‍ത്വക്കിന്മേൽ തിണര്‍പ്പോതിണർപ്പോ ചുണങ്ങോ വെളുത്ത പുള്ളിയോ ഇങ്ങനെ കുഷ്ഠത്തിന്റെ വടു കണ്ടാല്‍കണ്ടാൽ അവനെ പുരോഹിതനായ അഹരോന്റെ അടുക്കലോ പുരോഹിതന്മാരായ അവന്റെ പുത്രന്മാരില്‍പുത്രന്മാരിൽ ഒരുത്തന്റെ അടുക്കലോ കൊണ്ടുവരേണം.
 
{{verse|3}} പുരോഹിതന്‍പുരോഹിതൻ ത്വക്കിന്മേല്‍ത്വക്കിന്മേൽ ഉള്ള വടു നോക്കേണം; വടുവിന്നകത്തുള്ള രോമം വെളുത്തതും വടു ത്വക്കിനെക്കാള്‍ത്വക്കിനെക്കാൾ കുഴിഞ്ഞതും ആയി കണ്ടാല്‍കണ്ടാൽ അതു കുഷ്ടലക്ഷണം; പുരോഹിതന്‍പുരോഹിതൻ അവനെ നോക്കി അശുദ്ധനെന്നു വിധിക്കേണം.
 
{{verse|4}} അവന്റെ ത്വക്കിന്മേല്‍ത്വക്കിന്മേൽ പുള്ളി വെളുത്തതും ത്വക്കിനെക്കാളും കുഴിഞ്ഞിരിക്കാത്തതും അതിന്നകത്തുള്ള രോമം വെളുത്തിരിക്കാത്തതും ആയി കണ്ടാല്‍കണ്ടാൽ പുരോഹിതന്‍പുരോഹിതൻ ആ ലക്ഷണമുള്ളവനെ ഏഴു ദിവസത്തേക്കു അകത്താക്കി അടക്കേണം.
 
{{verse|5}} ഏഴാം ദിവസം പുരോഹിതന്‍പുരോഹിതൻ അവനെ നോക്കേണം. വടു ത്വക്കിന്മേല്‍ത്വക്കിന്മേൽ പരക്കാതെ, കണ്ട സ്ഥിതിയില്‍സ്ഥിതിയിൽ നിലക്കുന്നു എങ്കില്‍എങ്കിൽ പുരോഹിതന്‍പുരോഹിതൻ രണ്ടാം പ്രാവശ്യം അവനെ ഏഴു ദിവസത്തേക്കു അകത്താക്കി അടെക്കേണം.
 
{{verse|6}} ഏഴാം ദിവസം പുരോഹിതന്‍പുരോഹിതൻ അവനെ വീണ്ടും നോക്കേണം; വടു മങ്ങിയതായും ത്വക്കിന്മേല്‍ത്വക്കിന്മേൽ പരക്കാതെയും കണ്ടാല്‍കണ്ടാൽ പുരോഹിതന്‍പുരോഹിതൻ അവനെ ശുദ്ധിയുള്ളവന്‍ശുദ്ധിയുള്ളവൻ എന്നു വിധിക്കേണം; അതു ചുണങ്ങത്രേ. അവന്‍അവൻ വസ്ത്രം അലക്കി ശുദ്ധിയുള്ളവനായിരിക്കേണം.
 
{{verse|7}} അവന്‍അവൻ ശുദ്ധീകരണത്തിന്നായി തന്നെത്താന്‍തന്നെത്താൻ പുരോഹിതനെ കാണിച്ചശേഷം ചുണങ്ങു ത്വക്കിന്മേല്‍ത്വക്കിന്മേൽ അധികമായി പരന്നാല്‍പരന്നാൽ അവന്‍അവൻ പിന്നെയും തന്നെത്താന്‍തന്നെത്താൻ പുരോഹിതനെ കാണിക്കേണം.
 
{{verse|8}} ചുണങ്ങു ത്വക്കിന്മേല്‍ത്വക്കിന്മേൽ പരക്കുന്നു എന്നു പുരോഹിതന്‍പുരോഹിതൻ കണ്ടാല്‍കണ്ടാൽ പുരോഹിതന്‍പുരോഹിതൻ അവനെ അശുദ്ധനെന്നു വിധിക്കേണം; അതു കുഷ്ഠം തന്നേ.
 
{{verse|9}} കുഷ്ഠത്തിന്റെ ലക്ഷണം ഒരു മനുഷ്യനില്‍മനുഷ്യനിൽ ഉണ്ടായാല്‍ഉണ്ടായാൽ അവനെ പുരോഹിതന്റെ അടുക്കല്‍അടുക്കൽ കൊണ്ടുവരേണം.
 
{{verse|10}} പുരോഹിതന്‍പുരോഹിതൻ അവനെ നോക്കേണം; ത്വക്കിന്മേല്‍ത്വക്കിന്മേൽ വെളുത്ത തിണര്‍പ്പുണ്ടായിരിക്കയുംതിണർപ്പുണ്ടായിരിക്കയും അതിലെ രോമം വെളുത്തിരിക്കയും തിണര്‍പ്പില്‍തിണർപ്പിൽ പച്ചമാംസത്തിന്റെ ലക്ഷണം ഉണ്ടായിരിക്കയും ചെയ്താല്‍ചെയ്താൽ
 
{{verse|11}} അതു അവന്റെ ത്വക്കില്‍ത്വക്കിൽ പഴകിയ കുഷ്ഠം ആകുന്നു; പുരോഹിതന്‍പുരോഹിതൻ അവനെ അശുദ്ധന്‍അശുദ്ധൻ എന്നു വിധിക്കേണം; അവന്‍അവൻ അശുദ്ധനാകകൊണ്ടു അവനെ അകത്താക്കി അടെക്കരുതു.
 
{{verse|12}} കുഷ്ഠം ത്വക്കില്‍ത്വക്കിൽ അധികമായി പരന്നു രോഗിയുടെ തലതൊട്ടു കാല്‍വരെകാൽവരെ പുരോഹിതന്‍പുരോഹിതൻ കാണുന്നേടത്തൊക്കെയും വടു ത്വക്കില്‍ത്വക്കിൽ ആസകലം മൂടിയിരിക്കുന്നു എങ്കില്‍എങ്കിൽ പുരോഹിതന്‍പുരോഹിതൻ നോക്കേണം;
 
{{verse|13}} കുഷ്ഠം അവന്റെ ദേഹത്തെ മുഴുവനും മൂടിയിരുന്നാല്‍മൂടിയിരുന്നാൽ അവന്‍അവൻ വടുവുള്ളവനെ ശുദ്ധിയുള്ളവനെന്നു വിധിക്കേണം; ആസകാലം വെള്ളയായി തീര്‍ന്നുതീർന്നു; അവന്‍അവൻ ശുദ്ധിയുള്ളവന്‍ശുദ്ധിയുള്ളവൻ ആകുന്നു.
 
{{verse|14}} എന്നാല്‍എന്നാൽ പച്ചമാംസം അവനില്‍അവനിൽ കണ്ടാല്‍കണ്ടാൽ അവന്‍അവൻ അശുദ്ധന്‍അശുദ്ധൻ .
 
{{verse|15}} പുരോഹിതന്‍പുരോഹിതൻ പച്ചമാംസം നോക്കി അവനെ അശുദ്ധനെന്നു വിധിക്കേണം. പച്ചമാംസം അശുദ്ധം; അതു കുഷ്ഠം തന്നേ.
 
{{verse|16}} എന്നാല്‍എന്നാൽ പച്ചമാംസം മാറി വെള്ളയായി തീര്‍ന്നാല്‍തീർന്നാൽ അവന്‍അവൻ പുരോഹിതന്റെ അടുക്കല്‍അടുക്കൽ വരേണം.
 
{{verse|17}} പുരോഹിതന്‍പുരോഹിതൻ അവനെ നോക്കേണം; വടു വെള്ളയായി തീര്‍ന്നുതീർന്നു എങ്കില്‍എങ്കിൽ പുരോഹിതന്‍പുരോഹിതൻ വടുവുള്ളവനെ ശുദ്ധിയുള്ളവനെന്നു വിധിക്കേണം; അവന്‍അവൻ ശുദ്ധിയുള്ളവന്‍ശുദ്ധിയുള്ളവൻ തന്നേ.
 
{{verse|18}} ദേഹത്തിന്റെ ത്വക്കില്‍ത്വക്കിൽ പരുവുണ്ടായിരുന്നിട്ടു
 
{{verse|19}} സൌഖ്യമായ ശേഷം പരുവിന്റെ സ്ഥലത്തു വെളുത്ത തിണര്‍പ്പോതിണർപ്പോ ചുവപ്പോടുകൂടിയ വെളുത്ത പുള്ളിയോ ഉണ്ടായാല്‍ഉണ്ടായാൽ അതു പുരോഹിതനെ കാണിക്കേണം.
 
{{verse|20}} പുരോഹിതന്‍പുരോഹിതൻ അതു നോക്കേണം; അതു ത്വക്കിനെക്കാള്‍ത്വക്കിനെക്കാൾ കുഴിഞ്ഞതും അതിലെ രോമം വെളുത്തതുമായി കണ്ടാല്‍കണ്ടാൽ പുരോഹിതന്‍പുരോഹിതൻ അവനെ അശുദ്ധനെന്നു വിധിക്കേണം; അതു പരുവില്‍നിന്നുണ്ടായപരുവിൽനിന്നുണ്ടായ കുഷ്ഠരോഗം.
 
{{verse|21}} എന്നാല്‍എന്നാൽ പുരോഹിതന്‍പുരോഹിതൻ അതുനോക്കി അതില്‍അതിൽ വെളുത്ത രോമം ഇല്ലാതെയും അതു ത്വക്കിനെക്കാള്‍ത്വക്കിനെക്കാൾ കുഴിഞ്ഞിരിക്കാതെയും നിറം മങ്ങിയും കണ്ടാല്‍കണ്ടാൽ പുരോഹിതന്‍പുരോഹിതൻ അവനെ ഏഴു ദിവസത്തേക്കു അകത്താക്കി അടെക്കേണം.
 
{{verse|22}} അതു ത്വക്കിന്മേല്‍ത്വക്കിന്മേൽ അധികം പരന്നാല്‍പരന്നാൽ പുരോഹിതന്‍പുരോഹിതൻ അവനെ അശുദ്ധനെന്നു വിധിക്കേണം; അതു കുഷ്ഠലക്ഷണം തന്നേ.
 
{{verse|23}} എന്നാല്‍എന്നാൽ വെളുത്ത പുള്ളി പരക്കാതെ, കണ്ട നിലയില്‍നിലയിൽ തന്നേ നിന്നു എങ്കില്‍എങ്കിൽ അതു പരുവിന്റെ വടു അത്രേ. പുരോഹിതന്‍പുരോഹിതൻ അവനെ ശുദ്ധിയുള്ളവനെന്നു വിധിക്കേണം.
 
{{verse|24}} അല്ലെങ്കില്‍അല്ലെങ്കിൽ ദേഹത്തിന്റെ ത്വക്കില്‍ത്വക്കിൽ തീപ്പൊള്ളല്‍തീപ്പൊള്ളൽ ഉണ്ടായി പൊള്ളലിന്റെ വടു ചുവപ്പോടുകൂടി വെളുത്തോ വെളുത്ത തന്നേയോ ഇരിക്കുന്ന പുള്ളി ആയി തീര്‍ന്നാല്‍തീർന്നാൽ
 
{{verse|25}} പുരോഹിതന്‍പുരോഹിതൻ അതു നോക്കേണം; പുള്ളിയിലെ രോമം വെള്ളയായി തീര്‍ന്നുതീർന്നു ത്വക്കിനെക്കാള്‍ത്വക്കിനെക്കാൾ കുഴിഞ്ഞുകണ്ടാല്‍കുഴിഞ്ഞുകണ്ടാൽ പൊള്ളലില്‍പൊള്ളലിൽ ഉണ്ടായ കുഷ്ഠം; ആകയാല്‍ആകയാൽ പുരോഹിതന്‍പുരോഹിതൻ അവനെ അശുദ്ധനെന്നു വിധിക്കേണം; അതു കുഷ്ഠലക്ഷണം തന്നേ.
 
{{verse|26}} എന്നാല്‍എന്നാൽ പുരോഹിതന്‍പുരോഹിതൻ അതു നോക്കീട്ടു പുള്ളിയില്‍പുള്ളിയിൽ വെളുത്തരോമം ഇല്ലാതെയും അതു ത്വക്കിനെക്കാള്‍ത്വക്കിനെക്കാൾ കുഴിഞ്ഞിരിക്കാതെയും നിറം മങ്ങിയും കണ്ടാല്‍കണ്ടാൽ പുരോഹിതന്‍പുരോഹിതൻ അവനെ ഏഴു ദിവസത്തേക്കു അകത്താക്കി അടെക്കേണം.
 
{{verse|27}} ഏഴാം ദിവസം പുരോഹിതന്‍പുരോഹിതൻ അവനെ നോക്കേണം: അതു ത്വക്കിന്മേല്‍ത്വക്കിന്മേൽ പരന്നിരുന്നാല്‍പരന്നിരുന്നാൽ പുരോഹിതന്‍പുരോഹിതൻ അവനെ അശുദ്ധനെന്നു വിധിക്കേണം; അതു കുഷ്ഠലക്ഷണം തന്നേ.
 
{{verse|28}} എന്നാല്‍എന്നാൽ പുള്ളി ത്വക്കിന്മേല്‍ത്വക്കിന്മേൽ പരക്കാതെ, കണ്ട നിലയില്‍നിലയിൽ തന്നേ നില്‍ക്കയുംനിൽക്കയും നിറം മങ്ങിയിരിക്കയും ചെയ്താല്‍ചെയ്താൽ അതു തീപ്പൊള്ളലിന്റെ തിണര്‍പ്പുതിണർപ്പു ആകുന്നു; പുരോഹിതന്‍പുരോഹിതൻ അവനെ ശുദ്ധിയുള്ളവനെന്നു വിധിക്കേണം; അതു തീപ്പൊള്ളലിന്റെ തിണര്‍പ്പത്രേതിണർപ്പത്രേ.
 
{{verse|29}} ഒരു പുരുഷന്നു എങ്കിലും ഒരു സ്ത്രിക്കു എങ്കിലും തലയിലോ താടിയിലോ ഒരു വടു ഉണ്ടായാല്‍ഉണ്ടായാൽ പുരോഹിതന്‍പുരോഹിതൻ വടു നോക്കേണം.
 
{{verse|30}} അതു ത്വക്കിനെക്കാള്‍ത്വക്കിനെക്കാൾ കുഴിഞ്ഞും അതില്‍അതിൽ പൊന്‍പൊൻ നിറമായ നേര്‍മ്മയുള്ളനേർമ്മയുള്ള രോമം ഉള്ളതായും കണ്ടാല്‍കണ്ടാൽ പുരോഹിതന്‍പുരോഹിതൻ അവനെ അശുദ്ധനെന്നു വിധിക്കേണം; അതു പുറ്റാകുന്നു; തലയിലോ താടിയിലോ ഉള്ള കുഷ്ഠം തന്നേ.
 
{{verse|31}} പുരോഹിതന്‍പുരോഹിതൻ പുറ്റിന്റെ വടുവിനെ നോക്കുമ്പോള്‍നോക്കുമ്പോൾ അതു ത്വക്കിനെക്കാള്‍ത്വക്കിനെക്കാൾ കുഴിഞ്ഞിരിക്കാതെയും അതില്‍അതിൽ കറുത്ത രോമം ഇല്ലാതെയും കണ്ടാല്‍കണ്ടാൽ പുരോഹിതന്‍പുരോഹിതൻ പുറ്റുവടുവുള്ളവനെ ഏഴു ദിവസത്തേക്കു അകത്താക്കി അടെക്കേണം.
 
{{verse|32}} ഏഴാം ദിവസം പുരോഹിതന്‍പുരോഹിതൻ വടുവിനെ നോക്കേണം; പുറ്റു പരക്കാതെയും അതില്‍അതിൽ പൊന്‍പൊൻ നിറമുള്ള രോമം ഇല്ലാതെയും പുറ്റിന്റെ കാഴ്ച ത്വക്കിനെക്കാള്‍ത്വക്കിനെക്കാൾ കുഴിഞ്ഞിരിക്കാതെയും ഇരുന്നാല്‍ഇരുന്നാൽ അവന്‍അവൻ ക്ഷൌരം ചെയ്യിക്കേണം;
 
{{verse|33}} എന്നാല്‍എന്നാൽ പുറ്റില്‍പുറ്റിൽ ക്ഷൌരം ചെയ്യരുതു; പുരോഹിതന്‍പുരോഹിതൻ പുറ്റുള്ളവനെ പിന്നെയും ഏഴു ദിവസത്തേക്കു അകത്താക്കി അടെക്കേണം.
 
{{verse|34}} ഏഴാം ദിവസം പുരോഹിതന്‍പുരോഹിതൻ പുറ്റു നോക്കേണം; പുറ്റു ത്വക്കിന്മേല്‍ത്വക്കിന്മേൽ പരക്കാതെയും കാഴ്ചെക്കു ത്വക്കിനെക്കാള്‍ത്വക്കിനെക്കാൾ കുഴിഞ്ഞിരിക്കാതെയും ഇരുന്നാല്‍ഇരുന്നാൽ പുരോഹിതന്‍പുരോഹിതൻ അവനെ ശുദ്ധിയുള്ളവനെന്നു വിധിക്കേണം; അവന്‍അവൻ വസ്ത്രം അലക്കി ശുദ്ധിയുള്ളവനായിരിക്കേണം.
 
{{verse|35}} എന്നാല്‍എന്നാൽ അവന്റെ ശുദ്ധീകരണത്തിന്റെ ശേഷം പുറ്റു ത്വക്കിന്മേല്‍ത്വക്കിന്മേൽ പരന്നാല്‍പരന്നാൽ
 
{{verse|36}} പുരോഹിതന്‍പുരോഹിതൻ അവനെ നോക്കേണം; പുറ്റു ത്വക്കിന്മേല്‍ത്വക്കിന്മേൽ പരന്നിരുന്നാല്‍പരന്നിരുന്നാൽ പുരോഹിതന്‍പുരോഹിതൻ പൊന്‍പൊൻ നിറമുള്ള രോമം അന്വേഷിക്കേണ്ടാ; അവന്‍അവൻ അശുദ്ധന്‍അശുദ്ധൻ തന്നേ.
 
{{verse|37}} എന്നാല്‍എന്നാൽ പുറ്റു കണ്ട നിലയില്‍നിലയിൽ തന്നേ നിലക്കുന്നതായും അതില്‍അതിൽ കറുത്ത രോമം മുളെച്ചതായും കണ്ടാല്‍കണ്ടാൽ പുറ്റു സൌഖ്യമായി; അവന്‍അവൻ ശുദ്ധിയുള്ളവന്‍ശുദ്ധിയുള്ളവൻ ; പുരോഹിതന്‍പുരോഹിതൻ അവനെ ശുദ്ധിയുള്ളവനെന്നു വിധിക്കേണം.
 
{{verse|38}} ഒരു പുരുഷന്നോ സ്ത്രീക്കോ ദേഹത്തിന്റെ ത്വക്കില്‍ത്വക്കിൽ വെളുത്ത പുള്ളി ഉണ്ടായാല്‍ഉണ്ടായാൽ
 
{{verse|39}} പുരോഹിതന്‍പുരോഹിതൻ നോക്കേണം; ദേഹത്തിന്റെ ത്വക്കില്‍ത്വക്കിൽ മങ്ങിയ വെള്ളപ്പുള്ളി ഉണ്ടായാല്‍ഉണ്ടായാൽ അതു ത്വക്കില്‍ത്വക്കിൽ ഉണ്ടാകുന്ന ചുണങ്ങു; അവന്‍അവൻ ശുദ്ധിയുള്ളവന്‍ശുദ്ധിയുള്ളവൻ .
 
{{verse|40}} തലമുടി കൊഴിഞ്ഞവനോ കഷണ്ടിക്കാരനത്രേ; അവന്‍അവൻ ശുദ്ധിയുള്ളവന്‍ശുദ്ധിയുള്ളവൻ .
 
{{verse|41}} തലയില്‍തലയിൽ മുന്‍മുൻ വശത്തെ രോമം കൊഴിഞ്ഞവന്‍കൊഴിഞ്ഞവൻ മുന്‍മുൻ കഷണ്ടിക്കാരന്‍കഷണ്ടിക്കാരൻ ; അവന്‍അവൻ ശുദ്ധിയുള്ളവന്‍ശുദ്ധിയുള്ളവൻ .
 
{{verse|42}} പിന്‍പിൻ കഷണ്ടിയിലോ മുന്‍മുൻ കഷണ്ടിയിലോ ചുവപ്പോടുകൂടിയ വെള്ളപ്പുള്ളിയുണ്ടായാല്‍വെള്ളപ്പുള്ളിയുണ്ടായാൽ അതു അവന്റെ പിന്‍പിൻ കഷണ്ടിയിലോ മുന്‍മുൻ കഷണ്ടിയിലോ ഉത്ഭവിക്കുന്ന കുഷ്ടം.
 
{{verse|43}} പുരോഹിതന്‍പുരോഹിതൻ അതു നോക്കേണം; അവന്റെ പിന്‍പിൻ കഷണ്ടിയിലോ മുന്‍മുൻ കഷണ്ടിയിലോ ത്വക്കില്‍ത്വക്കിൽ കുഷ്ഠത്തിന്റെ കാഴ്ചപോലെ വടുവിന്റെ തിണര്‍പ്പുതിണർപ്പു ചുവപ്പോടുകൂടി വെളുത്തതായിരുന്നാല്‍വെളുത്തതായിരുന്നാൽ അവന്‍അവൻ കുഷ്ഠരോഗി;
 
{{verse|44}} അവന്‍അവൻ അശുദ്ധന്‍അശുദ്ധൻ തന്നേ; പുരോഹിതന്‍പുരോഹിതൻ അവനെ അശുദ്ധന്‍അശുദ്ധൻ എന്നു തീര്‍ത്തുതീർത്തു വിധിക്കേണം; അവന്നു തലയില്‍തലയിൽ കുഷ്ഠരോഗം ഉണ്ടു.
 
{{verse|45}} വടുവുള്ള കുഷ്ഠരോഗിയുടെ വസ്ത്രം കീറിക്കളയേണം: അവന്റെ തല മൂടാതിരിക്കേണം; അവന്‍അവൻ അധരം മൂടിക്കൊണ്ടിരിക്കയും അശുദ്ധന്‍അശുദ്ധൻ അശുദ്ധന്‍അശുദ്ധൻ എന്നു വിളിച്ചുപറകയും വേണം.
 
{{verse|46}} അവന്നു രോഗം ഉള്ള നാള്‍നാൾ ഒക്കെയും അവന്‍അവൻ അശുദ്ധനായിരിക്കേണം; അവന്‍അവൻ അശുദ്ധന്‍അശുദ്ധൻ തന്നേ; അവന്‍അവൻ തനിച്ചു പാര്‍ക്കേണംപാർക്കേണം; അവന്റെ പാര്‍പ്പുപാർപ്പു പാളയത്തിന്നു പുറത്തു ആയിരിക്കേണം.
 
{{verse|47}} ആട്ടു രോമവസ്ത്രമോ ചണവസ്ത്രമോ ആയ ഏതു വസ്ത്രത്തിലെങ്കിലും
 
{{verse|48}} ചണംകൊണ്ടോ ആട്ടുരോമംകൊണ്ടോ ഉള്ള പാവില്‍പാവിൽ എങ്കിലും ഊടയിലെങ്കിലും തോലിലെങ്കിലും തോല്‍തോൽ കൊണ്ടു ഉണ്ടാക്കിയ യാതൊരു സാധനത്തില്‍സാധനത്തിൽ എങ്കിലും
 
{{verse|49}} കുഷ്ഠത്തിന്റെ വടുവായി വസ്ത്രത്തില്‍വസ്ത്രത്തിൽ എങ്കിലും തോലിലെങ്കിലും പാവിലെങ്കിലും ഊടയിലെങ്കിലും തോല്‍കൊണ്ടുള്ളതോൽകൊണ്ടുള്ള യാതൊരു സാധനത്തിലെങ്കിലും വടു ഇളമ്പച്ചയോ ഇളഞ്ചുവപ്പോ ആയിരുന്നാല്‍ആയിരുന്നാൽ അതു കുഷ്ഠലക്ഷണം ആകുന്നു; അതു പുരോഹിതനെ കാണിക്കേണം.
 
{{verse|50}} പുരോഹിതന്‍പുരോഹിതൻ വടുനോക്കി വടുവുള്ളതിനെ ഏഴു ദിവസത്തേക്കു അകത്തിട്ടു അടെക്കേണം.
 
{{verse|51}} അവന്‍അവൻ ഏഴാം ദിവസം വടുവിനെ നോക്കേണം; വസ്ത്രത്തിലോ പാവിലോ ഊടയിലോ തോലിലോ തോല്‍കൊണ്ടുതോൽകൊണ്ടു ഉണ്ടാക്കിയ യാതൊരു പണിയിലോ വടു പരന്നിരുന്നാല്‍പരന്നിരുന്നാൽ ആ വടു കഠിന കുഷ്ഠം; അതു അശുദ്ധമാകുന്നു.
 
{{verse|52}} വടുവുള്ള സാധനം ആട്ടിന്‍ആട്ടിൻ രോമംകൊണ്ടോ ചണം കൊണ്ടോ ഉള്ള വസ്ത്രമോ പാവോ ഊടയോ തോല്‍കൊണ്ടുള്ളതോൽകൊണ്ടുള്ള എന്തെങ്കിലുമോ ആയിരുന്നാലും അതു ചുട്ടുകളയേണം; അതു കഠിന കുഷ്ഠം; അതു തീയില്‍തീയിൽ ഇട്ടു ചുട്ടുകളയേണം.
 
{{verse|53}} എന്നാല്‍എന്നാൽ പുരോഹിതന്‍പുരോഹിതൻ നോക്കേണം; വടു വസ്ത്രത്തിലോ പാവിലോ ഊടയിലോ തോല്‍കൊണ്ടുള്ളതോൽകൊണ്ടുള്ള യാതൊരു സാധനത്തിലോ പരന്നിട്ടില്ല എങ്കില്‍എങ്കിൽ
 
{{verse|54}} പുരോഹിതന്‍പുരോഹിതൻ വടുവുള്ള സാധനം കഴുകുവാന്‍കഴുകുവാൻ കല്പിക്കേണം; അതു പിന്നെയും ഏഴു ദിവസത്തേക്കു അകത്തിട്ടു അടെക്കേണം.
 
{{verse|55}} കഴുകിയശേഷം പുരോഹിതന്‍പുരോഹിതൻ വടു നോക്കേണം: വടു നിറം മാറാതെയും പരക്കാതെയും ഇരുന്നാല്‍ഇരുന്നാൽ അതു അശുദ്ധം ആകുന്നു; അതു തീയില്‍തീയിൽ ഇട്ടു ചുട്ടുകളയേണം; അതു അതിന്റെ അകത്തോ പുറത്തോ തിന്നെടുക്കുന്ന വ്രണം.
 
{{verse|56}} പിന്നെ പുരോഹിതന്‍പുരോഹിതൻ നോക്കേണം; കഴുകിയശേഷം വടുവിന്റെ നിറം മങ്ങി എങ്കില്‍എങ്കിൽ അവന്‍അവൻ അതിനെ വസ്ത്രത്തില്‍നിന്നോവസ്ത്രത്തിൽനിന്നോ തോലില്‍നിന്നോതോലിൽനിന്നോ പാവില്‍നിന്നോപാവിൽനിന്നോ ഊടയില്‍നിന്നോഊടയിൽനിന്നോ കീറിക്കളയേണം.
 
{{verse|57}} അതു വസ്ത്രത്തിലോ പാവിലോ ഊടയിലോ തോല്‍കൊണ്ടുള്ളതോൽകൊണ്ടുള്ള യാതൊരു സാധനത്തിലോ കാണുന്നു എങ്കില്‍എങ്കിൽ അതു പടരുന്നതാകുന്നു; വടുവുള്ളതു തീയില്‍തീയിൽ ഇട്ടു ചുട്ടുകളയേണം.
 
{{verse|58}} എന്നാല്‍എന്നാൽ വസ്ത്രമോ പാവോ ഊടയോ തോല്‍കൊണ്ടുള്ളതോൽകൊണ്ടുള്ള യാതൊരു സാധനമോ കഴുകിയശേഷം വടു അവയില്‍അവയിൽ നിന്നു നീങ്ങിപ്പോയി എങ്കില്‍എങ്കിൽ അതിനെ രണ്ടാം പ്രാവശ്യം കഴുകേണം; അപ്പോള്‍അപ്പോൾ അതു ശുദ്ധമാകും.
 
{{verse|59}} ആട്ടുരോമമോ ചണമോ കൊണ്ടുള്ള വസ്ത്രത്തില്‍വസ്ത്രത്തിൽ എങ്കിലും പാവില്‍പാവിൽ എങ്കിലും ഊടയില്‍ഊടയിൽ എങ്കിലും തോല്‍കൊണ്ടുള്ളതോൽകൊണ്ടുള്ള യാതൊന്നിലെങ്കിലും ഉള്ള കുഷ്ടത്തിന്റെ വടുവിനെക്കുറിച്ചു അതു ശുദ്ധമെന്നോ അശുദ്ധമെന്നോ വിധിപ്പാനുള്ള പ്രമാണം ഇതു തന്നേ.
 
{{Navi|