}}
{{verse|1}} അഹരോന്റെ രണ്ടുപുത്രന്മാര്‍രണ്ടുപുത്രന്മാർ യഹോവയുടെ സന്നിധിയില്‍സന്നിധിയിൽ അടുത്തുചെന്നിട്ടു മരിച്ചുപോയ ശേഷം യഹോവ മോശെയോടു അരുളിച്ചെയ്തതു എന്തെന്നാല്‍എന്തെന്നാൽ:
{{verse|2}} കൃപാസനത്തിന്മീതെ മേഘത്തില്‍മേഘത്തിൽ ഞാന്‍ഞാൻ വെളിപ്പെടുന്നതുകൊണ്ടു നിന്റെ സഹോദരനായ അഹരോന്‍അഹരോൻ മരിക്കാതിരിക്കേണ്ടതിന്നു വിശുദ്ധമന്ദിരത്തില്‍വിശുദ്ധമന്ദിരത്തിൽ തിരശ്ശീലെക്കകത്തു പെട്ടകത്തിന്മേലുള്ള കൃപാസനത്തിന്‍കൃപാസനത്തിൻ മുമ്പില്‍മുമ്പിൽ എല്ലാസമയത്തും വരരുതു എന്നു അവനോടു പറയേണം.
{{verse|3}} പാപയാഗത്തിന്നു ഒരു കാളക്കിടാവിനോടും ഹോമയാഗത്തിന്നു ഒരു ആട്ടുകൊറ്റനോടും കൂടെ അഹരോന്‍അഹരോൻ വിശുദ്ധമന്ദിരത്തില്‍വിശുദ്ധമന്ദിരത്തിൽ കടക്കേണം.
{{verse|4}} അവന്‍അവൻ പഞ്ഞിനൂല്‍കൊണ്ടുള്ളപഞ്ഞിനൂൽകൊണ്ടുള്ള വിശുദ്ധമായ അങ്കി ധരിച്ചു ദേഹത്തില്‍ദേഹത്തിൽ പഞ്ഞിനൂല്‍കൊണ്ടുള്ളപഞ്ഞിനൂൽകൊണ്ടുള്ള കാല്‍ചട്ടകാൽചട്ട ഇട്ടു പഞ്ഞിനൂല്‍കൊണ്ടുള്ളപഞ്ഞിനൂൽകൊണ്ടുള്ള നടുക്കെട്ടു കെട്ടി പഞ്ഞിനൂല്‍കൊണ്ടുള്ളപഞ്ഞിനൂൽകൊണ്ടുള്ള മുടിയും വെക്കേണം; ഇവ വിശുദ്ധവസ്ത്രം ആകയാല്‍ആകയാൽ അവന്‍അവൻ ദേഹം വെള്ളത്തില്‍വെള്ളത്തിൽ കഴുകീട്ടു അവയെ ധരിക്കേണം.
{{verse|5}} അവന്‍അവൻ യിസ്രായേല്‍മക്കളുടെയിസ്രായേൽമക്കളുടെ സഭയുടെ പക്കല്‍നിന്നുപക്കൽനിന്നു പാപയാഗത്തിന്നു രണ്ടു കോലാട്ടുകൊറ്റനെയും ഹോമയാഗത്തിന്നു ഒരു ആട്ടുകൊറ്റനെയും വാങ്ങേണം.
{{verse|6}} തനിക്കുവേണ്ടിയുള്ള പാപയാഗത്തിന്റെ കാളയെ അഹരോന്‍അഹരോൻ അര്‍പ്പിച്ചുഅർപ്പിച്ചു തനിക്കും കുടുംബത്തിന്നും വേണ്ടി പ്രായശ്ചിത്തം കഴിക്കേണം.
{{verse|7}} അവന്‍അവൻ ആ രണ്ടു കോലാട്ടുകൊറ്റനെ കൊണ്ടുവന്നു സമാഗമനക്കുടാരത്തിന്റെ വാതില്‍ക്കല്‍വാതിൽക്കൽ യഹോവയുടെ സന്നിധിയില്‍സന്നിധിയിൽ നിര്‍ത്തേണംനിർത്തേണം.
{{verse|8}} പിന്നെ അഹരോന്‍അഹരോൻ യഹോവേക്കു എന്നു ഒരു ചീട്ടും അസസ്സേലിന്നു എന്നു മറ്റൊരു ചീട്ടും ഇങ്ങനെ രണ്ടു കോലാട്ടുകൊറ്റനും ചീട്ടിടേണം.
{{verse|9}} യഹോവേക്കുള്ള ചീട്ടു വീണ കോലാട്ടുകൊറ്റനെ അഹരോന്‍അഹരോൻ കൊണ്ടുവന്നു പാപയാഗമായി അര്‍പ്പിക്കേണംഅർപ്പിക്കേണം.
{{verse|10}} അസസ്സേലിന്നു ചീട്ടു വീണ കോലാട്ടുകൊറ്റനെയോ, അതിനാല്‍അതിനാൽ പ്രായശ്ചിത്തം കഴിക്കേണ്ടതിന്നും അതിനെ അസസ്സേലിന്നു മരുഭൂമിയിലേക്കു വിട്ടയക്കേണ്ടതിന്നുമായി യഹോവയുടെ സന്നിധിയില്‍സന്നിധിയിൽ ജീവനോടെ നിര്‍ത്തേണംനിർത്തേണം.
{{verse|11}} പിന്നെ തനിക്കു വേണ്ടിയുള്ള പാപയാഗത്തിന്റെ കാളയെ അഹരോന്‍അഹരോൻ അര്‍പ്പിച്ചുഅർപ്പിച്ചു തനിക്കും കുടുംബത്തിന്നും വേണ്ടി പ്രായശ്ചിത്തം കഴിച്ചു തനിക്കു വേണ്ടിയുള്ള പാപയാഗത്തിന്റെ കാളയെ അറുക്കേണം.
{{verse|12}} അവന്‍അവൻ യഹോവയുടെ സന്നിധിയില്‍സന്നിധിയിൽ യാഗപീഠത്തിന്മേല്‍യാഗപീഠത്തിന്മേൽ ഉള്ള തീക്കനല്‍തീക്കനൽ ഒരു കലശത്തില്‍നിറെച്ചുകലശത്തിൽനിറെച്ചു സൌരഭ്യമുള്ള ധൂപവര്‍ഗ്ഗചൂര്‍ണ്ണംധൂപവർഗ്ഗചൂർണ്ണം കൈനിറയ എടുത്തു തിരശ്ശീലക്കകത്തു കൊണ്ടുവരേണം.
{{verse|13}} താന്‍താൻ മരിക്കാതിരിക്കേണ്ടതിന്നു ധൂപത്തിന്റെ മേഘം സാക്ഷ്യത്തിന്മേലുള്ള കൃപാസനത്തെ മറെപ്പാന്‍മറെപ്പാൻ തക്കവണ്ണം അവന്‍അവൻ യഹോവയുടെ സന്നിധിയില്‍സന്നിധിയിൽ ധൂപവര്‍ഗ്ഗംധൂപവർഗ്ഗം തീയില്‍തീയിൽ ഇടേണം.
{{verse|14}} അവന്‍അവൻ കാളയുടെ രക്തം കുറെ എടുത്തു വിരല്‍കൊണ്ടുവിരൽകൊണ്ടു കിഴക്കോട്ടു കൃപാസനത്തിന്മേല്‍കൃപാസനത്തിന്മേൽ തളിക്കേണം; അവന്‍അവൻ രക്തം കുറെ തന്റെ വിരല്‍കൊണ്ടുവിരൽകൊണ്ടു കൃപാസനത്തിന്റെ മുമ്പിലും ഏഴു പ്രവാശ്യം തളിക്കേണം.
{{verse|15}} പിന്നെ അവന്‍അവൻ ജനത്തിന്നുവേണ്ടിയുള്ള പാപയാഗത്തിന്റെ കോലാട്ടുകൊറ്റനെ അറുത്തു രക്തം തിരശ്ശീലെക്കകത്തു കൊണ്ടുവന്നു കാളയുടെ രക്തംകൊണ്ടു ചെയ്തതുപോലെ ഇതിന്റെ രക്തംകൊണ്ടും ചെയ്തു അതിനെ കൃപാസനത്തിന്മേലും കൃപാസനത്തിന്റെ മുമ്പിലും തളിക്കേണം.
{{verse|16}} യിസ്രായേല്‍മക്കളുടെയിസ്രായേൽമക്കളുടെ അശുദ്ധികള്‍നിമിത്തവുംഅശുദ്ധികൾനിമിത്തവും അവരുടെ സകലപാപവുമായ ലംഘനങ്ങള്‍നിമിത്തവുംലംഘനങ്ങൾനിമിത്തവും അവന്‍അവൻ വിശുദ്ധമന്ദിരത്തിന്നു പ്രായശ്ചിത്തം കഴിക്കേണം; അവരുടെ ഇടയില്‍ഇടയിൽ അവരുടെ അശുദ്ധിയുടെ നടുവില്‍നടുവിൽ ഇരിക്കുന്ന സമാഗമനക്കുടാരത്തിന്നും അവന്‍അവൻ അങ്ങനെ തന്നേ ചെയ്യേണം.
{{verse|17}} അവന്‍അവൻ വിശുദ്ധമന്ദിരത്തില്‍വിശുദ്ധമന്ദിരത്തിൽ പ്രായശ്ചിത്തം കഴിപ്പാന്‍കഴിപ്പാൻ കടന്നിട്ടു പുറത്തു വരുന്നതുവരെ സമാഗമനക്കുടാരത്തില്‍സമാഗമനക്കുടാരത്തിൽ ആരും ഉണ്ടായിരിക്കരുതു; ഇങ്ങനെ അവന്‍അവൻ തനിക്കും കുടുംബത്തിന്നും യിസ്രായേലിന്റെ സര്‍വ്വസഭെക്കുംസർവ്വസഭെക്കും വേണ്ടി പ്രായശ്ചിത്തം കഴിക്കേണം.
{{verse|18}} പിന്നെ അവന്‍അവൻ യഹോവയുടെ സന്നിധിയിലുള്ള യാഗപീഠത്തിങ്കല്‍യാഗപീഠത്തിങ്കൽ ചെന്നു അതിന്നും പ്രായശ്ചിത്തം കഴിക്കേണം. കാളയുടെ രക്തവും കോലാട്ടുകൊറ്റന്റെ രക്തവും കുറേശ്ശ എടുത്തു പീഠത്തിന്റെ കൊമ്പുകളില്‍കൊമ്പുകളിൽ ചുറ്റും പുരട്ടേണം.
{{verse|19}} അവന്‍അവൻ രക്തം കുറെ വിരല്‍കൊണ്ടുവിരൽകൊണ്ടു ഏഴു പ്രാവശ്യം അതിന്മേല്‍അതിന്മേൽ തളിച്ചു യിസ്രായേല്‍മക്കളുടെയിസ്രായേൽമക്കളുടെ അശുദ്ധികളെ നീക്കി വെടിപ്പാക്കി ശുദ്ധീകരിക്കേണം.
{{verse|20}} അവന്‍അവൻ വിശുദ്ധമന്ദിരത്തിന്നും സമാഗമനക്കുടാരത്തിന്നും യാഗപീഠത്തിന്നും ഇങ്ങനെ പ്രായശ്ചിത്തം കഴിച്ചു തീര്‍ന്നശേഷംതീർന്നശേഷം ജീവനോടിരിക്കുന്ന കോലാട്ടുകൊറ്റനെ കൊണ്ടു വരേണം.
{{verse|21}} ജീവനോടിരിക്കുന്ന കോലാട്ടുകൊറ്റന്റെ തലയില്‍തലയിൽ അഹരോന്‍അഹരോൻ കൈ രണ്ടും വെച്ചു യിസ്രായേല്‍മക്കളുടെയിസ്രായേൽമക്കളുടെ എല്ലാകുറ്റങ്ങളും സകലപാപങ്ങളുമായ ലംഘനങ്ങളൊക്കെയും ഏറ്റുപറഞ്ഞു കോലാട്ടുകൊറ്റന്റെ തലയില്‍തലയിൽ ചുമത്തി, നിയമിക്കപ്പെട്ട ഒരു ആളുടെ കൈവശം അതിനെ മരുഭൂമിയിലേക്കു അയക്കേണം.
{{verse|22}} കോലാട്ടുകൊറ്റന്‍കോലാട്ടുകൊറ്റൻ അവരുടെ കുറ്റങ്ങളെ ഒക്കെയും ശൂന്യപ്രദേശത്തേക്കു ചുമന്നുകൊണ്ടു പോകേണം; അവന്‍അവൻ കോലാട്ടുകൊറ്റനെ മരുഭൂമിയില്‍മരുഭൂമിയിൽ വിടേണം.
{{verse|23}} പിന്നെ അഹരോന്‍അഹരോൻ സമാഗമനക്കുടാരത്തില്‍സമാഗമനക്കുടാരത്തിൽ വന്നു താന്‍താൻ വിശുദ്ധമന്ദിരത്തില്‍വിശുദ്ധമന്ദിരത്തിൽ കടന്നപ്പോള്‍കടന്നപ്പോൾ ധരിച്ചിരുന്ന പഞ്ഞിനൂല്‍വസ്ത്രംപഞ്ഞിനൂൽവസ്ത്രം നീക്കി അവിടെ വെച്ചേക്കണം.
{{verse|24}} അവന്‍അവൻ ഒരു വിശുദ്ധസ്ഥലത്തുവെച്ചു വെള്ളംകൊണ്ടു ദേഹം കഴുകി സ്വന്തവസ്ത്രം ധരിച്ചു പുറത്തു വന്നു തന്റെ ഹോമയാഗവും ജനത്തിന്റെ ഹോമയാഗവും അര്‍പ്പിച്ചുഅർപ്പിച്ചു തനിക്കും ജനത്തിന്നും വേണ്ടി പ്രായശ്ചിത്തം കഴിക്കേണം.
{{verse|25}} അവന്‍അവൻ പാപയാഗത്തിന്റെ മേദസ്സു യാഗപീഠത്തിന്മേല്‍യാഗപീഠത്തിന്മേൽ ദഹിപ്പിക്കേണം.
{{verse|26}} ആട്ടുകൊറ്റനെ അസസ്സേലിന്നു കൊണ്ടുപോയി വിട്ടവന്‍വിട്ടവൻ വസ്ത്രം അലക്കി ദേഹം വെള്ളത്തില്‍വെള്ളത്തിൽ കഴുകീട്ടു മാത്രമേ പാളയത്തില്‍പാളയത്തിൽ വരാവു.
{{verse|27}} വിശുദ്ധമന്ദിരത്തില്‍വിശുദ്ധമന്ദിരത്തിൽ പ്രായശ്ചിത്തം കഴിക്കേണ്ടതിന്നു രക്തം കൊണ്ടുപോയ പാപയാഗത്തിന്റെ കാളയെയും കോലാട്ടുകൊറ്റനെയും പാളയത്തിന്നു പുറത്തു കൊണ്ടുപോകേണം; അവയുടെ തോലും മാംസവും ചാണകവും തീയില്‍തീയിൽ ഇട്ടു ചുട്ടുകളയേണം.
{{verse|28}} അവയെ ചുട്ടുകളഞ്ഞവന്‍ചുട്ടുകളഞ്ഞവൻ വസ്ത്രം അലക്കി ദേഹം വെള്ളത്തില്‍വെള്ളത്തിൽ കഴുകീട്ടു മാത്രമേ പാളയത്തില്‍പാളയത്തിൽ വരാവു.
{{verse|29}} ഇതു നിങ്ങള്‍ക്കുനിങ്ങൾക്കു എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം; ഏഴാം മാസം പത്താം തിയ്യതി നിങ്ങള്‍നിങ്ങൾ ആത്മതപനം ചെയ്യേണം; സ്വദേശിയും നിങ്ങളുടെ ഇടയില്‍ഇടയിൽ പാര്‍ക്കുംന്നപാർക്കുംന്ന പരദേശിയും യാതൊരു വേലെയും ചെയ്യരുതു.
{{verse|30}} ആ ദിവസത്തില്‍ദിവസത്തിൽ അല്ലോ യഹോവയുടെ സന്നിധിയില്‍സന്നിധിയിൽ നിങ്ങളെ ശുദ്ധീകരിക്കേണ്ടതിന്നു നിങ്ങള്‍ക്കുനിങ്ങൾക്കു വേണ്ടി പ്രായശ്ചിത്തം കഴിക്കയും നിങ്ങളുടെ സകലപാപങ്ങളും നീക്കി നിങ്ങളെ ശുദ്ധീകരിക്കയും ചെയ്യുന്നതു.
{{verse|31}} അതു നിങ്ങള്‍ക്കുനിങ്ങൾക്കു വിശുദ്ധസ്വസ്ഥതയുള്ള ശബ്ബത്ത് ആയിരിക്കേണം. നിങ്ങള്‍നിങ്ങൾ ആത്മ തപനം ചെയ്യേണം; അതു നിങ്ങള്‍ക്കുനിങ്ങൾക്കു എന്നേക്കുമുള്ള ചട്ടമാകുന്നു.
{{verse|32}} അപ്പന്നു പകരം പുരോഹിതശുശ്രൂഷചെയ്‍വാന്‍പുരോഹിതശുശ്രൂഷചെയ്‍വാൻ അഭിഷേകം പ്രാപിക്കയും പ്രതിഷ്ഠിക്കപ്പെടുകയും ചെയ്ത പുരോഹിതന്‍പുരോഹിതൻ തന്നേ പ്രായശ്ചിത്തം കഴിക്കേണം.
{{verse|33}} അവന്‍അവൻ വിശുദ്ധവസ്ത്രമായ പഞ്ഞിനൂല്‍വസ്ത്രംപഞ്ഞിനൂൽവസ്ത്രം ധരിച്ചു വിശുദ്ധമന്ദിരത്തിന്നു പ്രായശ്ചിത്തം കഴിക്കേണം; സമാഗമനക്കുടാരത്തിന്നും യാഗപീഠത്തിന്നും പ്രായശ്ചിത്തം കഴിക്കേണം; പുരോഹിതന്മാര്‍ക്കുംപുരോഹിതന്മാർക്കും സഭയിലെ സകലജനത്തിന്നും വേണ്ടി പ്രായശ്ചിത്തം കഴിക്കേണം.
{{verse|34}} സംവത്സരത്തില്‍സംവത്സരത്തിൽ ഒരിക്കല്‍ഒരിക്കൽ യിസ്രായേല്‍മക്കള്‍ക്കുവേണ്ടിയിസ്രായേൽമക്കൾക്കുവേണ്ടി അവരുടെ സകലപാപങ്ങള്‍ക്കായിട്ടുംസകലപാപങ്ങൾക്കായിട്ടും പ്രായശ്ചിത്തം കഴിക്കേണ്ടതിന്നു ഇതു നിങ്ങള്‍ക്കുനിങ്ങൾക്കു എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ അവന്‍അവൻ ചെയ്തു.
{{Navi|
|