"സത്യവേദപുസ്തകം/ലേവ്യപുസ്തകം/അദ്ധ്യായം 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഫലകം നീക്കുന്നു, Replaced: {{SVPM Old Testament}} →
(ചെ.) പുതിയ ചിൽ ...
വരി 7:
{{verse|1}} യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു:
 
{{verse|2}} നീ യിസ്രായേല്‍മക്കളുടെയിസ്രായേൽമക്കളുടെ സര്‍വ്വസഭയോടുംസർവ്വസഭയോടും പറയേണ്ടതു എന്തെന്നാല്‍എന്തെന്നാൽ: നിങ്ങളുടെ ദൈവമായ യഹോവ എന്ന ഞാന്‍ഞാൻ വിശുദ്ധനാകയാല്‍വിശുദ്ധനാകയാൽ നിങ്ങളും വിശുദ്ധരായിരിപ്പിന്‍വിശുദ്ധരായിരിപ്പിൻ .
 
{{verse|3}} നിങ്ങള്‍നിങ്ങൾ ഔരോരുത്തന്‍ഔരോരുത്തൻ താന്താന്റെ അമ്മയെയും അപ്പനെയും ഭയപ്പെടേണം; എന്റെ ശബ്ബത്തുകള്‍ശബ്ബത്തുകൾ പ്രമാണിക്കേണം: ഞാന്‍ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
 
{{verse|4}} വിഗ്രഹങ്ങളുടെ അടുക്കലേക്കു തിരിയരുതു; ദേവന്മാരെ നിങ്ങള്‍ക്കുനിങ്ങൾക്കു വാര്‍ത്തുണ്ടാക്കരുതുവാർത്തുണ്ടാക്കരുതു; ഞാന്‍ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
 
{{verse|5}} യഹോവേക്കു സമാധാനയാഗം അര്‍പ്പിക്കുന്നുഅർപ്പിക്കുന്നു എങ്കില്‍എങ്കിൽ നിങ്ങള്‍ക്കുനിങ്ങൾക്കു പ്രസാദം ലഭിപ്പാന്‍ലഭിപ്പാൻ തക്കവണ്ണം അര്‍പ്പിക്കേണംഅർപ്പിക്കേണം.
 
{{verse|6}} അര്‍പ്പിക്കുന്നഅർപ്പിക്കുന്ന ദിവസവും പിറ്റെന്നാളും അതു തിന്നാം; മൂന്നാം ദിവസംവരെ ശേഷിക്കുന്നതു തീയില്‍തീയിൽ ഇട്ടു ചുട്ടുകളയേണം.
 
{{verse|7}} മൂന്നാം ദിവസം തിന്നു എന്നു വരികില്‍വരികിൽ അതു അറെപ്പാകുന്നു; പ്രസാദമാകയില്ല.
 
{{verse|8}} അതു തിന്നുന്നവന്‍തിന്നുന്നവൻ കുറ്റം വഹിക്കും; യഹോവേക്കു വിശുദ്ധമായതു അവന്‍അവൻ അശുദ്ധമാക്കിയല്ലോ; അവനെ അവന്റെ ജനത്തില്‍നിന്നുജനത്തിൽനിന്നു ഛേദിച്ചുകളയേണം.
 
{{verse|9}} നിങ്ങളുടെ നിലത്തിലെ വിള നിങ്ങള്‍നിങ്ങൾ കൊയ്യുമ്പോള്‍കൊയ്യുമ്പോൾ വയലിന്റെ അരികു തീര്‍ത്തുകൊയ്യരുതുതീർത്തുകൊയ്യരുതു; നിന്റെ കൊയ്ത്തില്‍കൊയ്ത്തിൽ കാലാ പെറുക്കയും അരുതു.
 
{{verse|10}} നിന്റെ മുന്തിരിത്തോട്ടത്തില്‍മുന്തിരിത്തോട്ടത്തിൽ കാലാ പറിക്കരുതു; നിന്റെ മുന്തിരിത്തോട്ടത്തില്‍മുന്തിരിത്തോട്ടത്തിൽ വീണുകിടക്കുന്ന പഴം പെറുക്കയും അരുതു. അവയെ ദരിദ്രന്നും പരദേശിക്കും വിട്ടേക്കേണം; ഞാന്‍ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
 
{{verse|11}} മോഷ്ടിക്കരുതു, ചതിക്കരുതു, ഒരുത്തനോടു ഒരുത്തന്‍ഒരുത്തൻ ഭോഷകു പറയരുതു.
 
{{verse|12}} എന്റെ നാമത്തെക്കൊണ്ടു കള്ളസ്സത്യം ചെയ്തു നിന്റെ ദൈവത്തിന്റെ നാമത്തെ അശുദ്ധമാക്കരുതു; ഞാന്‍ഞാൻ യഹോവ ആകുന്നു.
 
{{verse|14}} ചെകിടനെ ശപിക്കരുതു; കുരുടന്റെ മുമ്പില്‍മുമ്പിൽ ഇടര്‍ച്ചഇടർച്ച വെക്കരുതു; നിന്റെ ദൈവത്തെ ഭയപ്പെടേണം; ഞാന്‍ഞാൻ യഹോവ ആകുന്നു.
 
{{verse|15}} ന്യായവിസ്താരത്തില്‍ന്യായവിസ്താരത്തിൽ അന്യായം ചെയ്യരുതു; എളിയവന്റെ മുഖം നോക്കാതെയും വലിയവന്റെ മുഖം ആദരിക്കാതെയും നിന്റെ കൂട്ടുകാരന്നു നീതിയോടെ ന്യായം വിധിക്കേണം.
 
{{verse|16}} നിന്റെ ജനത്തിന്റെ ഇടയില്‍ഇടയിൽ ഏഷണി പറഞ്ഞു നടക്കരുതു; കൂട്ടുകാരന്റെ മരണത്തിന്നായി നിഷ്കര്‍ഷിക്കരുതുനിഷ്കർഷിക്കരുതു; ഞാന്‍ഞാൻ യഹോവ ആകുന്നു.
 
{{verse|17}} സഹോദരനെ നിന്റെ ഹൃദയത്തില്‍ഹൃദയത്തിൽ ദ്വേഷിക്കരുതു; കൂട്ടുകാരന്റെ പാപം നിന്റെ മേല്‍മേൽ വരാതിരിപ്പാന്‍വരാതിരിപ്പാൻ അവനെ താല്പര്യമായി ശാസിക്കേണം. പ്രതികാരം ചെയ്യരുതു.
 
{{verse|18}} നിന്റെ ജനത്തിന്റെ മക്കളോടു പക വെക്കരുതു; കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം; ഞാന്‍ഞാൻ യഹോവ ആകുന്നു.
 
{{verse|19}} നിങ്ങള്‍നിങ്ങൾ എന്റെ ചട്ടങ്ങള്‍ചട്ടങ്ങൾ പ്രമാണിക്കേണം. രണ്ടുതരം മൃഗങ്ങളെ തമ്മില്‍തമ്മിൽ ഇണ ചേര്‍ക്കരുതുചേർക്കരുതു; നിന്റെ വയലില്‍വയലിൽ കൂട്ടുവിത്തു വിതെക്കരുതു; രണ്ടു വക സാധനം കലര്‍ന്നകലർന്ന വസ്ത്രം ധരിക്കരുതു.
 
{{verse|20}} ഒരു പുരുഷന്നു നിയമിച്ചവളും വീണ്ടെടുക്കപ്പെടുകയോ സ്വാതന്ത്ര്യം കിട്ടുകയോ ചെയ്യാത്തവളുമായ ഒരു ദാസിയോടുകൂടെ ഒരുത്തന്‍ഒരുത്തൻ ശയിച്ചാല്‍ശയിച്ചാൽ അവരെ ശിക്ഷിക്കേണം. എന്നാല്‍എന്നാൽ അവള്‍അവൾ സ്വാതന്ത്ര്യമില്ലാത്തവളായാല്‍സ്വാതന്ത്ര്യമില്ലാത്തവളായാൽ അവരെ കൊല്ലരുതു;
 
{{verse|22}} അവന്‍അവൻ ചെയ്ത പാപത്തിന്നായി പുരോഹിതന്‍പുരോഹിതൻ അകൃത്യയാഗത്തിന്റെ ആട്ടുകൊറ്റനെക്കൊണ്ടു അവന്നു വേണ്ടി യഹോവയുടെ സന്നിധിയില്‍സന്നിധിയിൽ പ്രായശ്ചിത്തം കഴിക്കേണം; എന്നാല്‍എന്നാൽ അവന്‍അവൻ ചെയ്തപാപം അവനോടു ക്ഷമിക്കും.
 
{{verse|23}} നിങ്ങള്‍നിങ്ങൾ ദേശത്തു എത്തി ഭക്ഷണത്തിന്നു ഉതകുന്ന സകലവിധവൃക്ഷങ്ങളും നട്ടശേഷം നിങ്ങള്‍ക്കുനിങ്ങൾക്കു അവയുടെ ഫലം പരിച്ഛേദന കഴിയാത്തതുപോലെ ആയിരിക്കേണം; അതു മൂന്നു സംവത്സരത്തേക്കു പരിച്ഛേദനയില്ലാത്തതു പോലെ ഇരിക്കേണം; അതു തിന്നരുതു.
 
{{verse|24}} നാലാം സംവത്സരത്തില്‍സംവത്സരത്തിൽ അതിന്റെ ഫലമെല്ലാം യഹോവയുടെ സ്തോത്രത്തിന്നായിട്ടു ശുദ്ധമായിരിക്കേണം.
 
{{verse|25}} അഞ്ചാം സംവത്സരത്തിലോ നിങ്ങള്‍ക്കുനിങ്ങൾക്കു അതിന്റെ ഫലം തിന്നാം; അങ്ങനെ അതിന്റെ അനുഭവം നിങ്ങള്‍ക്കുനിങ്ങൾക്കു വര്‍ദ്ധിച്ചുവരുംവർദ്ധിച്ചുവരും; ഞാന്‍ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
 
{{verse|26}} രക്തത്തോടുകൂടിയുള്ളതു തിന്നരുതു; ആഭിചാരം ചെയ്യരുതു; മുഹൂര്‍ത്തംമുഹൂർത്തം നോക്കരുതു;
 
{{verse|27}} നിങ്ങളുടെ തലമുടി ചുറ്റും വിളുമ്പു വടിക്കരുതു; താടിയുടെ അറ്റം വിരൂപമാക്കരുതു.
 
{{verse|28}} മരിച്ചവന്നുവേണ്ടി ശരീരത്തില്‍ശരീരത്തിൽ മുറിവുണ്ടാക്കരുതു; മെയ്മേല്‍മെയ്മേൽ പച്ചകുത്തരുതു; ഞാന്‍ഞാൻ യഹോവ ആകുന്നു.
 
{{verse|29}} ദേശം വേശ്യാവൃത്തി ചെയ്തു ദുഷ്കര്‍മ്മംകൊണ്ടുദുഷ്കർമ്മംകൊണ്ടു നിറയാതിരിക്കേണ്ടതിന്നു നിന്റെ മകളെ വേശ്യാവൃത്തിക്കു ഏല്പിക്കരുതു.
 
{{verse|30}} നിങ്ങള്‍നിങ്ങൾ എന്റെ ശബ്ബത്തുകള്‍ശബ്ബത്തുകൾ പ്രമാണിക്കയും എന്റെ വിശുദ്ധമന്ദിരത്തോടു ഭയഭക്തിയുള്ളവരായിരിക്കയും വേണം; ഞാന്‍ഞാൻ യഹോവ ആകുന്നു.
 
{{verse|31}} വെളിച്ചപ്പാടന്മാരുടെയും മന്ത്രവാദികളുടെയും അടുക്കല്‍അടുക്കൽ പോകരുതു. അവരാല്‍അവരാൽ അശുദ്ധരായ്തീരുവാന്‍അശുദ്ധരായ്തീരുവാൻ തക്കവണ്ണം അവരെ അന്വേഷിക്കയും അരുതു. ഞാന്‍ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
 
{{verse|32}} നരച്ചവന്റെ മുമ്പാകെ എഴുന്നേല്‍ക്കയുംഎഴുന്നേൽക്കയും വൃദ്ധന്റെ മുഖം ബഹുമാനിക്കയും നിന്റെ ദൈവത്തെ ഭയപ്പെടുകയും വേണം; ഞാന്‍ഞാൻ യഹോവ ആകുന്നു.
 
{{verse|33}} പരദേശി നിന്നോടുകൂടെ നിങ്ങളുടെ ദേശത്തു പാര്‍ത്താല്‍പാർത്താൽ അവനെ ഉപദ്രവിക്കരുതു.
 
{{verse|34}} നിങ്ങളോടുകൂടെ പാര്‍ക്കുംന്നപാർക്കുംന്ന പരദേശി നിങ്ങള്‍ക്കുനിങ്ങൾക്കു സ്വദേശിയെപ്പോലെ ഇരിക്കേണം; അവനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം; നിങ്ങളും മിസ്രയീംദേശത്തു പരദേശികളായിരുന്നുവല്ലോ; ഞാന്‍ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
 
{{verse|35}} ന്യായ വിസ്താരത്തിലും അളവിലും തൂക്കത്തിലും നിങ്ങള്‍നിങ്ങൾ അന്യായം ചെയ്യരുതു.
 
{{verse|36}} ഒത്ത തുലാസ്സും ഒത്ത കട്ടിയും ഒത്ത പറയും ഒത്ത ഇടങ്ങഴിയും നിങ്ങള്‍ക്കുനിങ്ങൾക്കു ഉണ്ടായിരിക്കേണം; ഞാന്‍ഞാൻ നിങ്ങളെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ച നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
 
{{verse|37}} നിങ്ങള്‍നിങ്ങൾ എന്റെ എല്ലാ ചട്ടങ്ങളും സകലവിധികളും പ്രമാണിച്ചു അനുസരിക്കേണം; ഞാന്‍ഞാൻ യഹോവ ആകുന്നു.
 
{{Navi|