}}
{{verse|1}} ആരെങ്കിലും യഹോവേക്കു ഭോജനയാഗമായ വഴിപാടു കഴിക്കുമ്പോള്‍കഴിക്കുമ്പോൾ അവന്റെ വഴിപാടു നേരിയ മാവു ആയിരിക്കേണം; അവന്‍അവൻ അതിന്മേല്‍അതിന്മേൽ എണ്ണ ഒഴിച്ചു കുന്തുരുക്കവും ഇടേണം.
{{verse|2}} അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാരുടെ അടു ക്കല്‍ക്കൽ അതുകൊണ്ടു വരേണം. അവന്‍അവൻ മാവും എണ്ണയും ഒരു കൈ നിറച്ചും കുന്തുരുക്കം മുഴുവനും എടുക്കേണം; പുരോഹിതന്‍പുരോഹിതൻ അതു നിവേദ്യമായി യാഗപീഠത്തിന്മേല്‍യാഗപീഠത്തിന്മേൽ ദഹിപ്പിക്കേണം; അതു യഹോവേക്കു സൌരഭ്യവാസനയായ ദഹന യാഗം.
{{verse|3}} എന്നാല്‍എന്നാൽ ഭോജനയാഗത്തിന്റെ ശേഷിപ്പു അഹരോന്നും പുത്രന്മാര്‍ക്കുംപുത്രന്മാർക്കും ഇരിക്കേണം. യഹോവേക്കുള്ള ദഹനയാഗങ്ങളില്‍ദഹനയാഗങ്ങളിൽ അതു അതിവിശുദ്ധം.
{{verse|4}} അടുപ്പത്തുവെച്ചു ചുട്ടതു നീ ഭോജനയാഗമായി കഴിക്കുന്നു എങ്കില്‍എങ്കിൽ അതു നേരിയ മാവു കൊണ്ടുണ്ടാക്കിയതായി എണ്ണ ചേര്‍ത്തചേർത്ത പുളിപ്പില്ലാത്ത ദോശകളോ എണ്ണ പുരട്ടിയ പുളിപ്പില്ലാത്ത വടകളോ ആയിരിക്കേണം.
{{verse|5}} നിന്റെ വഴിപാടു ചട്ടിയില്‍ചട്ടിയിൽ ചുട്ട ഭോജനയാഗം ആകുന്നുവെങ്കില്‍ആകുന്നുവെങ്കിൽ അതു എണ്ണ ചേര്‍ത്തചേർത്ത പുളിപ്പില്ലാത്ത നേരിയ മാവുകൊണ്ടു ആയിരിക്കേണം.
{{verse|6}} അതു കഷണംകഷണമായി നുറക്കി അതിന്മേല്‍അതിന്മേൽ എണ്ണ ഒഴിക്കേണം; അതു ഭോജനയാഗം.
{{verse|7}} നിന്റെ വഴിപാടു ഉരുളിയില്‍ഉരുളിയിൽ ചുട്ട ഭോജനയാഗം ആകുന്നുവെങ്കില്‍ആകുന്നുവെങ്കിൽ അതു എണ്ണ ചേര്‍ത്തചേർത്ത നേരിയ മാവുകൊണ്ടു ഉണ്ടാക്കേണം.
{{verse|8}} ഇവകൊണ്ടു ഉണ്ടാക്കിയ ഭോജനയാഗം നീ യഹോവേക്കു കൊണ്ടുവരേണം; അതു പുരോഹിതന്റെ അടുക്കല്‍അടുക്കൽ കൊണ്ടുചെല്ലുകയും അവന്‍അവൻ അതു യാഗപീഠത്തിങ്കല്‍യാഗപീഠത്തിങ്കൽ കൊണ്ടുപോകയും വേണം.
{{verse|9}} പുരോഹിതന്‍പുരോഹിതൻ ഭോജനയാഗത്തിന്റെ നിവേദ്യം എടുത്തു യാഗപീഠത്തിന്മേല്‍യാഗപീഠത്തിന്മേൽ യഹോവേക്കു സൌരഭ്യവാസനയായ ദഹനയാഗമായി ദഹിപ്പിക്കേണം.
{{verse|10}} ഭോജനയാഗത്തിന്റെ ശേഷിപ്പു അഹരോന്നും പുത്രന്മാര്‍ക്കുംപുത്രന്മാർക്കും ഇരിക്കേണം; അതു യഹോവേക്കുള്ള ദഹനയാഗങ്ങളില്‍ദഹനയാഗങ്ങളിൽ അതിവിശുദ്ധം.
{{verse|11}} നിങ്ങള്‍നിങ്ങൾ യഹോവേക്കു കഴിക്കുന്ന യാതൊരു ഭോജനയാഗവും പുളിപ്പുള്ളതായി ഉണ്ടാക്കരുതു; പുളിച്ചതു ഒന്നും യാതൊരു വക തേനും യഹോവേക്കു ദഹനയാഗമായി ദഹിപ്പിക്കരുതു.
{{verse|12}} അവ ആദ്യഫലങ്ങളുടെ വഴിപാടായി യഹോവേക്കു അര്‍പ്പിക്കാംഅർപ്പിക്കാം. എങ്കിലും സൌരഭ്യവാസനയായി യാഗപീഠത്തിന്മേല്‍യാഗപീഠത്തിന്മേൽ അവ കയറരുതു.
{{verse|13}} നിന്റെ ഭോജനയാഗത്തിന്നു ഒക്കെയും ഉപ്പു ചേര്‍ക്കേണംചേർക്കേണം; നിന്റെ ദൈവത്തിന്റെ നിയമത്തിന്‍നിയമത്തിൻ ഉപ്പു ഭോജനയാഗത്തിന്നു ഇല്ലാതിരിക്കരുതു; എല്ലവഴിപാടിന്നും ഉപ്പു ചേര്‍ക്കേണംചേർക്കേണം.
{{verse|14}} നിന്റെ ആദ്യഫലങ്ങളുടെ ഭോജനയാഗം യഹോവേക്കു കഴിക്കുന്നു എങ്കില്‍എങ്കിൽ കതിര്‍കതിർ ചുട്ടു ഉതിര്‍ത്തഉതിർത്ത മണികള്‍മണികൾ ആദ്യഫലങ്ങളുടെ ഭോജനയാഗമായി അര്‍പ്പിക്കേണംഅർപ്പിക്കേണം.
{{verse|15}} അതിന്മേല്‍അതിന്മേൽ എണ്ണ ഒഴിച്ചു അതിന്‍അതിൻ മീതെ കുന്തുരുക്കവും ഇടേണം; അതു ഒരു ഭോജനയാഗം.
{{verse|16}} ഉതിര്‍ത്തഉതിർത്ത മണിയിലും എണ്ണയിലും കുറേശ്ശയും കുന്തുരുക്കം മുഴുവനും പുരോഹിതന്‍പുരോഹിതൻ നിവേദ്യമായി ദഹിപ്പിക്കേണം; അതു യഹോവേക്കു ഒരു ദഹനയാഗം.
{{Navi|
|