"സത്യവേദപുസ്തകം/ലേവ്യപുസ്തകം/അദ്ധ്യായം 22" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഫലകം നീക്കുന്നു, Replaced: {{SVPM Old Testament}} →
(ചെ.) പുതിയ ചിൽ ...
വരി 5:
}}
 
{{verse|1}} യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു എന്തെന്നാല്‍എന്തെന്നാൽ:
 
{{verse|2}} യിസ്രായേല്‍മക്കള്‍യിസ്രായേൽമക്കൾ എനിക്കു ശുദ്ധീകരിക്കുന്ന വിശുദ്ധസാധനങ്ങളെ സംബന്ധിച്ചു അഹരോനും അവന്റെ പുത്രന്മാരും സൂക്ഷിച്ചു നില്‍ക്കേണമെന്നുംനിൽക്കേണമെന്നും എന്റെ വിശുദ്ധനാമത്തെ അശുദ്ധമാക്കരുതെന്നും അവരോടു പറയേണം. ഞാന്‍ഞാൻ യഹോവ ആകുന്നു.
 
{{verse|3}} നീ അവരോടു പറയേണ്ടതു എന്തെന്നാല്‍എന്തെന്നാൽ: നിങ്ങളുടെ തലമുറകളില്‍തലമുറകളിൽ നിങ്ങളുടെ സകലസന്തതിയിലും ആരെങ്കിലും അശുദ്ധനായിരിക്കുമ്പോള്‍അശുദ്ധനായിരിക്കുമ്പോൾ യിസ്രായേല്‍മക്കള്‍യിസ്രായേൽമക്കൾ യഹോവേക്കു ശുദ്ധീകരിക്കുന്ന വിശുദ്ധസാധനങ്ങളോടു അടുത്താല്‍അടുത്താൽ അവനെ എന്റെ മുമ്പില്‍നിന്നുമുമ്പിൽനിന്നു ഛേദിച്ചുകളയേണം; ഞാന്‍ഞാൻ യഹോവ ആകുന്നു.
 
{{verse|4}} അഹരോന്റെ സന്തതിയില്‍സന്തതിയിൽ ആരെങ്കിലും കുഷ്ഠരോഗിയോ ശുക്ളസ്രവക്കാരനോ ആയാല്‍ആയാൽ അവന്‍അവൻ ശുദ്ധനായിത്തീരുംവരെ വിശുദ്ധസാധനങ്ങള്‍വിശുദ്ധസാധനങ്ങൾ ഭക്ഷിക്കരുതു; ശവത്താല്‍ശവത്താൽ അശുദ്ധമായ യാതൊന്നെങ്കിലും തൊടുന്നവനും ബീജസ്ഖലനം ഉണ്ടായവനും
 
{{verse|5}} അശുദ്ധിവരുത്തുന്ന യാതൊരു ഇഴജാതിയെ എങ്കിലും വല്ല അശുദ്ധിയുമുണ്ടായിട്ടു അശുദ്ധിവരുത്തുന്ന മനുഷ്യനെ എങ്കിലും തൊടുന്നവനും
 
{{verse|6}} ഇങ്ങനെ തൊട്ടുതീണ്ടിയവന്‍തൊട്ടുതീണ്ടിയവൻ സന്ധ്യവരെ അശുദ്ധനായിരിക്കേണം; അവന്‍അവൻ ദേഹം വെള്ളത്തില്‍വെള്ളത്തിൽ കഴുകിയല്ലാതെ വിശുദ്ധസാധനങ്ങള്‍വിശുദ്ധസാധനങ്ങൾ ഭക്ഷിക്കരുതു.
 
{{verse|7}} സൂര്യന്‍സൂര്യൻ അസ്തമിച്ചശേഷം അവന്‍അവൻ ശുദ്ധനാകും; പിന്നെ അവന്നു വിശുദ്ധസാധനങ്ങള്‍വിശുദ്ധസാധനങ്ങൾ ഭക്ഷിക്കാം; അതു അവന്റെ ആഹാരമല്ലോ.
 
{{verse|8}} താനേ ചത്തതിനെയും പറിച്ചുകീറിപ്പോയതിനെയും തിന്നിട്ടു തന്നെത്താല്‍തന്നെത്താൽ അശുദ്ധമാക്കരുതു; ഞാന്‍ഞാൻ യഹോവ ആകുന്നു.
 
{{verse|9}} ആകയാല്‍ആകയാൽ അവര്‍അവർ എന്റെ പ്രമാണങ്ങളെ നിസ്സാരമാക്കി തങ്ങളുടെ മേല്‍മേൽ പാപം വരുത്തുകയും അതിനാല്‍അതിനാൽ മരിക്കയും ചെയ്യാതിരിപ്പാന്‍ചെയ്യാതിരിപ്പാൻ അവ പ്രമാണിക്കേണം; ഞാന്‍ഞാൻ അവരെ ശുദ്ധീകരിക്കുന്ന യഹോവ ആകുന്നു.
 
{{verse|10}} യാതൊരു അന്യനും വിശുദ്ധസാധനം ഭക്ഷിക്കരുതു; പുരോഹിതന്റെ അടുക്കല്‍അടുക്കൽ വന്നു പാര്‍ക്കുംന്നവനുംപാർക്കുംന്നവനും കൂലിക്കാരനും വിശുദ്ധസാധനം ഭക്ഷിക്കരുതു.
 
{{verse|11}} എന്നാല്‍എന്നാൽ പുരോഹിതന്‍പുരോഹിതൻ ഒരുത്തനെ വിലെക്കു വാങ്ങിയാല്‍വാങ്ങിയാൽ അവന്നും വീട്ടില്‍വീട്ടിൽ പിറന്നുണ്ടായവന്നും ഭക്ഷിക്കാം; ഇവര്‍ക്കുംഇവർക്കും അവന്റെ ആഹാരം ഭക്ഷിക്കാം.
 
{{verse|12}} പുരോഹിതന്റെ മകള്‍മകൾ അന്യകുടുംബക്കാരന്നു ഭാര്യയായാല്‍ഭാര്യയായാൽ അവള്‍അവൾ വിശുദ്ധസാധനങ്ങളായ വഴിപാടു ഒന്നും ഭക്ഷിക്കരുതു.
 
{{verse|13}} പുരോഹിതന്റെ മകള്‍മകൾ വിധവയോ ഉപേക്ഷിക്കപ്പെട്ടവളോ ആയി സന്തതിയില്ലാതെ അപ്പന്റെ വീട്ടിലേക്കു തന്റെ ബാല്യത്തില്‍ബാല്യത്തിൽ എന്നപോലെ മടങ്ങിവന്നാല്‍മടങ്ങിവന്നാൽ അവള്‍ക്കുഅവൾക്കു അപ്പന്റെ ആഹാരം ഭക്ഷിക്കാം; എന്നാല്‍എന്നാൽ യാതൊരു അന്യനും അതു ഭക്ഷിക്കരുതു.
 
{{verse|14}} ഒരുത്തന്‍ഒരുത്തൻ അബദ്ധവശാല്‍അബദ്ധവശാൽ വിശുദ്ധസാധനം ഭക്ഷിച്ചുപോയാല്‍ഭക്ഷിച്ചുപോയാൽ അവന്‍അവൻ വിശുദ്ധസാധനം അഞ്ചില്‍അഞ്ചിൽ ഒരംശവും കൂട്ടി പുരോഹിതന്നു കൊടുക്കേണം.
 
{{verse|15}} യിസ്രായേല്‍മക്കള്‍യിസ്രായേൽമക്കൾ യഹോവേക്കു അര്‍പ്പിക്കുന്നഅർപ്പിക്കുന്ന വിശുദ്ധസാധനങ്ങള്‍വിശുദ്ധസാധനങ്ങൾ അശുദ്ധമാക്കരുതു.
 
{{verse|16}} അവരുടെ വിശുദ്ധസാധനങ്ങള്‍വിശുദ്ധസാധനങ്ങൾ ഭക്ഷിക്കുന്നതില്‍ഭക്ഷിക്കുന്നതിൽ അവരുടെ മേല്‍മേൽ അകൃത്യത്തിന്റെ കുറ്റം വരുത്തരുതു; ഞാന്‍ഞാൻ അവരെ ശുദ്ധീകരിക്കുന്ന യഹോവ ആകുന്നു.
 
{{verse|17}} യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു:
 
{{verse|19}} നിങ്ങള്‍ക്കുനിങ്ങൾക്കു പ്രസാദം ലഭിപ്പാന്തക്കവണ്ണം അതു മാടുകളില്‍മാടുകളിൽ നിന്നോ ചെമ്മരിയാടുകളില്‍നിന്നോചെമ്മരിയാടുകളിൽനിന്നോ കോലാടുകളില്‍നിന്നോകോലാടുകളിൽനിന്നോ ഊനമില്ലാത്ത ഒരു ആണായിരിക്കേണം.
 
{{verse|20}} ഊനമുള്ള യാതൊന്നിനെയും നിങ്ങള്‍നിങ്ങൾ അര്‍പ്പിക്കരുതുഅർപ്പിക്കരുതു; അതിനാല്‍അതിനാൽ നിങ്ങള്‍ക്കുനിങ്ങൾക്കു പ്രസാദം ലഭിക്കയില്ല.
 
{{verse|22}} കുരുടു, ചതവു, മുറിവു, മുഴ, ചൊറി, പുഴുക്കടി എന്നിവയുള്ള യാതൊന്നിനെയും യഹോവേക്കു അര്‍പ്പിക്കരുതുഅർപ്പിക്കരുതു; ഇവയില്‍ഇവയിൽ ഒന്നിനെയും യഹോവേക്കു യാഗപീഠത്തിന്മേല്‍യാഗപീഠത്തിന്മേൽ ദഹനയാഗമായി അര്‍പ്പിക്കരുതുഅർപ്പിക്കരുതു;
 
{{verse|23}} അവയവങ്ങളില്‍അവയവങ്ങളിൽ ഏതെങ്കിലും നീളം കൂടിയോ കുറഞ്ഞോ ഇരിക്കുന്ന കാളയെയും കുഞ്ഞാടിനെയും സ്വമേധാദാനമായിട്ടു അര്‍പ്പിക്കാംഅർപ്പിക്കാം; എന്നാല്‍എന്നാൽ നേര്‍ച്ചയായിട്ടുനേർച്ചയായിട്ടു അതു പ്രസാദമാകയില്ല.
 
{{verse|24}} വരിചതെച്ചതോ എടുത്തുകളഞ്ഞതോ ഉടെച്ചതോ മുറിച്ചുകളഞ്ഞതോ ആയുള്ളതിനെ നിങ്ങള്‍നിങ്ങൾ യഹോവേക്കു അര്‍പ്പിക്കരുതുഅർപ്പിക്കരുതു; ഇങ്ങനെ നിങ്ങളുടെ ദേശത്തു ചെയ്യരുതു.
 
{{verse|25}} അന്യന്റെ കയ്യില്‍നിന്നുകയ്യിൽനിന്നു ഇങ്ങനെയുള്ള ഒന്നിനെയും വാങ്ങി നിങ്ങളുടെ ദൈവത്തിന്റെ ഭോജനമായിട്ടു അര്‍പ്പിക്കരുതുഅർപ്പിക്കരുതു; അവേക്കു കേടും കുറവും ഉള്ളതുകൊണ്ടു അവയാല്‍അവയാൽ നിങ്ങള്‍ക്കുനിങ്ങൾക്കു പ്രസാദം ലഭിക്കയില്ല.
 
{{verse|26}} യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു എന്തെന്നാല്‍എന്തെന്നാൽ:
 
{{verse|27}} ഒരു കാളയോ ചെമ്മരിയാടോ കോലാടോ പിറന്നാല്‍പിറന്നാൽ ഏഴു ദിവസം തള്ളയുടെ അടുക്കല്‍അടുക്കൽ ഇരിക്കേണം; എട്ടാം ദിവസം മുതല്‍മുതൽ അതു യഹോവേക്കു ദഹനയാഗമായി പ്രസാദമാകും.
 
{{verse|28}} പശുവിനെയോ പെണ്ണാടിനെയോ അതിനെയും കുട്ടിയെയും ഒരു ദിവസത്തില്‍ദിവസത്തിൽ അറുക്കരുതു.
 
{{verse|29}} യഹോവേക്കു സ്തോത്രയാഗം അര്‍പ്പിക്കുമ്പോള്‍അർപ്പിക്കുമ്പോൾ അതു പ്രസാദമാകത്തക്കവണ്ണം അര്‍പ്പിക്കേണംഅർപ്പിക്കേണം.
 
{{verse|30}} അന്നു തന്നേ അതിനെ തിന്നേണം; രാവിലെവരെ അതില്‍അതിൽ ഒട്ടും ശേഷിപ്പിക്കരുതു; ഞാന്‍ഞാൻ യഹോവ ആകുന്നു.
 
{{verse|31}} ആകയാല്‍ആകയാൽ നിങ്ങള്‍നിങ്ങൾ എന്റെ കല്പനകള്‍കല്പനകൾ പ്രമാണിച്ചു ആചരിക്കേണം; ഞാന്‍ഞാൻ യഹോവ ആകുന്നു.
 
{{verse|32}} എന്റെ വിശുദ്ധനാമത്തെ നിങ്ങള്‍നിങ്ങൾ അശുദ്ധമാക്കരുതു; യിസ്രായേല്‍മക്കളുടെയിസ്രായേൽമക്കളുടെ ഇടയില്‍ഇടയിൽ ഞാന്‍ഞാൻ ശുദ്ധീകരിക്കപ്പെടേണം; ഞാന്‍ഞാൻ നിങ്ങളെ ശുദ്ധീകരിക്കുന്ന യഹോവ ആകുന്നു.
 
{{verse|33}} നിങ്ങള്‍ക്കുനിങ്ങൾക്കു ദൈവമായിരിക്കേണ്ടതിന്നു മിസ്രയീംദേശത്തുനിന്നു നിങ്ങളെ കൊണ്ടുവന്ന ഞാന്‍ഞാൻ യഹോവ ആകുന്നു.
 
{{Navi|