}}
{{verse|1}} യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു എന്തെന്നാല്‍എന്തെന്നാൽ:
{{verse|2}} ദീപങ്ങള്‍ദീപങ്ങൾ നിത്യം കത്തിക്കൊണ്ടിരിക്കേണ്ടതിന്നു യിസ്രായേല്‍മക്കള്‍യിസ്രായേൽമക്കൾ നിലവിളക്കിന്നു ഇടിച്ചെടുത്ത തെളിവുള്ള ഒലിവെണ്ണ നിന്റെ അടുക്കല്‍അടുക്കൽ കൊണ്ടുവരേണമെന്നു അവരോടു കല്പിക്ക.
{{verse|3}} സാമാഗമനക്കുടാരത്തില്‍സാമാഗമനക്കുടാരത്തിൽ സാക്ഷ്യത്തിന്റെ തിരശ്ശീലെക്കു പുറത്തു വൈകുന്നേരം മുതല്‍മുതൽ രാവിലെവരെ കത്തേണ്ടതിന്നു അഹരോന്‍അഹരോൻ അതു യഹോവയുടെ സന്നിധിലയില്‍സന്നിധിലയിൽ നിത്യം ഒരുക്കിവെക്കേണം; ഇതു തലമുറതലമുറയായി നിങ്ങള്‍ക്കുനിങ്ങൾക്കു എന്നേക്കുമുള്ള ചട്ടം ആകുന്നു.
{{verse|4}} അവന്‍അവൻ നിത്യവും യഹോവയുടെ സന്നിധിയില്‍സന്നിധിയിൽ തങ്കനിലവിളക്കിന്മേല്‍തങ്കനിലവിളക്കിന്മേൽ ദീപങ്ങള്‍ദീപങ്ങൾ ഒരുക്കിവെക്കേണം.
{{verse|5}} നീ നേരിയ മാവു എടുത്തു അതുകൊണ്ടു പന്ത്രണ്ടു ദോശ ചുടേണം; ഔരോ ദോശ രണ്ടിടങ്ങഴി മാവുകൊണ്ടു ആയിരിക്കേണം.
{{verse|6}} അവയെ യഹോവയുടെ സന്നിധിയില്‍സന്നിധിയിൽ തങ്കമേശമേല്‍തങ്കമേശമേൽ രണ്ടു അടുക്കായിട്ടു ഔരോ അടുക്കില്‍അടുക്കിൽ ആറാറുവീതം വെക്കേണം.
{{verse|7}} ഔരോ അടുക്കിന്മേല്‍അടുക്കിന്മേൽ നിര്‍മ്മലമായനിർമ്മലമായ കുന്തുരുക്കം വെക്കേണം; അതു അപത്തിന്മേല്‍അപത്തിന്മേൽ നിവേദ്യമായി യഹോവേക്കു ദഹനയാഗമായിരിക്കേണം.
{{verse|8}} അവന്‍അവൻ അതു നിത്യനിയമമായിട്ടു യിസ്രായേല്‍മക്കളോടുയിസ്രായേൽമക്കളോടു വാങ്ങി ശബ്ബത്തുതോറും യഹോവയുടെ സന്നിധിയില്‍സന്നിധിയിൽ നിരന്തരമായി അടുക്കിവെക്കേണം.
{{verse|9}} അതു അഹരോന്നും പുത്രന്മാര്‍ക്കുംപുത്രന്മാർക്കും ഉള്ളതായിരിക്കേണം; അവര്‍അവർ അതു ഒരു വിശുദ്ധസ്ഥലത്തു വെച്ചു തിന്നേണം; അതു അവന്നു ശാശ്വതാവകാശമായി യഹോവയുടെ ദഹനയാഗങ്ങളില്‍ദഹനയാഗങ്ങളിൽ അതിവിശുദ്ധം ആകുന്നു.
{{verse|10}} അനന്തരം ഒരു യിസ്രായേല്യ സ്ത്രീയുടെയും ഒരു മിസ്രയീമ്യന്റെയും മകനായ ഒരുത്തന്‍ഒരുത്തൻ യിസ്രായേല്‍മക്കളുടെയിസ്രായേൽമക്കളുടെ മദ്ധ്യേ പുറപ്പെട്ടു; യിസ്രായേല്യസ്ത്രീയുടെ ഈ മകനും ഒരു യിസ്രാല്യേനും തമ്മില്‍തമ്മിൽ പാളയത്തില്‍വെച്ചുപാളയത്തിൽവെച്ചു ശണ്ഠയിട്ടു.
{{verse|11}} യിസ്രയേല്യസ്ത്രീയുടെ മകന്‍മകൻ തിരുനാമം ദുഷിച്ചു ശപിച്ചു; അതുകൊണ്ടു അവര്‍അവർ അവനെ മോശെയുടെ അടുക്കല്‍അടുക്കൽ കൊണ്ടു വന്നു; അവന്റെ അമ്മെക്കു ശെലോമിത്ത് എന്നു പേര്‍പേർ. അവള്‍അവൾ ദാന്‍ദാൻ ഗോത്രത്തില്‍ഗോത്രത്തിൽ ദിബ്രി എന്നൊരുവന്റെ മകളായിരുന്നു.
{{verse|12}} യഹോവയുടെ അരുളപ്പാടു കിട്ടേണ്ടതിന്നു അവര്‍അവർ അവനെ തടവില്‍തടവിൽ വെച്ചു.
{{verse|13}} അപ്പോള്‍അപ്പോൾ യഹോവ മോശെയോടു അരുളിച്ചെയ്തതു:
{{verse|14}} ശപിച്ചവനെ പാളയത്തിന്നു പുറത്തു കൊണ്ടുപോക; കേട്ടവര്‍കേട്ടവർ എല്ലാവരും അവന്റെ തലയില്‍തലയിൽ കൈവെച്ചശേഷം സഭയൊക്കെയും അവനെ കല്ലെറിഞ്ഞു കൊല്ലേണം.
{{verse|15}} എന്നാല്‍എന്നാൽ യിസ്രായേല്‍മക്കളോടുയിസ്രായേൽമക്കളോടു നി പറയേണ്ടതു എന്തെന്നാല്‍എന്തെന്നാൽ: ആരെങ്കിലും തന്റെ ദൈവത്തെ ശപിച്ചാല്‍ശപിച്ചാൽ അവന്‍അവൻ തന്റെ പാപം വഹിക്കും.
{{verse|16}} യഹോവയുടെ നാമം ദുഷിക്കുന്നവന്‍ദുഷിക്കുന്നവൻ മരണശിക്ഷ അനുഭവിക്കേണം; സഭയൊക്കെയും അവനെ കല്ലെറിയേണം; പരദേശിയാകട്ടേ സ്വദേശിയാകട്ടെ തിരുനാമത്തെ ദുഷിക്കുന്നവന്‍ദുഷിക്കുന്നവൻ മരണശിക്ഷ അനുഭവിക്കേണം.
{{verse|17}} മനുഷ്യനെ കൊല്ലുന്നവന്‍കൊല്ലുന്നവൻ മരണശിക്ഷ അനുഭവിക്കേണം.
{{verse|18}} മൃഗത്തെ കൊല്ലുന്നവന്‍കൊല്ലുന്നവൻ മൃഗത്തിന്നു പകരം മൃഗത്തെ കൊടുക്കേണം.
{{verse|19}} ഒരുത്തന്‍ഒരുത്തൻ കൂട്ടുകാരന്നു കേടു വരുത്തിയാല്‍വരുത്തിയാൽ അവന്‍അവൻ ചെയ്തതുപോലെ തന്നേ അവനോടു ചെയ്യേണം.
{{verse|20}} ഒടിവിന്നു പകരം ഒടിവു, കണ്ണിന്നു പകരം കണ്ണു, പല്ലിന്നു പകരം പല്ലു; ഇങ്ങനെ അവന്‍അവൻ മറ്റേവന്നു കേടുവരുത്തിയതുപോലെ തന്നേ അവന്നും വരുത്തേണം.
{{verse|21}} മൃഗത്തെ കൊല്ലുന്നവന്‍കൊല്ലുന്നവൻ അതിന്നു പകരം കൊടുക്കേണം; മനുഷ്യനെ കൊല്ലുന്നവന്‍കൊല്ലുന്നവൻ മരണശിക്ഷ അനുഭവിക്കേണം.
{{verse|22}} നിങ്ങള്‍ക്കുനിങ്ങൾക്കു പരദേശിക്കും സ്വദേശിക്കും ഒരു പ്രമാണം തന്നേ ആയിരിക്കേണം; ഞാന്‍ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
{{verse|23}} ദുഷിച്ചവനെ പാളയത്തിന്നു പുറത്തുകൊണ്ടുപൊയി കല്ലെറിയേണമെന്നു മോശെ യിസ്രായേല്‍മക്കളോടുയിസ്രായേൽമക്കളോടു പറഞ്ഞു. യഹോവ മോശെയോടു കല്പിച്ചതു പോലെ യിസ്രായേല്‍മക്കള്‍യിസ്രായേൽമക്കൾ ചെയ്തു.
{{Navi|
|