"സത്യവേദപുസ്തകം/ലേവ്യപുസ്തകം/അദ്ധ്യായം 25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഫലകം നീക്കുന്നു, Replaced: {{SVPM Old Testament}} →
(ചെ.) പുതിയ ചിൽ ...
വരി 5:
}}
 
{{verse|1}} യഹോവ സീനായിപര്‍വ്വതത്തില്‍വെച്ചുസീനായിപർവ്വതത്തിൽവെച്ചു മോശെയോടു അരുളിച്ചെയ്തതതു: ശബ്ബത്തു ആചരിക്കേണം.
 
{{verse|3}} ആറു സംവത്സരം നിന്റെ നിലം വിതെക്കേണം; അവ്വണ്ണം ആറു സംവത്സരം നിന്റെ മുന്തിരിത്തോട്ടം വള്ളിത്തല മുറിച്ചു അനുഭവം എടുക്കേണം.
വരി 11:
{{verse|4}} ഏഴാം സംവത്സരത്തിലോ ദേശത്തിന്നു സ്വസ്ഥതയുള്ള ശബ്ബത്തായ യഹോവയുടെ ശബ്ബത്ത് ആയിരിക്കേണം; നിന്റെ നിലം വിതെക്കയും മുന്തിരിത്തോട്ടം വള്ളിത്തല മുറിക്കയും ചെയ്യരുതു.
 
{{verse|6}} ദേശത്തിന്റെ ശബ്ബത്തില്‍ശബ്ബത്തിൽ താനേ വിളയുന്നതു നിങ്ങളുടെ ആഹാരമായിരിക്കേണം; നിനക്കും നിന്റെ ദാസന്നും ദാസിക്കും കൂലിക്കാരന്നും നിന്നോടുകൂടെ പാര്‍ക്കുംന്നപാർക്കുംന്ന പരദേശിക്കും
 
{{verse|7}} നിന്റെ കന്നുകാലിക്കും കാട്ടുമൃഗത്തിന്നും അതിന്റെ അനുഭവം ഒക്കെയും ആഹാരമായിരിക്കേണം.
വരി 17:
{{verse|8}} പിന്നെ ഏഴു ശബ്ബത്താണ്ടായ ഏഴേഴുസംവത്സരം എണ്ണേണം; അങ്ങനെ ഏഴു സബ്ബത്താണ്ടായ നാല്പത്തൊമ്പതു സംവത്സരം കഴിയേണം.
 
{{verse|9}} അപ്പോള്‍അപ്പോൾ ഏഴാം മാസം പത്താം തിയ്യതി മഹാധ്വനികാഹളം ധ്വനിപ്പിക്കേണം; പാപപരിഹാരദിവസത്തില്‍പാപപരിഹാരദിവസത്തിൽ നിങ്ങള്‍നിങ്ങൾ നിങ്ങളുടെ ദേശത്തു എല്ലാടവും കാഹളം ധ്വനിപ്പിക്കേണം.
 
{{verse|10}} അമ്പതാം സംവത്സരത്തെ ശുദ്ധീകരിച്ചു ദേശത്തെല്ലാടവും സകലനിവാസികള്‍ക്കുംസകലനിവാസികൾക്കും സ്വാതന്ത്ര്യം പ്രസിദ്ധമാക്കേണം; അതു നിങ്ങള്‍ക്കുനിങ്ങൾക്കു യോബേല്‍സംവത്സരമായിരിക്കേണംയോബേൽസംവത്സരമായിരിക്കേണം: നിങ്ങള്‍നിങ്ങൾ താന്താന്റെ അവകാശത്തിലേക്കു മടങ്ങിപ്പോകേണം; ഔരോരുത്തന്‍ഔരോരുത്തൻ താന്താന്റെ കുടുംബത്തിലേക്കും മടങ്ങിപ്പോകേണം.
 
{{verse|11}} അമ്പതാം സംവത്സരം നിങ്ങള്‍ക്കുനിങ്ങൾക്കു യോബേല്‍യോബേൽ സംവത്സരമായിരിക്കേണം; അതില്‍അതിൽ നിങ്ങള്‍നിങ്ങൾ വിതെക്കയോ പടുവിളവു കൊയ്കയോ വള്ളിത്തല മുറിക്കാത്ത മുന്തിരിവള്ളിയുടെ പഴം പറിക്കയോ ചെയ്യരുതു.
 
{{verse|12}} അതു യോബേല്‍സംവത്സരംയോബേൽസംവത്സരം ആകുന്നു; അതു നിങ്ങള്‍ക്കുനിങ്ങൾക്കു വിശുദ്ധമായിരിക്കേണം; ആയാണ്ടത്തെ അനുഭവം നിങ്ങള്‍നിങ്ങൾ വയലില്‍വയലിൽ നിന്നുതന്നേ എടുത്തു തിന്നേണം.
 
{{verse|13}} ഇങ്ങനെയുള്ള യോബേല്‍യോബേൽ സംവത്സരത്തില്‍സംവത്സരത്തിൽ നിങ്ങള്‍നിങ്ങൾ താന്താന്റെ അവകാശത്തിലേക്കു മടങ്ങിപ്പോകേണം.
 
{{verse|14}} കൂട്ടുകാരന്നു എന്തെങ്കിലും വില്‍ക്കയോവിൽക്കയോ കൂട്ടുകാരനോടു എന്തെങ്കിലും വാങ്ങുകയോ ചെയ്താല്‍ചെയ്താൽ നിങ്ങള്‍നിങ്ങൾ തമ്മില്‍തമ്മിൽ തമ്മില്‍തമ്മിൽ അന്യായം ചെയ്യരുതു.
 
{{verse|15}} യോബേല്‍സംവത്സരത്തിന്റെയോബേൽസംവത്സരത്തിന്റെ പിമ്പുള്ള സംവത്സരങ്ങളുടെ സംഖ്യകൂ ഒത്തവണ്ണം നിന്റെ കൂട്ടുകാരനോടു വാങ്ങേണം; അനുഭവമുള്ള സംവത്സരങ്ങളുടെ സംഖ്യെക്കു ഒത്തവണ്ണം അവന്‍അവൻ നിനക്കു വില്‍ക്കേണംവിൽക്കേണം.
 
{{verse|16}} സംവത്സരങ്ങള്‍സംവത്സരങ്ങൾ ഏറിയിരുന്നാല്‍ഏറിയിരുന്നാൽ വില ഉയര്‍ത്തേണംഉയർത്തേണം; സംവത്സരങ്ങള്‍സംവത്സരങ്ങൾ കുറഞ്ഞിരുന്നാല്‍കുറഞ്ഞിരുന്നാൽ വില താഴ്ത്തേണം; അനുഭവത്തിന്റെ കാലസംഖ്യെക്കു ഒത്തവണ്ണം അവന്‍അവൻ നിനക്കു വിലക്കുന്നു.
 
{{verse|17}} ആകയാല്‍ആകയാൽ നിങ്ങള്‍നിങ്ങൾ തമ്മില്‍തമ്മിൽ തമ്മില്‍തമ്മിൽ അന്യായം ചെയ്യരുതു; നിന്റെ ദൈവത്തെ ഭയപ്പെടേണം: ഞാന്‍ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
 
{{verse|18}} അതു കൊണ്ടു നിങ്ങള്‍നിങ്ങൾ എന്റെ കല്പനകള്‍കല്പനകൾ അനുസരിച്ചു എന്റെ വിധികള്‍വിധികൾ പ്രമാണിച്ചു ആചരിക്കേണം; എന്നാല്‍എന്നാൽ നിങ്ങള്‍നിങ്ങൾ ദേശത്തു നിര്‍ഭയംനിർഭയം വസിക്കും.
 
{{verse|19}} ഭൂമി അതിന്റെ ഫലം തരും; നിങ്ങള്‍നിങ്ങൾ തൃപ്തിയായി ഭക്ഷിച്ചു അതില്‍അതിൽ നിര്‍ഭയംനിർഭയം വസിക്കും.
 
{{verse|20}} എന്നാല്‍എന്നാൽ ഏഴാം സംവത്സരത്തില്‍സംവത്സരത്തിൽ ഞങ്ങള്‍ഞങ്ങൾ എന്തു ഭക്ഷിക്കും? ഞങ്ങള്‍ഞങ്ങൾ വിതെക്കയും ഞങ്ങളുടെ അനുഭവമെടുക്കയും ചെയ്യരുതല്ലോ എന്നു നിങ്ങള പറയുന്നുവെങ്കില്‍പറയുന്നുവെങ്കിൽ
 
{{verse|21}} ഞാന്‍ഞാൻ ആറാം സംവത്സരത്തില്‍സംവത്സരത്തിൽ നിങ്ങള്‍ക്കുനിങ്ങൾക്കു എന്റെ അനുഗ്രഹം അരുളുകയും അതു മൂന്നു സംവത്സരത്തേക്കുള്ള അനുഭവം തരികയും ചെയ്യും.
 
{{verse|23}} നിലം ജന്മം വില്‍ക്കരുതുവിൽക്കരുതു; ദേശം എനിക്കുള്ളതു ആകുന്നു; നിങ്ങള്‍നിങ്ങൾ എന്റെ അടുക്കല്‍അടുക്കൽ പരദേശികളും വന്നു പാര്‍ക്കുംന്നവരുംപാർക്കുംന്നവരും അത്രേ.
 
{{verse|24}} നിങ്ങളുടെ അവകാശമായ ദേശത്തൊക്കെയും നിലത്തിന്നു വീണ്ടെടുപ്പു സമ്മതിക്കേണം.
 
{{verse|25}} നിന്റെ സഹോദരന്‍സഹോദരൻ ദിരദ്രനായ്തീര്‍ന്നുദിരദ്രനായ്തീർന്നു തന്റെ അവകാശത്തില്‍അവകാശത്തിൽ ഏതാനും വിറ്റാല്‍വിറ്റാൽ അവന്റെ അടുത്ത ചാര്‍ച്ചക്കാരന്‍ചാർച്ചക്കാരൻ വന്നു സഹോദരന്‍സഹോദരൻ വിറ്റതു വീണ്ടുകൊള്ളേണം.
 
{{verse|26}} എന്നാല്‍എന്നാൽ വീണ്ടുകൊള്ളുവാന്‍വീണ്ടുകൊള്ളുവാൻ അവന്നു ആരും ഇല്ലാതിരിക്കയും താന്‍താൻ തന്നേ വകയുള്ളവനായി വീണ്ടുകൊള്ളുവാന്‍വീണ്ടുകൊള്ളുവാൻ പ്രാപ്തനാകയും ചെയ്താല്‍ചെയ്താൽ
 
{{verse|27}} അവന്‍അവൻ അതു വിറ്റശേഷമുള്ള സംവത്സരം കണക്കുകൂട്ടി മിച്ചമുള്ളതു അതു വാങ്ങിയിരുന്ന ആള്‍ക്കുആൾക്കു മടക്കിക്കൊടുത്തു തന്റെ അവകാശത്തിലേക്കു മടങ്ങിവരേണം.
 
{{verse|28}} എന്നാല്‍എന്നാൽ മടക്കിക്കൊടുപ്പാന്‍മടക്കിക്കൊടുപ്പാൻ അവന്നു പ്രാപ്തിയില്ല എങ്കില്‍എങ്കിൽ വിറ്റുപോയ യോബേല്‍യോബേൽ സംവത്സരംവരെ വാങ്ങിയവന്റെ കയ്യില്‍കയ്യിൽ ഇരിക്കേണം; യോബേല്‍സംവത്സരത്തില്‍യോബേൽസംവത്സരത്തിൽ അതു ഒഴിഞ്ഞുകൊടുക്കയും അവന്‍അവൻ തന്റെ അവകാശത്തിലേക്കു മടങ്ങിവരികയും വേണം.
 
{{verse|29}} ഒരുത്തന്‍ഒരുത്തൻ മതിലുള്ള പട്ടണത്തില്‍പട്ടണത്തിൽ ഒരു വീടു വിറ്റാല്‍വിറ്റാൽ വിറ്റശേഷം ഒരു സംവത്സരത്തിന്നകം അവന്നു അതു വീണ്ടുകൊള്ളാം; വീണ്ടുകൊള്ളുവാന്‍വീണ്ടുകൊള്ളുവാൻ ഒരു സംവത്സരത്തെ അവധി ഉണ്ടു.
 
{{verse|30}} ഒരു സംവത്സരം മുഴുവനും തികയുവോളം വീണ്ടുകൊണ്ടില്ലെങ്കില്‍വീണ്ടുകൊണ്ടില്ലെങ്കിൽ മതിലുള്ള പട്ടണത്തിലെ വീടു, വാങ്ങിയവന്നു തലമുറതലമുറയായി എന്നും സ്ഥിരമായിരിക്കേണം; യോബേല്‍സംവത്സരത്തില്‍യോബേൽസംവത്സരത്തിൽ അതു ഒ ഴുഞ്ഞുകൊടുക്കേണ്ടാ.
 
{{verse|31}} മതിലില്ലാത്ത ഗ്രാമങ്ങളിലെ വീടുകളോ ദേശത്തുള്ള നിലത്തിന്നു സമമായി വിചാരിക്കേണം; അവേക്കു വീണ്ടെടുപ്പു ഉണ്ടു; യോബേല്‍സംവത്സരത്തില്‍യോബേൽസംവത്സരത്തിൽ അവയെ ഒഴിഞ്ഞുകൊടുക്കേണം.
 
{{verse|32}} എന്നാല്‍എന്നാൽ ലേവ്യരുടെ പട്ടണങ്ങളും അവരുടെ അവകാശമായ പട്ടണങ്ങളിലെ വീടുകളും ലേവ്യര്‍ക്കുംലേവ്യർക്കും എപ്പോഴെങ്കിലും വീണ്ടുകൊള്ളാം.
 
{{verse|33}} ലേവ്യരില്‍ലേവ്യരിൽ ഒരുത്തന്‍ഒരുത്തൻ വീണ്ടുകൊള്ളുന്നു എങ്കില്‍എങ്കിൽ വിറ്റുപോയ വീടും അവന്റെ അവകാശമായ പട്ടണവും യോബേല്‍സംവത്സരത്തില്‍യോബേൽസംവത്സരത്തിൽ ഒഴിഞ്ഞുകൊടുക്കേണം; ലേവ്യരുടെ പട്ടണങ്ങളിലെ വീടുകള്‍വീടുകൾ യിസ്രായേല്‍യിസ്രായേൽ മക്കളുടെ ഇടയില്‍ഇടയിൽ അവര്‍ക്കുംള്ളഅവർക്കുംള്ള അവകാശമല്ലോ.
 
{{verse|34}} എന്നാല്‍എന്നാൽ അവരുടെ പട്ടണങ്ങളോടു ചേര്‍ന്നിരിക്കുന്നചേർന്നിരിക്കുന്ന പുല്പുറമായ ഭൂമി വില്‍ക്കരുതുവിൽക്കരുതു; അതു അവര്‍ക്കുംഅവർക്കും ശാശ്വതാവകാശം ആകുന്നു.
 
{{verse|35}} നിന്റെ സഹോദരന്‍സഹോദരൻ ദരിദ്രനായ്തീര്‍ന്നുദരിദ്രനായ്തീർന്നു നിന്റെ അടുക്കല്‍അടുക്കൽ വെച്ചു ക്ഷയിച്ചുപോയാല്‍ക്ഷയിച്ചുപോയാൽ നീ അവനെ താങ്ങേണം; അന്യനും പരദേശിയും എന്നപോലെ അവന്‍അവൻ നിന്റെ അടുക്കല്‍അടുക്കൽ പാര്‍ക്കേണംപാർക്കേണം.
 
{{verse|36}} അവനോടു പലിശയും ലാഭവും വാങ്ങരുതു; നിന്റെ ദൈവത്തെ ഭയപ്പെടേണം; നിന്റെ സഹോദരന്‍സഹോദരൻ നിന്റെ അടുക്കല്‍അടുക്കൽ പാര്‍ക്കേണംപാർക്കേണം.
 
{{verse|37}} നിന്റെ പണം പലിശെക്കു കൊടുക്കരുതു; നിന്റെ ആഹാരം അവന്നു ലാഭത്തിന്നായി കൊടുക്കയും അരുതു.
 
{{verse|38}} ഞാന്‍ഞാൻ നിങ്ങള്‍ക്കുനിങ്ങൾക്കു കനാന്‍കനാൻ ദേശം തരുവാനും നിങ്ങളുടെ ദൈവമായിരിപ്പാനും നിങ്ങളെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
 
{{verse|39}} നിന്റെ സഹോദരന്‍സഹോദരൻ ദരിദ്രനായ്തീര്‍ന്നുദരിദ്രനായ്തീർന്നു തന്നെത്താന്‍തന്നെത്താൻ നിനക്കു വിറ്റാല്‍വിറ്റാൽ അവനെ കൊണ്ടു അടിമവേല ചെയ്യിക്കരുതു.
 
{{verse|40}} കൂലിക്കാരന്‍കൂലിക്കാരൻ എന്നപോലെയും വന്നുപാര്‍ക്കുംന്നവന്‍വന്നുപാർക്കുംന്നവൻ എന്നപോലെയും അവന്‍അവൻ നിന്റെ അടുക്കല്‍അടുക്കൽ ഇരുന്നു യോബേല്‍സംവത്സരംവരെയോബേൽസംവത്സരംവരെ നിന്നെ സേവിക്കേണം.
 
{{verse|41}} പിന്നെ അവന്‍അവൻ തന്റെ മക്കളുമായി നിന്നെ വിട്ടുതന്റെ കുടുംബത്തിലേക്കു മടങ്ങിപ്പോകേണം; തന്റെ പിതാക്കന്മാരുടെ അവകാശത്തിലേക്കു അവന്‍അവൻ മടങ്ങിപ്പോകേണം.
 
{{verse|42}} അവര്‍അവർ മിസ്രയീംദേശത്തുനിന്നു ഞാന്‍ഞാൻ കൊണ്ടുവന്ന എന്റെ ദാസന്മാര്‍ദാസന്മാർ ആകകൊണ്ടു അവരെ അടിമകളായി വില്‍ക്കരുതുവിൽക്കരുതു.
 
{{verse|43}} അവനോടു കാഠിന്യം പ്രവര്‍ത്തിക്കരുതുപ്രവർത്തിക്കരുതു; നിന്റെ ദൈവത്തെ ഭയപ്പെടേണം.
 
{{verse|44}} നിന്റെ അടിയാരും അടിയാട്ടികളും നിങ്ങള്‍ക്കുനിങ്ങൾക്കു ചുറ്റുമുള്ള ജാതികളില്‍നിന്നുജാതികളിൽനിന്നു ആയിരിക്കേണം; അവരില്‍നിന്നുഅവരിൽനിന്നു അടിയാരെയും അടയാട്ടികളെയും കൊള്ളേണം.
 
{{verse|45}} അവ്വണ്ണം നിങ്ങളുടെ ഇടയില്‍ഇടയിൽ വന്നു പാര്‍ക്കുംന്നപാർക്കുംന്ന അന്യജാതിക്കാരുടെ മക്കളില്‍നിന്നുംമക്കളിൽനിന്നും അവര്‍അവർ നിങ്ങളുടെ ദേശത്തു ജനിപ്പിച്ചവരും നിങ്ങളോടു കൂടെ ഇരിക്കുന്നവനുമായ അവരുടെ കുടുംബങ്ങളില്‍നിന്നുംകുടുംബങ്ങളിൽനിന്നും നിങ്ങള്‍നിങ്ങൾ വാങ്ങേണം; അവര്‍അവർ നിങ്ങള്‍ക്കുനിങ്ങൾക്കു അവകാശമായിരിക്കേണം;
 
{{verse|46}} നിങ്ങളുടെ ശേഷം നിങ്ങളുടെ മക്കള്‍ക്കുംമക്കൾക്കും അവകാശമായിരിക്കേണ്ടതിന്നു നിലങ്ങള്‍നിലങ്ങൾ അവരെ അവകാശമാക്കിക്കൊള്ളേണം; അവര്‍അവർ എന്നും നിങ്ങള്‍ക്കുനിങ്ങൾക്കു അടിമകളായിരിക്കേണം; യിസ്രായേല്‍മക്കളായയിസ്രായേൽമക്കളായ നിങ്ങളുടെ സഹോദരന്മാരോടോ നിങ്ങള്‍നിങ്ങൾ കാഠിന്യം പ്രവര്‍ത്തിക്കരുതുപ്രവർത്തിക്കരുതു.
 
{{verse|47}} നിന്നോടുകൂടെയുള്ള പരദേശിയോ അന്യനോ സമ്പന്നനാകയും അവന്റെ അടുക്കലുള്ള നിന്റെ സഹോദരന്‍സഹോദരൻ ദരിദ്രനായ്തീര്‍ന്നുദരിദ്രനായ്തീർന്നു തന്നെത്താന്‍തന്നെത്താൻ അന്യന്നോ പരദേശിക്കോ അന്യന്റെ സന്തതിക്കോ വില്‍ക്കയുംവിൽക്കയും ചെയ്താല്‍ചെയ്താൽ
 
{{verse|48}} അവന്‍അവൻ തന്നെത്താന്‍തന്നെത്താൻ വിറ്റശേഷം അവനെ വീണ്ടെടുക്കാം; അവന്റെ സഹോദരന്മാരില്‍സഹോദരന്മാരിൽ ഒരുത്തന്നു അവനെ വീണ്ടെടുക്കാം.
 
{{verse|49}} അവന്റെ പിതൃവ്യന്നോ പിതൃവ്യന്റെ പുത്രന്നോ അവനെ വീണ്ടെടുക്കാം; അല്ലെങ്കില്‍അല്ലെങ്കിൽ അവന്റെ കുടുംബത്തില്‍കുടുംബത്തിൽ അവന്റെ അടുത്ത ചാര്‍ച്ചക്കാരില്‍ചാർച്ചക്കാരിൽ ഒരുത്തന്നു അവനെ വീണ്ടെടുക്കാം; അവന്നു പ്രാപ്തിയുണ്ടെങ്കില്‍പ്രാപ്തിയുണ്ടെങ്കിൽ തന്നെത്താന്‍തന്നെത്താൻ വീണ്ടെടുക്കാം.
 
{{verse|50}} അവന്‍അവൻ തന്നെ വിറ്റ സംവത്സരം മുതല്‍മുതൽ യോബേല്‍സംവത്സരംവരെയുള്ളയോബേൽസംവത്സരംവരെയുള്ള കാലക്കണകൂ തന്നെ വാങ്ങിയവനുമായി കൂട്ടിനോക്കേണം; അവന്റെ വില സംവത്സരസംഖ്യെക്കു ഒത്തവണ്ണം ആയിരിക്കേണം; അവന്‍അവൻ ഒരു കൂലിക്കാരന്റെ കാലത്തിന്നു ഒത്തവണ്ണം അവന്റെ അടുക്കല്‍അടുക്കൽ പാര്‍ക്കേണംപാർക്കേണം.
 
{{verse|51}} സംവത്സരം ഏറെയുണ്ടെങ്കില്‍ഏറെയുണ്ടെങ്കിൽ അതിന്നു തക്കവണ്ണം അവന്‍അവൻ തന്റെ വീണ്ടെടുപ്പുവില തനിക്കു കിട്ടിയ പണത്തില്‍നിന്നുപണത്തിൽനിന്നു മടക്കിക്കൊടുക്കേണം.
 
{{verse|52}} യോബേല്‍സംവത്സരംവരെയോബേൽസംവത്സരംവരെ ശേഷിക്കുന്ന സംവത്സരം കുറെ മാത്രം എങ്കില്‍എങ്കിൽ അവനുമായി കണക്കുകൂട്ടി സംവത്സരങ്ങള്‍ക്കുസംവത്സരങ്ങൾക്കു ഒത്തവണ്ണം തന്റെ വീണ്ടെടുപ്പുവില മടക്കിക്കൊടുക്കേണം.
 
{{verse|53}} അവന്‍അവൻ ആണ്ടോടാണ്ടു കൂലിക്കാരന്‍കൂലിക്കാരൻ എന്നപോലെ അവന്റെ അടുക്കല്‍അടുക്കൽ ഇരിക്കേണം; നീ കാണ്‍കെകാൺകെ അവന്‍അവൻ അവനോടു കാഠിന്യം പ്രവര്‍ത്തിക്കരുതുപ്രവർത്തിക്കരുതു.
 
{{verse|54}} ഇങ്ങനെ അവന്‍അവൻ വീണ്ടെടുക്കപ്പെടാതെയിരുന്നാല്‍വീണ്ടെടുക്കപ്പെടാതെയിരുന്നാൽ അവനും അവനോടു കൂടെ അവന്റെ മക്കളും യോബേല്‍യോബേൽ സംവത്സരത്തില്‍സംവത്സരത്തിൽ പുറപ്പെട്ടുപോകേണം.
 
{{verse|55}} യിസ്രായേല്‍മക്കള്‍യിസ്രായേൽമക്കൾ എനിക്കു ദാസന്മാര്‍ദാസന്മാർ ആകുന്നു; അവര്‍അവർ മിസ്രയീംദേശത്തുനിന്നു ഞാന്‍ഞാൻ കൊണ്ടുവന്ന എന്റെ ദാസന്മാര്‍ദാസന്മാർ; ഞാന്‍ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
 
{{Navi|