}}
{{verse|1}} വിഗ്രഹങ്ങളെ ഉണ്ടാക്കരുതു; ബിംബമോ സ്തംഭമോ നാട്ടരുതു; രൂപം കൊത്തിയ യാതൊരു കല്ലും നമസ്കരിപ്പാന്‍നമസ്കരിപ്പാൻ നിങ്ങളുടെ ദേശത്തു നാട്ടുകയും അരുതു; ഞാന്‍ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
{{verse|2}} നിങ്ങള്‍നിങ്ങൾ എന്റെ ശബ്ബത്തുകള്‍ശബ്ബത്തുകൾ ആചരിക്കയും എന്റെ വിശുദ്ധമന്ദിരം ബഹുമാനിക്കയും വേണം; ഞാന്‍ഞാൻ യഹോവ ആകുന്നു.
{{verse|3}} എന്റെ ചട്ടം ആചരിച്ചു എന്റെ കല്പന പ്രമാണിച്ചു അനുസരിച്ചാല്‍അനുസരിച്ചാൽ
{{verse|4}} ഞാന്‍ഞാൻ തക്കസമയത്തു നിങ്ങള്‍ക്കുനിങ്ങൾക്കു മഴതരും; ഭൂമി വിളവു തരും; ഭൂമിയിലുള്ള വൃക്ഷവും ഫലം തരും.
{{verse|5}} നിങ്ങളുടെ മെതി മുന്തിരിപ്പഴം പറിക്കുന്നതുവരെ നിലക്കും; മുന്തിരിപ്പഴം പറിക്കുന്നതു വിതകാലംവരെയും നിലക്കും; നിങ്ങള്‍നിങ്ങൾ തൃപ്തരായി അഹോവൃത്തികഴിച്ചു ദേശത്തു നിര്‍ഭയംനിർഭയം വസിക്കും.
{{verse|6}} ഞാന്‍ഞാൻ ദേശത്തു സമാധാനം തരും; നിങ്ങള്‍നിങ്ങൾ കിടക്കും; ആരും നിങ്ങളെ ഭയപ്പെടുത്തുകയില്ല; ഞാന്‍ഞാൻ ദേശത്തുനിന്നു ദുഷ്ടമൃഗങ്ങളെ നീക്കിക്കളയും; വാള്‍വാൾ നിങ്ങളുടെ ദേശത്തുകൂടി കടക്കയുമില്ല.
{{verse|7}} നിങ്ങളുടെ ശത്രുക്കളെ നിങ്ങള്‍നിങ്ങൾ ഔടിക്കും; അവര്‍അവർ നിങ്ങളുടെ മുമ്പില്‍മുമ്പിൽ വാളിനാല്‍വാളിനാൽ വീഴും.
{{verse|8}} നിങ്ങളില്‍നിങ്ങളിൽ അഞ്ചുപേര്‍അഞ്ചുപേർ നൂറുപേരെ ഔടിക്കും; നിങ്ങളില്‍നിങ്ങളിൽ നൂറുപേര്‍നൂറുപേർ പതിനായിരംപേരെ ഔടിക്കും; നിങ്ങളുടെ ശത്രുക്കള്‍ശത്രുക്കൾ നിങ്ങളുടെ മുമ്പില്‍മുമ്പിൽ വാളിനാല്‍വാളിനാൽ വീഴും.
{{verse|9}} ഞാന്‍ഞാൻ നിങ്ങളെ കടാക്ഷിച്ചു സന്താനസമ്പന്നരാക്കി പെരുക്കുകയും നിങ്ങളോടുള്ള എന്റെ നിയമം സ്ഥിരമാക്കുകയും ചെയ്യും.
{{verse|10}} നിങ്ങള്‍നിങ്ങൾ പഴയ ധാന്യം ഭക്ഷിക്കയും പുതിയതിന്റെ നിമിത്തം പഴയതു പുറത്തു ഇറക്കുകയും ചെയ്യും.
{{verse|11}} ഞാന്‍ഞാൻ എന്റെ നിവാസം നിങ്ങളുടെ ഇടയില്‍ഇടയിൽ ആക്കും; എന്റെ ഉള്ളം നിങ്ങളെ വെറുക്കയില്ല.
{{verse|12}} ഞാന്‍ഞാൻ നിങ്ങളുടെ ഇടയില്‍ഇടയിൽ സഞ്ചരിച്ചുകൊണ്ടിരിക്കും; ഞാന്‍ഞാൻ നിങ്ങള്‍ക്കുനിങ്ങൾക്കു ദൈവവും നിങ്ങള്‍നിങ്ങൾ എനിക്കു ജനവും ആയിരിക്കും.
{{verse|13}} നിങ്ങള്‍നിങ്ങൾ മിസ്രയീമ്യര്‍ക്കുംമിസ്രയീമ്യർക്കും അടിമകളാകാതിരിപ്പാന്‍അടിമകളാകാതിരിപ്പാൻ അവരുടെ ദേശത്തുനിന്നു നിങ്ങളെ കൊണ്ടുവന്ന നിങ്ങളുടെ ദൈവമായ യഹോവ ഞാന്‍ഞാൻ ആകുന്നു; ഞാന്‍ഞാൻ നിങ്ങളുടെ നുകക്കൈകളെ ഒടിച്ചു നിങ്ങളെ നിവിര്‍ന്നുനിവിർന്നു നടക്കുമാറാക്കിയിരിക്കുന്നു.
{{verse|15}} നിങ്ങളുടെ ഉള്ളം എന്റെ വിധികളെ വെറുത്തു നിങ്ങള്‍നിങ്ങൾ എന്റെ കല്പനകളൊക്കെയും പ്രമാണിക്കാതെ എന്റെ നിയമം ലംഘിച്ചാല്‍ലംഘിച്ചാൽ ഞാനും ഇങ്ങനെ നിങ്ങളേൂടു ചെയ്യും:
{{verse|16}} കണ്ണിനെ മങ്ങിക്കുന്നതും ജീവനെ ക്ഷയിപ്പിക്കുന്നതുമായ ഭീതി, ക്ഷയരോഗം, ജ്വരം എന്നിവ ഞാന്‍ഞാൻ നിങ്ങളുടെ മേല്‍മേൽ വരുത്തും; നിങ്ങളുടെ വിത്തു നിങ്ങള്‍നിങ്ങൾ വെറുതെ വിതെക്കും; ശത്രുക്കള്‍ശത്രുക്കൾ അതു ഭക്ഷിക്കും.
{{verse|17}} ഞാന്‍ഞാൻ നിങ്ങളുടെ നേരെ ദൃഷ്ടിവേക്കും; നിങ്ങള്‍നിങ്ങൾ ശത്രുക്കളോടു തോറ്റുപോകും; നിങ്ങളെ ദ്വേഷിക്കുന്നവര്‍ദ്വേഷിക്കുന്നവർ നിങ്ങളെ ഭരിക്കും; ഔടിക്കുന്നവര്‍ഔടിക്കുന്നവർ ഇല്ലാതെ നിങ്ങള്‍നിങ്ങൾ ഔടും.
{{verse|18}} ഇതെല്ലം ആയിട്ടും നിങ്ങള്‍നിങ്ങൾ എന്റെ വാക്കു കേള്‍ക്കാതിരുന്നാല്‍കേൾക്കാതിരുന്നാൽ നിങ്ങളുടെ പാപങ്ങള്‍നിമിത്തംപാപങ്ങൾനിമിത്തം ഞാന്‍ഞാൻ നിങ്ങളെ ഏഴുമടങ്ങു ശിക്ഷിക്കും.
{{verse|19}} ഞാന്‍ഞാൻ നിങ്ങളുടെ ബലത്തിന്റെ പ്രതാപം കൊടുക്കും; നിങ്ങളുടെ ആകാശത്തെ ഇരിമ്പു പോലെയും ഭൂമിയെ ചെമ്പുപോലെയും ആക്കും.
{{verse|20}} നിങ്ങളുടെ ശക്തി വെറുതെ ക്ഷയിച്ചുപോകും; നിങ്ങളുടെ ദേശം വിളവു തരാതെയും ദേശത്തിലെ വൃക്ഷം ഫലം കായ്ക്കാതെയും ഇരിക്കും.
{{verse|21}} നിങ്ങള്‍നിങ്ങൾ എനിക്കു വിരോധമായി നടന്നു എന്റെ വാക്കു കേള്‍ക്കാതിരുന്നാല്‍കേൾക്കാതിരുന്നാൽ ഞാന്‍ഞാൻ നിങ്ങളുടെ പാപങ്ങള്‍ക്കുപാപങ്ങൾക്കു തക്കവണ്ണം ഏഴു മടങ്ങു ബാധ നിങ്ങളുടെമേല്‍നിങ്ങളുടെമേൽ വരുത്തും.
{{verse|22}} ഞാന്‍ഞാൻ നിങ്ങളുടെ ഇടയില്‍ഇടയിൽ കാട്ടു മൃഗങ്ങളെ അയക്കും; അവ നിങ്ങളെ മക്കളില്ലാത്തവരാക്കുകയും നിങ്ങളുടെ കന്നുകാലികളെ നശിപ്പിക്കയും നിങ്ങളെ എണ്ണത്തില്‍എണ്ണത്തിൽ കുറെക്കുകയും ചെയ്യും; നിങ്ങളുടെ വഴികള്‍വഴികൾ പാഴായി കിടക്കും.
{{verse|23}} ഇവയാലും നിങ്ങള്‍ക്കുനിങ്ങൾക്കു ബോധംവരാതെ നിങ്ങള്‍നിങ്ങൾ എനിക്കു വിരോധമായി നടന്നാല്‍നടന്നാൽ
{{verse|24}} ഞാനും നിങ്ങള്‍ക്കുനിങ്ങൾക്കു വിരോധമായി നടന്നു നിങ്ങളുടെ പാപങ്ങള്‍പാപങ്ങൾ നിമിത്തം ഏഴുമടങ്ങു നിങ്ങളെ ദണ്ഡിപ്പിക്കും.
{{verse|26}} ഞാന്‍ഞാൻ നിങ്ങളുടെ അപ്പമൊന്ന കോല്‍കോൽ ഒടിച്ചിരിക്കുമ്പോള്‍ഒടിച്ചിരിക്കുമ്പോൾ പത്തു സ്ത്രീകള്‍സ്ത്രീകൾ ഒരടുപ്പില്‍ഒരടുപ്പിൽ നിങ്ങളുടെ അപ്പം ചുട്ടു നിങ്ങള്‍ക്കുനിങ്ങൾക്കു തിരികെ തൂക്കിത്തരും; നിങ്ങള്‍നിങ്ങൾ ഭക്ഷിച്ചിട്ടു തൃപ്തരാകയില്ല.
{{verse|27}} ഇതെല്ലാമായിട്ടും നിങ്ങള്‍നിങ്ങൾ എന്റെ വാക്കു കേള്‍ക്കാതെകേൾക്കാതെ എനിക്കു വിരോധമായി നടന്നാല്‍നടന്നാൽ
{{verse|28}} ഞാനും ക്രോധത്തോടെ നിങ്ങള്‍ക്കുനിങ്ങൾക്കു വിരോധമായി നടക്കും; നിങ്ങളുടെ പാപങ്ങള്‍നിമിത്തംപാപങ്ങൾനിമിത്തം നിങ്ങളെ ഏഴുമടങ്ങു ശിക്ഷിക്കും.
{{verse|29}} നിങ്ങളുടെ പുത്രന്മാരുടെ മാംസം നിങ്ങള്‍നിങ്ങൾ തിന്നും; നിങ്ങളുടെ പുത്രിമാരുടെ മാംസവും തിന്നും.
{{verse|31}} ഞാന്‍ഞാൻ നിങ്ങളുടെ പട്ടണങ്ങളെ പാഴ്നിലവും നിങ്ങളുടെ വിശുദ്ധമന്ദിരങ്ങളെ ശൂന്യവും ആക്കും; നിങ്ങളുടെ സൌരഭ്യവാസന ഞാന്‍ഞാൻ മണക്കുകയില്ല.
{{verse|32}} ഞാന്‍ഞാൻ ദേശത്തെ ശൂന്യമാക്കും; അതില്‍അതിൽ വസിക്കുന്ന നിങ്ങളുടെ ശത്രുക്കള്‍ശത്രുക്കൾ അതിങ്കല്‍അതിങ്കൽ ആശ്ചര്യപ്പെടും.
{{verse|33}} ഞാന്‍ഞാൻ നിങ്ങളെ ജാതികളുടെ ഇടയില്‍ഇടയിൽ ചിതറിച്ചു നിങ്ങളുടെ പിന്നാലെ വാള്‍വാൾ ഊരും നിങ്ങളുടെ ദേശം ശൂന്യമായും നിങ്ങളുടെ പട്ടണങ്ങള്‍പട്ടണങ്ങൾ പാഴ്നിലമായും കിടക്കും.
{{verse|34}} അങ്ങനെ ദേശം ശൂന്യമായി കിടക്കയും നിങ്ങള്‍നിങ്ങൾ ശത്രുക്കളുടെ ദേശത്തു ഇരിക്കയും ചെയ്യുന്ന നാളൊക്കെയും അതു തന്റെ ശബ്ബത്തുകള്‍ശബ്ബത്തുകൾ അനുഭവിക്കും; അപ്പോള്‍അപ്പോൾ ദേശം സ്വസ്ഥമായിക്കിടന്നു തന്റെ ശബ്ബത്തുകള്‍ശബ്ബത്തുകൾ അനുഭവിക്കും.
{{verse|35}} നിങ്ങള്‍നിങ്ങൾ അവിടെ പാര്‍ത്തിരുന്നപ്പോള്‍പാർത്തിരുന്നപ്പോൾ നിങ്ങളുടെ ശബ്ബത്തുകളില്‍ശബ്ബത്തുകളിൽ അതിന്നു അനുഭവമാകാതിരുന്ന സ്വസ്ഥത അതു ശൂന്യമായി കിടക്കുന്ന നാളൊക്കെയും അനുഭവിക്കും.
{{verse|36}} ശേഷിച്ചിരിക്കുന്നവരുടെ ഹൃദയത്തില്‍ഹൃദയത്തിൽ ഞാന്‍ഞാൻ ശത്രുക്കളുടെ ദേശത്തുവെച്ചു ഭീരുത്വം വരുത്തും; ഇല പറക്കുന്ന ശബ്ദം കേട്ടിട്ടു അവര്‍അവർ ഔടും; വാളിന്റെ മുമ്പില്‍നിന്നുമുമ്പിൽനിന്നു ഔടുന്നതുപോലെ അവര്‍അവർ ഔടും; ആരും ഔടിക്കാതെ അവര്‍അവർ ഔടിവീഴും.
{{verse|37}} ആരും ഔടിക്കാതെ അവര്‍അവർ വാളിന്റെ മുമ്പില്‍നിന്നുമുമ്പിൽനിന്നു എന്നപോലെ ഔടി ഒരുത്തന്റെ മേല്‍മേൽ ഒരുത്തന്‍ഒരുത്തൻ വീഴും; ശത്രുക്കളുടെ മുമ്പില്‍മുമ്പിൽ നില്പാന്‍നില്പാൻ നിങ്ങള്‍ക്കുനിങ്ങൾക്കു കഴികയുമില്ല.
{{verse|38}} നിങ്ങള്‍നിങ്ങൾ ജാതികളുടെ ഇടയില്‍ഇടയിൽ നശിക്കും; ശത്രുക്കളുടെ ദേശം നിങ്ങളെ തിന്നുകളയും.
{{verse|39}} നിങ്ങളില്‍നിങ്ങളിൽ ശേഷിച്ചിരിക്കുന്നവര്‍ശേഷിച്ചിരിക്കുന്നവർ ശത്രുക്കളുടെ ദേശത്തുവെച്ചു തങ്ങളുടെ അകൃത്യങ്ങളാല്‍അകൃത്യങ്ങളാൽ ക്ഷയിച്ചുപോകും; തങ്ങളുടെ പിതാക്കന്മാരുടെ അകൃത്യങ്ങളാലും അവര്‍അവർ അവരോടുകൂടെ ക്ഷയിച്ചുപോകും.
{{verse|40}} അവര്‍അവർ തങ്ങളുടെ അകൃത്യവും തങ്ങളുടെ പിതാക്കന്മാരുടെ അകൃത്യവും അവര്‍അവർ എന്നോടു ദ്രോഹിച്ച ദ്രോഹവും അവര്‍അവർ എനിക്കു വിരോധമായി നടന്നതുകൊണ്ടു
{{verse|41}} ഞാനും അവര്‍ക്കുംഅവർക്കും വിരോധമായി നടന്നു അവരെ ശത്രുക്കളുടെ ദേശത്തു വരുത്തിയതും ഏറ്റുപറകയും അവരുടെ പരിച്ഛേദനയില്ലാത്ത ഹൃദയം അപ്പോള്‍അപ്പോൾ താഴുകയും അവര്‍അവർ തങ്ങളുടെ അകൃത്യത്തിന്നുള്ള ശിക്ഷ അനുഭവിക്കയും ചെയ്താല്‍ചെയ്താൽ
{{verse|42}} ഞാന്‍ഞാൻ യാക്കോബിനോടുള്ള എന്റെ നിയമം ഔര്‍ക്കുംഔർക്കും; യിസ്ഹാക്കിനോടുള്ള എന്റെ നിയമവും അബ്രാഹാമിനോടുള്ള എന്റെ നിയമവും ഞാന്‍ഞാൻ ഔര്‍ക്കുംഔർക്കും; ദേശത്തെയും ഞാന്‍ഞാൻ ഔര്‍ക്കുംഔർക്കും.
{{verse|43}} അവര്‍അവർ ദേശം വിട്ടുപോയിട്ടു അവരില്ലാതെ അതു ശൂന്യമായി കിടന്നു തന്റെ ശബ്ബത്തുകള്‍ശബ്ബത്തുകൾ അനുഭവിക്കും. അവര്‍അവർ എന്റെ വിധികളെ ധിക്കരിക്കയും അവര്‍ക്കുംഅവർക്കും എന്റെ ചട്ടങ്ങളോടു വെറുപ്പുതോന്നുകയും ചെയ്തതുകൊണ്ടു അവര്‍അവർ തങ്ങളുടെ അകൃത്യത്തിന്നുള്ള ശിക്ഷ അനുഭവിക്കും.
{{verse|44}} എങ്കിലും അവര്‍അവർ ശത്രുക്കളുടെ ദേശത്തു ഇരിക്കുമ്പോള്‍ഇരിക്കുമ്പോൾ അവരെ നിര്‍മ്മൂലമാക്കുവാനുംനിർമ്മൂലമാക്കുവാനും അവരോടുള്ള എന്റെ നിയമം ലംഘിപ്പാനും തക്കവണ്ണം ഞാന്‍ഞാൻ അവരെ ഉപേക്ഷിക്കയില്ല, അവരെ വെറുക്കയുമില്ല; ഞാന്‍ഞാൻ അവരുടെ ദൈവമായ യഹോവ ആകുന്നു.
{{verse|45}} ഞാന്‍ഞാൻ അവരുടെ ദൈവമായിരിക്കേണ്ടതിന്നു ജാതികള്‍ജാതികൾ കാണ്‍കെകാൺകെ മിസ്രയീംദേശത്തുനിന്നു ഞാന്‍ഞാൻ കൊണ്ടുവന്ന അവരുടെ പൂര്‍വ്വന്മാരോടുപൂർവ്വന്മാരോടു ചെയ്ത നിയമം ഞാന്‍ഞാൻ അവര്‍ക്കുംഅവർക്കും വേണ്ടി ഔര്‍ക്കുംഔർക്കും; ഞാന്‍ഞാൻ യഹോവ ആകുന്നു.
{{verse|46}} യഹോവ സീനായി പര്‍വ്വതത്തില്‍വെച്ചുപർവ്വതത്തിൽവെച്ചു തനിക്കും യിസ്രായേല്‍മക്കള്‍ക്കുംയിസ്രായേൽമക്കൾക്കും തമ്മില്‍തമ്മിൽ മോശെമുഖാന്തരം വെച്ചിട്ടുള്ള ചട്ടങ്ങളും വിധികളും പ്രമാണങ്ങളും ഇവതന്നേ.
{{Navi|
|