}}
{{verse|1}} ഒരുവന്റെ വഴിപാടു സാമാധാനയാഗം ആകുന്നുവെങ്കില്‍ആകുന്നുവെങ്കിൽ കന്നുകാലികളില്‍കന്നുകാലികളിൽ ഒന്നിനെ അര്‍പ്പിക്കുന്നതായാല്‍അർപ്പിക്കുന്നതായാൽ ആണാകട്ടെ പെണ്ണാകട്ടെ ഊനമില്ലാത്തതിനെ അവന്‍അവൻ യഹോവയുടെ സന്നിധിയില്‍സന്നിധിയിൽ അര്‍പ്പിക്കേണംഅർപ്പിക്കേണം.
{{verse|2}} തന്റെ വഴിപാടിന്റെ തലയില്‍തലയിൽ അവന്‍അവൻ കൈവെച്ചു സമാഗമനക്കുടാരത്തിന്റെ വാതില്‍ക്കല്‍വെച്ചുവാതിൽക്കൽവെച്ചു അതിനെ അറുക്കേണം; അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാര്‍പുരോഹിതന്മാർ അതിന്റെ രക്തം യാഗപീഠത്തിന്മേല്‍യാഗപീഠത്തിന്മേൽ ചുറ്റും തളിക്കേണം.
{{verse|3}} അവന്‍അവൻ സമാധാനയാഗത്തില്‍നിന്നുസമാധാനയാഗത്തിൽനിന്നു കുടല്‍കുടൽ പൊതിഞ്ഞിരിക്കുന്ന മേദസ്സും കുടലിന്മേലിരിക്കുന്ന സകലമേദസ്സും മൂത്രപിണ്ഡം രണ്ടും
{{verse|4}} അവയുടെ മേല്‍മേൽ കടിപ്രദേശത്തുള്ള മേദസ്സും മൂത്രപിണ്ഡത്തോടുകൂടെ കരളിന്മേലുള്ള വപയും നീക്കി യഹോവേക്കു ദഹനയാഗമായി അര്‍പ്പിക്കേണംഅർപ്പിക്കേണം.
{{verse|5}} അഹരോന്റെ പുത്രന്മാര്‍പുത്രന്മാർ യാഗപീഠത്തില്‍യാഗപീഠത്തിൽ തീയുടെ മേലുള്ള വിറകിന്മേല്‍വിറകിന്മേൽ ഹോമയാഗത്തിന്മീതെ അതു ദഹിപ്പിക്കേണം; അതു യഹോവേക്കു സൌരഭ്യവാസനയായ ദഹനയാഗം.
{{verse|6}} യഹോവേക്കു സമാധാനയാഗമായുള്ള വഴിപാടു ആടു ആകുന്നു എങ്കില്‍എങ്കിൽ ആണാകട്ടെ പെണ്ണാകട്ടെ ഊനമില്ലാത്തതിനെ അര്‍പ്പിക്കേണംഅർപ്പിക്കേണം.
{{verse|7}} ഒരു കുഞ്ഞാടിനെ വഴിപാടായിട്ടു അര്‍പ്പിക്കുന്നുഅർപ്പിക്കുന്നു എങ്കില്‍എങ്കിൽ അതിനെ യഹോവയുടെ സന്നിധിയില്‍സന്നിധിയിൽ അര്‍പ്പിക്കേണംഅർപ്പിക്കേണം.
{{verse|8}} തന്റെ വഴിപാടിന്റെ തലയില്‍തലയിൽ അവന്‍അവൻ കൈവെച്ചു സമാഗമനക്കുടാരത്തിന്റെ മുമ്പാകെ അതിനെ അറുക്കേണം; അഹരോന്റെ പുത്രന്മാര്‍പുത്രന്മാർ അതിന്റെ രക്തം യാഗപീഠത്തിന്മേല്‍യാഗപീഠത്തിന്മേൽ ചുറ്റും തളിക്കേണം.
{{verse|9}} അവന്‍അവൻ സമാധാനയാഗത്തില്‍നിന്നുസമാധാനയാഗത്തിൽനിന്നു അതിന്റെ മേദസ്സും തടിച്ചവാല്‍തടിച്ചവാൽ മുഴുവനും - ഇതു തണ്ടെല്ലിങ്കല്‍തണ്ടെല്ലിങ്കൽ നിന്നു പറിച്ചുകളയേണം - കുടല്‍കുടൽ പൊതിഞ്ഞിരിക്കുന്ന മേദസ്സും കുടലിന്മേലുള്ള സകലമേദസ്സും
{{verse|10}} മൂത്രപിണ്ഡം രണ്ടും അവയുടെ മേല്‍മേൽ കടിപ്രദേശത്തുള്ള മേദസ്സും മൂത്രപിണ്ഡത്തോടുകൂടെ കരളിന്മേലുള്ള വപയും നീക്കി യഹോവേക്കു ദഹനയാഗമായി അര്‍പ്പിക്കേണംഅർപ്പിക്കേണം.
{{verse|11}} പുരോഹിതന്‍പുരോഹിതൻ അതു യാഗപീഠത്തിന്മേല്‍യാഗപീഠത്തിന്മേൽ ദഹിപ്പിക്കേണം; അതു യഹോവേക്കു ദഹനയാഗഭോജനം.
{{verse|12}} അവന്റെ വഴിപാടു കോലാടു ആകുന്നു എങ്കില്‍എങ്കിൽ അവന്‍അവൻ അതിനെ യഹോവയുടെ സന്നിധിയില്‍സന്നിധിയിൽ കൊണ്ടുവരേണം.
{{verse|13}} അതിന്റെ തലയില്‍തലയിൽ അവന്‍അവൻ കൈവെച്ചു സമാഗമനക്കുടാരത്തിന്റെ മുമ്പാകെ അതിനെ അറുക്കേണം; അഹരോന്റെ പുത്രന്മാര്‍പുത്രന്മാർ അതിന്റെ രക്തം യാഗപീഠത്തിന്മേല്‍യാഗപീഠത്തിന്മേൽ ചുറ്റും തളിക്കേണം.
{{verse|14}} അതില്‍നിന്നുഅതിൽനിന്നു കുടല്‍കുടൽ പൊതിഞ്ഞിരിക്കുന്ന മേദസ്സും കുടലിന്മേലുള്ള സകല മേദസ്സും മൂത്രപിണ്ഡം രണ്ടും
{{verse|15}} അവയുടെ മേല്‍മേൽ കടിപ്രദേശത്തുള്ള മേദസ്സം മൂത്രപിണ്ഡങ്ങളോടുകൂടെ കരളിന്മേലുള്ള വപയും നീക്കി അവന്‍അവൻ യഹോവേക്കു ദഹനയാഗമായി തന്റെ വഴിപാടു അര്‍പ്പിക്കേണംഅർപ്പിക്കേണം.
{{verse|16}} പുരോഹിതന്‍പുരോഹിതൻ അതു യാഗപീഠത്തിന്മേല്‍യാഗപീഠത്തിന്മേൽ ദഹിപ്പിക്കേണം; അതു സൌരഭ്യവാസനയായ ദഹന യാഗഭോജനം; മേദസ്സൊക്കെയും യഹോവേക്കുള്ളതു ആകുന്നു.
{{verse|17}} മേദസ്സും രക്തവും തിന്നരുതു എന്നുള്ളതു നിങ്ങളുടെ സകലവാസസ്ഥലങ്ങളിലും നിങ്ങള്‍ക്കുനിങ്ങൾക്കു തലമുറതലമുറയായി എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം.
{{Navi|
|