"സത്യവേദപുസ്തകം/ലേവ്യപുസ്തകം/അദ്ധ്യായം 4" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഫലകം നീക്കുന്നു, Replaced: {{SVPM Old Testament}} →
(ചെ.) പുതിയ ചിൽ ...
വരി 7:
{{verse|1}} യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു:
 
{{verse|2}} നീ യിസ്രായേല്‍മക്കളോടുയിസ്രായേൽമക്കളോടു പറയേണ്ടതു എന്തെന്നാല്‍എന്തെന്നാൽ: ചെയ്യരുതെന്നു യഹോവ കല്പിച്ചിട്ടുള്ള വല്ല കാര്യത്തിലും ആരെങ്കിലും അബദ്ധവശാല്‍അബദ്ധവശാൽ പിഴെച്ചു ആ വക വല്ലതും ചെയ്താല്‍ചെയ്താൽ -
 
{{verse|3}} അഭിഷിക്തനായ പുരോഹിതന്‍പുരോഹിതൻ ജനത്തിന്മേല്‍ജനത്തിന്മേൽ കുറ്റം വരത്തക്കവണ്ണം പാപം ചെയ്തു എങ്കില്‍എങ്കിൽ താന്‍താൻ ചെയ്ത പാപം നിമിത്തം അവന്‍അവൻ യഹോവേക്കു പാപയാഗമായി ഊനമില്ലാത്ത ഒരു കാളക്കിടാവിനെ അര്‍പ്പിക്കേണംഅർപ്പിക്കേണം.
 
{{verse|4}} അവന്‍അവൻ ആ കാളയെ സമാഗമനക്കുടാരത്തിന്റെ വാതില്‍ക്കല്‍വാതിൽക്കൽ യഹോവയുടെ സന്നിധിയില്‍സന്നിധിയിൽ കൊണ്ടുവന്നു കാളയുടെ തലയില്‍തലയിൽ കൈവെച്ചു യഹോവയുടെ സന്നിധിയില്‍സന്നിധിയിൽ കാളയെ അറുക്കേണം.
 
{{verse|5}} അഭിഷിക്തനായ പുരോഹിതന്‍പുരോഹിതൻ കാളയുടെ രക്തം കുറെ എടുത്തു സമാഗമനക്കുടാരത്തില്‍സമാഗമനക്കുടാരത്തിൽ കൊണ്ടുവരേണം.
 
{{verse|6}} പുരോഹിതന്‍പുരോഹിതൻ രക്തത്തില്‍രക്തത്തിൽ വിരല്‍വിരൽ മുക്കി യഹോവയുടെ സന്നിധിയില്‍സന്നിധിയിൽ വിശുദ്ധമന്ദിരത്തിന്റെ തിരശ്ശീലെക്കു മുമ്പില്‍മുമ്പിൽ ഏഴു പ്രാവശ്യം തളിക്കേണം.
 
{{verse|7}} പുരോഹിതന്‍പുരോഹിതൻ രക്തം കുറെ യഹോവയുടെ സന്നിധിയില്‍സന്നിധിയിൽ സമാഗമന കൂടാരത്തിലുള്ള സുഗന്ധവര്‍ഗ്ഗത്തിന്‍സുഗന്ധവർഗ്ഗത്തിൻ ധൂപപീഠത്തിന്റെ കൊമ്പുകളില്‍കൊമ്പുകളിൽ പുരട്ടേണം; കാളയുടെ ശേഷം രക്തം മുഴുവനും സമാഗമന കൂടാരത്തിന്റെ വാതില്‍ക്കല്‍വാതിൽക്കൽ ഉള്ള ഹോമയാഗ പീഠത്തിന്റെ ചുവട്ടില്‍ചുവട്ടിൽ ഒഴിച്ചുകളയേണം.
 
{{verse|8}} പാപയാഗത്തിന്നുള്ള കാളയുടെ സകല മേദസ്സും കുടല്‍കുടൽ പൊതിഞ്ഞിരിക്കുന്ന മേദസ്സും കുടലിന്മേലുള്ള സകലമേദസ്സും അതില്‍നിന്നുഅതിൽനിന്നു നീക്കേണം.
 
{{verse|9}} മൂത്രപിണ്ഡം രണ്ടും അവയുടെ മേല്‍മേൽ കടിപ്രദേശത്തുള്ള മേദസ്സും മൂത്രപിണ്ഡങ്ങളോടുകൂടെ കരളിന്മേലുള്ള വപയും അവന്‍അവൻ എടുക്കേണം.
 
{{verse|10}} സമാധാനയാഗത്തിന്നുള്ള കാളയില്‍നിന്നുകാളയിൽനിന്നു എടുത്തതുപോലെ തന്നേ; പുരോഹിതന്‍പുരോഹിതൻ ഹോമയാഗപീഠത്തിന്മേല്‍ഹോമയാഗപീഠത്തിന്മേൽ അതു ദഹിപ്പിക്കേണം.
 
{{verse|11}} കാളയുടെ തോലും മാംസം മുഴുവനും തലയും കാലുകളും കുടലും ചാണകവുമായി കാളയെ മുഴുവനും
 
{{verse|12}} അവന്‍അവൻ പാളയത്തിന്നു പുറത്തു വെണ്ണീര്‍വെണ്ണീർ ഇടുന്ന വെടിപ്പുള്ള സ്ഥലത്തു കൊണ്ടുപോയി വിറകിന്മേല്‍വിറകിന്മേൽ വെച്ചു തീയിട്ടു ചുട്ടുകളയേണം; വെണ്ണീര്‍വെണ്ണീർ ഇടുന്നേടത്തു വെച്ചുതന്നേ അതു ചുട്ടുകളയേണം.
 
{{verse|13}} യിസ്രായേല്‍സഭയിസ്രായേൽസഭ മുഴുവനും അബദ്ധവശാല്‍അബദ്ധവശാൽ പിഴെക്കയും ആ കാര്യം സഭയുടെ കണ്ണിന്നു മറഞ്ഞിരിക്കയും, ചെയ്യരുതെന്നു യഹോവ കല്പിച്ചിട്ടുള്ള വല്ലകാര്യത്തിലും അവര്‍അവർ പാപം ചെയ്തു കുറ്റക്കാരായി തീരുകയും ചെയ്താല്‍ചെയ്താൽ,
 
{{verse|14}} ചെയ്ത പാപം അവര്‍അവർ അറിയുമ്പോള്‍അറിയുമ്പോൾ സഭ ഒരു കാളക്കിടാവിനെ പാപയാഗമായി അര്‍പ്പിക്കേണംഅർപ്പിക്കേണം; സമാഗമനക്കുടാരത്തിന്റെ മുമ്പാകെ അതിനെ കൊണ്ടുവന്നിട്ടു
 
{{verse|15}} സഭയുടെ മൂപ്പന്മാര്‍മൂപ്പന്മാർ യഹോവയുടെ സന്നിധിയില്‍സന്നിധിയിൽ കാളയുടെ തലയില്‍തലയിൽ കൈ വെക്കേണം; യഹോവയുടെ സന്നിധിയില്‍സന്നിധിയിൽ കാളയെ അറുക്കയും വേണം.
 
{{verse|16}} അഭിഷിക്തനായ പുരോഹിതന്‍പുരോഹിതൻ കാളയുടെ രക്തം കുറെ സമാഗമനക്കുടാരത്തില്‍സമാഗമനക്കുടാരത്തിൽ കൊണ്ടുവരേണം.
 
{{verse|17}} പുരോഹിതന്‍പുരോഹിതൻ രക്തത്തില്‍രക്തത്തിൽ വിരല്‍വിരൽ മുക്കി യഹോവയുടെ സന്നിധിയില്‍സന്നിധിയിൽ തിരശ്ശീലെക്കു മുമ്പില്‍മുമ്പിൽ ഏഴു പ്രാവശ്യം തളിക്കേണം.
 
{{verse|18}} അവന്‍അവൻ സമാഗമനക്കുടാരത്തില്‍സമാഗമനക്കുടാരത്തിൽ യഹോവയുടെ സന്നിധിയിലുള്ള പീഠത്തിന്റെ കൊമ്പുകളില്‍കൊമ്പുകളിൽ കുറെ പുരട്ടേണം; ശേഷം രക്തം മുഴുവനും സമാഗമനക്കുടാരത്തിന്റെ വാതില്‍ക്കലുള്ളവാതിൽക്കലുള്ള ഹോമയാഗപീഠത്തിന്റെ ചുവട്ടില്‍ചുവട്ടിൽ ഒഴിച്ചുകളയേണം.
 
{{verse|19}} അതിന്റെ മേദസ്സു ഒക്കെയും അവന്‍അവൻ അതില്‍നിന്നുഅതിൽനിന്നു എടുത്തു യാഗപീഠത്തിന്മേല്‍യാഗപീഠത്തിന്മേൽ ദഹിപ്പിക്കേണം.
 
{{verse|20}} പാപയാഗത്തിന്നുള്ള കാളയെ അവന്‍അവൻ ചെയ്തതുപോലെ തന്നേ ഈ കാളയെയും ചെയ്യേണം; അങ്ങനെ തന്നേ ഇതിനെയും ചെയ്യേണം; ഇങ്ങനെ പുരോഹിതന്‍പുരോഹിതൻ അവര്‍ക്കുംവേണ്ടിഅവർക്കുംവേണ്ടി പ്രായശ്ചിത്തം കഴിക്കേണം; എന്നാല്‍എന്നാൽ അതു അവരോടു ക്ഷമിക്കും.
 
{{verse|21}} പിന്നെ അവന്‍അവൻ കാളയെ പാളയത്തിന്നു പുറത്തു കൊണ്ടുപോയി മുമ്പിലത്തെ കാളയെ ചുട്ടുകളഞ്ഞതുപോലെ ഇതിനെയും ചുട്ടുകളയേണം; ഇതു സഭെക്കുവേണ്ടിയുള്ള പാപയാഗം.
 
{{verse|22}} ഒരു പ്രമാണി പാപം ചെയ്കയും, ചെയ്യരുതെന്നു തന്റെ ദൈവമായ യഹോവ കല്പിച്ചിട്ടുള്ള വല്ല കാര്യത്തിലും അബദ്ധവശാല്‍അബദ്ധവശാൽ പിഴെച്ചു കുറ്റക്കാരനായി തീരുകയും ചെയ്താല്‍ചെയ്താൽ
 
{{verse|23}} അവന്‍അവൻ ചെയ്ത പാപം അവന്നു ബോദ്ധ്യമായി എങ്കില്‍എങ്കിൽ അവന്‍അവൻ ഊനമില്ലാത്ത ഒരു ആണ്‍ആൺ കോലാട്ടിനെ വഴിപാടായി കൊണ്ടുവരേണം.
 
{{verse|24}} അവന്‍അവൻ ആട്ടിന്റെ തലയില്‍തലയിൽ കൈവെച്ചു യഹോവയുടെ സന്നിധിയില്‍സന്നിധിയിൽ ഹോമയാഗമൃഗത്തെ അറുക്കുന്ന സ്ഥലത്തുവെച്ചു അതിനെ അറുക്കേണം; അതു ഒരു പാപയാഗം.
 
{{verse|25}} പിന്നെ പുരോഹിതന്‍പുരോഹിതൻ പാപയാഗത്തിന്റെ രക്തം വിരല്‍കൊണ്ടുവിരൽകൊണ്ടു കുറെ എടുത്തു ഹോമയാഗപീഠത്തിന്റെ കൊമ്പുകളില്‍കൊമ്പുകളിൽ പുരട്ടി ശേഷം രക്തം ഹോമയാഗപീഠത്തിന്റെ ചുവട്ടില്‍ചുവട്ടിൽ ഒഴിച്ചുകളയേണം.
 
{{verse|26}} അതിന്റെ മേദസ്സു ഒക്കെയും അവന്‍അവൻ സമാധാനയാഗത്തിന്റെ മേദസ്സുപോലെ യാഗപീഠത്തിന്മേല്‍യാഗപീഠത്തിന്മേൽ ദഹിപ്പിക്കേണം; ഇങ്ങനെ പുരോഹിതന്‍പുരോഹിതൻ അവന്റെ പാപം നിമിത്തം അവന്നുവേണ്ടി പ്രായശ്ചിത്തം കഴിക്കേണം; എന്നാല്‍എന്നാൽ അതു അവനോടു ക്ഷമിക്കും.
 
{{verse|27}} ദേശത്തെ ജനത്തില്‍ജനത്തിൽ ഒരുത്തന്‍ഒരുത്തൻ ചെയ്യരുതെന്നു യഹോവ കല്പിച്ചിട്ടുള്ള വല്ലകാര്യത്തിലും അബദ്ധവശാല്‍അബദ്ധവശാൽ പിഴെച്ചു കുറ്റക്കാരനായി തീര്‍ന്നാല്‍തീർന്നാൽ
 
{{verse|28}} പാപം അവന്നു ബോദ്ധ്യമായി എങ്കില്‍എങ്കിൽ അവന്‍അവൻ ചെയ്ത പാപം നിമിത്തം ഊനമില്ലാത്ത ഒരു പെണ്‍കോലാട്ടിനെപെൺകോലാട്ടിനെ വഴിപാടായി കൊണ്ടുവരേണം.
 
{{verse|29}} പാപയാഗമൃഗത്തിന്റെ തലയില്‍തലയിൽ അവന്‍അവൻ കൈ വെച്ചിട്ടു ഹോമയാഗത്തിന്റെ സ്ഥലത്തുവെച്ചു പാപയാഗമൃഗത്തെ അറുക്കേണം.
 
{{verse|30}} പുരോഹിതന്‍പുരോഹിതൻ അതിന്റെ രക്തം വിരല്‍കൊണ്ടുവിരൽകൊണ്ടു കുറെ എടുത്തു ഹോമയാഗപീഠത്തിന്റെ കൊമ്പുകളില്‍കൊമ്പുകളിൽ പുരട്ടി, ശേഷം രക്തം ഒക്കെയും യാഗപീഠത്തിന്റെ ചുവട്ടില്‍ചുവട്ടിൽ ഒഴിച്ചുകളയേണം.
 
{{verse|31}} അതിന്റെ മേദസ്സു ഒക്കെയും സമാധാനയാഗത്തില്‍നിന്നുസമാധാനയാഗത്തിൽനിന്നു മേദസ്സു എടുക്കുന്നതുപോലെ എടുത്തു പുരോഹിതന്‍പുരോഹിതൻ യാഗപീഠത്തിന്മേല്‍യാഗപീഠത്തിന്മേൽ യഹോവേക്കു സൌരഭ്യവാസനയായി ദഹിപ്പിക്കേണം; ഇങ്ങനെ പുരോഹിതന്‍പുരോഹിതൻ അവന്നു വേണ്ടി പ്രായശ്ചിത്തം കഴിക്കേണം; എന്നാല്‍എന്നാൽ അതു അവനോടു ക്ഷമിക്കും.
 
{{verse|32}} അവന്‍അവൻ പാപയാഗമായി ഒരു ആട്ടിന്‍ആട്ടിൻ കുട്ടിയെ കൊണ്ടുവരുന്നു എങ്കില്‍എങ്കിൽ ഊനമില്ലാത്ത പെണ്ണാട്ടിനെ കൊണ്ടുവരേണം.
 
{{verse|33}} പാപയാഗമൃഗത്തിന്റെ തലയില്‍തലയിൽ അവന്‍അവൻ കൈവെച്ചു ഹോമയാഗമൃഗത്തെ അറുക്കുന്ന സ്ഥലത്തുവെച്ചു അതിനെ പാപയാഗമായി അറുക്കേണം.
 
{{verse|34}} പുരോഹിതന്‍പുരോഹിതൻ പാപയാഗത്തിന്റെ രക്തം വിരല്‍കൊണ്ടുവിരൽകൊണ്ടു കുറെ എടുത്തു ഹോമയാഗപീഠത്തിന്റെ കൊമ്പുകളില്‍കൊമ്പുകളിൽ പുരട്ടി, ശേഷം രക്തം ഒക്കെയും യാഗപീഠത്തിന്റെ ചുവട്ടില്‍ചുവട്ടിൽ ഒഴിച്ചുകളയേണം.
 
{{verse|35}} അതിന്റെ മേദസ്സു ഒക്കെയും സമാധാനയാഗത്തില്‍നിന്നുസമാധാനയാഗത്തിൽനിന്നു ആട്ടിന്‍ആട്ടിൻ കുട്ടിയുടെ മേദസ്സു എടുക്കുന്നതുപോലെ അവന്‍അവൻ എടുക്കേണം; പുരോഹിതന്‍പുരോഹിതൻ യാഗപീഠത്തിന്മേല്‍യാഗപീഠത്തിന്മേൽ യഹോവയുടെ ദഹനയാഗങ്ങളെപ്പോലെ അവയെ ദഹിപ്പിക്കേണം; അവന്‍അവൻ ചെയ്ത പാപത്തിന്നു പുരോഹിതന്‍പുരോഹിതൻ ഇങ്ങനെ പ്രായശ്ചിത്തം കഴിക്കേണം; എന്നാല്‍എന്നാൽ അതു അവനോടു ക്ഷമിക്കും.
 
{{Navi|