}}
{{verse|1}} യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു എന്തെന്നാല്‍എന്തെന്നാൽ:
{{verse|2}} ആരെങ്കിലും പിഴെച്ചു യഹോവയോടു അതിക്രമം ചെയ്തു തന്റെ പക്കല്‍പക്കൽ ഏല്പിച്ച വസ്തുവിനെയോ പണയം വെച്ചതിനെയോ മോഷണകാര്യത്തെയോ സംബന്ധിച്ചു കൂട്ടുകാരനോടു ഭോഷകു പറക എങ്കിലും കൂട്ടുകാരനോടു വഞ്ചന ചെയ്ക എങ്കിലും
{{verse|3}} കണാതെപോയ വസ്തു കണ്ടിട്ടു അതിനെക്കുറിച്ചു ഭോഷകു പറഞ്ഞു മനുഷ്യന്‍മനുഷ്യൻ പിഴെക്കുന്ന ഈ വക വല്ല കാര്യത്തിലും കള്ളസ്സത്യം ചെയ്കയെങ്കിലും ചെയ്തിട്ടു
{{verse|4}} അവന്‍അവൻ പിഴെച്ചു കുറ്റക്കാരനായാല്‍കുറ്റക്കാരനായാൽ താന്‍താൻ മോഷ്ടിച്ചതോ വഞ്ചിച്ചെടുത്തതോ തന്റെ പക്കല്‍പക്കൽ ഏല്പിച്ചതോ കാണാതെ പോയിട്ടു താന്‍താൻ കണ്ടാതോ
{{verse|5}} താന്‍താൻ കള്ളസ്സത്യം ചെയ്തു എടുത്തതോ ആയതൊക്കെയും മുതലോടു അഞ്ചിലൊന്നു കൂട്ടി പകരം കൊടുക്കേണം; അകൃത്യയാഗം കഴിക്കുന്ന നാളില്‍നാളിൽ അവന്‍അവൻ അതു ഉടമസ്ഥന്നു കൊടുക്കേണം.
{{verse|6}} അകൃത്യയാഗത്തിന്നായിട്ടു അവന്‍അവൻ നിന്റെ മതിപ്പുപോലെ ഊനമില്ലാത്ത ഒരു ആട്ടുകൊറ്റനെ യഹോവേക്കു അകൃത്യയാഗമായി പുരോഹിതന്റെ അടുക്കല്‍അടുക്കൽ കൊണ്ടുവരേണം.
{{verse|7}} പുരോഹിതന്‍പുരോഹിതൻ യഹോവയുടെ സന്നിധിയില്‍സന്നിധിയിൽ അവന്നുവേണ്ടി പ്രായശ്ചിത്തം കഴിക്കേണം; എന്നാല്‍എന്നാൽ അവന്‍അവൻ അകൃത്യമായി ചെയ്തതൊക്കെയും അവനോടു ക്ഷമിക്കും.
{{verse|8}} യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു:
{{verse|9}} നീ അഹരോനോടും പുത്രന്മാരോടും കല്പിക്കേണ്ടതു എന്തെന്നാല്‍എന്തെന്നാൽ: ഹോമ യാഗത്തിന്റെ പ്രമാണമാവിതു: ഹോമയാഗം രാത്രി മുഴുവനും ഉഷസ്സുവരെ യാഗപീഠത്തിന്മേലുള്ള വിറകിന്മേല്‍വിറകിന്മേൽ ഇരിക്കയും യാഗപീഠത്തിലെ തീ അതിനാല്‍അതിനാൽ കത്തിക്കൊണ്ടിരിക്കയും വേണം.
{{verse|10}} പുരോഹിതന്‍പുരോഹിതൻ പഞ്ഞിനൂല്‍കൊണ്ടുള്ളപഞ്ഞിനൂൽകൊണ്ടുള്ള അങ്കി ധരിച്ചു പഞ്ഞിനൂല്‍കൊണ്ടുള്ളപഞ്ഞിനൂൽകൊണ്ടുള്ള കാല്‍കാൽ ചട്ടയാല്‍ചട്ടയാൽ തന്റെ നഗ്നത മറെച്ചുകൊണ്ടു യാഗപീഠത്തിന്മേല്‍യാഗപീഠത്തിന്മേൽ ഹോമയാഗം ദഹിച്ചുണ്ടായ വെണ്ണീര്‍വെണ്ണീർ എടുത്തു യാഗപീഠത്തിന്റെ ഒരു വശത്തു ഇടേണം.
{{verse|11}} അവന്‍അവൻ വസ്ത്രം മാറി വേറെ വസ്ത്രം ധരിച്ചു പാളയത്തിന്നു പുറത്തു വെടിപ്പുള്ള ഒരു സ്ഥലത്തു വെണ്ണീര്‍വെണ്ണീർ കൊണ്ടുപോകേണം.
{{verse|12}} യാഗപീഠത്തില്‍യാഗപീഠത്തിൽ തീ കെട്ടുപോകാതെ കത്തിക്കൊണ്ടിരിക്കേണം; പുരോഹിതന്‍പുരോഹിതൻ ഉഷസ്സുതോറും അതിന്മേല്‍അതിന്മേൽ വിറകു കത്തിച്ചു ഹോമയാഗം അടുക്കി വെച്ചു അതിന്‍അതിൻ മീതെ സാമാധാനയാഗങ്ങളുടെ മേദസ്സു ദഹിപ്പിക്കേണം.
{{verse|13}} യാഗപീഠത്തിന്മേല്‍യാഗപീഠത്തിന്മേൽ തീ കെട്ടുപോകാതെ എപ്പോഴും കത്തിക്കൊണ്ടിരിക്കേണം.
{{verse|14}} ഭോജനയാഗത്തിന്റെ പ്രമാണമാവിതു: അഹരോന്റെ പുത്രന്മാര്‍പുത്രന്മാർ യഹോവയുടെ സന്നിധിയില്‍സന്നിധിയിൽ യാഗപീഠത്തിന്റെ മുമ്പില്‍മുമ്പിൽ അതു അര്‍പ്പിക്കേണംഅർപ്പിക്കേണം.
{{verse|15}} ഭോജനയാഗത്തിന്റെ നേരിയ മാവില്‍നിന്നുംമാവിൽനിന്നും എണ്ണയില്‍നിന്നുംഎണ്ണയിൽനിന്നും കൈനിറച്ചും ഭോജനയാഗത്തിന്മേലുള്ള കുന്തുരുക്കം മുഴുവനും എടുത്തു നിവേദ്യമായി യാഗ പീഠത്തിന്മേല്‍പീഠത്തിന്മേൽ യഹോവേക്കു സൌരഭ്യവാസനയായി ദഹിപ്പിക്കേണം.
{{verse|16}} അതിന്റെ ശേഷിപ്പു അഹരോനും പുത്രന്മാരും തിന്നേണം; ഒരു വിശുദ്ധസ്ഥലത്തു വെച്ചു അതു പുളിപ്പില്ലാത്തതായി തിന്നേണം; സമാഗമനക്കുടാരത്തിന്റെ പ്രാകാരത്തില്‍വെച്ചുപ്രാകാരത്തിൽവെച്ചു അതു തിന്നേണം.
{{verse|17}} അതു പുളിച്ച മാവു കൂട്ടി ചുടരുതു; എന്റെ ദഹനയാഗങ്ങളില്‍നിന്നുദഹനയാഗങ്ങളിൽനിന്നു അതു ഞാന്‍ഞാൻ അവരുടെ ഔഹരിയായി കൊടുത്തിരിക്കുന്നു; അതു പാപയാഗംപോലെയും അകൃത്യ യാഗംപോലെയും അതിവിശുദ്ധം.
{{verse|18}} അഹരോന്റെ മക്കളില്‍മക്കളിൽ ആണുങ്ങള്‍ക്കുആണുങ്ങൾക്കു ഒക്കെയും അതു തിന്നാം; യഹോവയുടെ ദഹനയാഗങ്ങളില്‍ദഹനയാഗങ്ങളിൽ അതു നിങ്ങള്‍ക്കുനിങ്ങൾക്കു തലമുറതലമുറയായി ശാശ്വതാവകാശം ആകുന്നു; അതിനെ തൊടുന്നവന്‍തൊടുന്നവൻ എല്ലാം വിശുദ്ധനായിരിക്കേണം.
{{verse|19}} യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു എന്തെന്നാല്‍എന്തെന്നാൽ:
{{verse|20}} അഹരോന്നു അഭിഷേകം കഴിയുന്ന ദിവസം അവനും പുത്രന്മാരും യഹോവേക്കു കഴിക്കേണ്ടുന്ന വഴിപാടാവിതു: ഒരു ഇടങ്ങഴി നേരിയ മാവില്‍മാവിൽ പാതി രാവിലേയും പാതി വൈകുന്നേരവും നിരന്തരഭോജനയാഗമായി അര്‍പ്പിക്കേണംഅർപ്പിക്കേണം.
{{verse|21}} അതു എണ്ണ ചേര്‍ത്തുചേർത്തു ചട്ടിയില്‍ചട്ടിയിൽ ചുടേണം; അതു കുതിര്‍ത്തുകുതിർത്തു കൊണ്ടുവരേണം; ചുട്ട കഷണങ്ങള്‍കഷണങ്ങൾ ഭോജനയാഗമായി യഹോവേക്കു സൌരഭ്യവാസനയായി അര്‍പ്പിക്കേണംഅർപ്പിക്കേണം.
{{verse|22}} അവന്റെ പുത്രന്മാരില്‍പുത്രന്മാരിൽ അവന്നു പകരം അഭിഷേകം പ്രാപിക്കുന്ന പുരോഹിതനും അതു അര്‍പ്പിക്കേണംഅർപ്പിക്കേണം; എന്നേക്കുമുള്ള ചട്ടമായി അതു മുഴുവനും യഹോവേക്കു ദഹിപ്പിക്കേണം;
{{verse|23}} പുരോഹിതന്റെ ഭോജനയാഗം മുഴുവനും ദഹിപ്പിക്കേണം അതു തിന്നരുതു.
{{verse|24}} യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു:
{{verse|25}} നീ അഹരോനോടും പുത്രന്മാരോടും പറയേണ്ടതു എന്തെന്നാല്‍എന്തെന്നാൽ: പാപയാഗത്തിന്റെ പ്രമാണമാവിതു: ഹോമയാഗമൃഗത്തെ അറുക്കുന്ന സ്ഥലത്തുവെച്ചു പാപയാഗമൃഗത്തെയും യഹോവയുടെ സന്നിധിയില്‍സന്നിധിയിൽ അറുക്കേണം; അതു അതിവിശുദ്ധം.
{{verse|26}} പാപത്തിന്നുവേണ്ടി അതു അര്‍പ്പിക്കുന്നഅർപ്പിക്കുന്ന പുരോഹിതന്‍പുരോഹിതൻ അതു തിന്നേണം; സമാഗമനക്കുടാരത്തിന്റെ പ്രാകാരത്തില്‍പ്രാകാരത്തിൽ ഒരു വിശുദ്ധസ്ഥലത്തുവെച്ചു അതു തിന്നേണം.
{{verse|27}} അതിന്റെ മാംസം തൊടുന്നവന്‍തൊടുന്നവൻ എല്ലാം വിശുദ്ധനായിരിക്കേണം; അതിന്റെ രക്തം ഒരു വസ്ത്രത്തില്‍വസ്ത്രത്തിൽ തെറിച്ചാല്‍തെറിച്ചാൽ അതു വീണതു ഒരു വിശുദ്ധസ്ഥലത്തുവെച്ചു കഴുകേണം.
{{verse|28}} അതു വേവിച്ച മണ്‍പാത്രംമൺപാത്രം ഉടെച്ചുകളയേണം; ചെമ്പുകലത്തില്‍ചെമ്പുകലത്തിൽ വേവിച്ചു എങ്കില്‍എങ്കിൽ അതു തേച്ചു മഴക്കി വെള്ളംകൊണ്ടു കഴുകേണം.
{{verse|29}} പുരോഹിതകുലത്തിലെ ആണുങ്ങളൊക്കെയും അതു തിന്നേണം; അതു അതിവിശുദ്ധം.
{{verse|30}} എന്നാല്‍എന്നാൽ വിശുദ്ധമന്ദിരത്തില്‍വിശുദ്ധമന്ദിരത്തിൽ പ്രായശ്ചിത്തം കഴിപ്പാന്‍കഴിപ്പാൻ സാമഗമനക്കുടാരത്തിന്നകത്തു രക്തം കൊണ്ടുവരുന്ന പാപയാഗത്തെ തിന്നരുതു; അതു തീയില്‍തീയിൽ ഇട്ടു ചുട്ടുകളയേണം.
{{Navi|
|