"സത്യവേദപുസ്തകം/ലേവ്യപുസ്തകം/അദ്ധ്യായം 7" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഫലകം നീക്കുന്നു, Replaced: {{SVPM Old Testament}} →
(ചെ.) പുതിയ ചിൽ ...
വരി 7:
{{verse|1}} അകൃത്യയാഗത്തിന്റെ പ്രമാണമാവിതു: അതു അതിവിശുദ്ധം
 
{{verse|2}} ഹോമയാഗമൃഗത്തെ അറുക്കുന്ന സ്ഥലത്തുവെച്ചു അകൃത്യയാഗമൃഗത്തെയും അറുക്കേണം; അതിന്റെ രക്തം യാഗപീഠത്തിന്മേല്‍യാഗപീഠത്തിന്മേൽ ചുറ്റും തളിക്കേണം.
 
{{verse|3}} അതിന്റെ സകലമേദസ്സും തടിച്ചവാലും കുടല്‍കുടൽ പൊതിഞ്ഞിരിക്കുന്ന മേദസ്സും മൂത്രപിണ്ഡം രണ്ടും
 
{{verse|4}} അവയുടെ മേല്‍മേൽ കടിപ്രദേശത്തുള്ള മേദസ്സും മൂത്രപിണ്ഡങ്ങളോടു കൂടെ കരളിന്മേലുള്ള വപയും എടുത്തു
 
{{verse|5}} പുരോഹിതന്‍പുരോഹിതൻ യാഗപീഠത്തിന്മേല്‍യാഗപീഠത്തിന്മേൽ യഹോവേക്കു ദഹനയാഗമായി ദഹിപ്പിക്കേണം; അതു അകൃത്യയാഗം.
 
{{verse|6}} പുരോഹിതകുലത്തിലെ ആണുങ്ങളൊക്കെയും അതു തിന്നേണം; ഒരു വിശുദ്ധസ്ഥലത്തുവെച്ചു അതു തിന്നേണം; അതു അതിവിശുദ്ധം.
വരി 19:
{{verse|7}} പാപയാഗം പോലെ തന്നേ അകൃത്യയാഗവും ആകുന്നു; അവേക്കു പ്രമാണവും ഒന്നു തന്നേ; പ്രായശ്ചിത്തം കഴിക്കുന്ന പുരോഹിതന്നു അതു ഇരിക്കേണം.
 
{{verse|8}} പുരോഹിതന്‍പുരോഹിതൻ ഒരുത്തന്റെ ഹോമയാഗം അര്‍പ്പിക്കുമ്പോള്‍അർപ്പിക്കുമ്പോൾ അര്‍പ്പിച്ചഅർപ്പിച്ച പുരോഹിതന്നു ഹോമയാഗമൃഗത്തിന്റെ തോല്‍തോൽ ഇരിക്കേണം.
 
{{verse|9}} അടുപ്പത്തുവെച്ചു ചുടുന്ന ഭോജനയാഗം ഒക്കെയും ഉരുളിയിലും ചട്ടിയിലും ഉണ്ടാക്കുന്നതു ഒക്കെയും അര്‍പ്പിക്കുന്നഅർപ്പിക്കുന്ന പുരോഹിതന്നു ഇരിക്കേണം.
 
{{verse|10}} എണ്ണ ചേര്‍ത്തതോചേർത്തതോ ചേര്‍ക്കാത്തതോചേർക്കാത്തതോ ആയ സകല ഭോജനയാഗവും അഹരോന്റെ സകലപുത്രന്മാര്‍ക്കുംസകലപുത്രന്മാർക്കും ഒരുപോലെ ഇരിക്കേണം.
 
{{verse|11}} യഹോവേക്കു അര്‍പ്പിക്കുന്നഅർപ്പിക്കുന്ന സമാധാനയാഗത്തിന്റെ പ്രമാണം ആവിതു:
 
{{verse|12}} അതിനെ സ്തോത്രമായി അര്‍പ്പിക്കുന്നുഅർപ്പിക്കുന്നു എങ്കില്‍എങ്കിൽ അവന്‍അവൻ സ്തോത്രയാഗത്തോടുകൂടെ എണ്ണ ചേര്‍ത്തചേർത്ത പുളിപ്പില്ലാത്ത ദോശകളും എണ്ണ പുരട്ടിയ പുളിപ്പില്ലാത്ത വടകളും എണ്ണ ചേര്‍ത്തുചേർത്തു കുതിര്‍ത്തകുതിർത്ത നേരിയ മാവുകൊണ്ടുണ്ടാക്കിയ ദോശകളും അര്‍പ്പിക്കേണംഅർപ്പിക്കേണം.
 
{{verse|13}} സ്തോത്രമായുള്ള സമാധാനയാഗത്തോടുകൂടെ പുളിച്ച മാവുകൊണ്ടുള്ള ദോശകളും ഭോജനയാഗമായി അര്‍പ്പിക്കേണംഅർപ്പിക്കേണം.
 
{{verse|14}} ആ എല്ലാവഴിപാടിലും അതതു വകയില്‍വകയിൽ നിന്നു ഒരോന്നു യഹോവേക്കു നീരാജനാര്‍പ്പണമായിട്ടുനീരാജനാർപ്പണമായിട്ടു അര്‍പ്പിക്കേണംഅർപ്പിക്കേണം; അതു സമാധാന യാഗത്തിന്റെ രക്തം തളിക്കുന്ന പുരോഹിതന്നു ഇരിക്കേണം.
 
{{verse|15}} എന്നാല്‍എന്നാൽ സ്തോത്രമായുള്ള സമാധാനയാഗത്തിന്റെ മാംസം, അര്‍പ്പിക്കുന്നഅർപ്പിക്കുന്ന ദിവസത്തില്‍ദിവസത്തിൽ തന്നേ തിന്നേണം; അതില്‍അതിൽ ഒട്ടും പ്രഭാതംവരെ ശേഷിപ്പിക്കരുതു.
 
{{verse|16}} അര്‍പ്പിക്കുന്നഅർപ്പിക്കുന്ന യാഗം ഒരു നേര്‍ച്ചയോനേർച്ചയോ സ്വമേധാദാനമോ ആകുന്നു എങ്കില്‍എങ്കിൽ യാഗം അര്‍പ്പിക്കുന്നഅർപ്പിക്കുന്ന ദിവസത്തില്‍ദിവസത്തിൽ തന്നേ അതു തിന്നേണം; അതില്‍അതിൽ ശേഷിപ്പുള്ളതു പിറ്റെന്നാളും തിന്നാം.
 
{{verse|17}} യാഗമാംസത്തില്‍യാഗമാംസത്തിൽ മൂന്നാം ദിവസംവരെ ശേഷിക്കുന്നതു തീയില്‍തീയിൽ ഇട്ടു ചുട്ടുകളയേണം.
 
{{verse|18}} സമാധാനയാഗത്തിന്റെ മാംസത്തില്‍മാംസത്തിൽ ഏതാനും മൂന്നാം ദിവസം തിന്നാല്‍തിന്നാൽ അതു പ്രസാദമായിരിക്കയില്ല; അര്‍പ്പിക്കുന്നവന്നുഅർപ്പിക്കുന്നവന്നു കണക്കിടുകയുമില്ല; അതു അറെപ്പായിരിക്കും; അതു തിന്നുന്നവന്‍തിന്നുന്നവൻ കുറ്റം വഹിക്കേണം.
 
{{verse|19}} ശുദ്ധിയില്ലാത്ത വല്ലതിനെയും തൊട്ടുപോയ മാംസം തിന്നരുതു; അതു തീയില്‍തീയിൽ ഇട്ടു ചുട്ടുകളയേണം; ശേഷം മാംസമോ ശുദ്ധിയുള്ളവന്നെല്ലാം തിന്നാം.
 
{{verse|20}} എന്നാല്‍എന്നാൽ അശുദ്ധി തന്റെ മേല്‍മേൽ ഇരിക്കുമ്പോള്‍ഇരിക്കുമ്പോൾ ആരെങ്കിലും യഹോവേക്കുള്ള സമാധാനയാഗങ്ങളുടെ മാംസം തിന്നാല്‍തിന്നാൽ അവനെ അവന്റെ ജനത്തില്‍നിന്നുജനത്തിൽനിന്നു ഛേദിച്ചുകളയേണം.
 
{{verse|21}} മനുഷ്യന്റെ അശുദ്ധിയെയോ അശുദ്ധമൃഗത്തെയോ ശുദ്ധിയില്ലാത്ത വല്ല അറെപ്പിനെയോ ഇങ്ങനെ ശുദ്ധിയില്ലാത്ത യാതൊന്നിനെയും ആരെങ്കിലും തൊട്ടിട്ടു യഹോവേക്കുള്ള സാമാധാനയാഗങ്ങളുടെ മാംസം തിന്നാല്‍തിന്നാൽ അവനെ അവന്റെ ജനത്തില്‍ജനത്തിൽ നിന്നു ഛേദിച്ചുകളയേണം.
 
{{verse|22}} യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു:
 
{{verse|23}} നീ യിസ്രായേല്‍മക്കളോടുയിസ്രായേൽമക്കളോടു പറയേണ്ടതു എന്തെന്നാല്‍എന്തെന്നാൽ: ചെമ്മരിയാട്ടിന്റെയോ കോലാട്ടിന്റെയോ കാളയുടെയോ മേദസ്സും നിങ്ങള്‍നിങ്ങൾ അശേഷം തിന്നരുതു.
 
{{verse|24}} താനേ ചത്തതിന്റെ മേദസ്സും പറിച്ചുകീറിപ്പോയതിന്റെ മേദസ്സും മറ്റു എന്തിന്നെങ്കിലും കൊള്ളിക്കാം; തിന്നുക മാത്രം അരുതു.
 
{{verse|25}} യഹോവേക്കു ദഹനയാഗമായി അര്‍പ്പിച്ചഅർപ്പിച്ച മൃഗത്തിന്റെ മേദസ്സു ആരെങ്കിലും തിന്നാല്‍തിന്നാൽ അവനെ അവന്റെ ജനത്തില്‍ജനത്തിൽ നിന്നു ഛേദിച്ചുകളയേണം.
 
{{verse|26}} നിങ്ങളുടെ വാസസ്ഥലങ്ങളില്‍വാസസ്ഥലങ്ങളിൽ എങ്ങും യാതൊരു പക്ഷിയുടെയും മൃഗത്തിന്റെയും രക്തം നിങ്ങള്‍നിങ്ങൾ ഭക്ഷിക്കരുതു.
 
{{verse|27}} വല്ല രക്തവും ഭക്ഷിക്കുന്നവനെ എല്ലാം അവന്റെ ജനത്തില്‍നിന്നുജനത്തിൽനിന്നു ഛേദിച്ചുകളയേണം.
 
{{verse|28}} യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു:
 
{{verse|29}} നീ യിസ്രായേല്‍മക്കളോടുയിസ്രായേൽമക്കളോടു പറയേണ്ടതു എന്തെന്നാല്‍എന്തെന്നാൽ: യഹോവേക്കു സമാധാനയാഗം അര്‍പ്പിക്കുന്നവന്‍അർപ്പിക്കുന്നവൻ തന്റെ സമാധാനയാഗത്തില്‍നിന്നുസമാധാനയാഗത്തിൽനിന്നു യഹോവേക്കു വഴിപാടു കൊണ്ടുവരേണം.
{{verse|30}} സ്വന്തകയ്യാല്‍സ്വന്തകയ്യാൽ അവന്‍അവൻ അതു യഹോവയുടെ ദഹനയാഗമായി കൊണ്ടുവരേണം; യഹോവയുടെ സന്നിധിയില്‍സന്നിധിയിൽ നീരാജനാര്‍പ്പണമായിനീരാജനാർപ്പണമായി നീരാജനം ചെയ്യേണ്ടതിന്നു നെഞ്ചോടുകൂടെ മേദസ്സും കൊണ്ടുവരേണം.
 
{{verse|31}} പുരോഹിതന്‍പുരോഹിതൻ മേദസ്സു യാഗപീഠത്തിന്മേല്‍യാഗപീഠത്തിന്മേൽ ദഹിപ്പിക്കേണം; എന്നാല്‍എന്നാൽ നെഞ്ചു അഹരോനും പുത്രന്മര്‍ക്കുംപുത്രന്മർക്കും ഇരിക്കേണം.
 
{{verse|32}} നിങ്ങളുടെ സമാധാനയാഗങ്ങളില്‍സമാധാനയാഗങ്ങളിൽ വലത്തെ കൈക്കുറകു ഉദര്‍ച്ചാര്‍പ്പണത്തിന്നായിഉദർച്ചാർപ്പണത്തിന്നായി നിങ്ങള്‍നിങ്ങൾ പുരോഹിതന്റെ പക്കല്‍പക്കൽ കൊടുക്കേണം.
 
{{verse|33}} അഹരോന്റെ പുത്രന്മാരില്‍പുത്രന്മാരിൽ സമാധാനയാഗങ്ങളുടെ രക്തവും മേദസ്സും അര്‍പ്പിക്കുന്നവന്നുഅർപ്പിക്കുന്നവന്നു തന്നേ വലത്തെ കൈക്കുറകു ഔഹരിയായിരിക്കേണം.
 
{{verse|34}} യിസ്രായേല്‍മക്കളുടെയിസ്രായേൽമക്കളുടെ സമാധാനയാഗങ്ങളില്‍നിന്നുസമാധാനയാഗങ്ങളിൽനിന്നു നീരാജനത്തിന്റെ നെഞ്ചും ഉദര്‍ച്ചയുടെഉദർച്ചയുടെ കൈക്കുറകും ഞാന്‍ഞാൻ എടുത്തു പുരോഹിതനായ അഹരോന്നും പുത്രന്മാര്‍ക്കുംപുത്രന്മാർക്കും യിസ്രായേല്‍മക്കളില്‍നിന്നുള്ളയിസ്രായേൽമക്കളിൽനിന്നുള്ള ശാശ്വതാവകാശമായി കൊടുത്തിരിക്കുന്നു.
 
{{verse|35}} ഇതു അഹരോനെയും പുത്രന്മാരെയും യഹോവേക്കു പുരോഹിതശുശ്രൂഷ ചെയ്‍വാന്‍ചെയ്‍വാൻ പ്രതിഷ്ഠിച്ച നാള്‍മുതല്‍നാൾമുതൽ യഹോവയുടെ ദഹനയാഗങ്ങളില്‍നിന്നുദഹനയാഗങ്ങളിൽനിന്നു അഹരോന്നുള്ള ഔഹരിയും അവന്റെ പുത്രന്മാര്‍ക്കുംള്ളപുത്രന്മാർക്കുംള്ള ഔഹരിയും ആകുന്നു.
 
{{verse|36}} യിസ്രായേല്‍മക്കള്‍യിസ്രായേൽമക്കൾ അതു അവര്‍ക്കുംഅവർക്കും കൊടുക്കേണമെന്നു താന്‍താൻ അവരെ അഭിഷേകം ചെയ്തനാളില്‍ചെയ്തനാളിൽ യഹോവ കല്പിച്ചു; അതു അവര്‍ക്കുംഅവർക്കും തലമുറതലമുറയായി ശാശ്വതാവകാശം ആകുന്നു.
 
{{verse|37}} ദഹനയാഗം, ഭോജനയാഗം, പാപയാഗം, അകൃത്യയാഗം, കരപൂരണയാഗം, സമാധാനയാഗം എന്നിവയെ സംബന്ധിച്ചുള്ള പ്രമാണം ഇതു തന്നേ.
 
{{verse|38}} യഹോവേക്കു തങ്ങളുടെ വഴിപാടുകള്‍വഴിപാടുകൾ കഴിപ്പാന്‍കഴിപ്പാൻ അവന്‍അവൻ യിസ്രായേല്‍മക്കളോടുയിസ്രായേൽമക്കളോടു സീനായിമരുഭൂമിയില്‍വെച്ചുസീനായിമരുഭൂമിയിൽവെച്ചു അരുളിച്ചെയ്ത നാളില്‍നാളിൽ യഹോവ മോശെയോടു സീനായിപര്‍വ്വതത്തില്‍സീനായിപർവ്വതത്തിൽ വെച്ചു ഇവ കല്പിച്ചു.
 
{{Navi|