}}
{{verse|1}} എട്ടാം ദിവസം മോശെ അഹരോനെയും പുത്രന്മാരെയും യിസ്രായേല്‍മൂപ്പന്മാരെയുംയിസ്രായേൽമൂപ്പന്മാരെയും വിളിച്ചു,
{{verse|2}} അഹരോനോടു പറഞ്ഞതു എന്തെന്നാല്‍എന്തെന്നാൽ: നീ പാപയാഗത്തിന്നായി ഊനമില്ലാത്ത ഒരു കാളകൂട്ടിയെയും ഹോമയാഗത്തിന്നായി ഊനമില്ലാത്ത ഒരു ആട്ടുകൊറ്റനെയും എടുത്തു യഹോവയുടെ സന്നിധിയില്‍സന്നിധിയിൽ അര്‍പ്പിക്കേണംഅർപ്പിക്കേണം.
{{verse|3}} എന്നാല്‍എന്നാൽ യിസ്രായേല്‍മക്കളോടുയിസ്രായേൽമക്കളോടു നീ പറയേണ്ടതു എന്തെന്നാല്‍എന്തെന്നാൽ: യഹോവയുടെ സന്നിധിയില്‍സന്നിധിയിൽ യാഗം കഴിക്കേണ്ടതിന്നു നിങ്ങള്‍നിങ്ങൾ പാപയാഗത്തിന്നായി ഊനമില്ലാത്ത ഒരു കോലാട്ടിനെയും ഹോമയാഗത്തിന്നായി ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത ഒരു കാളകൂട്ടിയെയും ഒരു വയസ്സുപ്രായമുള്ള ഊനമില്ലാത്ത ഒരു ചെമ്മരിയാട്ടിന്‍ചെമ്മരിയാട്ടിൻ കുട്ടിയെയും
{{verse|4}} സമാധാനയാഗത്തിന്നായി ഒരു കാളയെയും ഒരു ചെമ്മരിയാട്ടുകൊറ്റനെയും എണ്ണ ചേര്‍ത്തചേർത്ത ഭോജനയാഗത്തെയും എടുപ്പിന്‍എടുപ്പിൻ ; യഹോവ ഇന്നു നിങ്ങള്‍ക്കുനിങ്ങൾക്കു പ്രത്യക്ഷനാകും.
{{verse|5}} മോശെ കല്പിച്ചവയെ അവര്‍അവർ സമാഗമനക്കുടാരത്തിന്നു മുമ്പില്‍മുമ്പിൽ കൊണ്ടു വന്നു; സഭ മുഴുവനും അടുത്തുവന്നു യഹോവയുടെ സന്നിധിയില്‍സന്നിധിയിൽ നിന്നു.
{{verse|6}} അപ്പോള്‍അപ്പോൾ മോശെ: നിങ്ങള്‍നിങ്ങൾ ചെയ്യേണമെന്നു യഹോവ കല്പിച്ച കാര്യം ഇതു ആകുന്നു; യഹോവയുടെ തേജസ്സു നിങ്ങള്‍ക്കുനിങ്ങൾക്കു പ്രത്യക്ഷമാകും എന്നു പറഞ്ഞു.
{{verse|7}} അഹരോനോടു മോശെ: നീ യാഗപീഠത്തിന്റെ അടുക്കല്‍അടുക്കൽ ചെന്നു യഹോവ കല്പിച്ചതുപോലെ നിന്റെ പാപയാഗവും ഹോമയാഗവും അര്‍പ്പിച്ചുഅർപ്പിച്ചു നിനക്കും ജനത്തിന്നുംവേണ്ടി പ്രായശ്ചിത്തം കഴിച്ചു ജനത്തിന്റെ വഴിപാടു അര്‍പ്പിച്ചുഅർപ്പിച്ചു അവര്‍ക്കായിട്ടുംഅവർക്കായിട്ടും പ്രാശ്ചിത്തം കഴിക്ക എന്നു പറഞ്ഞു.
{{verse|8}} അങ്ങനെ അഹരോന്‍അഹരോൻ യാഗപീഠത്തിന്റെ അടുക്കല്‍അടുക്കൽ ചെന്നു തനിക്കുവേണ്ടി പാപയാഗത്തിന്നുള്ള കാളകൂട്ടിയെ അറുത്തു;
{{verse|9}} അഹരോന്റെ പുത്രന്മാര്‍പുത്രന്മാർ അതിന്റെ രക്തം അവന്റെ അടുക്കല്‍അടുക്കൽ കൊണ്ടുവന്നു; അവന്‍അവൻ രക്തത്തില്‍രക്തത്തിൽ വിരല്‍വിരൽ മുക്കി യാഗപീഠത്തിന്റെ കൊമ്പുകളില്‍കൊമ്പുകളിൽ പുരട്ടി ശേഷം രക്തം യാഗപീഠത്തിന്റെ ചുവട്ടില്‍ചുവട്ടിൽ ഒഴിച്ചു.
{{verse|10}} പാപയാഗത്തിന്റെ മേദസ്സും മൂത്രപിണ്ഡങ്ങളും കരളിന്മേലുള്ള വപയും അവന്‍അവൻ യാഗപീഠത്തിന്മേല്‍യാഗപീഠത്തിന്മേൽ ദഹിപ്പിച്ചു; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ.
{{verse|11}} അതിന്റെ മാംസവും തോലും അവന്‍അവൻ പാളയത്തിന്നു പുറത്തു തീയില്‍തീയിൽ ഇട്ടു ചുട്ടുകളഞ്ഞു.
{{verse|12}} അവന്‍അവൻ ഹോമയാഗത്തെയും അറുത്തു; അഹരോന്റെ പുത്രന്മാര്‍പുത്രന്മാർ അതിന്റെ രക്തം അവന്റെ അടുക്കല്‍അടുക്കൽ കൊണ്ടുവന്നു; അവന്‍അവൻ അതു യാഗപീഠത്തിന്മേല്‍യാഗപീഠത്തിന്മേൽ ചുറ്റും തളിച്ചു.
{{verse|13}} അവര്‍അവർ ഖണ്ഡംഖണ്ഡമായി ഹോമയാഗവും അതിന്റെ തലയും അവന്റെ അടുക്കല്‍അടുക്കൽ കൊണ്ടുവന്നു അവന്‍അവൻ അവയെ യാഗപീഠത്തിന്മേല്‍യാഗപീഠത്തിന്മേൽ ദഹിപ്പിച്ചു.
{{verse|14}} അവന്‍അവൻ അതിന്റെ കുടലും കാലും കഴുകി യാഗപീഠത്തിന്മേല്‍യാഗപീഠത്തിന്മേൽ ഹോമയാഗത്തിന്‍ഹോമയാഗത്തിൻ മീതെ ദഹിപ്പിച്ചു.
{{verse|15}} അവന്‍അവൻ ജനത്തിന്റെ വഴിപാടുകൊണ്ടുവന്നു: ജനത്തിന്നുവേണ്ടി പാപയാഗത്തിന്നുള്ള കോലാടിനെ പിടിച്ചു അറുത്തു മുമ്പിലത്തേതിനെപ്പോലെ പാപയാഗമായി അര്‍പ്പിച്ചുഅർപ്പിച്ചു.
{{verse|16}} അവന്‍അവൻ ഹോമയാഗംകൊണ്ടു വന്നു അതും നിയമപ്രകാരം അര്‍പ്പിച്ചുഅർപ്പിച്ചു.
{{verse|17}} അവന്‍അവൻ ഭോജനയാഗം കൊണ്ടുവന്നു അതില്‍അതിൽ നിന്നു കൈനിറെച്ചു എടുത്തു കാലത്തെ ഹോമയാഗത്തിന്നു പുറമെ യാഗപീഠത്തിന്മേല്‍യാഗപീഠത്തിന്മേൽ ദഹിപ്പിച്ചു.
{{verse|18}} പിന്നെ അവന്‍അവൻ ജനത്തിന്നുവേണ്ടി സമാധാനയാഗത്തിന്നുള്ള കാളയെയും ചെമ്മരിയാട്ടുകൊറ്റനെയും അറുത്തു; അഹരോന്റെ പുത്രന്മാര്‍പുത്രന്മാർ അതിന്റെ രക്തം അവന്റെ അടുക്കല്‍അടുക്കൽ കൊണ്ടുവന്നു; അവന്‍അവൻ അതു യാഗപീഠത്തിന്മേല്‍യാഗപീഠത്തിന്മേൽ ചുറ്റും തളിച്ചു.
{{verse|19}} കാളയുടെയും ആട്ടുകൊറ്റന്റെയും മേദസ്സും തടിച്ചവാലും കുടല്‍കുടൽ പൊതിഞ്ഞിരിക്കുന്ന മേദസ്സും മൂത്രപിണ്ഡങ്ങളും കരളിന്മേലുള്ള വപയും കൊണ്ടുവന്നു.
{{verse|20}} അവര്‍അവർ മേദസ്സു നെഞ്ചുകണ്ടങ്ങളുടെമേല്‍നെഞ്ചുകണ്ടങ്ങളുടെമേൽ വെച്ചു; അവന്‍അവൻ മേദസ്സു യാഗപീഠത്തിന്മേല്‍യാഗപീഠത്തിന്മേൽ ദഹിപ്പിച്ചു.
{{verse|21}} എന്നാല്‍എന്നാൽ നെഞ്ചുകണ്ടങ്ങളും വലത്തെ കൈക്കുറകും മോശെ കല്പിച്ചതുപോലെ അഹരോന്‍അഹരോൻ യഹോവയുടെ സന്നിധിയില്‍സന്നിധിയിൽ നീരാജാനാര്‍പ്പണമായിനീരാജാനാർപ്പണമായി നീരാജനം ചെയ്തു.
{{verse|22}} പിന്നെ അഹരോന്‍അഹരോൻ ജനത്തിന്നു നേരെ കൈ ഉയര്‍ത്തിഉയർത്തി അവരെ ആശീര്‍വ്വദിച്ചുആശീർവ്വദിച്ചു; പാപയാഗവും ഹോമയാഗവും സമാധാനയാഗവും അര്‍പ്പിച്ചിട്ടുഅർപ്പിച്ചിട്ടു അവന്‍അവൻ ഇറങ്ങിപ്പോന്നു.
{{verse|23}} മോശെയും അഹരോനും സമാഗമനക്കുടാരത്തില്‍സമാഗമനക്കുടാരത്തിൽ കടന്നിട്ടു പുറത്തുവന്നു ജനത്തെ ആശീര്‍വ്വദിച്ചുആശീർവ്വദിച്ചു; അപ്പോള്‍അപ്പോൾ യഹോവയുടെ തേജസ്സു സകല ജനത്തിന്നും പ്രത്യക്ഷമായി.
{{verse|24}} യഹോവയുടെ സന്നിധിയില്‍നിന്നുസന്നിധിയിൽനിന്നു തീ പുറപ്പെട്ടു യാഗപീഠത്തിന്മേല്‍യാഗപീഠത്തിന്മേൽ ഉള്ള ഹോമയാഗവും മേദസ്സും ദഹിപ്പിച്ചു; ജനമെല്ലാം അതു കണ്ടപ്പോള്‍കണ്ടപ്പോൾ ആര്‍ത്തുആർത്തു സാഷ്ടാംഗം വീണു.
{{Navi|
|