"സത്യവേദപുസ്തകം/വിലാപങ്ങൾ/അദ്ധ്യായം 3" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സത്യവേദപുസ്തകം/വിലാപങ്ങള്‍/അദ്ധ്യായം 3
 
(ചെ.) പുതിയ ചിൽ ...
 
വരി 1:
{{SVPM Lamentations}}
{{Navi|
Prev=സത്യവേദപുസ്തകം/വിലാപങ്ങള്‍വിലാപങ്ങൾ/അദ്ധ്യായം 2|
Next=സത്യവേദപുസ്തകം/വിലാപങ്ങള്‍വിലാപങ്ങൾ/അദ്ധ്യായം 4|
}}
{{SVPM Old Testament}}
{{verse|1}} ഞാന്‍ഞാൻ അവന്റെ കോപത്തിന്റെ വടികൊണ്ടു കഷ്ടം കണ്ട പുരുഷനാകുന്നു.
 
{{verse|2}} അവന്‍അവൻ എന്നെ വെളിച്ചത്തിലല്ല, ഇരുട്ടിലത്രേ നടത്തിക്കൊണ്ടു പോന്നിരിക്കുന്നതു.
 
{{verse|3}} അതേ, അവന്‍അവൻ ഇടവിടാതെ പിന്നെയും പിന്നെയും തന്റെ കൈ എന്റെ നേരെ തിരിക്കുന്നു.
 
{{verse|4}} എന്റെ മാംസത്തെയും ത്വക്കിനെയും അവന്‍അവൻ ജീര്‍ണ്ണമാക്കിജീർണ്ണമാക്കി, എന്റെ അസ്ഥികളെ തകര്‍ത്തിരിക്കുന്നുതകർത്തിരിക്കുന്നു.
 
{{verse|5}} അവന്‍അവൻ എന്റെ നേരെ പിണിതു, നഞ്ചും പ്രയാസവും എന്നെ ചുറ്റുമാറാക്കിയിരിക്കുന്നു.
 
{{verse|6}} ശാശ്വതമൃതന്മാരെപ്പോലെ അവന്‍അവൻ എന്നെ ഇരുട്ടില്‍ഇരുട്ടിൽ പാര്‍പ്പിച്ചിരിക്കുന്നുപാർപ്പിച്ചിരിക്കുന്നു.
 
{{verse|7}} പുറത്തു പോകുവാന്‍പോകുവാൻ കഴിയാതവണ്ണം അവന്‍അവൻ എന്നെ വേലികെട്ടിയടച്ചു എന്റെ ചങ്ങലയെ ഭാരമാക്കിയിരിക്കുന്നു.
 
{{verse|8}} ഞാന്‍ഞാൻ ക്കുകി നിലവിളിച്ചാലും അവന്‍അവൻ എന്റെ പ്രാര്‍ത്ഥനപ്രാർത്ഥന തടുത്തുകളയുന്നു.
 
{{verse|9}} വെട്ടുകല്ലുകൊണ്ടു അവന്‍അവൻ എന്റെ വഴി അടെച്ചു, എന്റെ പാതകളെ വികടമാക്കിയിരിക്കുന്നു.
 
{{verse|10}} അവന്‍അവൻ എനിക്കു പതിയിരിക്കുന്ന കരടിയെപ്പോലെയും മറഞ്ഞുനിലക്കുന്ന സിംഹത്തെപ്പോലെയും ആകുന്നു.
 
{{verse|11}} അവന്‍അവൻ എന്റെ വഴികളെ തെറ്റിച്ചു എന്നെ കടിച്ചുകീറി ശൂന്യമാക്കിയിരിക്കുന്നു.
 
{{verse|12}} അവന്‍അവൻ വില്ലു കുലെച്ചു എന്നെ അമ്പിന്നു ലാക്കാക്കിയിരിക്കുന്നു.
 
{{verse|13}} അവന്‍അവൻ തന്റെ പൂണിയിലെ അമ്പുകളെ എന്റെ അന്തരംഗങ്ങളില്‍അന്തരംഗങ്ങളിൽ തറെപ്പിച്ചിരിക്കുന്നു.
 
{{verse|14}} ഞാന്‍ഞാൻ എന്റെ സര്‍വ്വജനത്തിന്നുംസർവ്വജനത്തിന്നും പരിഹാസവും ഇടവിടാതെ അവരുടെ പാട്ടും ആയിത്തീര്‍ന്നിരിക്കുന്നുആയിത്തീർന്നിരിക്കുന്നു.
 
{{verse|15}} അവന്‍അവൻ എന്നെ കൈപ്പുകൊണ്ടു നിറെച്ചു, കാഞ്ഞിരംകൊണ്ടു മത്തുപിടിപ്പിച്ചിരിക്കുന്നു;
 
{{verse|16}} അവന്‍അവൻ കല്ലുകൊണ്ടു എന്റെ പല്ലു തകര്‍ത്തുതകർത്തു, എന്നെ വെണ്ണീരില്‍വെണ്ണീരിൽ ഇട്ടുരുട്ടിയിരിക്കുന്നു.
 
{{verse|17}} നീ എന്റെ പ്രാണനെ സമാധാനത്തില്‍നിന്നുസമാധാനത്തിൽനിന്നു നീക്കി; ഞാന്‍ഞാൻ സുഖം മറന്നിരിക്കുന്നു.
 
{{verse|18}} എന്റെ മഹത്വവും യഹോവയിങ്കലുള്ള എന്റെ പ്രത്യാശയും പൊയ്പോയല്ലോ എന്നു ഞാന്‍ഞാൻ പറഞ്ഞു.
 
{{verse|19}} നീ എന്റെ കഷ്ടതയും അരിഷ്ടതയും കാഞ്ഞിരവും കൈപ്പും ഔര്‍ക്കേണമേഔർക്കേണമേ.
 
{{verse|20}} എന്റെ പ്രാണന്‍പ്രാണൻ എന്റെ ഉള്ളില്‍ഉള്ളിൽ എപ്പോഴും അവയെ ഔര്‍ത്തുഔർത്തു ഉരുകിയിരിക്കുന്നു.
 
{{verse|21}} ഇതു ഞാന്‍ഞാൻ ഔര്‍ക്കുംഔർക്കും; അതുകൊണ്ടു ഞാന്‍ഞാൻ പ്രത്യാശിക്കും.
 
{{verse|22}} നാം മുടിഞ്ഞുപോകാതിരിക്കുന്നതു യഹോവയുടെ ദയ ആകുന്നു; അവന്റെ കരുണ തീര്‍ന്നുതീർന്നു പോയിട്ടില്ലല്ലോ;
 
{{verse|23}} അതു രാവിലെതോറും പുതിയതും നിന്റെ വിശ്വസ്ഥത വലിയതും ആകുന്നു.
 
{{verse|24}} യഹോവ എന്റെ ഔഹരി എന്നു എന്റെ ഉള്ളം പറയുന്നു; അതുകൊണ്ടു ഞാന്‍ഞാൻ അവനില്‍അവനിൽ പ്രത്യാശവെക്കുന്നു.
 
{{verse|25}} തന്നെ കാത്തിരിക്കുന്നവര്‍ക്കുംകാത്തിരിക്കുന്നവർക്കും തന്നെ അന്വേഷിക്കുന്നവന്നും യഹോവ നല്ലവന്‍നല്ലവൻ .
 
{{verse|26}} യഹോവയുടെ രക്ഷെക്കായി മിണ്ടാതെ കാത്തിരിക്കുന്നതു നല്ലതു.
 
{{verse|27}} ബാല്യത്തില്‍ബാല്യത്തിൽ നുകം ചുമക്കുന്നതു ഒരു പുരുഷന്നു നല്ലതു.
 
{{verse|28}} അവന്‍അവൻ അതു അവന്റെ മേല്‍മേൽ വെച്ചിരിക്ക കൊണ്ടു അവന്‍അവൻ തനിച്ചു മൌനം ആയിരിക്കട്ടെ.
 
{{verse|29}} അവന്‍അവൻ തന്റെ മുഖത്തെ പൊടിയോളം താഴ്ത്തട്ടെ; പക്ഷെ പ്രത്യാശ ശേഷിക്കും.
 
{{verse|30}} തന്നെ അടിക്കുന്നവന്നു അവന്‍അവൻ കവിള്‍കവിൾ കാണിക്കട്ടെ; അവന്‍അവൻ വേണ്ടുവോളം നിന്ദ അനുഭവിക്കട്ടെ.
 
{{verse|31}} കര്‍ത്താവുകർത്താവു എന്നേക്കും തള്ളിക്കളകയില്ലല്ലോ.
 
{{verse|32}} അവന്‍അവൻ ദുഃഖിപ്പിച്ചാലും തന്റെ മഹാദയെക്കു ഒത്തവണ്ണം അവന്നു കരുണതോന്നും.
 
{{verse|33}} മനസ്സോടെയല്ലല്ലോ അവന്‍അവൻ മനുഷ്യപുത്രന്മാരെ ദുഃഖിപ്പിച്ചു വ്യസനിപ്പിക്കുന്നതു.
 
{{verse|34}} ഭൂമിയിലെ സകലബദ്ധന്മാരെയും കാല്കീഴിട്ടു മെതിക്കുന്നതും.
 
{{verse|35}} അത്യുന്നതന്റെ സന്നിധിയില്‍സന്നിധിയിൽ മനുഷ്യന്റെ ന്യായം മറിച്ചുകളയുന്നതും.
 
{{verse|36}} മനുഷ്യനെ വ്യവഹാരത്തില്‍വ്യവഹാരത്തിൽ തെറ്റിച്ചുകളയുന്നതും കര്‍ത്താവുകർത്താവു കാണുകയില്ലയോ?
 
{{verse|37}} കര്‍ത്താവുകർത്താവു കല്പിക്കാതെ ആര്‍ആർ പറഞ്ഞിട്ടാകുന്നു വല്ലതും സംഭവിക്കുന്നതു?
 
{{verse|38}} അത്യുന്നതന്റെ വായില്‍നിന്നുവായിൽനിന്നു നന്മയും തിന്മയും പുറപ്പെടുന്നില്ലയോ?
 
{{verse|39}} മനുഷ്യന്‍മനുഷ്യൻ ജീവനുള്ളന്നു നെടുവീര്‍പ്പിടുന്നതെന്തുനെടുവീർപ്പിടുന്നതെന്തു? ഔരോരുത്തന്‍ഔരോരുത്തൻ താന്താന്റെ പാപങ്ങളെക്കുറിച്ചു നെടുവീര്‍പ്പിടട്ടെനെടുവീർപ്പിടട്ടെ.
 
{{verse|40}} നാം നമ്മുടെ നടുപ്പു ആരാഞ്ഞു ശോധനചെയ്തു യഹോവയുടെ അടുക്കലേക്കു തിരിയുക.
 
{{verse|41}} നാം കൈകളെയും ഹൃദയത്തെയും സ്വര്‍ഗ്ഗസ്ഥനായസ്വർഗ്ഗസ്ഥനായ ദൈവത്തിങ്കലേക്കു ഉയര്‍ത്തുകഉയർത്തുക.
 
{{verse|42}} ഞങ്ങള്‍ഞങ്ങൾ അതിക്രമം ചെയ്തു മത്സരിച്ചു; നീ ക്ഷമിച്ചതുമില്ല.
 
{{verse|43}} നീ കോപം പുതെച്ചു ഞങ്ങളെ പിന്തുടര്‍ന്നുപിന്തുടർന്നു, കരുണകൂടാതെ കൊന്നുകളഞ്ഞു.
 
{{verse|44}} ഞങ്ങളുടെ പ്രാര്‍ത്ഥനപ്രാർത്ഥന കടക്കാതവണ്ണം നീ മേഘംകൊണ്ടു നിന്നെത്തന്നേ മറെച്ചു.
 
{{verse|45}} നീ ഞങ്ങളെ ജാതികളുടെ ഇടയില്‍ഇടയിൽ ചവറും എച്ചിലും ആക്കിയിരിക്കുന്നു.
 
{{verse|46}} ഞങ്ങളുടെ ശത്രുക്കളൊക്കെയും ഞങ്ങളുടെ നേരെ വായ്പിളര്‍ന്നിരിക്കുന്നുവായ്പിളർന്നിരിക്കുന്നു.
 
{{verse|47}} പേടിയും കണിയും ശൂന്യവും നാശവും ഞങ്ങള്‍ക്കുഞങ്ങൾക്കു ഭവിച്ചിരിക്കുന്നു.
 
{{verse|48}} എന്റെ ജനത്തിന്‍ജനത്തിൻ പുത്രിയുടെ നാശംനിമിത്തം നീര്‍ത്തോടുകള്‍നീർത്തോടുകൾ എന്റെ കണ്ണില്‍നിന്നൊഴുകുന്നുകണ്ണിൽനിന്നൊഴുകുന്നു.
 
{{verse|49}} യഹോവ സ്വര്‍ഗ്ഗത്തില്‍നിന്നുസ്വർഗ്ഗത്തിൽനിന്നു നോക്കി കടാക്ഷിക്കുവോളം
 
{{verse|50}} എന്റെ കണ്ണു ഇടവിടാതെ പൊഴിക്കുന്നു; ഇളെക്കുന്നതുമില്ല.
വരി 107:
{{verse|51}} എന്റെ നഗരത്തിലെ സകലസ്ത്രീജനത്തെയും കുറിച്ചു എന്റെ കണ്ണു എന്റെ പ്രാണനെ വ്യസനിപ്പിക്കുന്നു.
 
{{verse|52}} കാരണംകൂടാതെ എന്റെ ശത്രുക്കളായവര്‍ശത്രുക്കളായവർ എന്നെ ഒരു പക്ഷിയെപ്പോലെ വേട്ടയാടിയിരിക്കുന്നു;
 
{{verse|53}} അവര്‍അവർ എന്റെ ജീവനെ കുണ്ടറയില്‍കുണ്ടറയിൽ ഇട്ടു നശിപ്പിച്ചു, എന്റെ മേല്‍മേൽ കല്ലു എറിഞ്ഞിരിക്കുന്നു.
 
{{verse|54}} വെള്ളം എന്റെ തലെക്കുമീതെ കവിഞ്ഞൊഴുകി; ഞാന്‍ഞാൻ നശിച്ചുപോയി എന്നു ഞാന്‍ഞാൻ പറഞ്ഞു.
 
{{verse|55}} യഹോവേ, ഞാന്‍ഞാൻ ആഴമുള്ള കുണ്ടറയില്‍നിന്നുകുണ്ടറയിൽനിന്നു നിന്റെ നാമത്തെ വിളിച്ചപേക്ഷിച്ചിരിക്കുന്നു.
 
{{verse|56}} എന്റെ നെടുവീര്‍പ്പിന്നുംനെടുവീർപ്പിന്നും എന്റെ നിലവിളിക്കും ചെവി പൊത്തിക്കളയരുതേ എന്നുള്ള എന്റെ പ്രാര്‍ത്ഥനപ്രാർത്ഥന നീ കേട്ടിരിക്കുന്നു.
 
{{verse|57}} ഞാന്‍ഞാൻ നിന്നെ വിളിച്ചപേക്ഷിച്ച നാളില്‍നാളിൽ നീ അടുത്തുവന്നു: ഭയപ്പെടേണ്ടാ എന്നു പറഞ്ഞു.
 
{{verse|58}} കര്‍ത്താവേകർത്താവേ, നീ എന്റെ വ്യവഹാരം നടത്തി, എന്റെ ജീവനെ വീണ്ടെടുത്തിരിക്കുന്നു.
 
{{verse|59}} യഹോവേ, ഞാന്‍ഞാൻ അനുഭവിച്ച അന്യായം നീ കണ്ടിരിക്കുന്നു; എന്റെ വ്യവഹാരം തീര്‍ത്തുതരേണമേതീർത്തുതരേണമേ.
 
{{verse|60}} അവര്‍അവർ ചെയ്ത സകലപ്രതികാരവും എനിക്കു വിരോധമായുള്ള അവരുടെ സകലനിരൂപണങ്ങളും നീ കണ്ടിരിക്കുന്നു.
 
{{verse|61}} യഹോവേ, അവരുടെ നിന്ദയും എനിക്കു വിരോധമായുള്ള അവരുടെ സകലനിരൂപണങ്ങളും
വരി 129:
{{verse|62}} എന്റെ എതിരികളുടെ വാക്കുകളും ഇടവിടാതെ എനിക്കു വിരോധമായുള്ള നിനവും നീ കേട്ടിരിക്കുന്നു.
 
{{verse|63}} അവരുടെ ഇരിപ്പും എഴുന്നേല്പും നോക്കേണമേ; ഞാന്‍ഞാൻ അവരുടെ പാട്ടായിരിക്കുന്നു.
 
{{verse|64}} യഹോവേ, അവരുടെ പ്രവൃത്തിക്കു തക്കവണ്ണം അവര്‍ക്കുംഅവർക്കും പകരം ചെയ്യേണമേ;
 
{{verse|65}} നീ അവര്‍ക്കുംഅവർക്കും ഹൃദയകാഠിന്യം വരുത്തും; നിന്റെ ശാപം അവര്‍ക്കുംഅവർക്കും വരട്ടെ.
 
{{verse|66}} നീ അവരെ കോപത്തോടെ പിന്തുടര്‍ന്നുപിന്തുടർന്നു, യഹോവയുടെ ആകാശത്തിന്‍ആകാശത്തിൻ കീഴില്‍നിന്നുകീഴിൽനിന്നു നശിപ്പിച്ചുകളയും.
{{Navi|
Prev=സത്യവേദപുസ്തകം/വിലാപങ്ങള്‍വിലാപങ്ങൾ/അദ്ധ്യായം 2|
Next=സത്യവേദപുസ്തകം/വിലാപങ്ങള്‍വിലാപങ്ങൾ/അദ്ധ്യായം 4|
}}