"സത്യവേദപുസ്തകം/സംഖ്യാപുസ്തകം/അദ്ധ്യായം 14" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഫലകം നീക്കുന്നു, Replaced: {{SVPM Old Testament}} →
(ചെ.) പുതിയ ചിൽ ...
വരി 5:
}}
 
{{verse|1}} അപ്പോള്‍അപ്പോൾ സഭയൊക്കെയും ഉറക്കെ നിലവിളിച്ചു, ജനം ആ രാത്രി മുഴുവനും കരഞ്ഞു.
 
{{verse|2}} യിസ്രായേല്‍മക്കള്‍യിസ്രായേൽമക്കൾ എല്ലാവരും മോശെക്കും അഹരോന്നും വിരോധമായി പിറുപിറുത്തു; സഭ ഒക്കെയും അവരോടു: മിസ്രയീംദേശത്തുവെച്ചു ഞങ്ങള്‍ഞങ്ങൾ മരിച്ചുപോയിരുന്നു എങ്കില്‍എങ്കിൽ കൊള്ളായിരുന്നു. അല്ലെങ്കില്‍അല്ലെങ്കിൽമരുഭൂമിയില്‍വെച്ചുമരുഭൂമിയിൽവെച്ചു ഞങ്ങള്‍ഞങ്ങൾ മരിച്ചുപോയിരുന്നു എങ്കില്‍എങ്കിൽ കൊള്ളായിരുന്നു.
 
{{verse|3}} വാളാല്‍വാളാൽ വീഴേണ്ടതിന്നു യഹോവ ഞങ്ങളെ ആ ദേശത്തിലേക്കു കൊണ്ടുപോകുന്നതു എന്തിന്നു? ഞങ്ങളുടെ ഭാര്യമാരും മക്കളും കൊള്ളയായ്പോകുമല്ലോ; മിസ്രയീമിലേക്കു മടങ്ങിപ്പോകയല്ലയോ ഞങ്ങള്‍ക്കുഞങ്ങൾക്കു നല്ലതു? എന്നു പറഞ്ഞു.
 
{{verse|4}} നാം ഒരു തലവനെ നിശ്ചയിച്ചു മിസ്രയീമിലേക്കു മടങ്ങിപ്പോക എന്നും അവര്‍അവർ തമ്മില്‍തമ്മിൽ തമ്മില്‍തമ്മിൽ പറഞ്ഞു.
 
{{verse|5}} അപ്പോള്‍അപ്പോൾ മോശെയും അഹരോനും യിസ്രായേല്‍സഭയുടെയിസ്രായേൽസഭയുടെ സര്‍വ്വസംഘത്തിന്റെയുംസർവ്വസംഘത്തിന്റെയും മുമ്പാകെ കവിണ്ണുവീണു.
 
{{verse|6}} ദേശത്തെ ഒറ്റുനോക്കിയവരില്‍ഒറ്റുനോക്കിയവരിൽ നൂന്റെ മകന്‍മകൻ യോശുവയും യെഫുന്നയുടെ മകന്‍മകൻ കാലേബും വസ്ത്രം കീറി,
 
{{verse|7}} യിസ്രായേല്‍മക്കളുടെയിസ്രായേൽമക്കളുടെ സര്‍വ്വസഭയോടുംസർവ്വസഭയോടും പറഞ്ഞതു എന്തെന്നാല്‍എന്തെന്നാൽ: ഞങ്ങള്‍ഞങ്ങൾ സഞ്ചരിച്ചു ഒറ്റുനോക്കിയ ദേശം എത്രയും നല്ല ദേശം ആകുന്നു.
 
{{verse|8}} യഹോവ നമ്മില്‍നമ്മിൽ പ്രസാദിക്കുന്നു എങ്കില്‍എങ്കിൽ അവന്‍അവൻ നമ്മെ പാലും തേനും ഒഴുകുന്ന ആ ദേശത്തേക്കു കൊണ്ടുചെന്നു നമുക്കു അതു തരും.
 
{{verse|9}} യഹോവയോടു നിങ്ങള്‍നിങ്ങൾ മത്സരിക്കമാത്രം അരുതു; ആ ദേശത്തിലെ ജനത്തെ ഭയപ്പെടരുതു; അവര്‍അവർ നമുക്കു ഇരയാകുന്നു; അവരുടെ ശരണം പോയ്പോയിരിക്കുന്നു; നമ്മോടുകൂടെ യഹോവ ഉള്ളതുകൊണ്ടു അവരെ ഭയപ്പെടരുതു.
 
{{verse|10}} എന്നാറെ അവരെ കല്ലെറിയേണം എന്നു സഭയെല്ലാം പറഞ്ഞു. അപ്പോള്‍അപ്പോൾ യഹോവയുടെ തേജസ്സു സമാഗമനക്കുടാരത്തില്‍സമാഗമനക്കുടാരത്തിൽ എല്ലായിസ്രായേല്‍മക്കളുംഎല്ലായിസ്രായേൽമക്കളും കാണ്‍കെകാൺകെ പ്രത്യക്ഷമായി.
 
{{verse|11}} യഹോവ മോശെയോടു: ഈ ജനം എത്രത്തോളം എന്നെ നിരസിക്കും? ഞാന്‍ഞാൻ അവരുടെ മദ്ധ്യേ ചെയ്തിട്ടുള്ള അടയാളങ്ങളൊക്കെയും കണ്ടിട്ടും അവര്‍അവർ എത്രത്തോളം എന്നെ വിശ്വസിക്കാതിരിക്കും?
 
{{verse|12}} ഞാന്‍ഞാൻ അവരെ മഹാമാരിയാല്‍മഹാമാരിയാൽ ദണ്ഡിപ്പിച്ചു സംഹരിച്ചുകളകയും നിന്നെ അവരെക്കാള്‍അവരെക്കാൾ വലിപ്പവും ബലവുമുള്ള ജാതിയാക്കുകയും ചെയ്യും എന്നു അരുളിച്ചെയ്തു.
 
{{verse|13}} മോശെ യഹോവയോടു പറഞ്ഞതു: എന്നാല്‍എന്നാൽ മിസ്രയീമ്യര്‍മിസ്രയീമ്യർ അതു കേള്‍ക്കുംകേൾക്കും; നീ ഈ ജനത്തെ അവരുടെ ഇടയില്‍നിന്നുഇടയിൽനിന്നു നിന്റെ ശക്തിയാല്‍ശക്തിയാൽ കൊണ്ടുപോന്നുവല്ലോ.
 
{{verse|14}} അവര്‍അവർ അതു ഈ ദേശനിവാസികളോടും പറയും; യഹോവയായ നീ ഈ ജനത്തിന്റെ മദ്ധ്യേ ഉണ്ടെന്നു അവര്‍അവർ കേട്ടിരിക്കുന്നു; യഹോവയായ നിന്നെ ഇവര്‍ഇവർ കണ്ണാലേ കാണുകയും നിന്റെ മേഘം ഇവര്‍ക്കുംഇവർക്കും മീതെ നിലക്കുകയും പകല്‍പകൽ മേഘസ്തംഭത്തിലും രാത്രി അഗ്നിസ്തംഭത്തിലും നീ ഇവര്‍ക്കുംഇവർക്കും മുമ്പായി നടക്കുകയും ചെയ്യുന്നുവല്ലോ.
 
{{verse|15}} നീ ഇപ്പോള്‍ഇപ്പോൾ ഈ ജനത്തെ ഒക്കെയും ഒരു ഒറ്റമനുഷ്യനെപ്പോലെ കൊന്നുകളഞ്ഞാല്‍കൊന്നുകളഞ്ഞാൽ നിന്റെ കീര്‍ത്തികീർത്തി കേട്ടിരിക്കുന്ന ജാതികള്‍ജാതികൾ:
 
{{verse|16}} ഈ ജനത്തോടു സത്യം ചെയ്ത ദേശത്തേക്കു അവരെ കൊണ്ടു പോകുവാന്‍പോകുവാൻ യഹോവേക്കു കഴിയായ്കകൊണ്ടു അവന്‍അവൻ അവരെ മരുഭൂമിയില്‍വെച്ചുമരുഭൂമിയിൽവെച്ചു കൊന്നു കളഞ്ഞു എന്നു പറയും.
 
{{verse|17}} യഹോവ ദീര്‍ഘക്ഷമയുംദീർഘക്ഷമയും മഹാദയയും ഉള്ളവന്‍ഉള്ളവൻ ; അകൃത്യവും ലംഘനവും ക്ഷമിക്കുന്നവന്‍ക്ഷമിക്കുന്നവൻ ; കുറ്റക്കാരനെ വെറുതെ വിടാതെ പിതാക്കന്മാരുടെ അകൃത്യം മൂന്നാമത്തെയും നാലാമത്തെയും തലമുറയോളം മക്കളുടെ മേല്‍മേൽ സന്ദര്‍ശിക്കുന്നവന്‍സന്ദർശിക്കുന്നവൻ
 
{{verse|18}} എന്നിങ്ങനെ നീ അരുളിച്ചെയ്തതുപോലെ കര്‍ത്താവേകർത്താവേ, ഇപ്പോള്‍ഇപ്പോൾ നിന്റെ ശക്തി വലുതായിരിക്കേണമേ.
 
{{verse|19}} നിന്റെ മഹാദയെക്കു തക്കവണ്ണം മിസ്രയീംമുതല്‍മിസ്രയീംമുതൽ ഇവിടംവരെ ഈ ജനത്തോടു നീ ക്ഷമിച്ചുവന്നതുപോലെ ഈ ജനത്തിന്റെ അകൃത്യം ക്ഷമിക്കേണമേ.
 
{{verse|20}} അതിന്നു യഹോവ അരുളിച്ചെയ്തതു: നിന്റെ അപേക്ഷപ്രകാരം ഞാന്‍ഞാൻ ക്ഷമിച്ചിരിക്കുന്നു.
 
{{verse|21}} എങ്കിലും എന്നാണ, ഭൂമിയെല്ലാം യഹോവയുടെ തേജസ്സുകൊണ്ടു നിറഞ്ഞിരിക്കും.
 
{{verse|22}} എന്റെ തേജസ്സും മിസ്രയീമിലും മരുഭൂമിയിലുംവെച്ചു ഞാന്‍ഞാൻ ചെയ്ത അടയാളങ്ങളും കണ്ടിട്ടുള്ള പുരുഷന്മാര്‍പുരുഷന്മാർ എല്ലാവരും ഇപ്പോള്‍ഇപ്പോൾ പത്തു പ്രാവശ്യം എന്നെ പരീക്ഷിക്കയും എന്റെ വാക്കു കൂട്ടാക്കാതിരിക്കയും ചെയ്തതുകൊണ്ടു
 
{{verse|23}} അവരുടെ പിതാക്കന്മാരോടു ഞാന്‍ഞാൻ സത്യം ചെയ്തിട്ടുള്ള ദേശം അവര്‍അവർ കാണ്‍കയില്ലകാൺകയില്ല; എന്നെ നിരസിച്ചവര്‍നിരസിച്ചവർ ആരും അതു കാണ്‍കയില്ലകാൺകയില്ല.
 
{{verse|24}} എന്റെ ദാസനായ കാലേബോ, അവന്നു വേറൊരു സ്വഭാവമുള്ളതുകൊണ്ടും എന്നെ പൂര്‍ണ്ണമായിപൂർണ്ണമായി അനുസരിച്ചതുകൊണ്ടും അവന്‍അവൻ പോയിരുന്ന ദേശത്തേക്കു ഞാന്‍ഞാൻ അവനെ എത്തിക്കും; അവന്റെ സന്തതി അതു കൈവശമാക്കും.
 
{{verse|25}} എന്നാല്‍എന്നാൽ അമാലേക്യരും കനാന്യരും താഴ്വരയില്‍താഴ്വരയിൽ പാര്‍ക്കുംന്നതുകൊണ്ടുപാർക്കുംന്നതുകൊണ്ടു നിങ്ങള്‍നിങ്ങൾ നാളെ ചെങ്കടലിങ്കലേക്കുള്ള വഴിയായി മരുഭൂമിയിലേക്കു മടങ്ങിപ്പോകുവിന്‍മടങ്ങിപ്പോകുവിൻ .
 
{{verse|26}} യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തതു:
 
{{verse|27}} ഈ ദുഷ്ടസഭ എത്രത്തോളം എനിക്കു വിരോധമായി പിറുപിറുക്കും? യിസ്രായേല്‍മക്കള്‍യിസ്രായേൽമക്കൾ എനിക്കു വിരോധമായി പിറുപിറുക്കുന്നതു ഞാന്‍ഞാൻ കേട്ടിരിക്കുന്നു.
 
{{verse|28}} അവരോടു പറവിന്‍പറവിൻ : ഞാന്‍ഞാൻ കേള്‍ക്കെകേൾക്കെ നിങ്ങള്‍നിങ്ങൾ പറഞ്ഞതുപോലെ തന്നേ, എന്നാണ, ഞാന്‍ഞാൻ നിങ്ങളോടു ചെയ്യുമെന്നു യഹോവ അരുളിച്ചെയ്യുന്നു.
 
{{verse|29}} ഈ മരുഭൂമിയില്‍മരുഭൂമിയിൽ നിങ്ങളുടെ ശവം വീഴും; യെഫുന്നയുടെ മകന്‍മകൻ കാലേബും നൂന്റെ മകന്‍മകൻ യോശുവയും ഒഴികെ ഇരുപതു വയസ്സുമുതല്‍വയസ്സുമുതൽ മേലോട്ടു എണ്ണപ്പെട്ടവരായി
 
{{verse|30}} എന്റെ നേരെ പിറുപിറുത്തവരായ നിങ്ങളുടെ എണ്ണത്തില്‍എണ്ണത്തിൽ ആരും ഞാന്‍ഞാൻ നിങ്ങളെ പാര്‍പ്പിക്കുമെന്നുപാർപ്പിക്കുമെന്നു സത്യം ചെയ്തിട്ടുള്ള ദേശത്തു കടക്കയില്ല.
 
{{verse|31}} എന്നാല്‍എന്നാൽ കൊള്ളയായ്പോകുമെന്നു നിങ്ങള്‍നിങ്ങൾ പറഞ്ഞിട്ടുള്ള നിങ്ങളുടെ കുഞ്ഞുകുട്ടികളെ ഞാന്‍ഞാൻ അതില്‍അതിൽ കടക്കുമാറാക്കും; നിങ്ങള്‍നിങ്ങൾ നിരസിച്ചിരിക്കുന്ന ദേശം അവര്‍അവർ അറിയും.
 
{{verse|32}} നിങ്ങളോ, നിങ്ങളുടെ ശവം ഈ മരുഭൂമിയില്‍മരുഭൂമിയിൽ വീഴും.
 
{{verse|33}} നിങ്ങളുടെ ശവം മരുഭൂമിയില്‍മരുഭൂമിയിൽ ഒടുങ്ങുംവരെ നിങ്ങളുടെ മക്കള്‍മക്കൾ മരുഭൂമിയില്‍മരുഭൂമിയിൽ നാല്പതു സംവത്സരം ഇടയരായി സഞ്ചരിച്ചു നിങ്ങളുടെ പാതിവ്രത്യഭംഗം വഹിക്കും;
 
{{verse|34}} ദേശം ഒറ്റുനോക്കിയ നാല്പതു ദിവസത്തിന്റെ എണ്ണത്തിന്നൊത്തവണ്ണം, ഒരു ദിവസത്തിന്നു ഒരു സംവത്സരം വീതം, നാല്പതു സംവത്സരം നിങ്ങള്‍നിങ്ങൾ നിങ്ങളുടെ അകൃത്യങ്ങള്‍അകൃത്യങ്ങൾ വഹിച്ചു എന്റെ അകല്ച അറിയും.
 
{{verse|35}} എനിക്കു വിരോധമായി കൂട്ടംകൂടിയ ഈ ദുഷ്ടസഭയോടു ഞാന്‍ഞാൻ ഇങ്ങനെ ചെയ്യും: ഈ മരുഭൂമിയില്‍മരുഭൂമിയിൽ അവര്‍അവർ ഒടുങ്ങും; ഇവിടെ അവര്‍അവർ മരിക്കും എന്നു യഹോവയായ ഞാന്‍ഞാൻ കല്പിച്ചിരിക്കുന്നു.
 
{{verse|36}} ദേശം ഒറ്റുനോക്കുവാന്‍ഒറ്റുനോക്കുവാൻ മോശെ അയച്ചവരും, മടങ്ങിവന്നു ദേശത്തെക്കുറിച്ചു ദുര്‍വ്വര്‍ത്തമാനംദുർവ്വർത്തമാനം പറഞ്ഞു സഭ മുഴുവനും അവന്നു വിരോധമായി പിറുപിറുപ്പാന്‍പിറുപിറുപ്പാൻ സംഗതി വരുത്തിയ വരും,
 
{{verse|37}} ദേശത്തെക്കുറിച്ചു ദുര്‍വ്വര്‍ത്തമാനംദുർവ്വർത്തമാനം പറഞ്ഞവരുമായ പുരുഷന്മാര്‍പുരുഷന്മാർ യഹോവയുടെ മുമ്പാകെ ഒരു ബാധകൊണ്ടു മരിച്ചു.
 
{{verse|38}} എന്നാല്‍എന്നാൽ ദേശം ഒറ്റുനോക്കുവാന്‍ഒറ്റുനോക്കുവാൻ പോയ പുരുഷന്മാരില്‍പുരുഷന്മാരിൽ നൂന്റെ മകന്‍മകൻ യോശുവയും യെഫുന്നയുടെ പുത്രന്‍പുത്രൻ കാലേബും മരിച്ചില്ല.
 
{{verse|39}} പിന്നെ മോശെ ഈ വാക്കുകള്‍വാക്കുകൾ യിസ്രായേല്‍മക്കളോടൊക്കെയുംയിസ്രായേൽമക്കളോടൊക്കെയും പറഞ്ഞു; ജനം ഏറ്റവും ദുഃഖിച്ചു.
 
{{verse|40}} പിറ്റേന്നു അവര്‍അവർ അതികാലത്തു എഴുന്നേറ്റു: ഇതാ, യഹോവ ഞങ്ങള്‍ക്കുഞങ്ങൾക്കു ചൊല്ലിയിരിക്കുന്ന സ്ഥലത്തേക്കു ഞങ്ങള്‍ഞങ്ങൾ കയറിപ്പോകുന്നു: ഞങ്ങള്‍ഞങ്ങൾ പാപം ചെയ്തുപോയി എന്നു പറഞ്ഞു മലമുകളില്‍മലമുകളിൽ കയറി.
 
{{verse|41}} അപ്പോള്‍അപ്പോൾ മോശെ: നിങ്ങള്‍നിങ്ങൾ എന്തിന്നു യഹോവയുടെ കല്പന ലംഘിക്കുന്നു? അതു സാദ്ധ്യമാകയില്ല.
 
{{verse|42}} ശത്രുക്കളാല്‍ശത്രുക്കളാൽ തോല്‍ക്കാതിരിക്കേണ്ടതിന്നുതോൽക്കാതിരിക്കേണ്ടതിന്നു നിങ്ങള്‍നിങ്ങൾ കയറരുതു; യഹോവ നിങ്ങളുടെ മദ്ധ്യേ ഇല്ല.
 
{{verse|43}} അമാലേക്യരും കനാന്യരും അവിടെ നിങ്ങളുടെ മുമ്പില്‍മുമ്പിൽ ഉണ്ടു; നിങ്ങള്‍നിങ്ങൾ വാളാല്‍വാളാൽ വീഴും; നിങ്ങള്‍നിങ്ങൾ യഹോവയെ വിട്ടു പിന്തിരിഞ്ഞിരിക്കകൊണ്ടു യഹോവ നിങ്ങളോടുകൂടെ ഉണ്ടായിരിക്കയില്ല എന്നു പറഞ്ഞു.
 
{{verse|44}} എന്നിട്ടും അവര്‍അവർ ധാര്‍ഷ്ട്യംധാർഷ്ട്യം പൂണ്ടു മലമുകളില്‍മലമുകളിൽ കയറി; യഹോവയുടെ നിയമപെട്ടകവും മോശെയും പാളയത്തില്‍നിന്നുപാളയത്തിൽനിന്നു പുറപ്പെട്ടില്ലതാനും.
 
{{verse|45}} എന്നാറെ മലയില്‍മലയിൽ പാര്‍ത്തിരുന്നപാർത്തിരുന്ന അമാലേക്യരും കനാന്യരും ഇറങ്ങിവന്നു അവരെ തോല്പിച്ചു ഹോര്‍മ്മാവരെഹോർമ്മാവരെ അവരെ ഛിന്നിച്ചു ഔടിച്ചുകളഞ്ഞു.
 
{{Navi|