"സത്യവേദപുസ്തകം/സംഖ്യാപുസ്തകം/അദ്ധ്യായം 16" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

New page: {{SVPM Numbers}} {{Navi| Prev=സത്യവേദപുസ്തകം/സംഖ്യാപുസ്തകം/അദ്ധ്യായം 15| Next=സത്യവേദപുസ്ത...
 
(ചെ.) പുതിയ ചിൽ ...
 
വരി 7:
{{SVPM Old Testament}}
 
{{verse|1}} എന്നാല്‍എന്നാൽ ലേവിയുടെ മകനായ കെഹാത്തിന്റെ മകനായ യിസ്ഹാരിന്റെ മകന്‍മകൻ കോരഹ്, രൂബേന്‍രൂബേൻ ഗോത്രത്തില്‍ഗോത്രത്തിൽ എലീയാബിന്റെ പുത്രന്മാരായ ദാഥാന്‍ദാഥാൻ , അബീരാം, പേലെത്തിന്റെ മകനായ ഔന്‍ഔൻ എന്നിവര്‍എന്നിവർ
 
{{verse|2}} യിസ്രായേല്‍മക്കളില്‍യിസ്രായേൽമക്കളിൽ സഭാപ്രധാനികളും സംഘസദസ്യന്മാരും പ്രമാണികളുമായ ഇരുനൂറ്റമ്പതു പുരുഷന്മാരെ കൂട്ടി മോശെയോടു മത്സരിച്ചു.
 
{{verse|3}} അവന്‍അവൻ മോശെക്കും അഹരോന്നും വിരോധമായി കൂട്ടംകൂടി അവരോടു: മതി, മതി; സഭയ ഒട്ടൊഴിയാതെ എല്ലാവരും വിശുദ്ധരാകുന്നു; യഹോവ അവരുടെ മദ്ധ്യേ ഉണ്ടു; പിന്നെ നിങ്ങള്‍നിങ്ങൾ യഹോവയുടെ സഭെക്കു മീതെ നിങ്ങളെത്തന്നേ ഉയര്‍ത്തുന്നതുഉയർത്തുന്നതു എന്തു? എന്നു പറഞ്ഞു.
 
{{verse|4}} ഇതു കേട്ടപ്പോള്‍കേട്ടപ്പോൾ മോശെ കവിണ്ണുവീണു.
 
{{verse|5}} അവന്‍അവൻ കോരഹിനോടും അവന്റെ എല്ലാ കൂട്ടരോടും പറഞ്ഞതു: നാളെ രാവിലെ യഹോവ തനിക്കുള്ളവന്‍തനിക്കുള്ളവൻ ആരെന്നും തന്നോടടുപ്പാന്‍തന്നോടടുപ്പാൻ തക്കവണ്ണം വിശുദ്ധന്‍വിശുദ്ധൻ ആരെന്നും കാണിക്കും; താന്‍താൻ തിരഞ്ഞെടുക്കുന്നവനെ തന്നോടു അടുക്കുമാറാക്കും.
 
{{verse|6}} കോരഹും അവന്റെ എല്ലാ കൂട്ടവുമായുള്ളോരേ, നിങ്ങള്‍നിങ്ങൾ ഇതു ചെയ്‍വിന്‍ചെയ്‍വിൻ :
 
{{verse|7}} ധൂപകലശം എടുത്തു നാളെ യഹോവയുടെ സന്നിധിയില്‍സന്നിധിയിൽ അതില്‍അതിൽ തീയിട്ടു ധൂപവര്‍ഗ്ഗംധൂപവർഗ്ഗം ഇടുവിന്‍ഇടുവിൻ ; യഹോവ തിരഞ്ഞെടുക്കുന്നവന്‍തിരഞ്ഞെടുക്കുന്നവൻ തന്നേ വിശുദ്ധന്‍വിശുദ്ധൻ ; ലേവിപുത്രന്മാരേ, മതി, മതി!
 
{{verse|8}} പിന്നെ മോശെ കോരഹിനോടു പറഞ്ഞതു: ലേവിപുത്രന്മാരേ, കേള്‍പ്പിന്‍കേൾപ്പിൻ .
 
{{verse|9}} യഹോവയുടെ തിരുനിവാസത്തിലെ വേലചെയ്‍വാനും സഭയുടെ ശുശ്രൂഷെക്കായി അവരുടെ മുമ്പാകെ നില്പാനും യിസ്രായേലിന്റെ ദൈവം നിങ്ങളെ തന്റെ അടുക്കല്‍അടുക്കൽ വരുത്തേണ്ടതിന്നു യിസ്രായേല്‍സഭയില്‍നിന്നുയിസ്രായേൽസഭയിൽനിന്നു നിങ്ങളെ വേറുതിരിച്ചതു നിങ്ങള്‍ക്കുനിങ്ങൾക്കു പോരായോ?
 
{{verse|10}} അവന്‍അവൻ നിന്നെയും ലേവിപുത്രന്മാരായ നിന്റെ സകല സഹോദരന്മാരെയും തന്നോടു അടുക്കുമാറാക്കിയല്ലോ; നിങ്ങള്‍നിങ്ങൾ പൌരോഹിത്യംകൂടെ കാംക്ഷിക്കുവോ?
 
{{verse|11}} ഇതു ഹേതുവായിട്ടു നീയും നിന്റെ കൂട്ടക്കാര്‍കൂട്ടക്കാർ ഒക്കെയും യഹോവേക്കു വിരോധമായി കൂട്ടംകൂടിയിരിക്കുന്നു; നിങ്ങള്‍നിങ്ങൾ അഹരോന്റെ നേരെ പിറുപിറുപ്പാന്‍പിറുപിറുപ്പാൻ തക്കവണ്ണം അവന്‍അവൻ എന്തുമാത്രമുള്ളു?
 
{{verse|12}} പിന്നെ മോശെ എലിയാബിന്റെ പുത്രന്മാരായ ദാഥാനെയും അബീരാമിനെയും വിളിപ്പാന്‍വിളിപ്പാൻ ആളയച്ചു; അതിന്നു അവര്‍അവർ:
 
{{verse|13}} ഞങ്ങള്‍ഞങ്ങൾ വരികയില്ല; മരുഭൂമിയില്‍മരുഭൂമിയിൽ ഞങ്ങളെ കൊല്ലുവാന്‍കൊല്ലുവാൻ നീ ഞങ്ങളെ പാലും തേനും ഒഴുകുന്ന ദേശത്തുനിന്നു കൊണ്ടുവന്നരിക്കുന്നതു പോരാഞ്ഞിട്ടു നിന്നെത്തന്നെ ഞങ്ങള്‍ക്കുഞങ്ങൾക്കു അധിപതിയും ആക്കുന്നുവോ?
 
{{verse|14}} അത്രയുമല്ല, നീ ഞങ്ങളെ പാലും തേനും ഒഴുകുന്ന ദേശത്തേക്കു കൊണ്ടുവരികയോ നിലങ്ങളും മുന്തിരിത്തോട്ടങ്ങളും അവകാശമായി തരികയോ ചെയ്തിട്ടില്ല; നീ ഇവരുടെ കണ്ണു ചുഴന്നുകളയുമോ? ഞങ്ങള്‍ഞങ്ങൾ വരികയില്ല എന്നു പറഞ്ഞു.
 
{{verse|15}} അപ്പോള്‍അപ്പോൾ മോശെ ഏറ്റവും കോപിച്ചു അവന്‍അവൻ യഹോവയോടു: അവരുടെ വഴിപാടു കടാക്ഷിക്കരുതേ; ഞാന്‍ഞാൻ അവരുടെ പക്കല്‍നിന്നുപക്കൽനിന്നു ഒരു കഴുതയെപ്പോലും വാങ്ങീട്ടില്ല; അവരില്‍അവരിൽ ഒരുത്തനോടും ഒരു ദോഷം ചെയ്തിട്ടുമില്ല എന്നു പറഞ്ഞു.
 
{{verse|16}} മോശെ കോരഹനോടു: നീയും നിന്റെ എല്ലാകൂട്ടവും നാളെ യഹോവയുടെ സന്നിധിയില്‍സന്നിധിയിൽ വരേണം; നീയും അവരും അഹരോനും കൂടെ തന്നേ.
 
{{verse|17}} നിങ്ങള്‍നിങ്ങൾ ഔരോരുത്തന്‍ഔരോരുത്തൻ താന്താന്റെ ധൂപകലശം എടുത്തു അവയില്‍അവയിൽ ധൂപവര്‍ഗ്ഗംധൂപവർഗ്ഗം ഇട്ടു ഒരോരുത്തന്‍ഒരോരുത്തൻ ഔരോ ധൂപകലശമായി ഇരുനൂറ്റമ്പതു കലശവും യഹോവയുടെ സന്നിധിയില്‍സന്നിധിയിൽ കൊണ്ടുവരുവിന്‍കൊണ്ടുവരുവിൻ ; നീയും അഹരോനും കൂടെ താന്താന്റെ ധൂപകലശവുമായി വരേണം എന്നു പറഞ്ഞു.
 
{{verse|18}} അങ്ങനെ അവര്‍അവർ ഔരോരുത്തന്‍ഔരോരുത്തൻ താന്താന്റെ ധൂപകലശം എടുത്തു തീയിട്ടു അതില്‍അതിൽ ധൂപവര്‍ഗ്ഗവുംധൂപവർഗ്ഗവും ഇട്ടു മോശെയും അഹരോനുമായി സമാഗമനക്കുടാരത്തിന്റെ വാതില്‍ക്കല്‍നിന്നുവാതിൽക്കൽനിന്നു.
 
{{verse|19}} കോരഹ് അവര്‍ക്കുംഅവർക്കും വിരോധമായി സര്‍വ്വസഭയെയുംസർവ്വസഭയെയും സമാഗമനക്കുടാരത്തിന്റെ വാതില്‍ക്കല്‍വാതിൽക്കൽ കൂട്ടിവരുത്തി; അപ്പോള്‍അപ്പോൾ യഹോവയുടെ തേജസ്സു സര്‍വ്വസഭെക്കുംസർവ്വസഭെക്കും പ്രത്യക്ഷമായി.
 
{{verse|20}} യഹോവ മോശെയോടും അഹരോനോടും:
 
{{verse|21}} ഈ സഭയുടെ മദ്ധ്യേനിന്നു മാറിപ്പോകുവിന്‍മാറിപ്പോകുവിൻ ; ഞാന്‍ഞാൻ അവരെ ക്ഷണത്തില്‍ക്ഷണത്തിൽ സംഹരിക്കും എന്നു കല്പിച്ചു.
 
{{verse|22}} അപ്പോള്‍അപ്പോൾ അവര്‍അവർ കവിണ്ണുവീണു: സകലജനത്തിന്റെയും ആത്മാക്കള്‍ക്കുആത്മാക്കൾക്കു ഉടയവനാകുന്ന ദൈവമേ, ഒരു മനുഷ്യന്‍മനുഷ്യൻ പാപം ചെയ്തതിന്നു നീ സര്‍വ്വസഭയോടുംസർവ്വസഭയോടും കോപിക്കുമേ എന്നു പറഞ്ഞു.
 
{{verse|23}} അതിന്നു യഹോവ മോശെയോടു:
 
{{verse|24}} കോരഹ്, ദാഥാന്‍ദാഥാൻ , അബീരാം എന്നിവരുടെ വാസസ്ഥലത്തിന്റെ ചുറ്റിലും നിന്നു മാറിക്കൊള്‍വിന്‍മാറിക്കൊൾവിൻ എന്നു സഭയോടു പറക എന്നു കല്പിച്ചു.
 
{{verse|25}} മോശെ എഴുന്നേറ്റു ദാഥാന്റെയും അബീരാമിന്റെയും അടുക്കല്‍അടുക്കൽ ചെന്നു; യിസ്രായേല്‍മൂപ്പന്മാരുംയിസ്രായേൽമൂപ്പന്മാരും അവന്റെ പിന്നാലെ ചെന്നു.
 
{{verse|26}} അവന്‍അവൻ സഭയോടു: ഈ ദുഷ്ടമനുഷ്യരുടെ സകലപാപങ്ങളാലും നിങ്ങള്‍നിങ്ങൾ സംഹരിക്കപ്പെടാതിരിക്കെണ്ടതിന്നു അവരുടെ കൂടാരങ്ങളുടെ അടുക്കല്‍നിന്നുഅടുക്കൽനിന്നു മാറിപ്പോകുവിന്‍മാറിപ്പോകുവിൻ ; അവര്‍ക്കുംള്ളഅവർക്കുംള്ള യാതൊന്നിനെയും തൊടരുതു എന്നു പറഞ്ഞു.
 
{{verse|27}} അങ്ങനെ അവര്‍അവർ കോരഹ്, ദാഥാന്‍ദാഥാൻ , അബീരാം എന്നവരുടെ വാസസ്ഥലത്തിന്റെ ചുറ്റിലുംനിന്നു മാറിപ്പോയി. എന്നാല്‍എന്നാൽ ദാഥാനും അബീരാമും പുറത്തു വന്നു: അവരും അവരുടെ ഭാര്യമാരും പുത്രന്മാരും കുഞ്ഞുങ്ങളും താന്താങ്ങളുടെ കൂടാരവാതില്‍ക്കല്‍നിന്നുകൂടാരവാതിൽക്കൽനിന്നു.
 
{{verse|28}} അപ്പോള്‍അപ്പോൾ മോശെ പറഞ്ഞതു: ഈ സകലപ്രവൃത്തികളും ചെയ്യേണ്ടതിന്നു യഹോവ എന്നെ അയച്ചു; ഞാന്‍ഞാൻ സ്വമേധയായി ഒന്നും ചെയ്തിട്ടില്ല എന്നു നിങ്ങള്‍നിങ്ങൾ ഇതിനാല്‍ഇതിനാൽ അറിയും:
 
{{verse|29}} സകലമനുഷ്യരും മരിക്കുന്നതു പോലെ ഇവര്‍ഇവർ മരിക്കയോ സകലമനുഷ്യര്‍ക്കുംസകലമനുഷ്യർക്കും ഭവിക്കുന്നതുപോലെ ഇവര്‍ക്കുംഇവർക്കും ഭവിക്കയോ ചെയ്താല്‍ചെയ്താൽ യഹോവ എന്നെ അയച്ചിട്ടില്ല.
 
{{verse|30}} എന്നാല്‍എന്നാൽ യഹോവ ഒരു അപൂര്‍വ്വകാര്യംഅപൂർവ്വകാര്യം പ്രവര്‍ത്തിക്കയുംപ്രവർത്തിക്കയും ഭൂമി വായ് പിളര്‍ന്നുപിളർന്നു അവരെയും അവര്‍ക്കുംള്ളഅവർക്കുംള്ള സകലത്തെയും വിഴുങ്ങിക്കളകയും അവര്‍അവർ ജീവനോടു പാതാളത്തിലേക്കു ഇറങ്ങുകയും ചെയ്താല്‍ചെയ്താൽ അവര്‍അവർ യഹോവയെ നിരസിച്ചു എന്നു നിങ്ങള്‍നിങ്ങൾ അറിയും.
 
{{verse|31}} അവന്‍അവൻ ഈ വാക്കുകളെല്ലാം പറഞ്ഞു തീര്‍ന്നപ്പോള്‍തീർന്നപ്പോൾ അവരുടെ കീഴെ ഭൂമി പിളര്‍ന്നുപിളർന്നു.
 
{{verse|32}} ഭൂമി വായ്തുറന്നു അവരെയും അവരുടെ കുടുംബങ്ങളെയും കോരഹിനോടു ചേര്‍ന്നിട്ടുള്ളചേർന്നിട്ടുള്ള എല്ലാവരെയും അവരുടെ സര്‍വ്വസമ്പത്തിനെയുംസർവ്വസമ്പത്തിനെയും വിഴുങ്ങിക്കളഞ്ഞു.
 
{{verse|33}} അവരും അവരോടു ചേര്‍ന്നിട്ടുള്ളചേർന്നിട്ടുള്ള എല്ലാവരും ജീവനോടെ പാതാളത്തിലേക്കു ഇറങ്ങി; ഭൂമി അവരുടെമേല്‍അവരുടെമേൽ അടകയും അവര്‍അവർ സഭയുടെ ഇടയില്‍നിന്നുഇടയിൽനിന്നു നശിക്കയും ചെയ്തു.
 
{{verse|34}} അവരുടെ ചുറ്റും ഇരുന്ന യിസ്രായേല്യര്‍യിസ്രായേല്യർ ഒക്കെയും അവരുടെ നിലവിളി കേട്ടു: ഭൂമി നമ്മെയും വഴുങ്ങിക്കളയരുതേ എന്നു പറഞ്ഞു ഔടിപ്പോയി.
 
{{verse|35}} അപ്പോള്‍അപ്പോൾ യഹോവയിങ്കല്‍നിന്നുയഹോവയിങ്കൽനിന്നു തീ പുറപ്പെട്ടു ധൂപം കാട്ടിയ ഇരുനൂറ്റമ്പതുപേരെയും ദഹിപ്പിച്ചു.
 
{{verse|36}} യഹോവ മോശെയോടു അരുളിച്ചെയ്തതു:
 
{{verse|37}} പുരോഹിതനായ അഹരോന്റെ മകന്‍മകൻ എലെയാസാരിനോടു അവന്‍അവൻ എരിതീയുടെ ഇടയില്‍നിന്നുഇടയിൽനിന്നു ധൂപകലശങ്ങള്‍ധൂപകലശങ്ങൾ എടുപ്പാന്‍എടുപ്പാൻ പറക; അവ വിശുദ്ധമാകുന്നു; തീ അങ്ങോട്ടു തട്ടിക്കളകയും ചെയ്ക;
 
{{verse|38}} പാപം ചെയ്തു തങ്ങള്‍ക്കുതങ്ങൾക്കു ജീവനാശം വരുത്തിയ ഇവരുടെ ധൂപകലശങ്ങള്‍ധൂപകലശങ്ങൾ യാഗപീഠം, പൊതിവാന്‍പൊതിവാൻ അടിച്ചു തകിടാക്കണം; അതു യഹോവയുടെ സന്നിധിയില്‍സന്നിധിയിൽ കൊണ്ടുവന്നതിനാല്‍കൊണ്ടുവന്നതിനാൽ വിശുദ്ധമാകുന്നു; യിസ്രായേല്‍മക്കള്‍ക്കുയിസ്രായേൽമക്കൾക്കു അതു ഒരു അടയാളമായിരിക്കട്ടെ.
 
{{verse|39}} വെന്തുപോയവര്‍വെന്തുപോയവർ ധൂപം കാട്ടിയ താമ്രകലശങ്ങള്‍താമ്രകലശങ്ങൾ പുരോഹിതനായ എലെയാസാര്‍എലെയാസാർ എടുത്തു
 
{{verse|40}} അഹരോന്റെ സന്തതിയില്‍സന്തതിയിൽ അല്ലാത്ത യാതൊരു അന്യനും യഹോവയുടെ സന്നിധിയില്‍സന്നിധിയിൽ ധൂപം കാണിപ്പാന്‍കാണിപ്പാൻ അടുക്കയും കോരഹിനെയും അവന്റെ കൂട്ടുകാരെയും പോലെ ആകയും ചെയ്യാതിരിക്കേണ്ടതിന്നു യിസ്രായേല്‍യിസ്രായേൽ മക്കള്‍ക്കുമക്കൾക്കു ജ്ഞാപകമായി അവയെ യാഗപീഠം, പൊതിവാന്‍പൊതിവാൻ തകിടായി അടിപ്പിച്ചു; യഹോവ മോശെമുഖാന്തരം കല്പിച്ചതുപോലെ തന്നേ.
 
{{verse|41}} പിറ്റെന്നാള്‍പിറ്റെന്നാൾ യിസ്രായേല്‍മക്കളുടെയിസ്രായേൽമക്കളുടെ സഭയെല്ലാം മോശെക്കും അഹരോന്നും വിരോധമായി പിറുപിറുത്തു: നിങ്ങള്‍നിങ്ങൾ യഹോവയുടെ ജനത്തെ കൊന്നുകളഞ്ഞു എന്നു പറഞ്ഞു.
 
{{verse|42}} ഇങ്ങനെ മോശെക്കും അഹരോന്നും വിരോധമായി സഭകൂടിയപ്പോള്‍സഭകൂടിയപ്പോൾ അവര്‍അവർ സമാഗമനക്കുടാരത്തിന്റെ നേരെ നോക്കി: മേഘം അതിനെ മൂടി യഹോവയുടെ തേജസ്സും പ്രത്യക്ഷമായിരിക്കുന്നതു കണ്ടു.
 
{{verse|43}} അപ്പോള്‍അപ്പോൾ മോശെയും അഹരോനും സമാഗമനക്കുടാരത്തിന്റെ മുമ്പില്‍മുമ്പിൽ ചെന്നു.
 
{{verse|44}} യഹോവ മോശെയോടു: ഈ സഭയുടെ മദ്ധ്യേനിന്നു മാറിപ്പോകുവിന്‍മാറിപ്പോകുവിൻ ;
 
{{verse|45}} ഞാന്‍ഞാൻ അവരെ ക്ഷണത്തില്‍ക്ഷണത്തിൽ സംഹരിക്കും എന്നരുളിച്ചെയ്തു. അപ്പോള്‍അപ്പോൾ അവര്‍അവർ കവിണ്ണുവീണു.
 
{{verse|46}} മോശെ അഹരോനോടു: നീ ധൂപകലശം എടുത്തു അതില്‍അതിൽ യാഗപീഠത്തിലെ തീ ഇട്ടു ധൂപവര്‍ഗ്ഗവുംധൂപവർഗ്ഗവും ഇട്ടു വേഗത്തില്‍വേഗത്തിൽ സഭയുടെ മദ്ധ്യേ ചെന്നു അവര്‍ക്കുംവേണ്ടിഅവർക്കുംവേണ്ടി പ്രായശ്ചിത്തം കഴിക്ക യഹോവയുടെ സന്നിധിയില്‍നിന്നുസന്നിധിയിൽനിന്നു ക്രോധം പുറപ്പെട്ടു ബാധ തുടങ്ങിയിരിക്കുന്നു എന്നു പറഞ്ഞു.
 
{{verse|47}} മോശെ കല്പിച്ചതുപോലെ അഹരോന്‍അഹരോൻ കലശം എടുത്തു സഭയുടെ നടുവിലേക്കു ഔടി, ബാധ ജനത്തിന്റെ ഇടയില്‍ഇടയിൽ തുടങ്ങിയിരിക്കുന്നതു കണ്ടു, ധൂപം കാട്ടി ജനത്തിന്നുവേണ്ടി പ്രായശ്ചിത്തം കഴിച്ചു,
 
{{verse|48}} മരിച്ചവര്‍ക്കുംമരിച്ചവർക്കും ജീവനുള്ളവര്‍ക്കുംജീവനുള്ളവർക്കും നടുവില്‍നടുവിൽ നിന്നപ്പോള്‍നിന്നപ്പോൾ ബാധ അടങ്ങി.
 
{{verse|49}} കോരഹിന്റെ സംഗതിവശാല്‍സംഗതിവശാൽ മരിച്ചവരെ കൂടാതെ ബാധയാല്‍ബാധയാൽ മരിച്ചവര്‍മരിച്ചവർ പതിന്നാലായിരത്തെഴുനൂറുപേര്‍പതിന്നാലായിരത്തെഴുനൂറുപേർ ആയിരുന്നു
 
{{verse|50}} പിന്നെ അഹരോന്‍അഹരോൻ സമാഗമനക്കുടാരത്തിന്റെ വാതില്‍ക്കല്‍വാതിൽക്കൽ മോശെയുടെ അടുക്കല്‍അടുക്കൽ മടങ്ങിവന്നു, അങ്ങനെ ബാധ നിന്നുപോയി.