"സത്യവേദപുസ്തകം/സംഖ്യാപുസ്തകം/അദ്ധ്യായം 18" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

New page: {{SVPM Numbers}} {{Navi| Prev=സത്യവേദപുസ്തകം/സംഖ്യാപുസ്തകം/അദ്ധ്യായം 17| Next=സത്യവേദപുസ്ത...
 
(ചെ.) പുതിയ ചിൽ ...
 
വരി 7:
{{SVPM Old Testament}}
 
{{verse|1}} പിന്നെ യഹോവ അഹരോനോടു അരുളിച്ചെയ്തതെന്തെന്നാല്‍അരുളിച്ചെയ്തതെന്തെന്നാൽ: നീയും നിന്റെ പുത്രന്മാരും നിന്റെ പിതൃഭവനവും വിശുദ്ധമന്ദിരം സംബന്ധിച്ചുണ്ടാകുന്ന അകൃത്യം വഹിക്കേണം; നീയും നിന്റെ പുത്രന്മാരും നിങ്ങളുടെ പൌരോഹിത്യം സംബന്ധിച്ചുണ്ടാകുന്ന അകൃത്യവും വഹിക്കേണം.
 
{{verse|2}} നിന്റെ പിതൃഗോത്രമായ ലേവിഗോത്രത്തിലുള്ള നിന്റെ സഹോദരന്മാരെയും നിന്നോടുകൂടെ അടുത്തുവരുമാറാക്കേണം. അവര്‍അവർ നിന്നോടു ചേര്‍ന്നുചേർന്നു നിനക്കു ശുശ്രൂഷ ചെയ്യേണം; നീയും നിന്റെ പുത്രന്മാരുമോ സാക്ഷ്യകൂടാരത്തിങ്കല്‍സാക്ഷ്യകൂടാരത്തിങ്കൽ ശുശ്രൂഷ ചെയ്യേണം.
 
{{verse|3}} അവര്‍അവർ നിനക്കും കൂടാരത്തിന്നൊക്കെയും ആവശ്യമുള്ള കാര്യം നോക്കേണം; എന്നാല്‍എന്നാൽ അവരും നിങ്ങളും കൂടെ മരിക്കാതിരിക്കേണ്ടതിന്നു അവര്‍അവർ വിശുദ്ധമന്ദിരത്തിലെ ഉപകരണങ്ങളോടും യാഗപീഠത്തോടും അടുക്കരുതു.
 
{{verse|4}} അവര്‍അവർ നിന്നോടു ചേര്‍ന്നുചേർന്നു സമാഗമനക്കുടാരം സംബന്ധിച്ചുള്ള സകലവേലെക്കുമായി കൂടാരത്തിന്റെ കാര്യം നോക്കേണം; ഒരു അന്യനും നിങ്ങളോടു അടുക്കരുതു.
 
{{verse|5}} യിസ്രായേല്‍മക്കളുടെയിസ്രായേൽമക്കളുടെ മേല്‍മേൽ ഇനി ക്രോധം വരാതിരിക്കേണ്ടതിന്നു വിശുദ്ധമന്ദിരത്തിന്റെയും യാഗപീഠത്തിന്റെയും കാര്യം നിങ്ങള്‍നിങ്ങൾ നോക്കേണം.
 
{{verse|6}} ലേവ്യരായ നിങ്ങളുടെ സഹോദരന്മാരെയോ ഞാന്‍ഞാൻ യിസ്രായേല്‍മക്കളുടെയിസ്രായേൽമക്കളുടെ ഇടയില്‍നിന്നുഇടയിൽനിന്നു എടുത്തിരിക്കുന്നു; യഹോവേക്കു ദാനമായിരിക്കുന്ന അവരെ സമാഗമനക്കുടാരം സംബന്ധിച്ചുള്ള വേല ചെയ്യേണ്ടതിന്നു ഞാന്‍ഞാൻ നിങ്ങള്‍ക്കുനിങ്ങൾക്കു ദാനം ചെയ്തിരിക്കുന്നു.
 
{{verse|7}} ആകയാല്‍ആകയാൽ നീയും നിന്റെ പുത്രന്മാരും യാഗപീഠത്തിങ്കലും തിരശ്ശീലെക്കകത്തും ഉള്ള സകലകാര്യത്തിലും നിങ്ങളുടെ പൌരോഹിത്യം അനുഷ്ഠിച്ചു ശുശ്രൂഷ ചെയ്യേണം; പൌരോഹിത്യം ഞാന്‍ഞാൻ നിങ്ങള്‍ക്കുനിങ്ങൾക്കു ദാനം ചെയ്തിരിക്കുന്നു; അന്യന്‍അന്യൻ അടുത്തുവന്നാല്‍അടുത്തുവന്നാൽ മരണശിക്ഷ അനുഭവിക്കേണം.
 
{{verse|8}} യഹോവ പിന്നെയും അഹരോനോടു അരുളിച്ചെയ്തതു: ഇതാ, എന്റെ ഉദര്‍ച്ചാര്‍പ്പണങ്ങളുടെഉദർച്ചാർപ്പണങ്ങളുടെ കാര്യം ഞാന്‍ഞാൻ നിന്നെ ഭരമേല്പിച്ചിരിക്കുന്നു; യിസ്രായേല്‍മക്കളുടെയിസ്രായേൽമക്കളുടെ സകലവസ്തുക്കളിലും അവയെ ഞാന്‍ഞാൻ നിനക്കും നിന്റെ പുത്രന്മാര്‍ക്കുംപുത്രന്മാർക്കും ഔഹരിയായും ശാശ്വതവാകാശമായും തന്നിരിക്കുന്നു.
 
{{verse|9}} തീയില്‍തീയിൽ ദഹിപ്പിക്കാത്തതായി അതിവിശുദ്ധവസ്തുക്കളില്‍വെച്ചുഅതിവിശുദ്ധവസ്തുക്കളിൽവെച്ചു ഇതു നിനക്കുള്ളതായിരിക്കേണം; അവര്‍അവർ എനിക്കു അര്‍പ്പിക്കുന്നഅർപ്പിക്കുന്ന അവരുടെ എല്ലാവഴിപാടും സകലഭോജനയാഗവും സകലപാപയാഗവും സകലഅകൃത്യയാഗവും അതിവിശുദ്ധമായി നിനക്കും നിന്റെ പുത്രന്മാര്‍ക്കുംപുത്രന്മാർക്കും ഇരിക്കേണം.
 
{{verse|10}} അതി വിശുദ്ധവസ്തുവായിട്ടു അതു ഭക്ഷിക്കേണം; ആണുങ്ങളെല്ലാം അതു ഭക്ഷിക്കേണം. അതു നിനക്കുവേണ്ടി വിശുദ്ധമായിരിക്കേണം.
 
{{verse|11}} യിസ്രായേല്‍മക്കളുടെയിസ്രായേൽമക്കളുടെ ദാനമായുള്ള ഉദര്‍ച്ചാര്‍പ്പണമായഉദർച്ചാർപ്പണമായ ഇതു അവരുടെ സകലനീരാജനയാഗങ്ങളോടുംകൂടെ നിനക്കുള്ളതാകുന്നു; ഇവയെ ഞാന്‍ഞാൻ നിനക്കും നിന്റെ പുത്രന്മാര്‍ക്കുംപുത്രന്മാർക്കും പുത്രിമാര്‍ക്കുംപുത്രിമാർക്കും ശാശ്വതാവകാശമായി തന്നിരിക്കുന്നു; നിന്റെ വീട്ടില്‍വീട്ടിൽ ശുദ്ധിയുള്ളവന്നെല്ലാം അതു ഭക്ഷിക്കാം.
 
{{verse|12}} എണ്ണയില്‍എണ്ണയിൽ വിശേഷമായതൊക്കെയും പുതുവീഞ്ഞിലും ധാന്യത്തിലും വിശേഷമായതൊക്കെയും ഇങ്ങനെ അവര്‍അവർ യഹോവേക്കു അര്‍പ്പിക്കുന്നഅർപ്പിക്കുന്ന ആദ്യഫലമൊക്കെയും ഞാന്‍ഞാൻ നിനക്കു തന്നിരിക്കുന്നു.
 
{{verse|13}} അവര്‍അവർ തങ്ങളുടെ ദേശത്തുള്ള എല്ലാറ്റിലും യഹോവേക്കു കൊണ്ടുവരുന്ന ആദ്യഫലങ്ങള്‍ആദ്യഫലങ്ങൾ നിനക്കു ആയിരിക്കേണം; നിന്റെ വീട്ടില്‍വീട്ടിൽ ശുദ്ധിയുള്ളവന്നെല്ലാം അതു ഭക്ഷിക്കാം.
 
{{verse|14}} യിസ്രായേലില്‍യിസ്രായേലിൽ ശപഥാര്‍പ്പിതമായതുശപഥാർപ്പിതമായതു ഒക്കെയും നിനക്കു ഇരിക്കേണം.
 
{{verse|15}} മനുഷ്യരില്‍മനുഷ്യരിൽ ആകട്ടെ മൃഗങ്ങളില്‍മൃഗങ്ങളിൽ ആകട്ടെ സകല ജഡത്തിലും അവര്‍അവർ യഹോവേക്കു കൊണ്ടുവരുന്ന കടിഞ്ഞൂല്‍കടിഞ്ഞൂൽ ഒക്കെയും നിനക്കു ഇരിക്കേണം; മനുഷ്യന്റെ കടിഞ്ഞൂലിനെയോ വീണ്ടെടുക്കേണം; അശുദ്ധമൃഗങ്ങളുടെ കടിഞ്ഞൂലിനെയും വീണ്ടെടുക്കേണം.
 
{{verse|16}} വീണ്ടെടുപ്പു വിലയോ: ഒരു മാസംമുതല്‍മാസംമുതൽ മേലോട്ടു പ്രായമുള്ളതിനെ നിന്റെ മതിപ്പുപ്രകാരം അഞ്ചു ശേക്കെല്‍ശേക്കെൽ ദ്രവ്യംകൊടുത്തു വീണ്ടെടുക്കേണം. ശേക്കെല്‍ശേക്കെൽ ഒന്നിന്നു ഇരുപതു ഗേരപ്രകാരം വിശുദ്ധമന്ദിരത്തിലെ തൂക്കം തന്നേ.
 
{{verse|17}} എന്നാല്‍എന്നാൽ പശു, ആടു, കോലാടു എന്നിവയുടെ കടിഞ്ഞൂലിനെ വീണ്ടെടുക്കരുതു; അവ വിശുദ്ധമാകുന്നു; അവയുടെ രക്തം യാഗപീഠത്തിന്മേല്‍യാഗപീഠത്തിന്മേൽ തളിച്ചു മേദസ്സു യഹോവേക്കു സൌരഭ്യവാസനയായ ദഹനയാഗമായി ദഹിപ്പിക്കേണം.
 
{{verse|18}} നീരാജനം ചെയ്ത നെഞ്ചും വലത്തെ കൈക്കുറകും നിനക്കുള്ളതായിരിക്കുന്നതുപോലെ തന്നേ അവയുടെ മാംസവും നിനക്കു ഇരിക്കേണം.
 
{{verse|19}} യിസ്രായേല്‍മക്കള്‍യിസ്രായേൽമക്കൾ യഹോവേക്കു അര്‍പ്പിക്കുന്നഅർപ്പിക്കുന്ന വിശുദ്ധവസ്തുക്കളില്‍വിശുദ്ധവസ്തുക്കളിൽ ഉദര്‍ച്ചാര്‍പ്പണങ്ങളെല്ലാംഉദർച്ചാർപ്പണങ്ങളെല്ലാം ഞാന്‍ഞാൻ നിനക്കും നിന്റെ പുത്രന്മാര്‍ക്കുംപുത്രന്മാർക്കും പുത്രിമാര്‍ക്കുംപുത്രിമാർക്കും ശാശ്വതാവകാശമായി തന്നിരിക്കുന്നു; യഹോവയുടെ സന്നിധിയില്‍സന്നിധിയിൽ നിനക്കും നിന്റെ സന്തതിക്കും ഇതു എന്നേക്കും ഒരു ലവണനിയമം ആകുന്നു.
 
{{verse|20}} യഹോവ പിന്നെയും അഹരോനോടു: നിനക്കു അവരുടെ ഭൂമിയില്‍ഭൂമിയിൽ ഒരു അവകാശവും ഉണ്ടാകരുതു; അവരുടെ ഇടയില്‍ഇടയിൽ നിനക്കു ഒരു ഔഹരിയും അരുതു; യിസ്രായേല്‍മക്കളുടെയിസ്രായേൽമക്കളുടെ ഇടയില്‍ഇടയിൽ ഞാന്‍ഞാൻ തന്നേ നിന്റെ ഔഹരിയും അവകാശവും ആകുന്നു എന്നു അരുളിച്ചെയ്തു.
 
{{verse|21}} ലേവ്യര്‍ക്കോലേവ്യർക്കോ ഞാന്‍ഞാൻ സാമഗമനക്കുടാരം സംബന്ധിച്ചു അവര്‍അവർ ചെയ്യുന്ന വേലെക്കു യിസ്രായേലില്‍യിസ്രായേലിൽ ഉള്ള ദശാംശം എല്ലാം അവകാശമായി കൊടുത്തിരിക്കുന്നു.
 
{{verse|22}} യിസ്രായേല്‍മക്കള്‍യിസ്രായേൽമക്കൾ പാപം വഹിച്ചു മരിക്കാതിരിക്കേണ്ടതിന്നു മേലാല്‍മേലാൽ സമാഗമനക്കുടാരത്തോടു അടുക്കരുതു.
 
{{verse|23}} ലേവ്യര്‍ലേവ്യർ സമാഗമനക്കുടാരം സംബന്ധിച്ചുള്ള വേല ചെയ്കയും അവരുടെ അകൃത്യം വഹിക്കയും വേണം; അതു തലമുറതലമുറയായി എന്നേക്കുമുള്ള ചട്ടമായിരിക്കേണം; അവര്‍ക്കുംഅവർക്കും യിസ്രായേല്‍മക്കളുടെയിസ്രായേൽമക്കളുടെ ഇടയില്‍ഇടയിൽ അവകാശം ഉണ്ടാകരുതു.
 
{{verse|24}} യിസ്രായേല്‍മക്കള്‍യിസ്രായേൽമക്കൾ യഹോവേക്കു ഉദര്‍ച്ചാര്‍പ്പണമായിഉദർച്ചാർപ്പണമായി അര്‍പ്പിക്കുന്നഅർപ്പിക്കുന്ന ദശാംശം ഞാന്‍ഞാൻ ലേവ്യര്‍ക്കുംലേവ്യർക്കും അവകാശമായി കൊടുത്തിരിക്കുന്നു; അതുകൊണ്ടു അവര്‍ക്കുംഅവർക്കും യിസ്രായേല്‍മക്കളുടെയിസ്രായേൽമക്കളുടെ ഇടയില്‍ഇടയിൽ അവകാശം അരുതു എന്നു ഞാന്‍ഞാൻ അവരോടു കല്പിച്ചിരിക്കുന്നു.
 
{{verse|25}} യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു:
 
{{verse|26}} നീ ലേവ്യരോടു പറയേണ്ടതു എന്തെന്നാല്‍എന്തെന്നാൽ: യിസ്രായേല്‍മക്കളുടെയിസ്രായേൽമക്കളുടെ പക്കല്‍നിന്നുപക്കൽനിന്നു ഞാന്‍ഞാൻ നിങ്ങളുടെ അവകാശമായി നിങ്ങള്‍ക്കുനിങ്ങൾക്കു തന്നിരിക്കുന്ന ദശാംശം അവരോടു വാങ്ങുമ്പോള്‍വാങ്ങുമ്പോൾ ദശാംശത്തിന്റെ പത്തിലൊന്നു നിങ്ങള്‍നിങ്ങൾ യഹോവേക്കു ഉദര്‍ച്ചാര്‍പ്പണമായിഉദർച്ചാർപ്പണമായി അര്‍പ്പിക്കേണംഅർപ്പിക്കേണം.
 
{{verse|27}} നിങ്ങളുടെ ഈ ഉദര്‍ച്ചാര്‍പ്പണംഉദർച്ചാർപ്പണം കളത്തിലെ ധാന്യംപോലെയും മുന്തിരിച്ചക്കിലെ നിറവുപോലെയും നിങ്ങളുടെ പേര്‍ക്കുംപേർക്കും എണ്ണും.
 
{{verse|28}} ഇങ്ങനെ യിസ്രായേല്‍യിസ്രായേൽ മക്കളോടു നിങ്ങള്‍നിങ്ങൾ വാങ്ങുന്ന സകലദശാംശത്തില്‍നിന്നുംസകലദശാംശത്തിൽനിന്നും യഹോവേക്കു ഒരു ഉദര്‍ച്ചാര്‍പ്പണംഉദർച്ചാർപ്പണം അര്‍പ്പിക്കേണംഅർപ്പിക്കേണം; യഹോവേക്കുള്ള ആ ഉദര്‍ച്ചാര്‍പ്പണംഉദർച്ചാർപ്പണം നിങ്ങള്‍നിങ്ങൾ പുരോഹിതനായ അഹരോന്നു കൊടുക്കേണം.
 
{{verse|29}} നിങ്ങള്‍ക്കുള്ളനിങ്ങൾക്കുള്ള സകലദാനങ്ങളിലും ഉത്തമമായ എല്ലാറ്റിന്റെയും വിശുദ്ധഭാഗം നിങ്ങള്‍നിങ്ങൾ യഹോവേക്കു ഉദര്‍ച്ചാര്‍പ്പണമായിഉദർച്ചാർപ്പണമായി അര്‍പ്പിക്കേണംഅർപ്പിക്കേണം.
 
{{verse|30}} ആകയാല്‍ആകയാൽ നീ അവരോടു പറയേണ്ടതെന്തെന്നാല്‍പറയേണ്ടതെന്തെന്നാൽ: നിങ്ങള്‍നിങ്ങൾ അതിന്റെ ഉത്തമഭാഗം ഉദര്‍ച്ചാര്‍പ്പണമായിഉദർച്ചാർപ്പണമായി അര്‍പ്പിക്കുമ്പോള്‍അർപ്പിക്കുമ്പോൾ അതു കളത്തിലെ അനുഭവം പോലെയും മുന്തിരിച്ചക്കിലെ അനുഭവംപോലെയും ലേവ്യര്‍ക്കുംലേവ്യർക്കും എണ്ണും.
 
{{verse|31}} അതു നിങ്ങള്‍ക്കുംനിങ്ങൾക്കും നിങ്ങളുടെ കുടുംബങ്ങള്‍ക്കുംകുടുംബങ്ങൾക്കും എല്ലാടത്തുവെച്ചും ഭക്ഷിക്കാം; അതു സമാഗമനക്കുടാരത്തിങ്കല്‍സമാഗമനക്കുടാരത്തിങ്കൽ നിങ്ങള്‍നിങ്ങൾ ചെയ്യുന്ന വേലെക്കുള്ള ശമ്പളം ആകുന്നു.
 
{{verse|32}} അതിന്റെ ഉത്തമഭാഗം ഉദര്‍ച്ചചെയ്താല്‍ഉദർച്ചചെയ്താൽ പിന്നെ നിങ്ങള്‍നിങ്ങൾ അതു നിമിത്തം പാപം വഹിക്കയില്ല; നിങ്ങള്‍നിങ്ങൾ യിസ്രായേല്‍മക്കളുടെയിസ്രായേൽമക്കളുടെ വിശുദ്ധവസ്തുക്കള്‍വിശുദ്ധവസ്തുക്കൾ അശുദ്ധമാക്കുകയും അതിനാല്‍അതിനാൽ മരിച്ചു പോവാന്‍പോവാൻ ഇടവരികയുമില്ല.