"സത്യവേദപുസ്തകം/സംഖ്യാപുസ്തകം/അദ്ധ്യായം 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഫലകം നീക്കുന്നു, Replaced: {{SVPM Old Testament}} →
(ചെ.) പുതിയ ചിൽ ...
വരി 7:
{{verse|1}} യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തതു:
 
{{verse|2}} യഹോവ കല്പിച്ച ന്യായപ്രമാണമെന്തെന്നാല്‍ന്യായപ്രമാണമെന്തെന്നാൽ: കളങ്കവും ഊനവുമില്ലാത്തതും നുകം വെക്കാത്തതുമായ ഒരു ചുവന്ന പശുക്കിടാവിനെ നിന്റെ അടുക്കല്‍അടുക്കൽ കൊണ്ടുവരുവാന്‍കൊണ്ടുവരുവാൻ യിസ്രായേല്‍മക്കളോടുയിസ്രായേൽമക്കളോടു പറക.
 
{{verse|3}} നിങ്ങള്‍നിങ്ങൾ അതിനെ പുരോഹിതനായ എലെയാസാരിന്റെ പക്കല്‍പക്കൽ ഏല്പിക്കേണം; അവന്‍അവൻ അതിനെ പാളയത്തിന്നു പുറത്തുകൊണ്ടുപോകയും ഒരുവന്‍ഒരുവൻ അതിനെ അവന്റെ മുമ്പില്‍വെച്ചുമുമ്പിൽവെച്ചു അറുക്കയും വേണം.
 
{{verse|4}} പുരോഹിതനായ എലെയാസാര്‍എലെയാസാർ വിരല്‍കൊണ്ടുവിരൽകൊണ്ടു അതിന്റെ രക്തം കുറെ എടുത്തു സമാഗമനക്കുടാരത്തിന്റെ മുന്‍മുൻ ഭാഗത്തിന്നു നേരെ ഏഴു പ്രാവശ്യം തളിക്കേണം.
 
{{verse|5}} അതിന്റെ ശേഷം പശുക്കിടാവിനെ അവന്‍അവൻ കാണ്‍കെകാൺകെ ചുട്ടു ഭസ്മീകരിക്കേണം; അതിന്റെ തോലും മാംസവും രക്തവും ചാണകവും കൂടെ ചുടേണം.
 
{{verse|6}} പിന്നെ പുരോഹിതന്‍പുരോഹിതൻ ദേവദാരു, ഈസോപ്പു, ചുവപ്പുനൂല്‍ചുവപ്പുനൂൽ എന്നിവ എടുത്തു പശുക്കിടാവിനെ ചുടുന്ന തീയുടെ നടുവില്‍നടുവിൽ ഇടേണം.
 
{{verse|7}} അനന്തരം പുരോഹിതന്‍പുരോഹിതൻ വസ്ത്രം അലക്കി ദേഹം വെള്ളത്തില്‍വെള്ളത്തിൽ കഴുകിയശേഷം പാളയത്തിലേക്കു വരികയും സന്ധ്യവരെ അശുദ്ധനായിരിക്കയും വേണം.
 
{{verse|8}} അതിനെ ചുട്ടവനും വസ്ത്രം അലക്കി ദേഹം വെള്ളത്തില്‍വെള്ളത്തിൽ കഴുകുകയും സന്ധ്യവരെ അശുദ്ധനായിരിക്കയും വേണം.
 
{{verse|9}} പിന്നെ ശുദ്ധിയുള്ള ഒരുത്തന്‍ഒരുത്തൻ പശുക്കിടാവിന്റെ ഭസ്മം വാരി പാളയത്തിന്നു പുറത്തു വെടിപ്പുള്ള ഒരു സ്ഥലത്തു വെക്കേണം; അതു യിസ്രായേല്‍മക്കളുടെയിസ്രായേൽമക്കളുടെ സഭെക്കുവേണ്ടി ശുദ്ധീകരണജലത്തിന്നായി സൂക്ഷിച്ചുവെക്കേണം; അതു ഒരു പാപയാഗം.
 
{{verse|10}} പശുക്കിടാവിന്റെ ഭസ്മം വാരിയവനും വസ്ത്രം അലക്കി സന്ധ്യവരെ അശുദ്ധനായിരിക്കേണം; യിസ്രായേല്‍മക്കള്‍ക്കുംയിസ്രായേൽമക്കൾക്കും അവരുടെ ഇടയില്‍ഇടയിൽ വന്നു പാര്‍ക്കുംന്നപാർക്കുംന്ന പരദേശിക്കും ഇതു എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം.
 
{{verse|11}} യാതൊരു മനുഷ്യന്റെയും ശവം തൊടുന്നവന്‍തൊടുന്നവൻ ഏഴു ദിവസം അശുദ്ധന്‍അശുദ്ധൻ ആയിരിക്കേണം.
 
{{verse|12}} അവന്‍അവൻ മൂന്നാം ദിവസവും ഏഴാം ദിവസവും ആ വെള്ളംകൊണ്ടു തന്നെത്താന്‍തന്നെത്താൻ ശുദ്ധീകരിക്കേണം; അങ്ങനെ അവന്‍അവൻ ശുദ്ധിയുള്ളവനാകും; എന്നാല്‍എന്നാൽ മൂന്നാം ദിവസം തന്നെ ശുദ്ധീകരിക്കാഞ്ഞാല്‍ശുദ്ധീകരിക്കാഞ്ഞാൽ ഏഴാം ദിവസം അവന്‍അവൻ ശുദ്ധിയുള്ളവനാകയില്ല.
 
{{verse|13}} മരിച്ചുപോയ ഒരു മനുഷ്യന്റെ ശവം ആരെങ്കിലും തൊട്ടിട്ടു തന്നെത്താന്‍തന്നെത്താൻ ശുദ്ധീകരിക്കാഞ്ഞാല്‍ശുദ്ധീകരിക്കാഞ്ഞാൽ അവന്‍അവൻ യഹോവയുടെ തിരുനിവാസത്തെ അശുദ്ധമാക്കുന്നു; അവനെ യിസ്രായേലില്‍യിസ്രായേലിൽ നിന്നു ഛേദിച്ചുകളയേണം; ശുദ്ധീകരണ ജലംകൊണ്ടു അവനെ തളിച്ചില്ല; അവന്‍അവൻ അശുദ്ധന്‍അശുദ്ധൻ . അവന്റെ അശുദ്ധി അവന്റെ മേല്‍മേൽ നിലക്കുന്നു.
 
{{verse|14}} കൂടാരത്തില്‍വെച്ചുകൂടാരത്തിൽവെച്ചു ഒരുത്തന്‍ഒരുത്തൻ മരിച്ചാലുള്ള ന്യായപ്രമാണം ആവിതു: ആ കൂടാരത്തില്‍കൂടാരത്തിൽ കടക്കുന്ന ഏവനും കൂടാരത്തില്‍കൂടാരത്തിൽ ഇരിക്കുന്ന ഏവനും ഏഴുദിവസം അശുദ്ധന്‍അശുദ്ധൻ ആയിരിക്കേണം.
 
{{verse|15}} മൂടിക്കെട്ടാതെ തുറന്നിരിക്കുന്ന പാത്രമെല്ലാം അശുദ്ധമാകും.
 
{{verse|16}} വെളിയില്‍വെച്ചുവെളിയിൽവെച്ചു വാളാല്‍വാളാൽ കൊല്ലപ്പെട്ട ഒരുത്തനെയോ മരിച്ചുപോയ ഒരുത്തനെയോ മനുഷ്യന്റെ അസ്ഥിയെയോ ഒരു ശവകൂഴിയെയോ തൊടുന്നവന്‍തൊടുന്നവൻ എല്ലാം ഏഴു ദിവസം അശുദ്ധനായിരിക്കേണം.
 
{{verse|17}} അശുദ്ധനായിത്തീരുന്നവന്നുവേണ്ടി പാപയാഗം ചുട്ട ഭസ്മം എടുത്തു ഒരു പാത്രത്തില്‍പാത്രത്തിൽ ഇട്ടു അതില്‍അതിൽ ഉറവു വെള്ളം ഒഴിക്കേണം.
 
{{verse|18}} പിന്നെ ശുദ്ധിയുള്ള ഒരുത്തന്‍ഒരുത്തൻ ഈസോപ്പു എടുത്തു വെള്ളത്തില്‍വെള്ളത്തിൽ മുക്കി കൂടാരത്തെയും സകലപാത്രങ്ങളെയും അവിടെ ഉണ്ടായിരുന്ന ആളുകളെയും അസ്ഥിയെയോ കൊല്ലപ്പെട്ട ഒരുത്തനെയോ മരിച്ചു പോയ ഒരുത്തനെയോ ഒരു ശവകൂഴിയെയോ തൊട്ടവനെയും തളിക്കേണം.
 
{{verse|19}} ശുദ്ധിയുള്ളവന്‍ശുദ്ധിയുള്ളവൻ അശുദ്ധനായ്തീര്‍ന്നവനെഅശുദ്ധനായ്തീർന്നവനെ മൂന്നാം ദിവസവും ഏഴാം ദിവസവും തളിക്കേണം; ഏഴാം ദിവസം അവന്‍അവൻ തന്നെ ശുദ്ധീകരിച്ചു വസ്ത്രം അലക്കി വെള്ളത്തില്‍വെള്ളത്തിൽ തന്നെത്താന്‍തന്നെത്താൻ കഴുകേണം; സന്ധ്യെക്കു അവന്‍അവൻ ശുദ്ധിയുള്ളവനാകും.
 
{{verse|20}} എന്നാല്‍എന്നാൽ ആരെങ്കിലും അശുദ്ധനായ്തീര്‍ന്നിട്ടുഅശുദ്ധനായ്തീർന്നിട്ടു തന്നെത്താന്‍തന്നെത്താൻ ശുദ്ധീകരിക്കാഞ്ഞാല്‍ശുദ്ധീകരിക്കാഞ്ഞാൽ അവനെ സഭയില്‍സഭയിൽ നിന്നു ഛേദിച്ചുകളയേണം; അവന്‍അവൻ യഹോവയുടെ വിശുദ്ധമന്ദിരം അശുദ്ധമാക്കി; ശുദ്ധീകരണജലംകൊണ്ടു അവനെ തളിച്ചില്ല; അവന്‍അവൻ അശുദ്ധന്‍അശുദ്ധൻ .
 
{{verse|21}} ഇതു അവര്‍ക്കുംഅവർക്കും എന്നേക്കുാമുള്ള ചട്ടം ആയിരിക്കേണം; ശുദ്ധീകരണ ജലം തളിക്കുന്നവന്‍തളിക്കുന്നവൻ വസ്ത്രം അലക്കേണം; ശുദ്ധീകരണ ജലം തൊടുന്നവനും സന്ധ്യവരെ അശുദ്ധന്‍അശുദ്ധൻ ആയിരിക്കേണം.
 
{{verse|22}} അശുദ്ധന്‍അശുദ്ധൻ തൊടുന്നതു എല്ലാം അശുദ്ധമാകും; അതു തൊടുന്നവനും സന്ധ്യവരെ അശുദ്ധനായിരിക്കേണം.
 
{{Navi|