}}
{{verse|1}} യിസ്രായേല്‍യിസ്രായേൽ അഥാരീംവഴിയായി വരുന്നു എന്നു തെക്കെ ദേശത്തു വസിച്ചിരുന്ന കനാന്യനായ അരാദ്‍രാജാവു കേട്ടപ്പോള്‍കേട്ടപ്പോൾ അവന്‍അവൻ യിസ്രായേലിനോടു യുദ്ധം തുടങ്ങി ചിലരെ പിടിച്ചു കൊണ്ടുപോയി.
{{verse|2}} അപ്പോള്‍അപ്പോൾ യിസ്രായേല്‍യിസ്രായേൽ യഹോവേക്കു ഒരു നേര്‍ച്ചനേർച്ച നേര്‍ന്നുനേർന്നു; ഈ ജനത്തെ നീ എന്റെ കയ്യില്‍കയ്യിൽ ഏല്പിച്ചാല്‍ഏല്പിച്ചാൽ ഞാന്‍ഞാൻ അവരുടെ പട്ടണങ്ങള്‍പട്ടണങ്ങൾ ശപഥാര്‍പ്പിതമായിശപഥാർപ്പിതമായി നശിപ്പിക്കും എന്നു പറഞ്ഞു.
{{verse|3}} യഹോവ യിസ്രായേലിന്റെ അപേക്ഷ കേട്ടു കനാന്യരെ ഏല്പിച്ചുകൊടുത്തു; അവര്‍അവർ അവരെയും അവരുടെ പട്ടണങ്ങളെയും ശപഥാര്‍പ്പിതമായിശപഥാർപ്പിതമായി നശിപ്പിച്ചു; ആ സ്ഥലത്തിന്നു ഹോര്‍മ്മാഹോർമ്മാ എന്നു പേരായി.
{{verse|4}} പിന്നെ അവര്‍അവർ എദോംദേശത്തെ ചുറ്റിപ്പോകുവാന്‍ചുറ്റിപ്പോകുവാൻ ഹോര്‍പര്‍വ്വതത്തിങ്കല്‍നിന്നുഹോർപർവ്വതത്തിങ്കൽനിന്നു ചെങ്കടല്‍വഴിയായിചെങ്കടൽവഴിയായി യാത്രപുറപ്പെട്ടു; വഴിനിമിത്തം ജനത്തിന്റെ മനസ്സു ക്ഷീണിച്ചു.
{{verse|5}} ജനം ദൈവത്തിന്നും മോശെക്കും വിരോധമായി സംസാരിച്ചു: മരുഭൂമിയില്‍മരുഭൂമിയിൽ മരിക്കേണ്ടതിന്നു നിങ്ങള്‍നിങ്ങൾ ഞങ്ങളെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്നതു എന്തിന്നു? ഇവിടെ അപ്പവുമില്ല, വെള്ളവുമില്ല; ഈ സാരമില്ലാത്ത ആഹാരം ഞങ്ങള്‍ക്കുഞങ്ങൾക്കു വെറുപ്പാകുന്നു എന്നു പറഞ്ഞു.
{{verse|6}} അപ്പോള്‍അപ്പോൾ യഹോവ ജനത്തിന്റെ ഇടയില്‍ഇടയിൽ അഗ്നിസര്‍പ്പങ്ങളെഅഗ്നിസർപ്പങ്ങളെ അയച്ചു; അവ ജനത്തെ കടിച്ചു; യിസ്രായേലില്‍യിസ്രായേലിൽ വളരെ ജനം മരിച്ചു.
{{verse|7}} ആകയാല്‍ആകയാൽ ജനം മോശെയുടെ അടുക്കല്‍അടുക്കൽ വന്നു; ഞങ്ങള്‍ഞങ്ങൾ യഹോവേക്കും നിനക്കും വിരോധമായി സംസാരിച്ചതിനാല്‍സംസാരിച്ചതിനാൽ പാപം ചെയ്തിരിക്കുന്നു. സര്‍പ്പങ്ങളെസർപ്പങ്ങളെ ഞങ്ങളുടെ ഇടയില്‍നിന്നുഇടയിൽനിന്നു നീക്കിക്കളവാന്‍നീക്കിക്കളവാൻ യഹോവയോടു പ്രാര്‍ത്ഥിക്കേണംപ്രാർത്ഥിക്കേണം എന്നു പറഞ്ഞു; മോശെ ജനത്തിന്നുവേണ്ടി പ്രാര്‍ത്ഥിച്ചുപ്രാർത്ഥിച്ചു.
{{verse|8}} യഹോവ മോശെയോടു: ഒരു അഗ്നിസര്‍പ്പത്തെഅഗ്നിസർപ്പത്തെ ഉണ്ടാക്കി കൊടിമരത്തിന്മേല്‍കൊടിമരത്തിന്മേൽ തൂക്കുക; കടിയേലക്കുന്നവന്‍കടിയേലക്കുന്നവൻ ആരെങ്കിലും അതിനെ നോക്കിയാല്‍നോക്കിയാൽ ജീവിക്കും എന്നു പറഞ്ഞു.
{{verse|9}} അങ്ങനെ മോശെ താമ്രംകൊണ്ടു ഒരു സര്‍പ്പത്തെസർപ്പത്തെ ഉണ്ടാക്കി കൊടിമരത്തിന്മേല്‍കൊടിമരത്തിന്മേൽ തൂക്കി; പിന്നെ സര്‍പ്പംസർപ്പം ആരെയെങ്കിലും കടിച്ചിട്ടു അവന്‍അവൻ താമ്രസര്‍പ്പത്തെതാമ്രസർപ്പത്തെ നോക്കിയാല്‍നോക്കിയാൽ ജീവിക്കും.
{{verse|10}} അനന്തരം യിസ്രായേല്‍മക്കള്‍യിസ്രായേൽമക്കൾ പുറപ്പെട്ടു ഔബോത്തില്‍ഔബോത്തിൽ പാളയമിറങ്ങി.
{{verse|11}} ഔബോത്തില്‍നിന്നുഔബോത്തിൽനിന്നു യാത്ര പുറപ്പെട്ടു സൂര്യോദയത്തിന്നു നേരെ മോവാബിന്റെ കിഴക്കുള്ള മരുഭൂമിയില്‍മരുഭൂമിയിൽ ഇയ്യെ-അബാരീമില്‍അബാരീമിൽ പാളയമിറങ്ങി.
{{verse|12}} അവിടെനിന്നു പുറപ്പെട്ടു സാരോദ് താഴ്വരയില്‍താഴ്വരയിൽ പാളയമിറങ്ങി.
{{verse|13}} അവിടെനിന്നു പുറപ്പെട്ടു അമോര്‍യ്യരുടെഅമോർയ്യരുടെ ദേശത്തുനിന്നു ഉത്ഭവിച്ചു മരുഭൂമിയില്‍മരുഭൂമിയിൽ കൂടി ഒഴുകുന്ന അര്‍ന്നോന്‍അർന്നോൻ തോട്ടിന്നക്കരെ പാളയമിറങ്ങി; അര്‍ന്നോന്‍അർന്നോൻ മോവാബിന്നും അമോര്‍യ്യര്‍ക്കുംഅമോർയ്യർക്കും മദ്ധ്യേ മോവാബിന്നുള്ള അതിര്‍അതിർ ആകുന്നു. അതുകൊണ്ടു:
{{verse|14}} “സൂഫയിലെ വാഹേബും അര്‍ന്നോന്‍അർന്നോൻ താഴ്വരകളും ആരിന്റെ നിവാസത്തോളം നീണ്ടു.
{{verse|15}} മോവാബിന്റെ അതിരോടു ചാഞ്ഞിരിക്കുന്ന താഴ്വരച്ചരിവു” എന്നിങ്ങനെ യഹോവയുടെ യുദ്ധപുസ്തകത്തില്‍യുദ്ധപുസ്തകത്തിൽ പറഞ്ഞിരിക്കുന്നു.
{{verse|16}} അവിടെനിന്നു അവര്‍അവർ ബേരിലേക്കു പോയി; യഹോവ മോശെയോടു: ജനത്തെ ഒന്നിച്ചുകൂട്ടുക: ഞാന്‍ഞാൻ അവര്‍ക്കുംഅവർക്കും വെള്ളം കൊടുക്കുമെന്നു കല്പിച്ച കിണര്‍കിണർ അതു തന്നേ.
{{verse|17}} ആ സമയത്തു യിസ്രായേല്‍യിസ്രായേൽ: “കിണറേ, പൊങ്ങിവാ; അതിന്നു പാടുവിന്‍പാടുവിൻ .
{{verse|18}} പ്രഭുക്കന്മാര്‍പ്രഭുക്കന്മാർ കുഴിച്ച കിണര്‍കിണർ; ജനശ്രേഷ്ഠന്മാര്‍ജനശ്രേഷ്ഠന്മാർ ചെങ്കോല്‍കൊണ്ടുംചെങ്കോൽകൊണ്ടും തങ്ങളുടെ ദണ്ഡുകള്‍കൊണ്ടുംദണ്ഡുകൾകൊണ്ടും കുത്തിയ കിണര്‍കിണർ എന്നുള്ള പാട്ടുപാടി.
{{verse|19}} പിന്നെ അവര്‍അവർ മരുഭൂമിയില്‍നിന്നുമരുഭൂമിയിൽനിന്നു മത്ഥാനെക്കും മത്ഥാനയില്‍നിന്നുമത്ഥാനയിൽനിന്നു നഹലീയേലിന്നും നഹലീയേലില്‍നിന്നുനഹലീയേലിൽനിന്നു
{{verse|20}} ബാമോത്തിന്നും ബാമോത്തില്‍നിന്നുബാമോത്തിൽനിന്നു മോവാബിന്റെ പ്രദേശത്തുള്ള താഴ്വരയിലേക്കും മരുഭൂമിക്കെതിരെയുള്ള പിസ്ഗമുകളിലേക്കും യാത്രചെയ്തു.
{{verse|21}} അവിടെനിന്നു യിസ്രായേല്‍യിസ്രായേൽ അമോര്‍യ്യരുടെഅമോർയ്യരുടെ രാജാവായ സീഹോന്റെ അടുക്കല്‍അടുക്കൽ ദൂതന്മാരെ അയച്ചു:
{{verse|22}} ഞാന്‍ഞാൻ നിന്റെ ദേശത്തുകൂടി കടന്നുപോകുവാന്‍കടന്നുപോകുവാൻ അനുവദിക്കേണമേ; ഞങ്ങള്‍ഞങ്ങൾ വയലിലെങ്കിലും മുന്തിരിത്തോട്ടത്തിലെങ്കിലും കയറുകയില്ല, കിണറ്റിലെ വെള്ളം കുടിക്കയുമില്ല; ഞങ്ങള്‍ഞങ്ങൾ നിന്റെ അതിര്‍കഴിയുംവരെഅതിർകഴിയുംവരെ രാജപാതയില്‍കൂടിരാജപാതയിൽകൂടി തന്നേ പൊയ്ക്കൊള്ളാം എന്നു പറയിച്ചു.
{{verse|23}} എന്നാല്‍എന്നാൽ സീഹോന്‍സീഹോൻ തന്റെ ദേശത്തുകൂടി യിസ്രായേല്‍യിസ്രായേൽ കടന്നുപോവാന്‍കടന്നുപോവാൻ സമ്മതിക്കാതെ തന്റെ ജനത്തെയെല്ലാം ഒന്നിച്ചുകൂട്ടി യിസ്രായേലിന്റെ നേരെ മരുഭൂമിയിലേക്കു പുറപ്പെട്ടു; അവന്‍അവൻ യാഹാസില്‍യാഹാസിൽ വന്നു യിസ്രായേലിനോടു യുദ്ധം ചെയ്തു.
{{verse|24}} യിസ്രായേല്‍യിസ്രായേൽ അവനെ വാളിന്റെ വായ്ത്തലകൊണ്ടു വെട്ടി, അര്‍ന്നോന്‍അർന്നോൻ മുതല്‍മുതൽ യബ്ബോക്ക്വരെയും അമ്മോന്യരുടെ അതിര്‍വരെയുംഅതിർവരെയും ഉള്ള അവന്റെ ദേശത്തെ കൈവശമാക്കി; അമ്മോന്യരുടെ അതിരോ ഉറപ്പുള്ളതു ആയിരുന്നു.
{{verse|25}} ഈ പട്ടണങ്ങള്‍പട്ടണങ്ങൾ എല്ലാം യിസ്രായേല്‍യിസ്രായേൽ പിടിച്ചു; അങ്ങനെ യിസ്രായേല്‍യിസ്രായേൽ അമോര്‍യ്യരുടെഅമോർയ്യരുടെ എല്ലാ പട്ടണങ്ങളിലും കുടിപാര്‍ത്തുകുടിപാർത്തു; ഹെശ്ബോനിലും അതിന്റെ സകല ഗ്രാമങ്ങളിലും തന്നേ.
{{verse|26}} ഹെശ്ബോന്‍ഹെശ്ബോൻ അമോര്‍യ്യരുടെഅമോർയ്യരുടെ രാജാവായ സീഹോന്റെ നഗരം ആയിരുന്നു; അവന്‍അവൻ മുമ്പിലത്തെ മോവാബ് രാജാവിനോടു പടയെടുത്തു അര്‍ന്നോന്‍അർന്നോൻ വരെ ഉള്ള അവന്റെ ദേശമൊക്കെയും അവന്റെ കയ്യില്‍നിന്നുകയ്യിൽനിന്നു പിടിച്ചിരുന്നു.
{{verse|27}} അതുകൊണ്ടു കവിവരന്മാര്‍കവിവരന്മാർ പറയുന്നതു: “ഹെശ്ബോനില്‍“ഹെശ്ബോനിൽ വരുവിന്‍വരുവിൻ ; സീഹോന്റെ നഗരം പണിതുറപ്പിക്കട്ടെ.
{{verse|28}} ഹെശ്ബോനില്‍നിന്നുഹെശ്ബോനിൽനിന്നു തീയും സീഹോന്റെ നഗരത്തില്‍നിന്നുനഗരത്തിൽനിന്നു ജ്വാലയും പുറപ്പെട്ടു, മോവാബിലെ ആരിനെയും അര്‍ന്നോന്‍അർന്നോൻ തീരത്തെ ഗിരിനിവാസികളെയും ദഹിപ്പിച്ചു.
{{verse|29}} മോവാബേ, നിനക്കു ഹാ കഷ്ടം! കെമോശിന്റെ ജനമേ, നീ മുടിഞ്ഞിരിക്കുന്നു. അവന്‍അവൻ തന്റെ പുത്രന്മാരെ പലായനത്തിന്നും പുത്രിമാരെ അമോര്‍യ്യരാജാവായഅമോർയ്യരാജാവായ സീഹോന്നു അടിമയായും കൊടുത്തു.
{{verse|30}} ഞങ്ങള്‍ഞങ്ങൾ അവരെ അമ്പെയ്തു; ദീബോന്‍ദീബോൻ വരെ ഹെശ്ബോന്‍ഹെശ്ബോൻ നശിച്ചു; മെദബവരെയുള്ള നോഫയോളം അവരെ ശൂന്യമാക്കി.”
{{verse|31}} ഇങ്ങനെ യിസ്രായേല്‍യിസ്രായേൽ അമോര്‍യ്യരുടെഅമോർയ്യരുടെ ദേശത്തു കുടിപാര്‍ത്തുകുടിപാർത്തു.
{{verse|32}} അനന്തരം മോശെ യസേരിനെ ഒറ്റുനോക്കുവാന്‍ഒറ്റുനോക്കുവാൻ ആളയച്ചു; അവര്‍അവർ അതിന്റെ ഗ്രാമങ്ങളെ പിടിച്ചു അവിടെയുള്ള അമോര്‍യ്യരെഅമോർയ്യരെ ഔടിച്ചുകളഞ്ഞു.
{{verse|33}} പിന്നെ അവര്‍അവർ തിരിഞ്ഞു ബാശാന്‍ബാശാൻ വഴിയായി പോയി; ബാശാന്‍ബാശാൻ രാജാവായ ഔഗ് തന്റെ സകലജനവുമായി അവരുടെനേരെ പുറപ്പെട്ടു എദ്രെയില്‍വെച്ചുഎദ്രെയിൽവെച്ചു പടയേറ്റു.
{{verse|34}} അപ്പോള്‍അപ്പോൾ യഹോവ മോശെയോടു: അവനെ ഭയപ്പെടേണ്ടാ; അവനെയും അവന്റെ സകലജനത്തെയും അവന്റെ ദേശത്തെയും ഞാന്‍ഞാൻ നിന്റെ കയ്യില്‍കയ്യിൽ ഏല്പിച്ചിരിക്കുന്നു; നീ ഹെശ്ബോനില്‍ഹെശ്ബോനിൽ പാര്‍ത്തപാർത്ത അമോര്‍യ്യരാജാവായഅമോർയ്യരാജാവായ സീഹോനോടു ചെയ്തതുപോലെ അവനോടും ചെയ്യും എന്നു അരുളിച്ചെയ്തു.
{{verse|35}} അങ്ങനെ അവര്‍അവർ അവനെയും അവന്റെ പുത്രന്മാരെയും അവന്റെ സകലജനത്തെയും ഒട്ടൊഴിയാതെ സംഹരിച്ചു, അവന്റെ ദേശത്തെ കൈവശമാക്കുകയും ചെയ്തു.
{{Navi|
|