}}
{{verse|1}} യിസ്രായേല്‍മക്കള്‍യിസ്രായേൽമക്കൾ യാത്രപുറപ്പെട്ടു യെരീഹോവിന്റെ സമീപത്തു യോര്‍ദ്ദാന്നക്കരെയോർദ്ദാന്നക്കരെ മോവാബ് സമഭൂമിയില്‍സമഭൂമിയിൽ പാളയമിറങ്ങി.
{{verse|2}} യിസ്രായേല്‍യിസ്രായേൽ അമോര്‍യ്യരോടുഅമോർയ്യരോടു ചെയ്തതൊക്കെയും സിപ്പോരിന്റെ മകനായ ബാലാക്‍ബാലാൿ അറിഞ്ഞു.
{{verse|3}} ജനം വളരെയായിരുന്നതുകൊണ്ടു മോവാബ് ഏറ്റവും ഭയപ്പെട്ടു; യിസ്രായേല്‍മക്കളെക്കുറിച്ചുയിസ്രായേൽമക്കളെക്കുറിച്ചു മോവാബ് പരിഭ്രമിച്ചു.
{{verse|4}} മോവാബ് മിദ്യാന്യമൂപ്പന്മാരോടു: കാള വയലിലെ പുല്ലു നക്കിക്കളയുന്നതു പോലെ ഈ കൂട്ടം നമ്മുടെ ചുറ്റുമുള്ള എല്ലാവരെയും നക്കിക്കളയും എന്നു പറഞ്ഞു. അക്കാലത്തു മോവാബ്രാജാവു സിപ്പോരിന്റെ മകനായ ബാലാക്‍ബാലാൿ ആയിരുന്നു.
{{verse|5}} അവന്‍അവൻ ബെയോരിന്റെ മകനായ ബിലെയാമിനെ വിളിപ്പാന്‍വിളിപ്പാൻ അവന്റെ സ്വജാതിക്കാരുടെ ദേശത്തു നദീതീരത്തുള്ള പെഥോരിലേക്കു ദൂതന്മാരെ അയച്ചു: ഒരു ജനം മിസ്രയീമില്‍നിന്നുമിസ്രയീമിൽനിന്നു പുറപ്പെട്ടുവന്നു ഭൂതലത്തെ മൂടിയിരിക്കുന്നു; അവര്‍അവർ എനിക്കെതിരെ പാര്‍ക്കുംന്നുപാർക്കുംന്നു.
{{verse|6}} നീ വന്നു എനിക്കുവേണ്ടി ഈ ജനത്തെ ശപിക്കേണമേ; അവര്‍അവർ എന്നെക്കാള്‍എന്നെക്കാൾ ഏറ്റവും ബലവാന്മാര്‍ബലവാന്മാർ ആയിരിക്കകൊണ്ടു പക്ഷേ അവരെ തോല്പിച്ചു ദേശത്തുനിന്നു ഔടിച്ചുകളവാന്‍ഔടിച്ചുകളവാൻ എനിക്കു കഴിവുണ്ടാകുമായിരിക്കും; നീ അനുഗ്രഹിക്കുന്നവന്‍അനുഗ്രഹിക്കുന്നവൻ അനുഗ്രഹിക്കപ്പെട്ടവന്‍അനുഗ്രഹിക്കപ്പെട്ടവൻ , നീ ശപിക്കുന്നവന്‍ശപിക്കുന്നവൻ ശപിക്കപ്പെട്ടവന്‍ശപിക്കപ്പെട്ടവൻ എന്നു ഞാന്‍ഞാൻ അറിയുന്നു എന്നു പറയിച്ചു.
{{verse|7}} മോവാബ്യ മൂപ്പന്മാരും മിദ്യാന്യമൂപ്പന്മാരും കൂടി കയ്യില്‍കയ്യിൽ പ്രശ്നദക്ഷിണയുമായി ബിലെയാമിന്റെ അടുക്കല്‍അടുക്കൽ ചെന്നു ബാലാക്കിന്റെ വാക്കുകളെ അവനോടു പറഞ്ഞു.
{{verse|8}} അവന്‍അവൻ അവരോടു: ഇന്നു രാത്രി ഇവിടെ പാര്‍പ്പിന്‍പാർപ്പിൻ ; യഹോവ എന്നോടു അരുളിച്ചെയ്യുന്നതു പോലെ ഞാന്‍ഞാൻ നിങ്ങളോടു ഉത്തരം പറയാം എന്നു പറഞ്ഞു. മോവാബ്യപ്രഭുക്കന്മാര്‍മോവാബ്യപ്രഭുക്കന്മാർ ബിലെയാമിനോടു കൂടെ പാര്‍ത്തുപാർത്തു.
{{verse|9}} ദൈവം ബിലെയാമിന്റെ അടുക്കല്‍വന്നുഅടുക്കൽവന്നു: നിന്നോടുകൂടെയുള്ള ഈ മനുഷ്യര്‍മനുഷ്യർ ആരെന്നു ചോദിച്ചു.
{{verse|10}} ബിലെയാം ദൈവത്തോടു: ഒരു ജനം മിസ്രയീമില്‍നിന്നുമിസ്രയീമിൽനിന്നു പുറപ്പെട്ടുവന്നു ഭൂതലത്തെ മൂടിയിരിക്കുന്നു; നീ വന്നു എനിക്കുവേണ്ടി അവരെ ശപിക്കേണം.
{{verse|11}} പക്ഷേ അവരോടു യുദ്ധം ചെയ്തു അവരെ ഔടിച്ചുകളവാന്‍ഔടിച്ചുകളവാൻ എനിക്കു കഴിയും എന്നിങ്ങനെ മോവാബ്രാജാവായി സിപ്പോരിന്റെ മകനായ ബാലാക്‍ബാലാൿ എന്റെ അടുക്കല്‍അടുക്കൽ പറഞ്ഞയച്ചിരിക്കുന്നു എന്നു പറഞ്ഞു.
{{verse|12}} ദൈവം ബിലെയാമിനോടു: നീ അവരോടുകൂടെ പോകരുതു; ആ ജനത്തെ ശപിക്കയും അരുതു; അവര്‍അവർ അനുഗ്രഹിക്കപ്പെട്ടവര്‍അനുഗ്രഹിക്കപ്പെട്ടവർ ആകുന്നു എന്നു കല്പിച്ചു.
{{verse|13}} ബിലെയാം രാവിലെ എഴുന്നേറ്റു ബാലാക്കിന്റെ പ്രഭുക്കന്മാരോടു: നിങ്ങളുടെ ദേശത്തേക്കു പോകുവിന്‍പോകുവിൻ ; നിങ്ങളോടുകൂടെ പോരുവാന്‍പോരുവാൻ യഹോവ എനിക്കു അനുവാദം തരുന്നില്ല എന്നു പറഞ്ഞു.
{{verse|14}} മോവാബ്യപ്രഭുക്കന്മാര്‍മോവാബ്യപ്രഭുക്കന്മാർ പുറപ്പെട്ടു ബാലാക്കിന്റെ അടുക്കല്‍അടുക്കൽ ചെന്നു; ബിലെയാമിന്നു ഞങ്ങളോടുകൂടെ വരുവാന്‍വരുവാൻ മനസ്സില്ല എന്നു പറഞ്ഞു.
{{verse|15}} ബാലാക്‍ബാലാൿ വീണ്ടും അവരെക്കാള്‍അവരെക്കാൾ മാന്യരായ അധികം പ്രഭുക്കന്മാരെ അയച്ചു.
{{verse|16}} അവര്‍അവർ ബിലെയാമിന്റെ അടുക്കല്‍അടുക്കൽ വന്നു അവനോടു: എന്റെ അടുക്കല്‍അടുക്കൽ വരുന്നതിന്നു മുടക്കം ഒന്നും പറയരുതേ.
{{verse|17}} ഞാന്‍ഞാൻ നിന്നെ ഏറ്റവും ബഹുമാനിക്കും; നീ എന്നോടു പറയുന്നതൊക്കെയും ഞാന്‍ഞാൻ ചെയ്യാം; വന്നു എനിക്കുവേണ്ടി ഈ ജനത്തെ ശപിക്കേണമേ എന്നു സിപ്പോരിന്റെ മകനായ ബാലാക്‍ബാലാൿ പറയുന്നു എന്നു പറഞ്ഞു.
{{verse|18}} ബിലെയാം ബാലാക്കിന്റെ ഭൃത്യന്മാരോടു: ബാലാക്‍ബാലാൿ തന്റെ ഗൃഹം നിറെച്ചു വെള്ളിയും പൊന്നും എനിക്കു തന്നാലും എന്റെ ദൈവമായ യഹോവയുടെ കല്പന ലംഘിച്ചു ഏറെയോ കുറെയോ ചെയ്‍വാന്‍ചെയ്‍വാൻ എനിക്കു കഴിയുന്നതല്ല.
{{verse|19}} ആകയാല്‍ആകയാൽ യഹോവ ഇനിയും എന്നോടു എന്തു അരുളിച്ചെയ്യും എന്നു ഞാന്‍ഞാൻ അറിയട്ടെ; നിങ്ങളും ഈ രാത്രി ഇവിടെ പാര്‍പ്പിന്‍പാർപ്പിൻ എന്നു ഉത്തരം പറഞ്ഞു.
{{verse|20}} രാത്രിയില്‍രാത്രിയിൽ ദൈവം ബിലെയാമിന്റെ അടുക്കല്‍അടുക്കൽ വന്നു: ഇവര്‍ഇവർ നിന്നെ വിളിപ്പാന്‍വിളിപ്പാൻ വന്നിരിക്കുന്നു എങ്കില്‍എങ്കിൽ പുറപ്പെട്ടു അവരോടുകൂടെ പോക; എന്നാല്‍എന്നാൽ ഞാന്‍ഞാൻ നിന്നോടു കല്പിക്കുന്ന കാര്യം മാത്രമേ ചെയ്യാവു എന്നു കല്പിച്ചു.
{{verse|21}} ബിലെയാം രാവിലെ എഴുന്നേറ്റു കഴുതെക്കു കോപ്പിട്ടു മോവാബ്യപ്രഭുക്കന്മാരോടുകൂടെ പോയി.
{{verse|22}} അവന്‍അവൻ പോകുന്നതുകൊണ്ടു ദൈവത്തിന്റെ കോപം ജ്വലിച്ചു; യഹോവയുടെ ദൂതന്‍ദൂതൻ വഴിയില്‍വഴിയിൽ അവന്നു പ്രതിയോഗിയായി നിന്നു; അവനോ കഴുതപ്പുറത്തു കയറി യാത്ര ചെയ്കയായിരുന്നു; അവന്റെ രണ്ടു ബാല്യക്കാരും കൂടെ ഉണ്ടായിരുന്നു.
{{verse|23}} യഹോവയുടെ ദൂതന്‍ദൂതൻ വാള്‍വാൾ ഊരിപ്പിടിച്ചുകൊണ്ടു വഴിയില്‍വഴിയിൽ നിലക്കുന്നതു കഴുത കണ്ടു; കഴുത വഴിയില്‍വഴിയിൽ നിന്നു മാറി വയലിലേക്കു പോയി; കഴുതയെ വഴിയിലേക്കു തിരിക്കേണ്ടതിന്നു ബിലെയാം അതിനെ അടിച്ചു.
{{verse|24}} പിന്നെ യഹോവയുടെ ദൂതന്‍ദൂതൻ ഇരുപുറവും മതിലുള്ള മുന്തിരിത്തോട്ടങ്ങളുടെ ഇടുക്കുവഴിയില്‍ഇടുക്കുവഴിയിൽ നിന്നു.
{{verse|25}} കഴുത യഹോവയുടെ ദൂതനെ കണ്ടപ്പോള്‍കണ്ടപ്പോൾ മതിലരികെ ഒതുങ്ങി ബിലെയാമിന്റെ കാല്‍കാൽ മതിലോടു ചേര്‍ത്തുചേർത്തു ഞെക്കി; അവന്‍അവൻ അതിനെ വീണ്ടും അടിച്ചു.
{{verse|26}} പിന്നെ യഹോവയുടെ ദൂതന്‍ദൂതൻ മുമ്പോട്ടു ചെന്നു ഇടത്തോട്ടും വലത്തോട്ടും മാറുവാന്‍മാറുവാൻ വഴിയില്ലാത്ത ഒരു ഇടുക്കിടയില്‍ഇടുക്കിടയിൽ നിന്നു.
{{verse|27}} യഹോവയുടെ ദൂതനെ കണ്ടപ്പോള്‍കണ്ടപ്പോൾ കഴുത ബിലെയാമിന്റെ കീഴെകിടന്നുകളഞ്ഞു; ബിലെയാമിന്റെ കോപം ജ്വലിച്ചു അവന്‍അവൻ കഴുതയെ വടികൊണ്ടു അടിച്ചു.
{{verse|28}} അപ്പോള്‍അപ്പോൾ യഹോവ കഴുതയുടെ വായ് തുറന്നു; അതു ബിലെയാമിനോടു: നീ എന്നെ ഈ മൂന്നു പ്രാവശ്യം അടിപ്പാന്‍അടിപ്പാൻ ഞാന്‍ഞാൻ നിന്നോടു എന്തു ചെയ്തു എന്നു ചോദിച്ചു.
{{verse|29}} ബിലെയാം കഴുതയോടു: നീ എന്നെ കളിയാക്കിയതുകൊണ്ടത്രേ. എന്റെ കയ്യില്‍കയ്യിൽ ഒരു വാള്‍വാൾ ഉണ്ടായിരുന്നെങ്കില്‍ഉണ്ടായിരുന്നെങ്കിൽ ഞാന്‍ഞാൻ ഇപ്പോള്‍ഇപ്പോൾ തന്നേ നിന്നെ കൊന്നുകളയുമായിരുന്നു എന്നു പറഞ്ഞു.
{{verse|30}} കഴുത ബിലെയാമിനോടു: ഞാന്‍ഞാൻ നിന്റെ കഴുതയല്ലയോ? ഇക്കാലമൊക്കെയും എന്റെ പുറത്തല്ലയോ നീ കയറിനടന്നതു? ഞാന്‍ഞാൻ എപ്പോഴെങ്കിലും ഇങ്ങനെ നിന്നോടു കാണിച്ചിട്ടുണ്ടോ എന്നു ചോദിച്ചു. ഇല്ല എന്നു അവന്‍അവൻ പറഞ്ഞു.
{{verse|31}} അപ്പോള്‍അപ്പോൾ യഹോവ ബിലെയാമിന്റെ കണ്ണു തുറന്നു, യഹോവയുടെ ദൂതന്‍ദൂതൻ വാളൂരിപ്പിടിച്ചു കൊണ്ടു നിലക്കുന്നതു അവന്‍അവൻ കണ്ടു സാഷ്ടാംഗം വീണു നമസ്കരിച്ചു. യഹോവയുടെ ദൂതന്‍ദൂതൻ അവനോടു:
{{verse|32}} ഈ മൂന്നു പ്രാവശ്യം നീ കഴുതയെ അടിച്ചതു എന്തു? ഇതാ, ഞാന്‍ഞാൻ നിനക്കു പ്രതിയോഗിയായി പുറപ്പെട്ടിരിക്കുന്നു: നിന്റെ വഴി നാശകരം എന്നു ഞാന്‍ഞാൻ കാണുന്നു.
{{verse|33}} കഴുത എന്നെ കണ്ടു ഈ മൂന്നു പ്രാവശ്യം എന്റെ മുമ്പില്‍മുമ്പിൽ നിന്നു മാറിപ്പോയി; അതു മാറിപ്പോയിരുന്നില്ലെങ്കില്‍മാറിപ്പോയിരുന്നില്ലെങ്കിൽ ഞാന്‍ഞാൻ ഇപ്പോള്‍ഇപ്പോൾ തന്നേ നിന്നെ കൊന്നുകളകയും അതിനെ ജീവനോട രക്ഷിക്കയും ചെയ്യുമായിരുന്നു എന്നു പറഞ്ഞു.
{{verse|34}} ബിലെയാം യഹോവയുടെ ദൂതനോടു: ഞാന്‍ഞാൻ പാപം ചെയ്തിരിക്കുന്നു: നീ എനിക്കു എതിരായി വഴിയില്‍നിന്നിരുന്നുവഴിയിൽനിന്നിരുന്നു എന്നു ഞാന്‍ഞാൻ അറിഞ്ഞില്ല; ഇതു നിനക്കു അനിഷ്ടമെന്നുവരികില്‍അനിഷ്ടമെന്നുവരികിൽ ഞാന്‍ഞാൻ മടങ്ങിപ്പൊയ്ക്കൊള്ളാം എന്നു പറഞ്ഞു.
{{verse|35}} യഹോവയുടെ ദൂതന്‍ദൂതൻ ബിലെയാമിനോടു: ഇവരോടുകൂടെ പോക; എങ്കിലും ഞാന്‍ഞാൻ നിന്നോടു കല്പിക്കുന്ന വചനം മാത്രമേ പറയാവു എന്നു പറഞ്ഞു; ബിലെയാം ബാലാക്കിന്റെ പ്രഭുക്കന്മാരോടുകൂടെ പോകയും ചെയ്തു.
{{verse|36}} ബിലെയാം വരുന്നു എന്നു ബാലാക്‍ബാലാൿ കേട്ടപ്പോള്‍കേട്ടപ്പോൾ അര്‍ന്നോന്‍അർന്നോൻ തീരത്തു ദേശത്തിന്റെ അതിരിലുള്ള ഈര്‍മോവാബ്വരെഈർമോവാബ്വരെ അവനെ എതിരേറ്റു ചെന്നു.
{{verse|37}} ബാലാക്‍ബാലാൿ ബിലെയാമിനോടു: ഞാന്‍ഞാൻ നിന്നെ വിളിപ്പാന്‍വിളിപ്പാൻ ആളയച്ചില്ലയോ? നീ വരാതിരുന്നതു എന്തു? നിന്നെ ബഹുമാനിപ്പാന്‍ബഹുമാനിപ്പാൻ എനിക്കു കഴികയില്ലയോ എന്നു പറഞ്ഞതിന്നു ബിലെയാം ബാലാക്കിനോടു:
{{verse|38}} ഞാന്‍ഞാൻ വന്നിരിക്കുന്നുവല്ലോ; എന്നാല്‍എന്നാൽ എന്തെങ്കിലും പറവാന്‍പറവാൻ എനിക്കു കഴിയുമോ? ദൈവം എന്റെ നാവിന്മേല്‍നാവിന്മേൽ ആക്കിത്തരുന്ന വചനമേ ഞാന്‍ഞാൻ പ്രസ്താവിക്കയുള്ളു എന്നു പറഞ്ഞു.
{{verse|39}} അങ്ങനെ ബിലെയാം ബാലാക്കിനോടുകൂടെ പോയി; അവര്‍അവർ കിര്‍യ്യത്ത്കിർയ്യത്ത് - ഹൂസോത്തില്‍ഹൂസോത്തിൽ എത്തി.
{{verse|40}} ബാലാക്‍ബാലാൿ കാളകളെയും ആടുകളെയും അറുത്തു ബിലെയാമിന്നും അവനോടുകൂടെയുള്ള പ്രഭുക്കന്മാര്‍ക്കുംപ്രഭുക്കന്മാർക്കും കൊടുത്തയച്ചു.
{{verse|41}} പിറ്റെന്നാള്‍പിറ്റെന്നാൾ ബാലാക്‍ബാലാൿ ബിലെയാമിനെ ബാമോത്ത്-ബാലിലേക്കു കൂട്ടിക്കൊണ്ടുപോയി; അവിടെനിന്നു അവന്‍അവൻ ജനത്തിന്റെ ഒരു അറ്റം കണ്ടു.
{{Navi|
|