}}
{{verse|1}} അനന്തരം ബിലെയാം ബാലാക്കിനോടു: ഇവിടെ എനിക്കു ഏഴു യാഗപീഠം പണിതു ഏഴു കാളയെയും ഏഴു ആട്ടുകൊറ്റനെയും ഒരുക്കിനിര്‍ത്തുകഒരുക്കിനിർത്തുക എന്നു പറഞ്ഞു.
{{verse|2}} ബിലെയാം പറഞ്ഞതുപോലെ ബാലാക്‍ബാലാൿ ചെയ്തു; ബാലാക്കും ബിലെയാമും ഔരോ പീഠത്തിന്മേലും ഒരു കാളയെയും ഒരു ആട്ടുകൊറ്റനെയും യാഗം കഴിച്ചു;
{{verse|3}} പിന്നെ ബിലെയാം ബാലാക്കിനോടു: നിന്റെ ഹോമയാഗത്തിന്റെ അടുക്കല്‍അടുക്കൽ നില്‍ക്കനിൽക്ക; ഞാന്‍ഞാൻ അങ്ങോട്ടു ചെല്ലട്ടെ; പക്ഷേ യഹോവ എനിക്കു പ്രത്യക്ഷനാകും; അവന്‍അവൻ എന്നെ ദര്‍ശിപ്പിക്കുന്നതുദർശിപ്പിക്കുന്നതു ഞാന്‍ഞാൻ നിന്നോടു അറിയിക്കും എന്നു പറഞ്ഞു കുന്നിന്മേല്‍കുന്നിന്മേൽ കയറി.
{{verse|4}} ദൈവം ബിലെയാമിന്നു പ്രത്യക്ഷനായി; ബിലെയാം അവനോടു: ഞാന്‍ഞാൻ ഏഴു പിഠം ഒരുക്കി ഔരോ പീഠത്തിന്മേല്‍പീഠത്തിന്മേൽ ഒരു കാളയെയും ഒരു ആട്ടുകൊറ്റനെയും യാഗം കഴിച്ചിരിക്കുന്നു എന്നു പറഞ്ഞു.
{{verse|5}} എന്നാറെ യഹോവ ഒരു വചനം ബിലെയാമിന്റെ നാവിന്മേല്‍നാവിന്മേൽ ആക്കിക്കൊടുത്തു: നീ ബാലാക്കിന്റെ അടുക്കല്‍അടുക്കൽ മടങ്ങിച്ചെന്നു ഇപ്രകാരം പറയേണം എന്നു കല്പിച്ചു.
{{verse|6}} അവന്‍അവൻ അവന്റെ അടുക്കല്‍അടുക്കൽ മടങ്ങിച്ചെന്നു; അവനും മോവാബ്യപ്രഭുക്കന്മാര്‍മോവാബ്യപ്രഭുക്കന്മാർ എല്ലാവരും ഹോമയാഗത്തിന്റെ അടുക്കല്‍അടുക്കൽ നിന്നിരുന്നു.
{{verse|7}} അപ്പോള്‍അപ്പോൾ അവന്‍അവൻ സുഭാഷിതം ചൊല്ലിത്തുടങ്ങിയതു: ബാലാക്‍ബാലാൿ എന്നെ അരാമില്‍നിന്നുംഅരാമിൽനിന്നും മോവാബ്രാജാവു പൂര്‍വ്വപര്‍വ്വതങ്ങളില്‍നിന്നുംപൂർവ്വപർവ്വതങ്ങളിൽനിന്നും വരുത്തി: ചെന്നു യാക്കോബിനെ ശപിക്ക; ചെന്നു യിസ്രായേലിനെ പ്രാകുക എന്നു പറഞ്ഞു.
{{verse|8}} ദൈവം ശപിക്കാത്തവനെ ഞാന്‍ഞാൻ എങ്ങനെ ശപിക്കും? യഹോവ പ്രാകാത്തവനെ ഞാന്‍ഞാൻ എങ്ങനെ പ്രാകും?
{{verse|9}} ശിലാഗ്രങ്ങളില്‍നിന്നുശിലാഗ്രങ്ങളിൽനിന്നു ഞാന്‍ഞാൻ അവനെ കാണുന്നു; ഗിരികളില്‍നിന്നുഗിരികളിൽനിന്നു ഞാന്‍ഞാൻ അവനെ ദര്‍ശിക്കുന്നുദർശിക്കുന്നു; ഇതാ തനിച്ചു പാര്‍ക്കുംന്നോരുപാർക്കുംന്നോരു ജനം; ജാതികളുടെ കൂട്ടത്തില്‍കൂട്ടത്തിൽ എണ്ണപ്പെടുന്നതുമില്ല.
{{verse|10}} യാക്കോബിന്റെ ധൂളിയെ ആര്‍ക്കുംആർക്കും എണ്ണാം? യിസ്രായേലിന്റെ കാലംശത്തെ ആര്‍ക്കുംആർക്കും ഗണിക്കാം? ഭക്തന്മാര്‍ഭക്തന്മാർ മരിക്കുമ്പോലെ ഞാന്‍ഞാൻ മരിക്കട്ടെ; എന്റെ അവസാനം അവന്റേതുപോലെ ആകട്ടെ.
{{verse|11}} ബാലാക്‍ബാലാൿ ബിലെയാമിനോടു: നീ എന്നോടു ഈ ചെയ്തതു എന്തു? എന്റെ ശത്രുക്കളെ ശപിപ്പാനല്ലോ ഞാന്‍ഞാൻ നിന്നെ വരുത്തിയതു? നീയോ അവരെ അനുഗ്രഹിക്കയത്രേ ചെയ്തിരിക്കുന്നു എന്നു പറഞ്ഞു.
{{verse|12}} അതിന്നു അവന്‍അവൻ : യഹോവ എന്റെ നാവിന്മേല്‍നാവിന്മേൽ തന്നതു പറവാന്‍പറവാൻ ഞാന്‍ഞാൻ ശ്രദ്ധിക്കേണ്ടായോ എന്നു ഉത്തരം പറഞ്ഞു.
{{verse|13}} ബാലാക്‍ബാലാൿ അവനോടു: നീ അവരെ മറ്റൊരു സ്ഥലത്തുനിന്നു കാണേണ്ടതിന്നു എന്നോടുകൂടെ വരിക; എന്നാല്‍എന്നാൽ അവരുടെ ഒരറ്റം മാത്രമല്ലാതെ എല്ലാവരെയും കാണുകയില്ല; അവിടെനിന്നു അവരെ ശപിക്കേണം എന്നു പറഞ്ഞു.
{{verse|14}} ഇങ്ങനെ അവന്‍അവൻ പിസ്ഗകൊടുമുടിയില്‍പിസ്ഗകൊടുമുടിയിൽ സോഫീം എന്ന മുകള്‍പ്പരപ്പിലേക്കുമുകൾപ്പരപ്പിലേക്കു അവനെ കൊണ്ടുപോയി ഏഴു യാഗപീഠം പണിതു ഔരോ പീഠത്തിന്മേലും ഒരു കാളയെയും ഒരു ആട്ടുകൊറ്റനെയും യാഗം കഴിച്ചു.
{{verse|15}} പിന്നെ അവന്‍അവൻ ബാലാക്കിനോടു: ഇവിടെ നിന്റെ ഹോമയാഗത്തിന്റെ അടുക്കല്‍അടുക്കൽ നില്‍ക്കനിൽക്ക; ഞാന്‍ഞാൻ അങ്ങോട്ടു ചെന്നു കാണട്ടെ എന്നു പറഞ്ഞു.
{{verse|16}} യഹോവ ബിലെയാമിന്നു പ്രത്യക്ഷനായി അവന്റെ നാവിന്മേല്‍നാവിന്മേൽ ഒരു വചനം കൊടുത്തു: ബാലാക്കിന്റെ അടുക്കല്‍അടുക്കൽ മടങ്ങിച്ചെന്നു ഇപ്രകാരം പറക എന്നു കല്പിച്ചു.
{{verse|17}} അവന്‍അവൻ അവന്റെ അടുക്കല്‍അടുക്കൽ വന്നപ്പോള്‍വന്നപ്പോൾ അവന്‍അവൻ മോവാബ്യ പ്രഭുക്കന്മാരോടുകൂടെ തന്റെ ഹോമയാഗത്തിന്റെ അടുക്കല്‍അടുക്കൽ നിന്നിരുന്നു. അപ്പോള്‍അപ്പോൾ ബാലാക്‍ബാലാൿ അവനോടു: യഹോവ എന്തു അരുളിച്ചെയ്തു എന്നു ചോദിച്ചു.
{{verse|18}} അവന്‍അവൻ സുഭാഷിതം ചൊല്ലിത്തുടങ്ങിയതു: ബാലാക്കേ, എഴുന്നേറ്റു കേള്‍ക്കകേൾക്ക; സിപ്പോരിന്റെ പുത്രാ, എനിക്കു ചെവി തരിക.
{{verse|19}} വ്യാജം പറവാന്‍പറവാൻ ദൈവം മനുഷ്യനല്ല; അനുതപിപ്പാന്‍അനുതപിപ്പാൻ അവന്‍അവൻ മനുഷ്യപുത്രനുമല്ല; താന്‍താൻ കല്പിച്ചതു ചെയ്യാതിരിക്കുമോ? താന്‍താൻ അരുളിച്ചെയ്തതു നിവര്‍ത്തിക്കാതിരിക്കുമോനിവർത്തിക്കാതിരിക്കുമോ?
{{verse|20}} അനുഗ്രഹിപ്പാന്‍അനുഗ്രഹിപ്പാൻ എനിക്കു കല്പന ലഭിച്ചിരിക്കുന്നു; അവന്‍അവൻ അനുഗ്രഹിച്ചിരിക്കുന്നു; എനിക്കു അതു മറിച്ചുകൂടാ.
{{verse|21}} യാക്കോബില്‍യാക്കോബിൽ തിന്മ കാണ്മാനില്ല; യിസ്രായേലില്‍യിസ്രായേലിൽ കഷ്ടത ദര്‍ശിപ്പാനുമില്ലദർശിപ്പാനുമില്ല; അവന്റെ ദൈവമായ യഹോവ അവനോടു കൂടെ ഇരിക്കുന്നു; രാജകോലാഹലം അവരുടെ മദ്ധ്യേ ഉണ്ടു.
{{verse|22}} ദൈവം അവരെ മിസ്രയീമില്‍നിന്നുമിസ്രയീമിൽനിന്നു കൊണ്ടു വരുന്നു; കാട്ടുപോത്തിന്നു തുല്യമായ ബലം അവന്നു ഉണ്ടു.
{{verse|23}} ആഭിചാരം യാക്കോബിന്നു പറ്റുകയില്ല; ലക്ഷണവിദ്യ യിസ്രായേലിനോടു ഫലിക്കയുമില്ല; ഇപ്പോള്‍ഇപ്പോൾ യാക്കോബിനെക്കുറിച്ചും യിസ്രായേലിനെക്കുറിച്ചും: ദൈവം എന്തെല്ലാം പ്രവര്‍ത്തിച്ചിരിക്കുന്നുപ്രവർത്തിച്ചിരിക്കുന്നു എന്നേ പറയാവു.
{{verse|24}} ഇതാ, ജനം സിംഹിയെപ്പോലെ എഴുന്നേലക്കുന്നു; ബാലസിംഹത്തെപ്പോലെ തെളിഞ്ഞുനിലക്കുന്നു; അവന്‍അവൻ ഇര പിടിച്ചു തിന്നാതെയും നിഹതന്മാരുടെ രക്തം കുടിക്കാതെയും കിടക്കയില്ല.
{{verse|25}} അപ്പോള്‍അപ്പോൾ ബാലാക്‍ബാലാൿ ബിലെയാമിനോടു: അവരെ ശപിക്കയും വേണ്ടാ അനുഗ്രഹിക്കയും വേണ്ടാ എന്നു പറഞ്ഞു.
{{verse|26}} ബിലെയാം ബാലാക്കിനോടു: യഹോവ കല്പിക്കുന്നതൊക്കെയും ഞാന്‍ഞാൻ ചെയ്യും എന്നു നിന്നോടു പറഞ്ഞില്ലയോ എന്നുത്തരം പറഞ്ഞു.
{{verse|27}} ബാലാക്‍ബാലാൿ ബിലെയാമിനോടു: വരിക, ഞാന്‍ഞാൻ നിന്നെ മറ്റൊരു സ്ഥലത്തു കൊണ്ടുപോകും; അവിടെനിന്നു നീ എനിക്കുവേണ്ടി അവരെ ശപിപ്പാന്‍ശപിപ്പാൻ ദൈവത്തിന്നു പക്ഷേ സമ്മതമാകും എന്നു പറഞ്ഞു.
{{verse|28}} അങ്ങനെ ബാലാക്‍ബാലാൿ ബിലെയാമിനെ മരുഭൂമിക്കു എതിരെയുള്ള പെയോര്‍മലയുടെപെയോർമലയുടെ മുകളില്‍മുകളിൽ കൊണ്ടുപോയി.
{{verse|29}} ബിലെയാം ബാലാക്കിനോടു: ഇവിടെ എനിക്കു ഏഴു യാഗപീഠം പണിതു ഏഴു കാളയെയും ഏഴു ആട്ടുകൊറ്റനെയും ഒരുക്കിനിര്‍ത്തുകഒരുക്കിനിർത്തുക എന്നു പറഞ്ഞു.
{{verse|30}} ബിലെയാം പറഞ്ഞതുപോലെ ബാലാക്‍ബാലാൿ ചെയ്തു; ഔരോ യാഗപീഠത്തിന്മേലും ഒരു കാളയെയും ഒരു ആട്ടുകൊറ്റനെയും യാഗം കഴിച്ചു.
{{Navi|
|