}}
{{verse|1}} യിസ്രായേല്‍യിസ്രായേൽ ശിത്തീമില്‍ശിത്തീമിൽ പാര്‍ക്കുംമ്പോള്‍പാർക്കുംമ്പോൾ ജനം മോവാബ്യസ്ത്രീകളുമായി പരസംഗം തുടങ്ങി.
{{verse|2}} അവര്‍അവർ ജനത്തെ തങ്ങളുടെ ദേവന്മാരുടെ ബലികള്‍ക്കുബലികൾക്കു വിളിക്കയും ജനം ഭക്ഷിച്ചു അവരുടെ ദേവന്മാരെ നമസ്കരിക്കയും ചെയ്തു.
{{verse|3}} യിസ്രായേല്‍യിസ്രായേൽ ബാല്‍പെയോരിനോടുബാൽപെയോരിനോടു ചേര്‍ന്നുചേർന്നു, യഹോവയുടെ കോപം യിസ്രായേലിന്റെ നേരെ ജ്വലിച്ചു.
{{verse|4}} യഹോവ മോശെയോടു: ജനത്തിന്റെ തലവന്മാരെയൊക്കെയും കൂട്ടി യഹോവയുടെ ഉഗ്രകോപം യിസ്രായേലിനെ വിട്ടുമാറേണ്ടതിന്നു അവരെ യഹോവയുടെ മുമ്പാകെ പരസ്യമായി തൂക്കിക്കളക എന്നു കല്പിച്ചു.
{{verse|5}} മോശെ യിസ്രായേല്‍യിസ്രായേൽ ന്യായാധിപന്മാരോടു: നിങ്ങള്‍നിങ്ങൾ ഔരോരുത്തന്‍ഔരോരുത്തൻ താന്താന്റെ ആളുകളില്‍ആളുകളിൽ ബാല്‍പെയോരിനോടുബാൽപെയോരിനോടു ചേര്‍ന്നവരെചേർന്നവരെ കൊല്ലുവിന്‍കൊല്ലുവിൻ എന്നു പറഞ്ഞു.
{{verse|6}} എന്നാല്‍എന്നാൽ മോശെയും സമാഗമന കൂടാരത്തിന്റെ വാതില്‍ക്കല്‍വാതിൽക്കൽ കരഞ്ഞുകൊണ്ടിരിക്കുന്ന യിസ്രായേല്‍മക്കളുടെയിസ്രായേൽമക്കളുടെ സര്‍വ്വസഭയുംസർവ്വസഭയും കാണ്‍കെകാൺകെ, ഒരു യിസ്രായേല്യന്‍യിസ്രായേല്യൻ തന്റെ സഹോദരന്മാരുടെ മദ്ധത്തിലേക്കു ഒരു മിദ്യാന്യ സ്ത്രീയെ കൊണ്ടുവന്നു.
{{verse|7}} അഹരോന്‍അഹരോൻ പുരോഹിതന്റെ മകനായ എലെയാസാരിന്റെ മകന്‍മകൻ ഫീനെഹാസ് അതു കണ്ടപ്പോള്‍കണ്ടപ്പോൾ സഭയുടെ മദ്ധ്യേനിന്നു എഴുന്നേറ്റു കയ്യില്‍കയ്യിൽ ഒരു കുന്തം എടുത്തു,
{{verse|8}} ആ യിസ്രായേല്യന്റെ പിന്നാലെ അന്ത:പുരത്തിലേക്കു ചെന്നു ഇരുവരെയും, ആ യിസ്രായേല്യനെയും ആ സ്ത്രീയെയും തന്നേ, അവളുടെ ഉദരം തുളയുംവണ്ണം കുത്തി, അപ്പോള്‍അപ്പോൾ ബാധ യിസ്രായേല്‍യിസ്രായേൽ മക്കളെ വിട്ടുമാറി.
{{verse|9}} ബാധകൊണ്ടു മരിച്ചുപോയവര്‍മരിച്ചുപോയവർ ഇരുപത്തുനാലായിരം പേര്‍പേർ.
{{verse|10}} പിന്നെ യഹോവ മോശെയോടു അരുളിച്ചെയ്തതു:
{{verse|11}} ഞാന്‍ഞാൻ എന്റെ തീക്ഷ്ണതയില്‍തീക്ഷ്ണതയിൽ യിസ്രായേല്‍മക്കളെയിസ്രായേൽമക്കളെ സംഹരിക്കാതിരിക്കേണ്ടതിന്നു അഹരോന്‍അഹരോൻ പുരോഹിതന്റെ മകനായ എലെയാസാരിന്റെ മകന്‍മകൻ ഫീനെഹാസ് അവരുടെ ഇടയില്‍ഇടയിൽ എനിക്കുവേണ്ടി തീക്ഷ്ണതയുള്ളവനായി എന്റെ ക്രോധം യിസ്രായേല്‍യിസ്രായേൽ മക്കളെ വിട്ടുപോകുമാറാക്കിയിരിക്കുന്നു.
{{verse|12}} ആകയാല്‍ആകയാൽ ഇതാ, ഞാന്‍ഞാൻ അവന്നു എന്റെ സമാധാനനിയമം കൊടുക്കുന്നു.
{{verse|13}} അവന്‍അവൻ തന്റെ ദൈവത്തിന്നുവേണ്ടി തീക്ഷ്ണതയുള്ളവനായി യിസ്രായേല്‍മക്കള്‍ക്കുവേണ്ടിയിസ്രായേൽമക്കൾക്കുവേണ്ടി പ്രായശ്ചിത്തം കഴിച്ചതുകൊണ്ടു അതു അവന്നും അവന്റെ സന്തതിക്കും നിത്യപൌരോഹിത്യത്തിന്റെ നിയമമാകുന്നു എന്നു നീ പറയേണം.
{{verse|14}} മിദ്യാന്യസ്ത്രീയോടുകൂടെ കൊന്ന യിസ്രായേല്യന്നു സിമ്രി എന്നു പേര്‍പേർ; അവന്‍അവൻ ശിമെയോന്‍ശിമെയോൻ ഗോത്രത്തില്‍ഗോത്രത്തിൽ ഒരു പ്രഭുവായ സാലൂവിന്റെ മകന്‍മകൻ ആയിരുന്നു.
{{verse|15}} കൊല്ലപ്പെട്ട മിദ്യാന്യ സ്ത്രീക്കു കൊസ്ബി എന്നു പേര്‍പേർ; അവള്‍അവൾ ഒരു മിദ്യാന്യഗോത്രത്തില്‍മിദ്യാന്യഗോത്രത്തിൽ ജനാധിപനായിരുന്ന സൂരിന്റെ മകളായിരുന്നു.
{{verse|16}} പെയോരിന്റെ സംഗതിയിലും പെയോര്‍പെയോർ നിമിത്തം ഉണ്ടായ ബാധയുടെ നാളില്‍നാളിൽ കൊല്ലപ്പെട്ട അവരുടെ സഹോദരിയായി മിദ്യാന്യപ്രഭുവിന്റെ മകള്‍മകൾ കൊസ്ബിയുടെ സംഗതിയിലും മിദ്യാന്യര്‍മിദ്യാന്യർ നിങ്ങളെ ചതിച്ചു ഉപായങ്ങളാല്‍ഉപായങ്ങളാൽ വലെച്ചിരിക്കകൊണ്ടു,
{{verse|17}} നിങ്ങള്‍നിങ്ങൾ അവരെ വലെച്ചു സംഹരിപ്പിന്‍സംഹരിപ്പിൻ
{{verse|18}} എന്നു യഹോവ മോശെയോടു അരുളിച്ചെയ്തു.
|