}}
{{verse|1}} അനന്തരം യോസേഫിന്റെ മകനായ മനശ്ശെയുടെ കുടുംബങ്ങളില്‍കുടുംബങ്ങളിൽ മനശ്ശെയുടെ മകനായ മാഖീരിന്റെ മകനായ ഗിലെയാദിന്റെ മകനായ ഹേഫെരിന്റെ മകനായ സെലോഫഹാദിന്റെ പുത്രിമാര്‍പുത്രിമാർ അടുത്തുവന്നു. അവന്റെ പുത്രിമാര്‍പുത്രിമാർ മഹ്ളാ, നോവ, ഹോഗ്ള, മില്‍ക്കാമിൽക്കാ, തിര്‍സാതിർസാ, എന്നിവരായിരുന്നു.
{{verse|2}} അവര്‍അവർ സമാഗമനക്കുടാരത്തിന്റെ വാതില്‍ക്കല്‍വാതിൽക്കൽ മോശെയുടെയും എലെയാസാര്‍പുരോഹിതന്റെയുംഎലെയാസാർപുരോഹിതന്റെയും പ്രഭുക്കന്മാരുടെയും സര്‍വ്വസർവ്വ സഭയുടെയും മുമ്പാകെ നിന്നു പറഞ്ഞതു എന്തെന്നാല്‍എന്തെന്നാൽ:
{{verse|3}} ഞങ്ങളുടെ അപ്പന്‍അപ്പൻ മരുഭൂമിയില വെച്ചു മരിച്ചുപോയി; എന്നാല്‍എന്നാൽ അവന്‍അവൻ യഹോവേക്കു വിരോധമായി കോരഹിനോടു കൂടിയവരുടെ കൂട്ടത്തില്‍കൂട്ടത്തിൽ ചേര്‍ന്നിരുന്നില്ലചേർന്നിരുന്നില്ല; അവന്‍അവൻ സ്വന്തപാപത്താല്‍സ്വന്തപാപത്താൽ അത്രേ മരിച്ചതു; അവന്നു പുത്രന്മാര്‍പുത്രന്മാർ ഉണ്ടായിരുന്നതുമില്ല.
{{verse|4}} ഞങ്ങളുടെ അപ്പന്നു മകന്‍മകൻ ഇല്ലായ്കകൊണ്ടു അവന്റെ പേര്‍പേർ കുടുംബത്തില്‍നിന്നുകുടുംബത്തിൽനിന്നു ഇല്ലാതെയാകുന്നതു എന്തു? അപ്പന്റെ സഹോദരന്മാരുടെ ഇടയില്‍ഇടയിൽ ഞങ്ങള്‍ക്കുഞങ്ങൾക്കു ഒരു അവകാസം തരേണം.
{{verse|5}} മോശെ അവരുടെ കാര്യം യഹോവയുടെ മുമ്പാകെ വെച്ചു.
{{verse|6}} യഹോവ മോശെയേൂടു അരുളിച്ചെയ്തതു:
{{verse|7}} സെലോഫ ഹാദിന്റെ പുത്രിമാര്‍പുത്രിമാർ പറയുന്നതു ശരിതന്നേ; അവരുടെ അപ്പന്റെ സഹോദരന്മാരുടെ ഇടയില്‍ഇടയിൽ അവര്‍ക്കുംഅവർക്കും ഒരു അവകാശം കൊടുക്കേണം; അവരുടെ അപ്പന്റെ അവകാശം അവര്‍ക്കുംഅവർക്കും കൊടുക്കേണം.
{{verse|8}} നീ യിസ്രായേല്‍മക്കളോടുയിസ്രായേൽമക്കളോടു പറയേണ്ടതു എന്തെന്നാല്‍എന്തെന്നാൽ: ഒരുത്തന്‍ഒരുത്തൻ മകനില്ലാതെ മരിച്ചാല്‍മരിച്ചാൽ അവന്റെ അവകാശം അവന്റെ മകള്‍ക്കുമകൾക്കു കൊടുക്കേണം.
{{verse|9}} അവന്നു മകള്‍മകൾ ഇല്ലാതിരുന്നാല്‍ഇല്ലാതിരുന്നാൽ അവന്റെ അവകാശം അവന്റെ സഹോദരന്മാര്‍ക്കുംസഹോദരന്മാർക്കും കൊടുക്കേണം.
{{verse|10}} അവന്നു സഹോദരന്മാര്‍സഹോദരന്മാർ ഇല്ലാതിരുന്നാല്‍ഇല്ലാതിരുന്നാൽ അവന്റെ അവകാശം അവന്റെ അപ്പന്റെ സഹോദരന്മാര്‍ക്കുംസഹോദരന്മാർക്കും കൊടുക്കേണം.
{{verse|11}} അവന്റെ അപ്പന്നു സഹോദരന്മാര്‍സഹോദരന്മാർ ഇല്ലാതിരുന്നാല്‍ഇല്ലാതിരുന്നാൽ നിങ്ങള്‍നിങ്ങൾ അവന്റെ കുടുംബത്തില്‍കുടുംബത്തിൽ അവന്റെ അടുത്ത ചാര്‍ച്ചക്കാരന്നുചാർച്ചക്കാരന്നു അവന്റെ അവകാശം കൊടുക്കേണം അവന്‍അവൻ അതു കൈവശമാക്കേണം; ഇതു യഹോവ മോശെയോടു കല്പിച്ചതു പോലെ യിസ്രായേല്‍മക്കള്‍ക്കുയിസ്രായേൽമക്കൾക്കു ന്യായപ്രമാണം ആയിരിക്കേണം.
{{verse|12}} അനന്തരം യഹോവ മോശെയോടു കല്പിച്ചതു: ഈ അബാരീംമലയില്‍അബാരീംമലയിൽ കയറി ഞാന്‍ഞാൻ യിസ്രായേല്‍മക്കള്‍ക്കുയിസ്രായേൽമക്കൾക്കു കൊടുത്തിരിക്കുന്ന ദേശം നോക്കുക.
{{verse|13}} അതു കണ്ട ശേഷം നിന്റെ സഹോദരനായ അഹരോനെപ്പോലെ നീയും നിന്റെ ജനത്തോടു ചേരും.
{{verse|14}} സഭയുടെ കലഹത്തിങ്കല്‍കലഹത്തിങ്കൽ നിങ്ങള്‍നിങ്ങൾ സീന്‍സീൻ മരുഭൂമിയില്‍വെച്ചുമരുഭൂമിയിൽവെച്ചു അവര്‍അവർ കാണ്‍കെകാൺകെ വെള്ളത്തിന്റെ കാര്യത്തില്‍കാര്യത്തിൽ എന്നെ ശുദ്ധീകരിക്കാതെ എന്റെ കല്പനയെ മറുത്തതുകൊണ്ടു തന്നേ. സീന്‍സീൻ മരുഭൂമിയില്‍മരുഭൂമിയിൽ കാദേശിലെ കലഹജലം അതു തന്നേ.
{{verse|15}} അപ്പോള്‍അപ്പോൾ മോശെ യഹോവയോടു:
{{verse|16}} യഹോവയുടെ സഭ ഇടയനില്ലാത്ത ആടുകളെപ്പോലെ ആകാതിരിപ്പാന്‍ആകാതിരിപ്പാൻ തക്കവണ്ണം അവര്‍ക്കുംഅവർക്കും മുമ്പായി പോകുവാനും അവര്‍ക്കുംഅവർക്കും മുമ്പായി വരുവാനും അവരെ പുറത്തു കൊണ്ടുപോകുവാനും
{{verse|17}} അകത്തുകൊണ്ടു പോകുവാനും സകല ജഡത്തിന്റെയും ആത്മാക്കളുടെ ദൈവമായ യഹോവ സഭയുടെ മേല്‍മേൽ ഒരാളെ നിയമിക്കുമാറാകട്ടെ എന്നു പറഞ്ഞു.
{{verse|18}} യഹോവ മോശെയോടു കല്പിച്ചതു: എന്റെ ആത്മാവുള്ള പുരുഷനായി നൂന്റെ മകനായ യോശുവയെ വിളിച്ചു
{{verse|19}} അവന്റെ മേല്‍മേൽ കൈവെച്ചു അവനെ പുരോഹിതനായ എലെയാസാരിന്റെയും സര്‍വ്വസഭയുടെയുംസർവ്വസഭയുടെയും മുമ്പാകെ നിര്‍ത്തിനിർത്തി അവര്‍അവർ കാണ്‍കെകാൺകെ അവന്നു ആജ്ഞകൊടുക്ക.
{{verse|20}} യിസ്രായേല്‍മക്കളുടെയിസ്രായേൽമക്കളുടെ സഭയെല്ലാം അനുസരിക്കേണ്ടതിന്നു നിന്റെ മഹിമയില്‍മഹിമയിൽ ഒരംശം അവന്റെ മേല്‍മേൽ വെക്കേണം.
{{verse|21}} അവന്‍അവൻ പുരോഹിതനായ എലെയാസാരിന്റെ മുമ്പാകെ നില്‍ക്കേണംനിൽക്കേണം; അവന്‍അവൻ അവന്നു വേണ്ടി യഹോവയുടെ സന്നിധിയില്‍സന്നിധിയിൽ ഊരീംമുഖാന്തരം അരുളപ്പാടു ചോദിക്കേണം; അവനും യിസ്രായേല്‍മക്കളുടെയിസ്രായേൽമക്കളുടെ സര്‍വ്വസഭയുംസർവ്വസഭയും അവന്റെ വാക്കുപ്രകാരം വരികയും വേണം.
{{verse|22}} യഹോവ തന്നോടു കല്പിച്ചതുപോലെ മോശെ ചെയ്തു; അവന്‍അവൻ യോശുവയെ വിളിച്ചു പുരോഹിതനായ എലെയാസാരിന്റെയും സര്‍വ്വസഭയുടെയുസർവ്വസഭയുടെയു മുമ്പാകെ നിര്‍ത്തിനിർത്തി.
{{verse|23}} അവന്റെമേല്‍അവന്റെമേൽ കൈവെച്ചു യഹോവ മോശെമുഖാന്തരം കല്പിച്ചതുപേലെ അവന്നു ആജ്ഞ കൊടുത്തു.
{{Navi|
|