"സത്യവേദപുസ്തകം/സംഖ്യാപുസ്തകം/അദ്ധ്യായം 28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഫലകം നീക്കുന്നു, Replaced: {{SVPM Old Testament}} →
(ചെ.) പുതിയ ചിൽ ...
വരി 7:
{{verse|1}} യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു:
 
{{verse|2}} എനിക്കു സൌരഭ്യവാസനയായ ദഹനയാഗങ്ങള്‍ക്കുള്ളദഹനയാഗങ്ങൾക്കുള്ള എന്റെ ഭോജനമായ വഴിപാടു തക്കസമയത്തു എനിക്കു അര്‍പ്പിക്കേണ്ടതിന്നുഅർപ്പിക്കേണ്ടതിന്നു ജാഗ്രതയായിരിപ്പാന്‍ജാഗ്രതയായിരിപ്പാൻ യിസ്രായേല്‍മക്കളോടുയിസ്രായേൽമക്കളോടു കല്പിക്കേണം.
 
{{verse|3}} നീ അവരോടു പറയേണ്ടതു: നിങ്ങള്‍നിങ്ങൾ യഹോവേക്കു അര്‍പ്പിക്കേണ്ടുന്നഅർപ്പിക്കേണ്ടുന്ന ദഹനയാഗം എന്തെന്നാല്‍എന്തെന്നാൽ: നാള്‍തോറുംനാൾതോറും നിരന്തരഹോമയാഗത്തിന്നായി: ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത രണ്ടു കുഞ്ഞാടു.
 
{{verse|4}} ഒരു കുഞ്ഞാടിനെ രാവിലേയും മറ്റെ കുഞ്ഞാടിനെ വൈകുന്നേരത്തും യാഗം കഴിക്കേണം.
 
{{verse|5}} ഇടിച്ചെടുത്ത എണ്ണ കാല്‍കാൽ ഹീന്‍ഹീൻ ചേര്‍ത്തചേർത്ത ഒരിടങ്ങഴി മാവു ഭോജനയാഗമായും അര്‍പ്പിക്കേണംഅർപ്പിക്കേണം.
 
{{verse|6}} ഇതു യഹോവേക്കു സൌരഭ്യവാസനയായ ദഹനയാഗമായി സീനായിപര്‍വ്വതത്തില്‍വെച്ചുസീനായിപർവ്വതത്തിൽവെച്ചു നിയമിക്കപ്പെട്ട നിരന്തരഹോമയാഗം.
 
{{verse|7}} അതിന്റെ പാനീയയാഗം കുഞ്ഞാടൊന്നിന്നു കാല്‍കാൽ ഹീന്‍ഹീൻ മദ്യം ആയിരിക്കേണം; അതു യഹോവേക്കു പാനീയയാഗമായി വിശുദ്ധമന്ദിരത്തില്‍വിശുദ്ധമന്ദിരത്തിൽ ഒഴിക്കേണം.
 
{{verse|8}} മറ്റെ കുഞ്ഞാടിനെ വൈകുന്നേരത്തു യാഗം കഴിക്കേണം; അതിനെ രാവിലത്തെ ഭോജനയാഗവും അതിന്റെ പാനീയയാഗവുംപോലെ യഹോവേക്കു സൌരഭ്യവാസനയായ ദഹനയാഗമായി അര്‍പ്പിക്കേണംഅർപ്പിക്കേണം.
 
{{verse|9}} ശബ്ബത്ത് നാളിലോ ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത രണ്ടു കുഞ്ഞാടിനെയും ഭോജനയാഗത്തിന്നായി എണ്ണചേര്‍ത്തഎണ്ണചേർത്ത രണ്ടിടങ്ങഴി മാവും അതിന്റെ പാനീയയാഗവും അര്‍പ്പിക്കേണംഅർപ്പിക്കേണം.
 
{{verse|10}} നിരന്തരഹോമയാഗത്തിന്നും അതിന്റെ പാനീയയാഗത്തിന്നും പുറമെ ഇതു ശബ്ബത്തുതോറുമുള്ള ഹോമയാഗം.
 
{{verse|11}} നിങ്ങളുടെ മാസാരംഭങ്ങളില്‍മാസാരംഭങ്ങളിൽ നിങ്ങള്‍നിങ്ങൾ യഹോവേക്കു ഹോമയാഗത്തിന്നായി രണ്ടു കാളക്കിടാവിനെയും ഒരു ആട്ടുകൊറ്റനെയും ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത ഏഴു കുഞ്ഞാടിനെയും
 
{{verse|12}} കാള ഒന്നിന്നു ഭോജനയാഗമായി എണ്ണചേര്‍ത്തഎണ്ണചേർത്ത മൂന്നിടങ്ങഴി മാവും ആട്ടുകൊറ്റന്നു ഭോജനയാഗമായി എണ്ണചേര്‍ത്തഎണ്ണചേർത്ത രണ്ടിടങ്ങഴി മാവും
 
{{verse|13}} കുഞ്ഞാടൊന്നിന്നു ഭോജനയാഗമായി എണ്ണചേര്‍ത്തഎണ്ണചേർത്ത ഒരിടങ്ങഴി മാവും അര്‍പ്പിക്കേണംഅർപ്പിക്കേണം. അതു ഹോമയാഗം; യഹോവേക്കു സൌരഭ്യവാസനയായ ദഹനയാഗം തന്നേ.
 
{{verse|14}} അവയുടെ പാനീയയാഗം കാളയൊന്നിന്നു അര ഹീന്‍ഹീൻ വീഞ്ഞും ആട്ടുകൊറ്റന്നു ഹീനിന്റെ മൂന്നില്‍മൂന്നിൽ ഒന്നും കുഞ്ഞാടൊന്നിന്നു കാല്‍കാൽ ഹീനും ആയിരിക്കേണം; ഇതു മാസാന്തരം അമാവാസിതോറുമുള്ള ഹോമയാഗം.
 
{{verse|15}} നിരന്തരഹോമയാഗത്തിന്നും അതിന്റെ പാനീയയാഗത്തിന്നും പുറമെ പാപയാഗമായി യഹോവേക്കു ഒരു കോലാട്ടുകൊറ്റനെയും അര്‍പ്പിക്കേണംഅർപ്പിക്കേണം.
 
{{verse|16}} ഒന്നാം മാസം പതിന്നാലാം തിയ്യതി യഹോവയുടെ പെസഹ ആകുന്നു.
 
{{verse|17}} ആമാസം പതിനഞ്ചാം തിയ്യതി പെരുനാള്‍പെരുനാൾ ആയിരിക്കേണം. ഏഴു ദിവസം പുളിപ്പില്ലാത്ത അപ്പം തിന്നേണം.
 
{{verse|18}} ഒന്നാം ദിവസം വിശുദ്ധസഭായോഗം കൂടേണം; അന്നു സാമാന്യവേലയൊന്നും ചെയ്യരുതു.
 
{{verse|19}} എന്നാല്‍എന്നാൽ നിങ്ങള്‍നിങ്ങൾ യഹോവേക്കു ഹോമയാഗത്തിന്നായി രണ്ടു കാളക്കിടാവിനെയും ഒരു ആട്ടുകൊറ്റനെയും ഒരു വയസ്സു പ്രായമുള്ള ഏഴു കുഞ്ഞാടിനെയും ദഹനയാഗമായി അര്‍പ്പിക്കേണംഅർപ്പിക്കേണം; അവ ഊനമില്ലാത്തവ ആയിരിക്കേണം.
 
{{verse|20}} അവയുടെ ഭോജനയാഗം എണ്ണ ചേര്‍ത്തചേർത്ത മാവു ആയിരിക്കേണം; കാള ഒന്നിന്നു മൂന്നിടങ്ങഴിയും ആട്ടുകൊറ്റന്നു രണ്ടിടങ്ങഴിയും
 
{{verse|21}} ഏഴു കുഞ്ഞാട്ടില്‍കുഞ്ഞാട്ടിൽ ഔരോന്നിന്നു ഔരോ ഇടങ്ങഴിയും അര്‍പ്പിക്കേണംഅർപ്പിക്കേണം.
 
{{verse|22}} നിങ്ങള്‍ക്കുവേണ്ടിനിങ്ങൾക്കുവേണ്ടി പ്രായശ്ചിത്തം കഴിപ്പാന്‍കഴിപ്പാൻ പാപയാഗത്തിന്നായി ഒരു കോലാട്ടിനെയും അര്‍പ്പിക്കേണംഅർപ്പിക്കേണം.
 
{{verse|23}} നിരന്തരഹോമയാഗമായ രാവിലത്തെ ഹോമയാഗത്തിന്നു പുറമെ ഇവ അര്‍പ്പിക്കേണംഅർപ്പിക്കേണം.
 
{{verse|24}} ഇങ്ങനെ ഏഴു നാളും യഹോവേക്കു സൌരഭ്യവാസനയായി ദഹനയാഗത്തിന്റെ ഭോജനം ദിവസംപ്രതി അര്‍പ്പിക്കേണംഅർപ്പിക്കേണം. നിരന്തരഹോമയാഗത്തിന്നും അതിന്റെ പാനീയയാഗത്തിന്നും പുറമെ ഇതു അര്‍പ്പിക്കേണംഅർപ്പിക്കേണം.
 
{{verse|25}} ഏഴാം ദിവസം വിശുദ്ധസഭായോഗം കൂടേണം; അന്നു സാമാന്യവേലയൊന്നും ചെയ്യരുതു.
 
{{verse|26}} വാരോത്സവമായ ആദ്യഫലദിവസത്തില്‍ആദ്യഫലദിവസത്തിൽ പുതിയധാന്യംകൊണ്ടു ഒരു ഭോജനയാഗം കൊണ്ടുവരുമ്പോഴും വിശുദ്ധസഭായോഗം കൂടേണം. അന്നു സാമാന്യവേലയൊന്നും ചെയ്യരുതു.
 
{{verse|27}} എന്നാല്‍എന്നാൽ നിങ്ങള്‍നിങ്ങൾ യഹോവേക്കു സൌരഭ്യവാസനയായ ഹോമയാഗത്തിന്നായി രണ്ടു കാളക്കിടാവിനെയും ഒരു ആട്ടുകൊറ്റനെയും ഒരു വയസ്സു പ്രായമുള്ള ഏഴു കുഞ്ഞാടിനെയും അര്‍പ്പിക്കേണംഅർപ്പിക്കേണം.
 
{{verse|28}} അവയുടെ ഭോജനയാഗമായി എണ്ണചേര്‍ത്തഎണ്ണചേർത്ത മാവു, കാള ഒന്നിന്നു ഇടങ്ങഴി മൂന്നും ആട്ടുകൊറ്റന്നു ഇടങ്ങഴി രണ്ടും
 
{{verse|29}} ഏഴു കുഞ്ഞാട്ടില്‍കുഞ്ഞാട്ടിൽ ഔരോന്നിന്നു ഇടങ്ങഴി ഔരോന്നും
 
{{verse|30}} നിങ്ങള്‍ക്കുവേണ്ടിനിങ്ങൾക്കുവേണ്ടി പ്രായശ്ചിത്തം കഴിപ്പാന്‍കഴിപ്പാൻ ഒരു കോലാട്ടുകൊറ്റനും വേണം.
 
{{verse|31}} നിരന്തരഹോമയാഗത്തിന്നും അതിന്റെ ഭോജനയാഗത്തിന്നും അവയുടെ പാനീയയാഗത്തിന്നും പുറമെ നിങ്ങള്‍നിങ്ങൾ ഇവ അര്‍പ്പിക്കേണംഅർപ്പിക്കേണം; അവ ഊനമില്ലാത്തവ ആയിരിക്കേണം.
 
{{Navi|