}}
{{verse|1}} യഹോവ സീനായി പര്‍വ്വതത്തില്‍വെച്ചുപർവ്വതത്തിൽവെച്ചു മോശെയോടു അരുളിച്ചെയ്ത കാലത്തു അഹരോന്റെയും മോശെയുടെയും വംശപാരമ്പര്യമാവിതു:
{{verse|2}} അഹരോന്റെ പുത്രന്മാരുടെ പേരുകള്‍പേരുകൾ ഇവ: ആദ്യജാതന്‍ആദ്യജാതൻ നാദാബ്, അബീഹൂ, എലെയാസാര്‍എലെയാസാർ, ഈഥാമാര്‍ഈഥാമാർ.
{{verse|3}} പുരോഹിതശുശ്രൂഷചെയ്‍വാന്‍പുരോഹിതശുശ്രൂഷചെയ്‍വാൻ പ്രതിഷ്ഠിക്കപ്പെട്ടവരായി അഭിഷേകം ലഭിച്ച പുരോഹിതന്മാരായ അഹരോന്റെ പുത്രന്മാരുടെ പേരുകള്‍പേരുകൾ ഇവ തന്നേ.
{{verse|4}} എന്നാല്‍എന്നാൽ നാദാബും അബീഹൂവും സീനായിമരുഭൂമിയില്‍വെച്ചുസീനായിമരുഭൂമിയിൽവെച്ചു യഹോവയുടെ സന്നിധിയില്‍സന്നിധിയിൽ അന്യാഗ്നി കത്തിച്ചപ്പോള്‍കത്തിച്ചപ്പോൾ യഹോവയുടെ സന്നിധിയില്‍വെച്ചുസന്നിധിയിൽവെച്ചു മരിച്ചുപോയി; അവര്‍ക്കുംഅവർക്കും മക്കള്‍മക്കൾ ഉണ്ടായിരുന്നില്ല; എലെയാസാരും ഈഥാമാരും അപ്പനായ അഹരോന്റെ മുമ്പാകെ പുരോഹിത ശുശ്രൂഷ ചെയ്തുപോന്നു.
{{verse|5}} യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു:
{{verse|6}} നീ ലേവിഗോത്രത്തെ അടുക്കല്‍അടുക്കൽ വരുത്തി പുരോഹിതനായ അഹരോന്നു ശുശ്രൂഷ ചെയ്യേണ്ടതിന്നു അവന്റെ മുമ്പാകെ നിര്‍ത്തുകനിർത്തുക.
{{verse|7}} അവര്‍അവർ സമാഗമനക്കുടാരത്തിന്റെ മുമ്പില്‍മുമ്പിൽ അവന്റെ കാര്യവും സര്‍വ്വസഭയുടെസർവ്വസഭയുടെ കാര്യവും നോക്കി തിരുനിവാസത്തിലെ വേല ചെയ്യേണം.
{{verse|8}} അവര്‍അവർ സമാഗമനക്കുടാരത്തിന്നുള്ള ഉപകരണങ്ങളൊക്കെയും യിസ്രായേല്‍മക്കളുടെയിസ്രായേൽമക്കളുടെ കാര്യവും നോക്കി കൂടാരം സംബന്ധിച്ചുള്ള വേല ചെയ്യേണം.
{{verse|9}} നീ ലേവ്യരെ അഹരോന്നും അവന്റെ പുത്രന്മാര്‍ക്കുംപുത്രന്മാർക്കും കൊടുക്കേണം; യിസ്രായേല്‍മക്കളില്‍നിന്നുയിസ്രായേൽമക്കളിൽനിന്നു അവര്‍അവർ അവന്നു സാക്ഷാല്‍സാക്ഷാൽ ദാനമായുള്ളവര്‍ദാനമായുള്ളവർ ആകുന്നു.
{{verse|10}} അഹരോനെയും പുത്രന്മാരെയും പൌരോഹിത്യം നടത്തുവാന്‍നടത്തുവാൻ നിയമിച്ചാക്കേണം; അടുത്തുവരുന്ന അന്യന്‍അന്യൻ മരണശിക്ഷ അനുഭവിക്കേണം.
{{verse|11}} യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു:
{{verse|12}} യിസ്രായേല്‍മക്കളുടെയിസ്രായേൽമക്കളുടെ ഇടയില്‍ഇടയിൽ പിറക്കുന്ന എല്ലാ കടിഞ്ഞൂലിന്നും പകരം ഞാന്‍ഞാൻ ലേവ്യരെ യിസ്രായേല്‍മക്കളില്‍നിന്നുയിസ്രായേൽമക്കളിൽനിന്നു എടുത്തിരിക്കുന്നു; ലേവ്യര്‍ലേവ്യർ എനിക്കുള്ളവരായിരിക്കേണം.
{{verse|13}} കടിഞ്ഞൂലെല്ലാം എനിക്കുള്ളതു; ഞാന്‍ഞാൻ മിസ്രയീംദേശത്തു കടിഞ്ഞൂലിനെ ഒക്കെയും കൊന്നനാളില്‍കൊന്നനാളിൽ യിസ്രായേലില്‍യിസ്രായേലിൽ മനുഷ്യന്റെയും മൃഗത്തിന്റെയും കടിഞ്ഞൂലിനെയെല്ലാം എനിക്കായിട്ടു ശുദ്ധീകരിച്ചു; അതു എനിക്കുള്ളതായിരിക്കേണം; ഞാന്‍ഞാൻ യഹോവ ആകുന്നു.
{{verse|14}} യഹോവ പിന്നെയും സീനായിമരുഭൂമിയില്‍വെച്ചുസീനായിമരുഭൂമിയിൽവെച്ചു മോശെയോടു അരുളിച്ചെയ്തതു:
{{verse|15}} ലേവ്യരെ കുലംകുലമായും കുടുംബംകുടുംബമായും എണ്ണുക; അവരില്‍അവരിൽ ഒരു മാസംമുതല്‍മാസംമുതൽ മേലോട്ടു പ്രായമുള്ള ആണിനെ ഒക്കെയും നീ എണ്ണേണം.
{{verse|16}} തന്നോടു കല്പിച്ചതുപോലെ മോശെ യഹോവയുടെ വചനപ്രകാരം അവരെ എണ്ണി.
{{verse|17}} ലേവിയുടെ പുത്രന്മാരുടെ പേരുകള്‍പേരുകൾ: ഗേര്‍ശോന്‍ഗേർശോൻ , കെഹാത്ത്, മെരാരി.
{{verse|18}} കുടുംബംകുടുംബമായി ഗേര്‍ശോന്റെഗേർശോന്റെ പുത്രന്മാരുടെ പേരുകള്‍പേരുകൾ:
{{verse|19}} ലിബ്നി, ശിമെയി. കുടുംബംകുടുംബമായി കെഹാത്തിന്റെ പുത്രന്മാര്‍പുത്രന്മാർ: അമ്രാം, യിസ്ഹാര്‍യിസ്ഹാർ, ഹെബ്രോന്‍ഹെബ്രോൻ , ഉസ്സീയേല്‍ഉസ്സീയേൽ.
{{verse|20}} കുടുംബംകുടുംബമായി മെരാരിയുടെ പുത്രന്മാര്‍പുത്രന്മാർ: മഹ്ളി, മൂശി. ഇവര്‍ഇവർ തന്നേ കുലംകുലമായി ലേവിയുടെ കുടുംബങ്ങള്‍കുടുംബങ്ങൾ.
{{verse|21}} ഗേര്‍ശോനില്‍നിന്നുഗേർശോനിൽനിന്നു ലിബ്നിയരുടെ കുടുംബവും ശിമ്യരുടെ കുടുംബവും ഉത്ഭവിച്ചു; ഇവ ഗേര്‍ശോന്യഗേർശോന്യ കുടുംബങ്ങള്‍കുടുംബങ്ങൾ.
{{verse|22}} അവരില്‍അവരിൽ ഒരു മാസം മുതല്‍മുതൽ മേലോട്ടു പ്രായമുള്ള ആണുങ്ങളുടെ സംഖ്യയില്‍സംഖ്യയിൽ എണ്ണപ്പെട്ടവരുടെ ആകത്തുക ഏഴായിരത്തഞ്ഞൂറു.
{{verse|23}} ഗേര്‍ശോന്യകുടുംബങ്ങള്‍ഗേർശോന്യകുടുംബങ്ങൾ തിരുനിവാസത്തിന്റെ പുറകില്‍പുറകിൽ പടിഞ്ഞാറെ ഭാഗത്തു പാളയമിറങ്ങേണം.
{{verse|24}} ഗേര്‍ശോന്യരുടെഗേർശോന്യരുടെ പിതൃഭവനത്തിന്നു ലായേലിന്റെ മകന്‍മകൻ എലീയാസാഫ് പ്രഭു ആയിരിക്കേണം.
{{verse|25}} സമാഗമനക്കുടാരത്തില്‍സമാഗമനക്കുടാരത്തിൽ ഗേര്‍ശോന്യര്‍ഗേർശോന്യർ നോക്കേണ്ടതു തിരുനിവാസവും കൂടാരവും അതിന്റെ പുറമൂടിയും സമാഗമനക്കുടാരത്തിന്റെ വാതിലിന്നുള്ള മറശ്ശീലയും
{{verse|26}} തിരുനിവാസത്തിന്നും യാഗപീഠത്തിന്നും ചുറ്റുമുള്ള പ്രാകാരത്തിന്റെ മറശ്ശീലയും പ്രാകാരവാതിലിന്റെ മറശ്ശീലയും അതിന്റെ എല്ലാവേലെക്കും ഉള്ള കയറുകളും ആകുന്നു.
{{verse|27}} കെഹാത്തില്‍നിന്നുകെഹാത്തിൽനിന്നു അമ്രാമ്യരുടെ കുടുംബവും യിസ്ഹാര്‍യ്യരുടെയിസ്ഹാർയ്യരുടെ കുടുംബവും ഹെബ്രോന്യരുടെ കുടുംബവും ഉസ്സീയേല്യരുടെ കുടുംബവും ഉത്ഭവിച്ചു.
{{verse|28}} ഇവ കെഹാത്യരുടെ കുടുംബങ്ങള്‍കുടുംബങ്ങൾ. ഒരു മാസംമുതല്‍മാസംമുതൽ മേലോട്ടു പ്രായമുള്ള എല്ലാ ആണുങ്ങളുടെയും സംഖ്യയില്‍സംഖ്യയിൽ വിശുദ്ധമന്ദിരത്തിന്റെ കാര്യം നോക്കുന്നവര്‍നോക്കുന്നവർ എണ്ണായിരത്തറുനൂറു പേര്‍പേർ.
{{verse|29}} കെഹാത്യകുടുംബങ്ങള്‍കെഹാത്യകുടുംബങ്ങൾ തിരുനിവാസത്തിന്റെ തെക്കെ ഭാഗത്തു പാളയമിറങ്ങേണം.
{{verse|30}} കെഹാത്യ കുടുംബങ്ങളുടെ പിതൃഭവനത്തിന്നു ഉസ്സീയേലിന്റെ മകന്‍മകൻ എലീസാഫാന്‍എലീസാഫാൻ പ്രഭു ആയിരിക്കേണം.
{{verse|31}} അവര്‍അവർ നോക്കേണ്ടതു പെട്ടകം, മേശ, നിലവിളകൂ, പീഠങ്ങള്‍പീഠങ്ങൾ, വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷെക്കുള്ള ഉപകരണങ്ങള്‍ഉപകരണങ്ങൾ, തിരശ്ശീല എന്നിവയും അവേക്കുള്ള വേല ഒക്കെയും ആകുന്നു.
{{verse|32}} പുരോഹിതനായ അഹരോന്റെ മകന്‍മകൻ എലെയാസാര്‍എലെയാസാർ ലേവ്യര്‍ക്കുംലേവ്യർക്കും പ്രധാനപ്രഭുവും വിശുദ്ധമന്ദിരത്തിലെ കാര്യം നോക്കുന്നവരുടെ മേല്‍വിചാരകനുംമേൽവിചാരകനും ആയിരിക്കേണം.
{{verse|33}} മെരാരിയില്‍നിന്നുമെരാരിയിൽനിന്നു മഹ്ളിയരുടെ കുടുംബവും മൂശ്യരുടെ കുടുംബവും ഉത്ഭവിച്ചു; മെരാര്‍യ്യകുടുംബങ്ങള്‍മെരാർയ്യകുടുംബങ്ങൾ ഇവ തന്നേ.
{{verse|34}} അവരില്‍അവരിൽ ഒരു മാസംമുതല്‍മാസംമുതൽ മേലോട്ടു പ്രായമുള്ള ആണുങ്ങളുടെ സംഖ്യയില്‍സംഖ്യയിൽ എണ്ണപ്പെട്ടവര്‍എണ്ണപ്പെട്ടവർ ആറായിരത്തിരുനൂറു പേര്‍പേർ.
{{verse|35}} മെരാര്‍യ്യകുടുംബങ്ങളുടെമെരാർയ്യകുടുംബങ്ങളുടെ പിതൃഭവനത്തിന്നു അബീഹയിലിന്റെ മകന്‍മകൻ സൂരിയേല്‍സൂരിയേൽ പ്രഭു ആയിരിക്കേണം; ഇവര്‍ഇവർ തിരുനിവാസത്തിന്റെ വടക്കെ ഭാഗത്തു പാളയമിറങ്ങേണം.
{{verse|36}} മെരാര്‍യ്യര്‍മെരാർയ്യർ നോക്കുവാന്‍നോക്കുവാൻ നിയമിച്ചിട്ടുള്ളതു തിരുനിവാസത്തിന്റെ പലക, അന്താഴം, തൂണ്‍തൂൺ, ചുവട്, അതിന്റെ ഉപകരണങ്ങള്‍ഉപകരണങ്ങൾ ഒക്കെയും, അതു സംബന്ധിച്ചുള്ള എല്ലാവേലയും,
{{verse|37}} പ്രാകാരത്തിന്റെ ചുറ്റും ഉള്ള തൂണ്‍തൂൺ, അവയുടെ ചുവടു, കുറ്റി, കയറു എന്നിവ.
{{verse|38}} എന്നാല്‍എന്നാൽ തിരുനിവാസത്തിന്റെ മുന്‍മുൻ വശത്തു കിഴക്കു, സമാഗമനക്കുടാരത്തിന്റെ മുന്‍മുൻ വശത്തു തന്നേ, സൂര്യോദയത്തിന്നു നേരെ മോശെയും അഹരോനും അവന്റെ പുത്രന്മാരും പാളയമിറങ്ങുകയും യിസ്രായേല്‍മക്കളുടെയിസ്രായേൽമക്കളുടെ കാര്യമായ വിശുദ്ധമന്ദിരത്തിന്റെ കാര്യം നോക്കുകയും വേണം; അന്യന്‍അന്യൻ അടുത്തുവന്നാല്‍അടുത്തുവന്നാൽ മരണ ശിക്ഷ അനുഭവിക്കേണം.
{{verse|39}} മോശെയും അഹരോനും യഹോവയുടെ വചനപ്രകാരം കുടുംബംകുടുംബമായി എണ്ണിയ ലേവ്യരില്‍ലേവ്യരിൽ ഒരു മാസംമുതല്‍മാസംമുതൽ മോലോട്ടു പ്രായമുള്ള ആണുങ്ങള്‍ആണുങ്ങൾ ആകെ ഇരുപത്തീരായിരം പേര്‍പേർ.
{{verse|40}} യഹോവ പിന്നെയും മോശെയോടു കല്പിച്ചതു: യിസ്രായേല്‍മക്കളില്‍യിസ്രായേൽമക്കളിൽ ഒരു മാസംമുതല്‍മാസംമുതൽ മേലോട്ടു പ്രായമുള്ള ആദ്യജാതന്മാരായ ആണുങ്ങളെ ഒക്കെയും എണ്ണി പേരുപേരായി അവരുടെ സംഖ്യ എടുക്കുക.
{{verse|41}} യിസ്രായേല്‍മക്കളിലെയിസ്രായേൽമക്കളിലെ എല്ലാകടിഞ്ഞൂലുകള്‍ക്കുംഎല്ലാകടിഞ്ഞൂലുകൾക്കും പകരം ലേവ്യരുടെ മൃഗങ്ങളെയും എനിക്കായിട്ടു എടുക്കേണം; ഞാന്‍ഞാൻ യഹോവ ആകുന്നു.
{{verse|42}} യഹോവ തന്നോടു കല്പിച്ചതുപോലെ മോശെ യിസ്രായേല്‍മക്കളുടെയിസ്രായേൽമക്കളുടെ എല്ലാകടിഞ്ഞൂലുകളെയും എണ്ണി.
{{verse|43}} ഒരു മാസംമുതല്‍മാസംമുതൽ മേലോട്ടു പ്രായമുള്ള ആദ്യജാതന്മാരായ എല്ലാ ആണുങ്ങളെയും പേരുപേരായി എണ്ണിയ ആകത്തുക ഇരുപത്തീരായിരത്തിരുനൂറ്റെഴുപത്തുമൂന്നു ആയിരുന്നു.
{{verse|44}} യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു:
{{verse|45}} യിസ്രായേല്‍മക്കളില്‍യിസ്രായേൽമക്കളിൽ എല്ലാ കടിഞ്ഞൂലുകള്‍ക്കുംകടിഞ്ഞൂലുകൾക്കും പകരം ലേവ്യരെയും അവരുടെ മൃഗങ്ങള്‍ക്കുമൃഗങ്ങൾക്കു പകരം ലേവ്യരുടെ മൃഗങ്ങളെയും എടുക്ക; ലേവ്യര്‍ലേവ്യർ എനിക്കുള്ളവരായിരിക്കേണം; ഞാന്‍ഞാൻ യഹോവ ആകുന്നു.
{{verse|46}} യിസ്രായേല്‍മക്കളുടെയിസ്രായേൽമക്കളുടെ കടിഞ്ഞൂലുകളില്‍കടിഞ്ഞൂലുകളിൽ ലേവ്യരുടെ എണ്ണത്തെ കവിഞ്ഞുള്ള ഇരുനൂറ്റെഴുപത്തുമൂന്നു പേരുടെ വീണ്ടെടുപ്പിന്നായി തലകൂ അഞ്ചു ശേക്കെല്‍ശേക്കെൽ വീതം വാങ്ങേണം;
{{verse|47}} വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം ശേക്കെല്‍ശേക്കെൽ ഒന്നിന്നു ഇരുപതു ഗേരാവെച്ചു വാങ്ങേണം.
{{verse|48}} അവരുടെ എണ്ണത്തെ കവിയുന്നവരുടെ വീണ്ടെടുപ്പുവില അഹരോന്നും അവന്റെ മക്കള്‍ക്കുംമക്കൾക്കും കൊടുക്കേണം.
{{verse|49}} ലേവ്യരെക്കൊണ്ടു വീണ്ടെടുത്തവരുടെ എണ്ണത്തെ കവിഞ്ഞുള്ളവരുടെ വീണ്ടെടുപ്പുവില മോശെ വാങ്ങി.
{{verse|50}} യിസ്രായേല്‍മക്കളുടെയിസ്രായേൽമക്കളുടെ ആദ്യജാതന്മാരോടു അവന്‍അവൻ വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം ഒരായിരത്തി മൂന്നൂറ്ററുപത്തഞ്ചു ശേക്കെല്‍ശേക്കെൽ പണം വാങ്ങി.
{{verse|51}} യഹോവ മോശെയോടു കല്പിച്ചതുപോലെ വീണ്ടെടുത്തവരുടെ വില മോശെ അഹരോന്നും അവന്റെ മക്കള്‍ക്കുംമക്കൾക്കും യഹോവയുടെ വചനപ്രകാരം കൊടുത്തു.
{{Navi|
|