"സത്യവേദപുസ്തകം/സംഖ്യാപുസ്തകം/അദ്ധ്യായം 31" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

New page: {{SVPM Numbers}} {{Navi| Prev=സത്യവേദപുസ്തകം/സംഖ്യാപുസ്തകം/അദ്ധ്യായം 30| Next=സത്യവേദപുസ്ത...
 
(ചെ.) പുതിയ ചിൽ ...
 
വരി 9:
{{verse|1}} അനന്തരം യഹോവ മോശെയോടു അരുളിച്ചെയ്തതു:
 
{{verse|2}} യിസ്രായേല്‍മക്കള്‍ക്കുയിസ്രായേൽമക്കൾക്കു വേണ്ടി മിദ്യാന്യരോടു പ്രതികാരം നടത്തുക; അതിന്റെ ശേഷം നീ നിന്റെ ജനത്തോടു ചേരും.
 
{{verse|3}} അപ്പോള്‍അപ്പോൾ മോശെ ജനത്തോടു സംസാരിച്ചു: മിദ്യാന്യരുടെ നേരെ പുറപ്പെട്ടു യഹോവേക്കുവേണ്ടി മിദ്യാനോടു പ്രതികാരം നടത്തേണ്ടതിന്നു നിങ്ങളില്‍നിന്നുനിങ്ങളിൽനിന്നു ആളുകളെ യുദ്ധത്തിന്നു ഒരുക്കുവിന്‍ഒരുക്കുവിൻ .
 
{{verse|4}} നിങ്ങള്‍നിങ്ങൾ യിസ്രായേലിന്റെ സകലഗോത്രങ്ങളിലും ഔരോന്നില്‍നിന്നുഔരോന്നിൽനിന്നു ആയിരംപോരെ വീതം യുദ്ധത്തിന്നു അയക്കേണം എന്നു പറഞ്ഞു.
 
{{verse|5}} അങ്ങനെ യിസ്രായേല്യസഹസ്രങ്ങളില്‍നിന്നുയിസ്രായേല്യസഹസ്രങ്ങളിൽനിന്നു ഔരോ ഗോത്രത്തില്‍ഗോത്രത്തിൽ ആയിരം പേര്‍പേർ വീതം പന്തീരായിരം പേരെ യുദ്ധസന്നദ്ധരായി വേര്‍തിരിച്ചുവേർതിരിച്ചു.
 
{{verse|6}} മോശെ ഔരോ ഗോത്രത്തില്‍നിന്നുഗോത്രത്തിൽനിന്നു ആയിരം പേര്‍പേർ വീതമുള്ള അവരെയും പുരോഹിതനായ എലെയാസാരിന്റെ മകന്‍മകൻ ഫീനെഹാസിനെയും യുദ്ധത്തിന്നു അയച്ചു; അവന്റെ കൈവശം വിശുദ്ധമന്ദിരത്തിലെ ഉപകരണങ്ങളും ഗംഭീരനാദകാഹളങ്ങളും ഉണ്ടായിരുന്നു.
 
{{verse|7}} യഹോവ മോശെയോടു കല്പിച്ചതുപോലെ അവര്‍അവർ മിദ്യാന്യരോടു യുദ്ധം ചെയ്തു ആണുങ്ങളെ ഒക്കെയും കൊന്നു.
 
{{verse|8}} നിഹതന്മാരുടെ കൂട്ടത്തില്‍കൂട്ടത്തിൽ അവര്‍അവർ മിദ്യാന്യ രാജാക്കന്മാരായ ഏവി, രേക്കെം, സൂര്‍സൂർ, ഹൂര്‍ഹൂർ, രേബ എന്നീ അഞ്ചു രാജാക്കന്മാരെയും കൊന്നു; ബെയോരിന്റെ മകനായ ബിലെയാമിനെയും അവര്‍അവർ വാളുകൊണ്ടു കൊന്നു.
 
{{verse|9}} യിസ്രായേല്‍മക്കള്‍യിസ്രായേൽമക്കൾ മിദ്യാന്യസ്ത്രീകളെയും അവരുടെ കുഞ്ഞുങ്ങളെയും ബദ്ധരാക്കി; അവരുടെ സകലവാഹനമൃഗങ്ങളെയും ആടുമാടുകളെയും അവരുടെ സമ്പത്തൊക്കെയും കൊള്ളയിട്ടു.
 
{{verse|10}} അവര്‍അവർ പാര്‍ത്തിരുന്നപാർത്തിരുന്ന എല്ലാപട്ടണങ്ങളും എല്ലാപാളയങ്ങളും തീയിട്ടു ചുട്ടുകളഞ്ഞു.
 
{{verse|11}} അവര്‍അവർ എല്ലാകൊള്ളയും മനുഷ്യരും മൃഗങ്ങളുമായുള്ള അപഹൃതമൊക്കെയും എടുത്തു.
 
{{verse|12}} ബദ്ധന്മാരെ അപഹൃതത്തോടും കൊള്ളയോടുംകൂടെ യെരീഹോവിന്റെ സമീപത്തു യോര്‍ദ്ദാന്നരികെയുള്ളയോർദ്ദാന്നരികെയുള്ള മോവാബ് സമഭൂമിയില്‍സമഭൂമിയിൽ പാളയത്തിലേക്കു മോശെയുടെയും പുരോഹിതനായ എലെയാസാരിന്റെയും യിസ്രായേല്‍സഭയുടെയുംയിസ്രായേൽസഭയുടെയും അടുക്കല്‍കൊണ്ടുഅടുക്കൽകൊണ്ടു വന്നു.
 
{{verse|13}} മോശെയും പുരോഹിതന്‍പുരോഹിതൻ എലെയാസാരും സഭയുടെ സകലപ്രഭുക്കന്മാരും പാളയത്തിന്നു പുറത്തു അവരെ എതിരേറ്റു ചെന്നു.
 
{{verse|14}} എന്നാല്‍എന്നാൽ മോശെ യുദ്ധത്തില്‍നിന്നുയുദ്ധത്തിൽനിന്നു വന്നിട്ടുള്ള സഹസ്രാധിപന്മാരും ശതാധിപന്മാരുമായ സൈന്യനായകന്മാരോടു കോപിച്ചു പറഞ്ഞതെന്തെന്നാല്‍പറഞ്ഞതെന്തെന്നാൽ:
 
{{verse|15}} നിങ്ങള്‍നിങ്ങൾ സ്ത്രീകളെയെല്ലാം ജീവനോടെ വെച്ചിരിക്കുന്നു.
 
{{verse|16}} ഇവരത്രേ പെയോരിന്റെ സംഗതിയില്‍സംഗതിയിൽ ബിലെയാമിന്റെ ഉപദേശത്താല്‍ഉപദേശത്താൽ യിസ്രായേല്‍മക്കള്‍യിസ്രായേൽമക്കൾ യഹോവയോടു ദ്രോഹം ചെയ്‍വാനും യഹോവയുടെ സഭയില്‍സഭയിൽ ബാധ ഉണ്ടാവാനും ഹോതുവായതു.
 
{{verse|17}} ആകയാല്‍ആകയാൽ ഇപ്പോള്‍ഇപ്പോൾ കുഞ്ഞുങ്ങളിലുള്ള ആണിനെയൊക്കെയും പുരുഷനോടുകൂടെ ശയിച്ചിട്ടുള്ള സകലസ്ത്രീകളെയും കൊന്നുകളവിന്‍കൊന്നുകളവിൻ .
 
{{verse|18}} പുരുഷനോടുകൂടെ ശയിക്കാത്ത പെണ്‍കുഞ്ഞുങ്ങളെപെൺകുഞ്ഞുങ്ങളെ ജീവനോടു വെച്ചുകൊള്‍വിന്‍വെച്ചുകൊൾവിൻ .
 
{{verse|19}} നിങ്ങള്‍നിങ്ങൾ ഏഴു ദിവസം പാളയത്തിന്നു പുറത്തു പാര്‍ക്കേണംപാർക്കേണം; ഒരുത്തനെ കൊന്നവനും കൊല്ലപ്പെട്ടവനെ തൊട്ടവനുമെല്ലാം മൂന്നാം ദിവസവും ഏഴാം ദിവസവും തങ്ങളെയും തങ്ങളുടെ ബദ്ധന്മാരെയും ശുദ്ധീകരിക്കേണം.
 
{{verse|20}} സകലവസ്ത്രവും തോല്‍കൊണ്ടുള്ളതോൽകൊണ്ടുള്ള എല്ലാകോപ്പും കോലാട്ടുരോമംകൊണ്ടുണ്ടാക്കിയതൊക്കെയും മരംകൊണ്ടുള്ള സകലസാധനവും ശുദ്ധീകരിപ്പിന്‍ശുദ്ധീകരിപ്പിൻ .
 
{{verse|21}} പുരോഹിതനായ എലെയാസാര്‍എലെയാസാർ യുദ്ധത്തിന്നു പോയിരുന്ന യോദ്ധാക്കളോടു പറഞ്ഞതു: യഹോവ മോശെയോടു കല്പിച്ചിട്ടുള്ള ന്യായപ്രമാണം ആവിതു:
 
{{verse|22}} പൊന്നു, വെള്ളി, ചെമ്പു, ഇരിമ്പു,
 
{{verse|23}} വെള്ളീയും, കാരീയം, മുതലായി തീയില്‍തീയിൽ നശിച്ചുപോകാത്ത സാധനമൊക്കെയും തീയില്‍തീയിൽ ഇട്ടെടുക്കേണം; എന്നാല്‍എന്നാൽ അതു ശുദ്ധമാകും; എങ്കിലും ശുദ്ധീകരണജലത്താലും അതു ശുദ്ധീകരിക്കേണം. തീയില്‍തീയിൽ നശിച്ചുപോകുന്നതെല്ലാം നിങ്ങള്‍നിങ്ങൾ വെള്ളത്തില്‍വെള്ളത്തിൽ മുക്കിയെടുക്കേണം.
 
{{verse|24}} ഏഴാം ദിവസം വസ്ത്രം അലക്കി ശുദ്ധിയുള്ളവരായശേഷം നിങ്ങള്‍ക്കുനിങ്ങൾക്കു പാളയത്തിലേക്കു വരാം.
 
{{verse|25}} പിന്നെ യഹോവ മോശെയോടു അരുളിച്ചെയ്തതു:
വരി 59:
{{verse|26}} നീയും പുരോഹിതനായ എലെയാസാരും സഭയിലെ ഗോത്രപ്രധാനികളും കൊള്ളയായി പിടിക്കപ്പെട്ട മനുഷ്യരുടെയും മൃഗങ്ങളുടെയും തുക നോക്കി
 
{{verse|27}} പടെക്കുപോയ യോദ്ധാക്കള്‍ക്കുംയോദ്ധാക്കൾക്കും സഭെക്കും ഇങ്ങനെ രണ്ടു ഔഹരിയായി കൊള്ള വിഭാഗിപ്പിന്‍വിഭാഗിപ്പിൻ .
 
{{verse|28}} യുദ്ധത്തിന്നു പോയ യോദ്ധാക്കളോടു മനുഷ്യരിലും മാടു, കഴുത, ആടു എന്നിവയിലും അഞ്ഞൂറ്റില്‍അഞ്ഞൂറ്റിൽ ഒന്നു യഹോവയുടെ ഔഹരിയായി വാങ്ങേണം.
 
{{verse|29}} അവര്‍ക്കുംള്ളഅവർക്കുംള്ള പാതിയില്‍നിന്നുപാതിയിൽനിന്നു അതു എടുത്തു യഹോവേക്കു ഉദര്‍ച്ചാര്‍പ്പണമായിഉദർച്ചാർപ്പണമായി പുരോഹിതനായ എലെയാസാരിന്നു കൊടുക്കേണം.
 
{{verse|30}} എന്നാല്‍എന്നാൽ യിസ്രായേല്‍മക്കള്‍ക്കുള്ളയിസ്രായേൽമക്കൾക്കുള്ള പാതിയില്‍നിന്നുപാതിയിൽനിന്നു മനുഷ്യരിലും മാടു, കഴുത, ആടു മുതലായ സകലവിധമൃഗത്തിലും അമ്പതില്‍അമ്പതിൽ ഒന്നു എടുത്തു യഹോവയുടെ തിരുനിവാസത്തിലെ വേലചെയ്യുന്ന ലേവ്യര്‍ക്കുംലേവ്യർക്കും കൊടുക്കേണം.
 
{{verse|31}} യഹോവ മോശെയോടു കല്പിച്ചതുപോലെ മോശെയും എലെയാസാരും ചെയ്തു.
 
{{verse|32}} യോദ്ധാക്കള്‍യോദ്ധാക്കൾ കൈവശമാക്കിയതിന്നു പുറമെയുള്ള കൊള്ള ആറു ലക്ഷത്തെഴുപത്തയ്യായിരം ആടും
 
{{verse|33}} എഴുപത്തീരായിരം മാടും
വരി 75:
{{verse|34}} അറുപത്തോരായിരം കഴുതയും
 
{{verse|35}} പുരുഷനോടുകൂടെ ശയിക്കാത്ത പെണ്ണുങ്ങള്‍പെണ്ണുങ്ങൾ എല്ലാംകൂടി മുപ്പത്തീരായിരംപേരും ആയിരുന്നു.
 
{{verse|36}} യുദ്ധത്തിന്നു പോയവരുടെ ഔഹരിക്കുള്ള പാതിയില്‍പാതിയിൽ ആടു മൂന്നുലക്ഷത്തി മുപ്പത്തേഴായിരത്തഞ്ഞൂറു.
 
{{verse|37}} ആടില്‍ആടിൽ യഹോവേക്കുള്ള ഔഹരി അറുനൂറ്റെഴുപത്തഞ്ചു;
 
{{verse|38}} കന്നുകാലി മുപ്പത്താറായിരം; അതില്‍അതിൽ യഹോവേക്കുള്ള ഔഹരി എഴുപത്തുരണ്ടു;
 
{{verse|39}} കഴുത മുപ്പതിനായിരത്തഞ്ഞൂറു; അതില്‍അതിൽ യഹോവേക്കുള്ള ഔഹരി അറുപത്തൊന്നു;
 
{{verse|40}} ആള്‍ആൾ പതിനാറായിരം; അവരില്‍അവരിൽ യഹോവേക്കുള്ള ഔഹരി മുപ്പത്തി രണ്ടു.
 
{{verse|41}} യഹോവേക്കു ഉദര്‍ച്ചാര്‍പ്പണമായിരുന്നഉദർച്ചാർപ്പണമായിരുന്ന ഔഹരി യഹോവ മോശെയോടു കല്പിച്ചതു പോലെ മോശെ പുരോഹിതനായ എലെയാസാരിന്നു കൊടുത്തു.
 
{{verse|42}} മോശെ പടയാളികളുടെ പക്കല്‍പക്കൽ നിന്നു യിസ്രായേല്‍മക്കള്‍ക്കുയിസ്രായേൽമക്കൾക്കു വിഭാഗിച്ചുകൊടുത്ത പാതിയില്‍നിന്നുപാതിയിൽനിന്നു -
 
{{verse|43}} സഭെക്കുള്ള പാതി മൂന്നു ലക്ഷത്തി മുപ്പത്തേഴായിരത്തഞ്ഞൂറു ആടും
വരി 97:
{{verse|45,46}} , 46 മുപ്പതിനായിരത്തഞ്ഞൂറു കഴുതയും പതിനാറായിരം ആളും ആയിരുന്നു -
 
{{verse|47}} യിസ്രായേല്‍മക്കളുടെയിസ്രായേൽമക്കളുടെ പാതിയില്‍നിന്നുപാതിയിൽനിന്നു മോശെ മനുഷ്യരിലും മൃഗങ്ങളിലും അമ്പതില്‍അമ്പതിൽ ഒന്നു എടുത്തു യഹോവ മോശെയോടു കല്പിച്ചതുപോലെ യഹോവയുടെ തിരുനിവാസത്തിലെ വേല ചെയ്യുന്ന ലേവ്യര്‍ക്കുംലേവ്യർക്കും കൊടുത്തു.
 
{{verse|48}} പിന്നെ സൈന്യസഹസ്രങ്ങള്‍ക്കുസൈന്യസഹസ്രങ്ങൾക്കു നായകന്മാരായ സഹസ്രാധിപന്മാരും ശതാധിപന്മാരും മോശെയുടെ അടുക്കല്‍അടുക്കൽ വന്നു മോശെയോടു:
 
{{verse|49}} അടിയങ്ങള്‍അടിയങ്ങൾ അടിയങ്ങളുടെ കീഴുള്ള യോദ്ധാക്കളുടെ തുക നോക്കി, ഒരുത്തനും കുറഞ്ഞു പോയിട്ടില്ല.
 
{{verse|50}} അതുകൊണ്ടു ഞങ്ങള്‍ക്കുഞങ്ങൾക്കു ഔരോരുത്തന്നു കിട്ടിയ പൊന്നാഭരണങ്ങളായ മാല, കൈവള, മോതിരം, കുണുകൂ, കടകം എന്നിവ യഹോവയുടെ സന്നിധിയില്‍സന്നിധിയിൽ ഞങ്ങള്‍ക്കുവേണ്ടിഞങ്ങൾക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കേണ്ടതിന്നു ഞങ്ങള്‍ഞങ്ങൾ യഹോവേക്കു വഴിപാടായി കൊണ്ടുവന്നിരിക്കുന്നു എന്നു പറഞ്ഞു.
 
{{verse|51}} മോശെയും പുരോഹിതനായ എലെയാസാരും വിചിത്രപ്പണിയുള്ള ആഭരണങ്ങളായ പൊന്നു അവരോടു വാങ്ങി.
 
{{verse|52}} സഹസ്രാധിപന്മാരും ശതാധിപന്മാരും യഹോവേക്കു ഉദര്‍ച്ചാര്‍പ്പണംഉദർച്ചാർപ്പണം ചെയ്ത പൊന്നു എല്ലാം കൂടെ പതിനാറായിരത്തെഴുനൂറ്റമ്പതു ശേക്കെല്‍ശേക്കെൽ ആയിരുന്നു.
 
{{verse|53}} യോദ്ധാക്കളില്‍യോദ്ധാക്കളിൽ ഒരോരുത്തന്നും താന്താന്നു വേണ്ടി കൊള്ളയിട്ടു എടുത്തിട്ടുണ്ടായിരുന്നു.
 
{{verse|54}} മോശെയും പുരോഹിതനായ എലെയാസാരും സഹാസ്രാധിപന്മാരോടും ശതാധിപന്മാരോടും ആ പൊന്നു വാങ്ങി യഹോവയുടെ സന്നിധിയില്‍സന്നിധിയിൽ യിസ്രായേല്‍മക്കളുടെയിസ്രായേൽമക്കളുടെ ഔര്‍മ്മെക്കായിഔർമ്മെക്കായി സമാഗമനക്കുടാരത്തില്‍കൊണ്ടുസമാഗമനക്കുടാരത്തിൽകൊണ്ടു പോയി.