"സത്യവേദപുസ്തകം/സംഖ്യാപുസ്തകം/അദ്ധ്യായം 32" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

New page: {{SVPM Numbers}} {{Navi| Prev=സത്യവേദപുസ്തകം/സംഖ്യാപുസ്തകം/അദ്ധ്യായം 31| Next=സത്യവേദപുസ്ത...
 
(ചെ.) പുതിയ ചിൽ ...
വരി 8:
 
 
{{verse|1}} എന്നാല്‍എന്നാൽ രൂബേന്യര്‍ക്കുംരൂബേന്യർക്കും ഗാദ്യര്‍ക്കുംഗാദ്യർക്കും എത്രയും വളരെ ആടുമാടുകള്‍ആടുമാടുകൾ ഉണ്ടായിരുന്നു; അവര്‍അവർ യസേര്‍ദേശവുംയസേർദേശവും ഗിലെയാദ്ദേശവും ആടുമാടുകള്‍ക്കുആടുമാടുകൾക്കു കൊള്ളാകുന്ന സ്ഥലം എന്നു കണ്ടിട്ടു വന്നു
 
{{verse|2}} മോശെയൊടും പുരോഹിതനായ എലെയാസാരിനോടും സഭയിലെ പ്രഭുക്കന്മാരോടും സംസാരിച്ചു:
 
{{verse|3}} അതാരോത്ത്, ദീബോന്‍ദീബോൻ , യസേര്‍യസേർ, നിമ്രാ, ഹെശ്ബോന്‍ഹെശ്ബോൻ , എലെയാലേ, സെബാം, നെബോ, ബെയോന്‍ബെയോൻ 4 എന്നിങ്ങനെ യഹോവ യിസ്രായേല്‍യിസ്രായേൽ സഭയുടെ മുമ്പില്‍മുമ്പിൽ ജയിച്ചടക്കിയ ദേശം ആടുമാടുകള്‍ക്കുആടുമാടുകൾക്കു കൊള്ളുകന്ന പ്രദെശം; അടിയങ്ങള്‍ക്കോഅടിയങ്ങൾക്കോ ആടുമാടുകള്‍ആടുമാടുകൾ ഉണ്ടു.
 
{{verse|5}} അതുകൊണ്ടു നിനക്കു അടയങ്ങളോടു കൃപയുണ്ടെങ്കില്‍കൃപയുണ്ടെങ്കിൽ ഈ ദേശം അടിയങ്ങള്‍ക്കുഅടിയങ്ങൾക്കു അവകാശമായി തരേണം; ഞങ്ങളെ യോര്‍ദ്ദാന്നക്കരെയോർദ്ദാന്നക്കരെ കൊണ്ടു പോകരുതേ എന്നു പറഞ്ഞു.
 
{{verse|6}} മോശെ ഗാദ്യരോടും രൂഹേന്യരോടും പറഞ്ഞതു: നിങ്ങളുടെ സഹോദരന്മര്‍സഹോദരന്മർ യുദ്ധത്തിന്നു പോകുമ്പോള്‍പോകുമ്പോൾ നിങ്ങള്‍ക്കുനിങ്ങൾക്കു ഇവിടെ ഇരിക്കേണമെന്നോ?
 
{{verse|7}} യഹോവ യിസ്രായേല്‍മക്കള്‍ക്കുയിസ്രായേൽമക്കൾക്കു കൊടുത്തിട്ടുള്ള ദേശത്തേക്കു അവര്‍അവർ കടക്കാതിരിപ്പാന്‍കടക്കാതിരിപ്പാൻ തക്കവണ്ണം നിങ്ങള്‍നിങ്ങൾ അവരെ അധൈര്യപ്പെടുത്തുന്നതു എന്തിന്നു?
 
{{verse|8}} ഒറ്റുനോക്കേണ്ടതിന്നു ഞാൂന്‍ഞാൂൻ നിങ്ങളുടെ പിതാക്കന്മാരെ കാദേശ്ബര്‍ന്നേയയില്‍നിന്നുകാദേശ്ബർന്നേയയിൽനിന്നു അയച്ചപ്പോള്‍അയച്ചപ്പോൾ അവര്‍അവർ ഇങ്ങനെ തന്നേ ചെയ്തു.
 
{{verse|9}} അവര്‍അവർ എസ്കോല്‍എസ്കോൽ താഴ്വരയൊളം ചെന്നു ദേശം കണ്ടശേഷം യഹോവ യിസ്രായേല്‍മക്കള്‍ക്കുയിസ്രായേൽമക്കൾക്കു കൊടുത്തിട്ടുള്ള ദേശത്തേക്കു പോകാതിരിക്കത്തക്കവണ്ണം അവരെ അധൈര്യപ്പെടുത്തി.
 
{{verse|10}} അന്നു യഹോവയുടെ കോപം ജ്വലിച്ചു; അവന്‍അവൻ സത്യംചേയ്തു കല്പിച്ചതു:
 
{{verse|11}} കെനിസ്യനായ യെഫുന്നെയുടെ മകന്‍മകൻ കാലേബും നൂന്റെ മകന്‍മകൻ യോശുവയും യഹോവയോടു പൂര്‍ണ്ണമായിപൂർണ്ണമായി പറ്റിനിന്നതുകൊണ്ടു
 
{{verse|12}} അവരല്ലാതെ മിസ്രയീമില്‍നിന്നുമിസ്രയീമിൽനിന്നു പോന്നവരില്‍പോന്നവരിൽ ഇരുപതു വയസ്സുമുതല്‍വയസ്സുമുതൽ മേലോട്ടുള്ള ഒരുത്തനും ഞാന്‍ഞാൻ അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും സത്യം ചെയ്ത ദേശത്തെ കാണുകയില്ല; അവര്‍അവർ എന്നോടു പൂര്‍ണ്ണമായിപൂർണ്ണമായി പറ്റി നില്‍ക്കായ്കകൊണ്ടുനിൽക്കായ്കകൊണ്ടു തന്നേ.
 
{{verse|13}} അങ്ങനെ യഹോവയുടെ കോപം യിസ്രായേലിന്റെ നേരെ ജ്വലിച്ചു; യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്ത തലമുറ എല്ലാം മുടിഞ്ഞുപോകുവോളം അവന്‍അവൻ നാല്പതു സംവത്സരം അവരെ മരുഭൂമിയില്‍മരുഭൂമിയിൽ അലയുമാറാക്കി.
 
{{verse|14}} എന്നാല്‍എന്നാൽ യിസ്രായേലിന്റെ നേരെ യഹോവയുടെ ഉഗ്രകോപം ഇനിയും വര്‍ദ്ധിപ്പാന്‍വർദ്ധിപ്പാൻ തക്കവണ്ണം നിങ്ങളുടെ പിതാക്കന്മാര്‍ക്കുംപിതാക്കന്മാർക്കും പകരം നിങ്ങള്‍നിങ്ങൾ പാപികളുടെ ഒരു കൂട്ടമായി എഴുന്നേറ്റിരിക്കുന്നു.
 
{{verse|15}} നിങ്ങള്‍നിങ്ങൾ അവനെ വിട്ടു പിന്നോക്കം പോയാല്‍പോയാൽ അവന്‍അവൻ ഇനിയും അവരെ മരുഭൂമിയില്‍മരുഭൂമിയിൽ വിട്ടുകളയും; അങ്ങനെ നിങ്ങള്‍നിങ്ങൾ ഈ ജനത്തെയെല്ലാം നശിപ്പിക്കും.
 
{{verse|16}} അപ്പോള്‍അപ്പോൾ അവര്‍അവർ അടുത്തു ചെന്നു പറഞ്ഞതു: ഞങ്ങള്‍ഞങ്ങൾ ഇവിടെ ഞങ്ങളുടെ ആടുമാടുകള്‍ക്കുആടുമാടുകൾക്കു തൊഴുത്തുകളും ഞങ്ങളുടെ കുഞ്ഞുകുട്ടികള്‍ക്കുകുഞ്ഞുകുട്ടികൾക്കു പട്ടണങ്ങളും പണിയട്ടെ.
 
{{verse|17}} എങ്കിലും യിസ്രായേല്‍മക്കളെയിസ്രായേൽമക്കളെ അവരുടെ സ്ഥലത്തു കൊണ്ടുപോയി ആക്കുന്നതുവരെ ഞങ്ങള്‍ഞങ്ങൾ യുദ്ധസന്നദ്ധരായി അവര്‍ക്കുംഅവർക്കും മുമ്പായി നടക്കും; ഞങ്ങളുടെ കുഞ്ഞുകുട്ടികളോ ദേശത്തിലെ നിവാസികള്‍നിവാസികൾ നിമിത്തം ഉറപ്പുള്ള പട്ടണങ്ങളില്‍പട്ടണങ്ങളിൽ പാര്‍ക്കട്ടെപാർക്കട്ടെ.
 
{{verse|18}} യിസ്രായേല്‍മക്കള്‍യിസ്രായേൽമക്കൾ ഔരോരുത്തന്‍ഔരോരുത്തൻ താന്താന്റെ അവകാശം അടക്കിക്കൊള്ളുംവരെ ഞങ്ങള്‍ഞങ്ങൾ ഞങ്ങളുടെ വീടുകളിലേക്കു മടങ്ങിപ്പോരികയില്ല.
 
{{verse|19}} യോര്‍ദ്ദാന്നക്കരെയുംയോർദ്ദാന്നക്കരെയും അതിന്നപ്പുറവും ഞങ്ങള്‍ഞങ്ങൾ അവരോടുകൂടെ അവകാശം വാങ്ങുകയില്ല; കിഴക്കു യോര്‍ദ്ദാന്നിക്കരെയോർദ്ദാന്നിക്കരെ ഞങ്ങള്‍ക്കുഞങ്ങൾക്കു അവകാശം ഉണ്ടല്ലോ.
 
{{verse|20}} അതിന്നു മോശെ അവരോടു പറഞ്ഞതു: നിങ്ങള്‍നിങ്ങൾ ഈ കാര്യം ചെയ്യുമെങ്കില്‍ചെയ്യുമെങ്കിൽ, യഹോവയുടെ മുമ്പാകെ യുദ്ധസന്നദ്ധരായി പുറപ്പെട്ടു
 
{{verse|21}} യഹോവ തന്റെ മുമ്പില്‍നിന്നുമുമ്പിൽനിന്നു ശത്രുക്കളെ നീക്കിക്കളയുവോളം നിങ്ങള്‍നിങ്ങൾ എല്ലാവരും അവന്റെ മുമ്പാകെ യുദ്ധസന്നദ്ധരായി യോര്‍ദ്ദാന്നക്കരെയോർദ്ദാന്നക്കരെ കടന്നുപോകുമെങ്കില്‍കടന്നുപോകുമെങ്കിൽ
 
{{verse|22}} ദേശം യഹോവയുടെ മുമ്പാകെ കീഴമര്‍ന്നശേഷംകീഴമർന്നശേഷം നിങ്ങള്‍നിങ്ങൾ മടങ്ങിപ്പോരികയും യഹോവയുടെയും യിസ്രായേലിന്റെയും മുമ്പാകെ കുറ്റമില്ലാത്തവരായിരിക്കയും ചെയ്യും; അപ്പോള്‍അപ്പോൾ ഈ ദേശം യഹോവയുടെ മുമ്പാകെ നിങ്ങളുടെ അവകാശമാകും.
 
{{verse|23}} എന്നാല്‍എന്നാൽ നിങ്ങള്‍നിങ്ങൾ അങ്ങനെ ചെയ്കയില്ല എങ്കില്‍എങ്കിൽ നിങ്ങള്‍നിങ്ങൾ യഹോവയോടു പാപം ചെയ്തിരിക്കുന്നു; നിങ്ങളുടെ പാപഫലം നിങ്ങള്‍നിങ്ങൾ അനുഭവിക്കും.
 
{{verse|24}} നിങ്ങളുടെ കുട്ടികള്‍ക്കായികുട്ടികൾക്കായി പട്ടണങ്ങളും നിങ്ങളുടെ ആടുകള്‍ക്കായിആടുകൾക്കായി തൊഴുത്തുകളും പണിതു നിങ്ങള്‍നിങ്ങൾ പറഞ്ഞതുപോലെ ചെയ്തുകൊള്‍വിന്‍ചെയ്തുകൊൾവിൻ .
 
{{verse|25}} ഗാദ്യരും രൂബേന്യരും മോശെയോടു യജമാനന്‍യജമാനൻ കല്പിക്കുന്നതുപോലെ അടിയങ്ങള്‍അടിയങ്ങൾ ചെയ്തുകൊള്ളാം.
 
{{verse|26}} ഞങ്ങളുടെ കുഞ്ഞുങ്ങളും ഭാര്യമാരും ഞങ്ങളുടെ കന്നുകാലികളും മൃഗങ്ങളൊക്കെയും ഗിലെയാദിലെ പട്ടണങ്ങളില്‍പട്ടണങ്ങളിൽ ഇരിക്കട്ടെ.
 
{{verse|27}} അടിയങ്ങളോ യജമാനന്‍യജമാനൻ കല്പിക്കുന്നതുപോലെ എല്ലാവരും യുദ്ധസന്നദ്ധരായി യഷോവയുടെ മുമ്പാകെ യുദ്ധത്തിന്നു കടന്നു പോകാം എന്നു പറഞ്ഞു.
 
{{verse|28}} ആകയാല്‍ആകയാൽ മോശെ അവരെക്കുറിച്ചു പുരോഹിതനായ എലെയാസാരിനോടും നൂന്റെ മകനാുയ യോശുവയോടും യിസ്രായേല്‍യിസ്രായേൽ മക്കളുടെ ഗോത്രപ്രധാനികളോടും കല്പിച്ചതെന്തെന്നാല്‍കല്പിച്ചതെന്തെന്നാൽ:
 
{{verse|29}} ഗാദ്യരും രൂബേന്യരും ഔരോരുത്തന്‍ഔരോരുത്തൻ യുദ്ധസന്നദ്ധനായി യഹോവയുടെ മുമ്പാകെ നിങ്ങളോടുകൂടെ യോര്‍ദ്ദാന്നക്കരെയോർദ്ദാന്നക്കരെ കടന്നുപോരികയും ദേശം നിങ്ങളുടെ മുമ്പാകെ കീഴടങ്ങുകയും ചെയ്താല്‍ചെയ്താൽ നിങ്ങള്‍നിങ്ങൾ അവര്‍ക്കുംഅവർക്കും ഗിലെയാദ് ദേശം അവകാശമായി കൊടുക്കേണം.
 
{{verse|30}} എന്നാല്‍എന്നാൽ അവര്‍അവർ നിങ്ങളോടുകൂടെ യുദ്ധസന്നദ്ധരായി അക്കരെക്കു കടക്കാതിരുന്നാല്‍കടക്കാതിരുന്നാൽ അവരുടെ അവകാശം നിങ്ങളുടെ ഇടയില്‍ഇടയിൽ കനാന്‍കനാൻ ദേശത്തുതന്നേ ആയിരിക്കേണം.
 
{{verse|31}} ഗാദ്യരും രൂബേന്യരും അതിന്നു: യഹോവ അടിയങ്ങളോടു അരുളിച്ചെയ്തതുപോലെ ചെയ്തുകൊള്ളാം.
 
{{verse|32}} ഞങ്ങളുടെ അവകാശം ലഭിക്കേണങ്ടതിന്നു ഞങ്ങള്‍ഞങ്ങൾ യഹോവയുടെ മുമ്പാകെ യുദ്ധസന്നദ്ധരായി കനാന്‍കനാൻ ദേശത്തേക്കു കടന്നുപോകാം എന്നു പറഞ്ഞു.
 
{{verse|33}} അപ്പോള്‍അപ്പോൾ മോശെ ഗാദ്യര്‍ക്കുംഗാദ്യർക്കും രൂബേന്യര്‍ക്കുംരൂബേന്യർക്കും യോസേഫിന്റെ മകനായ മനശ്ശെയുടെ പാതിഗോത്രത്തിന്നും അമോര്‍യ്യരാജാവായഅമോർയ്യരാജാവായ സീഹോന്റെ രാജ്യവും ബാശാന്‍ബാശാൻ രാജാവായ ഔഗിന്റെ രാജ്യവുമായ ദേശവും അതിന്റെ അതിരുകളില്‍അതിരുകളിൽ ചുറ്റുമുള്ള ദേശത്തിലെ പട്ടണങ്ങളും കൊടുത്തു.
 
{{verse|34}} അങ്ങനെ ഗാദ്യര്‍ഗാദ്യർ ദീബോന്‍ദീബോൻ , അതാരോത്ത്,
 
{{verse|35}} അരോയേര്‍അരോയേർ, അത്രോത്ത്, ശോഫാന്‍ശോഫാൻ , യസേര്‍യസേർ, യൊഗ്ബെഹാ,
 
{{verse|36}} ബേത്ത്-നിമ്രാ, ബേത്ത്-ഹാരാന്‍ഹാരാൻ എന്നിവയെ ഉറപ്പുള്ള പട്ടണങ്ങളായും ആടുകള്‍ക്കുആടുകൾക്കു തൊഴുത്തുകളായും പണിതു.
 
{{verse|37}} രൂബേന്യര്‍രൂബേന്യർ ഹെശ്ബോനും എലെയാലേയും കിര്‍യ്യത്തയീമുംകിർയ്യത്തയീമും പേരുമാറ്റിക്കളഞ്ഞ നെബോ,
 
{{verse|38}} ബാല്‍മെയോന്‍ബാൽമെയോൻ എന്നിവയും സിബ്മയും പണിതു; അവര്‍അവർ പണിത പട്ടണങ്ങള്‍ക്കുപട്ടണങ്ങൾക്കു പുതിയ പേരിട്ടു.
 
{{verse|39}} മനശ്ശെയുടെ മകനായ മാഖീരിന്റെ പുത്രന്മാര്‍പുത്രന്മാർ ഗിലെയാദില്‍ഗിലെയാദിൽ ചെന്നു അതിനെ അടക്കി, അവിടെ പാര്‍ത്തിരുന്നപാർത്തിരുന്ന അമോര്‍യ്യരെഅമോർയ്യരെ ഔടിച്ചുകളഞ്ഞു.
 
{{verse|40}} മോശെ ഗിലെയാദ് ദേശം മനശ്ശെയുടെ മകനായ മാഖീരിന്നു കൊടുത്തു; അവന്‍അവൻ അവിടെ പാര്‍ത്തുപാർത്തു.
 
{{verse|41}} മനശ്ശെയുടെ പുത്രനായ യായീര്‍യായീർ ചെന്നു അതിലെ ഊരുകളെ അടക്കി, അവേക്കു ഹവവോത്ത്-യായീര്‍യായീർ (യായീരിന്റെ ഊരുകള്‍ഊരുകൾ) എന്നു പേരിട്ടു.
 
{{verse|42}} നോബഹ് ചെന്നു കെനാത്ത് പട്ടണവും അതിന്റെ ഗ്രാമങ്ങളും അടക്കി; അതിന്നു തന്റെ പേരിന്‍പേരിൻ പ്രകാരം നോബഹ് എന്നു പേരിട്ടു.