"സത്യവേദപുസ്തകം/സംഖ്യാപുസ്തകം/അദ്ധ്യായം 36" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഫലകം നീക്കുന്നു, Replaced: {{SVPM Old Testament}} →
(ചെ.) പുതിയ ചിൽ ...
വരി 2:
{{Navi|
Prev=സത്യവേദപുസ്തകം/സംഖ്യാപുസ്തകം/അദ്ധ്യായം 35|
Next=സത്യവേദപുസ്തകം/ആവര്‍ത്തനപുസ്തകംആവർത്തനപുസ്തകം/അദ്ധ്യായം 1|
}}
 
{{verse|1}} യോസേഫിന്റെ മക്കളുടെ കുടുംബങ്ങളില്‍കുടുംബങ്ങളിൽ മനശ്ശെയുടെ മകനായ മാഖീരിന്റെ മകനായ ഗിലെയാദിന്റെ മക്കളുടെ കുടുംബത്തലവന്മാര്‍കുടുംബത്തലവന്മാർ അടുത്തുവന്നു മോശെയുടെയും യിസ്രായേല്‍മക്കളുടെയിസ്രായേൽമക്കളുടെ ഗോത്രപ്രധാനികളായ പ്രഭുക്കന്മാരുടെയും മുമ്പാകെ പറഞ്ഞതു:
 
{{verse|2}} യിസ്രായേല്‍മക്കള്‍ക്കുയിസ്രായേൽമക്കൾക്കു ദേശം ചീട്ടിട്ടു അവകാശമായി കൊടുപ്പാന്‍കൊടുപ്പാൻ യഹോവ യജമാനനോടു കല്പിച്ചു; ഞങ്ങളുടെ സഹോദരനായ ശെലോഫഹാദിന്റെ അവകാശം അവന്റെ പുത്രിമാര്‍ക്കുംപുത്രിമാർക്കും കൊടുപ്പാന്‍കൊടുപ്പാൻ യജമാനന്നു യഹോവയുടെ കല്പന ഉണ്ടായി.
 
{{verse|3}} എന്നാല്‍എന്നാൽ അവര്‍അവർ യിസ്രായേല്‍മക്കളുടെയിസ്രായേൽമക്കളുടെ മറ്റു ഗോത്രങ്ങളിലെ പുരുഷന്മാരില്‍പുരുഷന്മാരിൽ വല്ലവര്‍ക്കുംവല്ലവർക്കും ഭാര്യമാരായാല്‍ഭാര്യമാരായാൽ അവരുടെ അവകാശം ഞങ്ങളുടെ പിതാക്കന്മാരുടെ അവകാശത്തില്‍നിന്നുഅവകാശത്തിൽനിന്നു വിട്ടുപോകയും അവര്‍അവർ ചേരുന്ന ഗോത്രത്തിന്റെ അവകാശത്തോടു കൂടുകയും ചെയ്യും; ഇങ്ങനെ അതു ഞങ്ങളുടെ അവകാശത്തിന്റെ ഔഹരിയില്‍നിന്നുഔഹരിയിൽനിന്നു പൊയ്പോകും.
 
{{verse|4}} യിസ്രായേല്‍മക്കളുടെയിസ്രായേൽമക്കളുടെ യോബേല്‍യോബേൽ സംവത്സരം വരുമ്പോള്‍വരുമ്പോൾ അവരുടെ അവകാശം അവര്‍അവർ ചേരുന്ന ഗോത്രത്തിന്റെ അവകാശത്തോടു കൂടുകയും അങ്ങനെ അവരുടെ അവകാശം ഞങ്ങളുടെ പിതൃഗോത്രത്തിന്റെ അവകാശത്തില്‍നിന്നുഅവകാശത്തിൽനിന്നു വിട്ടുപോകയും ചെയ്യും.
 
{{verse|5}} അപ്പോള്‍അപ്പോൾ മോശെ യഹോവയുടെ വചനപ്രകാരം യിസ്രായേല്‍മക്കളോടുയിസ്രായേൽമക്കളോടു കല്പിച്ചതു: യോസേഫിന്റെ പുത്രന്മാരുടെ ഗോത്രം പറഞ്ഞതു ശരി തന്നേ.
 
{{verse|6}} യഹോവ ശെലോഫഹാദിന്റെ പുത്രിമാരെക്കുറിച്ചു കല്പിക്കുന്നകാര്യം എന്തെന്നാല്‍എന്തെന്നാൽ: അവര്‍അവർ തങ്ങള്‍ക്കുതങ്ങൾക്കു ബോധിച്ചവര്‍ക്കുംബോധിച്ചവർക്കും ഭാര്യമാരായിരിക്കട്ടെ; എങ്കിലും തങ്ങളുടെ പിതൃഗോത്രത്തിലെ കുടുംബത്തിലുള്ളവര്‍ക്കുംകുടുംബത്തിലുള്ളവർക്കും മാത്രമേ ആകാവു.
 
{{verse|7}} യിസ്രായേല്‍മക്കളുടെയിസ്രായേൽമക്കളുടെ അവകാശം ഒരു ഗോത്രത്തില്‍ഗോത്രത്തിൽ നിന്നു മറ്റൊരു ഗോത്രത്തിലേക്കു മാറരുതു; യിസ്രായേല്‍മക്കളില്‍യിസ്രായേൽമക്കളിൽ ഔരോരുത്തന്‍ഔരോരുത്തൻ താന്താന്റെ പിതൃഗോത്രത്തിന്റെ അവകാശത്തോടു ചേര്‍ന്നിരിക്കേണംചേർന്നിരിക്കേണം;
 
{{verse|8}} യിസ്രായേല്‍മക്കള്‍യിസ്രായേൽമക്കൾ ഔരോരുത്തന്‍ഔരോരുത്തൻ താന്താന്റെ പിതാക്കന്മാരുടെ അവകാശം കൈവശമാക്കേണ്ടതിന്നു യിസ്രായേല്‍മക്കളുടെയിസ്രായേൽമക്കളുടെ യാതൊരു ഗോത്രത്തിലും അവകാശം ലഭിക്കുന്ന ഏതുകന്യകയും തന്റെ പിതൃഗോത്രത്തിലെ ഒരു കുടുംബത്തില്‍കുടുംബത്തിൽ ഒരുത്തന്നു ഭാര്യയാകേണം.
 
{{verse|9}} അങ്ങനെ അവകാശം ഒരു ഗോത്രത്തില്‍നിന്നുഗോത്രത്തിൽനിന്നു മറ്റൊരു ഗോത്രത്തിലേക്കു മാറാതെ യിസ്രായേല്‍മക്കളുടെയിസ്രായേൽമക്കളുടെ ഗോത്രങ്ങളില്‍ഗോത്രങ്ങളിൽ ഔരോരുത്തന്‍ഔരോരുത്തൻ താന്താന്റെ അവകാശത്തോടു ചേര്‍ന്നിരിക്കേണംചേർന്നിരിക്കേണം.
 
{{verse|10}} യഹോവ മോശെയോടു കല്പിച്ചതുപോലെ ശെലോഫഹാദിന്റെ പുത്രിമാര്‍പുത്രിമാർ ചെയ്തു.
 
{{verse|11}} ശെലോഫഹാദിന്റെ പുത്രിമാരായ മഹ്ളാ, തിര്‍സാതിർസാ, ഹൊഗ്ളാ, മില്‍ക്കാമിൽക്കാ, നോവാ എന്നിവര്‍എന്നിവർ തങ്ങളുടെ അപ്പന്റെ സഹോദരന്മാരുടെ പുത്രന്മാര്‍ക്കുംപുത്രന്മാർക്കും ഭാര്യമാരായി.
 
{{verse|12}} യോസേഫിന്റെ മകനായ മനശ്ശെയുടെ പുത്രന്മാരുടെ കുടുംബങ്ങളില്‍കുടുംബങ്ങളിൽ അവര്‍അവർ ഭാര്യമാരാകയും അവരുടെ അവകാശം അവരുടെ പിതൃകുടുംബത്തിന്റെ ഗോത്രത്തില്‍തന്നേഗോത്രത്തിൽതന്നേ ഇരിക്കയും ചെയ്തു.
 
{{verse|13}} യെരീഹോവിന്നെതിരെ യോര്‍ദ്ദാന്നരികെയോർദ്ദാന്നരികെ മോവാബ് സമഭൂമിയില്‍വെച്ചുസമഭൂമിയിൽവെച്ചു യഹോവ മോശെമുഖാന്തരം യിസ്രായേല്‍മക്കളോടുയിസ്രായേൽമക്കളോടു കല്പിച്ച കല്പനകളും വിധികളും ഇവ തന്നേ.
 
{{Navi|
Prev=സത്യവേദപുസ്തകം/സംഖ്യാപുസ്തകം/അദ്ധ്യായം 35|
Next=സത്യവേദപുസ്തകം/ആവര്‍ത്തനപുസ്തകംആവർത്തനപുസ്തകം/അദ്ധ്യായം 1|
}}