"സത്യവേദപുസ്തകം/സംഖ്യാപുസ്തകം/അദ്ധ്യായം 7" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഫലകം നീക്കുന്നു, Replaced: {{SVPM Old Testament}} →
(ചെ.) പുതിയ ചിൽ ...
വരി 5:
}}
 
{{verse|1}} മോശെ തിരുനിവാസം നിവിര്‍ത്തുകഴിഞ്ഞിട്ടുനിവിർത്തുകഴിഞ്ഞിട്ടു അതും അതിന്റെ ഉപകരണങ്ങളൊക്കെയും അഭിഷേകം ചെയ്തു ശുദ്ധീകരിക്കയും യാഗപീഠത്തെയും അതിന്റെ സകലപാത്രങ്ങളെയും അഭിഷേകം കഴിച്ചു ശുദ്ധീകരിക്കയും ചെയ്ത ദിവസം
 
{{verse|2}} തങ്ങളുടെ പിതൃഭവനങ്ങളില്‍പിതൃഭവനങ്ങളിൽ പ്രധാനികളും ഗോത്രപ്രഭുക്കന്മാരും എണ്ണപ്പെട്ടവരുടെ മേല്‍വിചാരകന്മാരുംമേൽവിചാരകന്മാരും ആയ യിസ്രായേല്‍പ്രഭുക്കന്മാര്‍യിസ്രായേൽപ്രഭുക്കന്മാർ വഴിപാടു കഴിച്ചു.
 
{{verse|3}} അവര്‍അവർ വഴിപാടായിട്ടു ഈരണ്ടു പ്രഭുക്കന്മാര്‍പ്രഭുക്കന്മാർ ഔരോ വണ്ടിയും ഔരോരുത്തന്‍ഔരോരുത്തൻ ഔരോ കാളയും ഇങ്ങനെ കൂടുള്ള ആറു വണ്ടിയും പന്ത്രണ്ടു കാളയും യഹോവയുടെ സന്നിധിയില്‍സന്നിധിയിൽ തിരുനിവാസത്തിന്റെ മുമ്പില്‍മുമ്പിൽ കൊണ്ടുവന്നു.
 
{{verse|4}} അപ്പോള്‍അപ്പോൾ യഹോവ മോശെയോടു:
 
{{verse|5}} അവരുടെ പക്കല്‍നിന്നുപക്കൽനിന്നു അവയെ വാങ്ങുക. അവ സമാഗമനക്കുടാരത്തിന്റെ ഉപയോഗത്തിന്നു ഇരിക്കട്ടെ; അവയെ ലേവ്യരില്‍ലേവ്യരിൽ ഔരോരുത്തന്നു അവനവന്റെ വേലകൂ തക്കവണ്ണം കൊടുക്കേണം എന്നു കല്പിച്ചു.
 
{{verse|6}} മോശെ വണ്ടികളെയും കാളകളെയും വാങ്ങി ലേവ്യര്‍ക്കുംലേവ്യർക്കും കൊടുത്തു. രണ്ടു വണ്ടിയും നാലു കാളയെയും അവന്‍അവൻ ഗേര്‍ശോന്യര്‍ക്കുംഗേർശോന്യർക്കും അവരുടെ വേലെക്കു തക്കവണ്ണം കൊടുത്തു.
 
{{verse|8}} നാലുവണ്ടിയും എട്ടുകാളയെയും അവന്‍അവൻ മെരാര്‍യ്യര്‍ക്കുംമെരാർയ്യർക്കും പുരോഹിതനായ അഹരോന്റെ പുത്രന്‍പുത്രൻ ഈഥാമാരിന്റെ കൈക്കീഴ് അവര്‍ക്കുംള്ളഅവർക്കുംള്ള വേലെക്കു തക്കവണ്ണം കൊടുത്തു.
 
{{verse|9}} കെഹാത്യര്‍ക്കുംകെഹാത്യർക്കും അവന്‍അവൻ ഒന്നും കൊടുത്തില്ല; അവരുടെ വേല വിശുദ്ധമന്ദിരം സംബന്ധിച്ചുള്ളതും തോളില്‍തോളിൽ ചുമക്കുന്നതും ആയിരുന്നു.
 
{{verse|10}} യാഗപീഠം അഭിഷേകം ചെയ്ത ദിവസം പ്രഭുക്കന്മാര്‍പ്രഭുക്കന്മാർ പ്രതിഷ്ഠെക്കുള്ള വഴിപാടു കൊണ്ടുവന്നു; യാഗപീഠത്തിന്റെ മുമ്പാകെ പ്രഭുക്കന്മാര്‍പ്രഭുക്കന്മാർ തങ്ങളുടെ വഴിപാടു കൊണ്ടുവന്നു.
 
{{verse|11}} അപ്പോള്‍അപ്പോൾ യഹോവ മോശെയോടു: യാഗപീഠത്തിന്റെ പ്രതിഷ്ഠെക്കായി ഔരോ പ്രഭു ഔരോ ദിവസം താന്താന്റെ വഴിപാടു കൊണ്ടുവരേണം എന്നു കല്പിച്ചു.
 
{{verse|12}} ഒന്നാം ദിവസം വഴിപാടു കഴിച്ചവന്‍കഴിച്ചവൻ യെഹൂദാഗോത്രത്തില്‍യെഹൂദാഗോത്രത്തിൽ അമ്മീനാദാബിന്റെ മകനായ നഹശോന്‍നഹശോൻ .
 
{{verse|13}} അവന്റെ വഴിപാടു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പതു ശേക്കെല്‍ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കെല്‍ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം - അവ രണ്ടും ഭോജനയാഗത്തിന്നായി എണ്ണ ചേര്‍ത്തചേർത്ത നേരിയ മാവുകൊണ്ടു നിറഞ്ഞിരുന്നു -
 
{{verse|14}} ധൂപവര്‍ഗ്ഗംധൂപവർഗ്ഗം നിറഞ്ഞതും പത്തു ശേക്കെല്‍ശേക്കെൽ തൂക്കം ഉള്ളതുമായ ഒരു പൊന്‍പൊൻ കലശം,
 
{{verse|15}} ഹോമയാഗത്തിന്നായി ഒരു കാളക്കിടാവു, ഒരു ആട്ടുകൊറ്റന്‍ആട്ടുകൊറ്റൻ , ഒരു വയസ്സു പ്രായമുള്ള ഒരു ആണ്‍കുഞ്ഞാടുആൺകുഞ്ഞാടു,
 
{{verse|16}} പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റന്‍കോലാട്ടുകൊറ്റൻ , സമാധാനയാഗത്തിന്നായി രണ്ടു കാള,
 
{{verse|17}} അഞ്ചു ആട്ടുകൊറ്റന്‍ആട്ടുകൊറ്റൻ , അഞ്ചു കോലാട്ടുകൊറ്റന്‍കോലാട്ടുകൊറ്റൻ , ഒരു വയസ്സു പ്രായമുള്ള അഞ്ചു ചെമ്മരിയാട്ടിന്‍ചെമ്മരിയാട്ടിൻ കുട്ടി; ഇതു അമ്മീനാദാബിന്റെ മകനായ നഹശോന്റെ വഴിപാടു.
 
{{verse|18}} രണ്ടാം ദിവസം യിസ്സാഖാരിന്റെ മക്കളുടെ പ്രഭുവായ സൂവാരിന്റെ മകന്‍മകൻ നെഥനയേല്‍നെഥനയേൽ വഴിപാടു കഴിച്ചു.
 
{{verse|19}} അവന്‍അവൻ വഴിപാടു കഴിച്ചതു: വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പതു ശേക്കെല്‍ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കെല്‍ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം - ഇവ രണ്ടും ഭോജനയാഗത്തിന്നായി എണ്ണചേര്‍ത്തഎണ്ണചേർത്ത നേരിയ മാവുകൊണ്ടു നിറഞ്ഞിരുന്നു -
 
{{verse|20}} ധൂപവര്‍ഗ്ഗംധൂപവർഗ്ഗം നിറഞ്ഞതും പത്തു ശേക്കെല്‍ശേക്കെൽ തൂക്കമുള്ളതുമായ ഒരു പൊന്‍പൊൻ കലശം,
 
{{verse|21}} ഹോമയാഗത്തിന്നായി ഒരു കാളക്കിടാവു, ഒരു ആട്ടുകൊറ്റന്‍ആട്ടുകൊറ്റൻ , ഒരു വയസ്സു പ്രായമുള്ള ഒരു കുഞ്ഞാടു,
 
{{verse|22}} പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റന്‍കോലാട്ടുകൊറ്റൻ ,
 
{{verse|23}} സമാധാനയാഗത്തിന്നായി രണ്ടു കാള, അഞ്ചു ആട്ടുകൊറ്റന്‍ആട്ടുകൊറ്റൻ , അഞ്ചു കോലാട്ടുകൊറ്റന്‍കോലാട്ടുകൊറ്റൻ , ഒരു വയസ്സു പ്രായമുള്ള അഞ്ചു കുഞ്ഞാടു; ഇതു സൂവാരിന്റെ മകനായ നെഥനയേലിന്റെ വഴിപാടു.
 
{{verse|24}} മൂന്നാം ദിവസം സെബൂലൂന്റെ മക്കളുടെ പ്രഭുവായ ഹേലോന്റെ മകന്‍മകൻ എലീയാബ് വഴിപാടു കഴിച്ചു.
 
{{verse|25}} അവന്റെ വഴിപാടു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പതു ശേക്കെല്‍ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കെല്‍ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം - ഇവ രണ്ടും ഭോജനയാഗത്തിന്നായി എണ്ണചേര്‍ത്തഎണ്ണചേർത്ത നേരിയ മാവുകൊണ്ടു നിറഞ്ഞിരുന്നു -
 
{{verse|26}} ധൂപവര്‍ഗ്ഗംധൂപവർഗ്ഗം നിറഞ്ഞതും പത്തു ശേക്കെല്‍ശേക്കെൽ തൂക്കം ഉള്ളതുമായ ഒരു പൊന്‍പൊൻ കലശം,
 
{{verse|27}} ഹോമയാഗത്തിന്നായി ഒരു കാളക്കിടാവു, ഒരു ആട്ടുകൊറ്റന്‍ആട്ടുകൊറ്റൻ ; ഒരു വയസ്സു പ്രായമുള്ള ഒരു കുഞ്ഞാടു,
 
{{verse|28}} പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റന്‍കോലാട്ടുകൊറ്റൻ ,
 
{{verse|29}} സമാധാനയാഗത്തിന്നായി രണ്ടു കാള, അഞ്ചു ആട്ടുകൊറ്റന്‍ആട്ടുകൊറ്റൻ , അഞ്ചു കോലാട്ടുകൊറ്റന്‍കോലാട്ടുകൊറ്റൻ , ഒരു വയസ്സു പ്രായമുള്ള അഞ്ചു കുഞ്ഞാടു; ഇതു ഹേലോന്റെ മകന്‍മകൻ എലീയാബിന്റെ വഴിപാടു.
 
{{verse|30}} നാലാം ദിവസം രൂബേന്റെ മക്കളുടെ പ്രഭുവായ ശെദേയൂരിന്റെ മകന്‍മകൻ എലീസൂര്‍എലീസൂർ വഴിപാടു കഴിച്ചു.
 
{{verse|31}} അവന്റെ വഴിപാടു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റി മുപ്പതു ശേക്കെല്‍ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കെല്‍ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം - ഇവ രണ്ടും ഭോജനയാഗത്തിന്നായി എണ്ണ ചേര്‍ത്തചേർത്ത നേരിയ മാവുകൊണ്ടു നിറഞ്ഞിരുന്നു -
 
{{verse|32}} ധൂപവര്‍ഗ്ഗംധൂപവർഗ്ഗം നിറഞ്ഞതും പത്തു ശേക്കെല്‍ശേക്കെൽ തൂക്കമുള്ളതുമായ ഒരു പൊന്‍പൊൻ കലശം,
 
{{verse|33}} ഹോമയാഗത്തിന്നായി ഒരു കാളക്കിടാവു, ഒരു ആട്ടുകൊറ്റന്‍ആട്ടുകൊറ്റൻ , ഒരു വയസ്സു പ്രായമുള്ള ഒരു കുഞ്ഞാടു,
 
{{verse|34}} പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റന്‍കോലാട്ടുകൊറ്റൻ ,
 
{{verse|35}} സമാധാനയാഗത്തിന്നായി രണ്ടു കാള, അഞ്ചു ആട്ടുകൊറ്റന്‍ആട്ടുകൊറ്റൻ , അഞ്ചു കോലാട്ടുകൊറ്റന്‍കോലാട്ടുകൊറ്റൻ , ഒരു വയസ്സു പ്രായമുള്ള അഞ്ചു കുഞ്ഞാടു; ഇതു ശെദേയൂരിന്റെ മകന്‍മകൻ എലീസൂരിന്റെ വഴിപാടു.
 
{{verse|36}} അഞ്ചാം ദിവസം ശിമെയോന്റെ മക്കളുടെ പ്രഭുവായ സൂരീശദ്ദായിയുടെ മകന്‍മകൻ ശെലൂമീയേല്‍ശെലൂമീയേൽ വഴിപാടു കഴിച്ചു.
 
{{verse|37}} അവന്റെ വഴിപാടു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രാകരം നൂറ്റിമുപ്പതു ശേക്കെല്‍ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കെല്‍ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം - ഇവ രണ്ടും ഭോജനയാഗത്തിന്നായി എണ്ണചേര്‍ത്തഎണ്ണചേർത്ത നേരിയ മാവു കൊണ്ടു നിറഞ്ഞിരുന്നു -
 
{{verse|38}} ധൂപവര്‍ഗ്ഗംധൂപവർഗ്ഗം നിറഞ്ഞതും പത്തു ശേക്കെല്‍ശേക്കെൽ തൂക്കമുള്ളതുമായ ഒരു പൊന്‍പൊൻ കലശം,
 
{{verse|39}} ഹോമയാഗത്തിന്നായി ഒരു കാളക്കിടാവു, ഒരു ആട്ടുകൊറ്റന്‍ആട്ടുകൊറ്റൻ , ഒരു വയസ്സു പ്രായമുള്ള ഒരു കുഞ്ഞാടു,
 
{{verse|40}} പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റന്‍കോലാട്ടുകൊറ്റൻ , സമാധാനയാഗത്തിന്നായി രണ്ടു കാള,
 
{{verse|41}} അഞ്ചു ആട്ടുകൊറ്റന്‍ആട്ടുകൊറ്റൻ , അഞ്ചു കോലാട്ടുകൊറ്റന്‍കോലാട്ടുകൊറ്റൻ , ഒരു വയസ്സു പ്രായമുള്ള അഞ്ചു കുഞ്ഞാടു. ഇതു സൂരീശദ്ദായിയുടെ മകന്‍മകൻ ശെലൂമീയേലിന്റെ വഴിപാടു.
 
{{verse|42}} ആറാം ദിവസം ഗാദിന്റെ മക്കളുടെ പ്രഭുവായ ദെയൂവേലിന്റെ മകന്‍മകൻ എലീയാസാഫ് വഴിപാടു കഴിച്ചു.
 
{{verse|43}} അവന്റെ വഴിപാടു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പതു ശേക്കെല്‍ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കെല്‍ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം - ഇവ രണ്ടും ഭോജന യാഗത്തിന്നായി എണ്ണചേര്‍ത്തഎണ്ണചേർത്ത നേരിയ മാവു കൊണ്ടു നിറഞ്ഞിരുന്നു -
 
{{verse|44}} ധൂപവര്‍ഗ്ഗംധൂപവർഗ്ഗം നിറഞ്ഞതും പത്തു ശേക്കെല്‍ശേക്കെൽ തൂക്കമുള്ളതുമായ ഒരു പൊന്‍പൊൻ കലശം,
 
{{verse|45}} ഹോമയാഗത്തിന്നായി ഒരു കാളക്കിടാവു, ഒരു ആട്ടുകൊറ്റന്‍ആട്ടുകൊറ്റൻ , ഒരു വയസ്സു പ്രായമുള്ള ഒരു കുഞ്ഞാടു,
 
{{verse|46}} പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റന്‍കോലാട്ടുകൊറ്റൻ ,
 
{{verse|47}} സമാധാനയാഗത്തിന്നായി രണ്ടു കാള, അഞ്ചു ആട്ടുകൊറ്റന്‍ആട്ടുകൊറ്റൻ , അഞ്ചു കോലാട്ടുകൊറ്റന്‍കോലാട്ടുകൊറ്റൻ , ഒരു വയസ്സു പ്രായമുള്ള അഞ്ചു കുഞ്ഞാടു. ഇതു ദെയൂവേലിന്റെ മകന്‍മകൻ എലീയാസാഫിന്റെ വഴിപാടു.
 
{{verse|48}} ഏഴാം ദിവസം എഫ്രയീമിന്റെ മക്കളുടെ പ്രഭുവായ അമ്മീഹൂദിന്റെ മകന്‍മകൻ എലീശാമാ വഴിപാടു കഴിച്ചു.
 
{{verse|49}} അവന്റെ വഴിപാടു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രാകരം നൂറ്റിമുപ്പതു ശേക്കെല്‍ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കെല്‍ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം - ഇവ രണ്ടും ഭോജനയാഗത്തിന്നായി എണ്ണചേര്‍ത്തഎണ്ണചേർത്ത നേരിയ മാവുകൊണ്ടു നിറഞ്ഞിരുന്നു -
 
{{verse|50}} ധൂപവര്‍ഗ്ഗംധൂപവർഗ്ഗം നിറഞ്ഞതും പത്തു ശേക്കെല്‍ശേക്കെൽ തൂക്കം ഉള്ളതുമായ ഒരു പൊന്‍പൊൻ കലശം,
 
{{verse|51}} ഹോമയാഗത്തിന്നായി ഒരു കാളക്കിടാവു, ഒരു ആട്ടുകൊറ്റന്‍ആട്ടുകൊറ്റൻ , ഒരു വയസ്സുപ്രായമുള്ള ഒരു കുഞ്ഞാടു,
 
{{verse|52}} പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റന്‍കോലാട്ടുകൊറ്റൻ ,
 
{{verse|53}} സമാധാനയാഗത്തിന്നായി രണ്ടു കാള, അഞ്ചു ആട്ടുകൊറ്റന്‍ആട്ടുകൊറ്റൻ , അഞ്ചു കോലാട്ടുകൊറ്റന്‍കോലാട്ടുകൊറ്റൻ , ഒരു വയസ്സു പ്രായമുള്ള അഞ്ചു കുഞ്ഞാടു. ഇതു അമ്മീഹൂദിന്റെ മകന്‍മകൻ എലീശാമായുടെ വഴിപാടു.
 
{{verse|54}} എട്ടാം ദിവസം മനശ്ശെയുടെ മക്കളുടെ പ്രഭുവായ പെദാസൂരിന്റെ മകന്‍മകൻ ഗമലീയേല്‍ഗമലീയേൽ വഴിപാടു കഴിച്ചു.
 
{{verse|55}} അവന്റെ വഴിപാടു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പതു ശേക്കെല്‍ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കെല്‍ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം - ഇവരണ്ടും ഭോജനയാഗത്തിന്നായി എണ്ണ ചേര്‍ത്തചേർത്ത നേരിയ മാവുകൊണ്ടു നിറഞ്ഞിരുന്നു -
 
{{verse|56}} ധൂപവര്‍ഗ്ഗംധൂപവർഗ്ഗം നിറഞ്ഞതും പത്തു ശേക്കെല്‍ശേക്കെൽ തൂക്കമുള്ളതുമായ ഒരു പൊന്‍പൊൻ കലശം,
 
{{verse|57}} ഹോമയാഗത്തിന്നായി ഒരു കാളക്കിടാവു, ഒരു ആട്ടുകൊറ്റന്‍ആട്ടുകൊറ്റൻ , ഒരു വയസ്സു പ്രായമുള്ള ഒരു കുഞ്ഞാടു,
 
{{verse|58}} പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റന്‍കോലാട്ടുകൊറ്റൻ ,
 
{{verse|59}} സമാധാന യാഗത്തിന്നായി രണ്ടു കാള, അഞ്ചു ആട്ടുകൊറ്റന്‍ആട്ടുകൊറ്റൻ , അഞ്ചു കോലാട്ടുകൊറ്റന്‍കോലാട്ടുകൊറ്റൻ , ഒരു വയസ്സു പ്രായമുള്ള അഞ്ചു കുഞ്ഞാടു; ഇതു പെദാസൂരിന്റെ മകന്‍മകൻ ഗമലീയേലിന്റെ വഴിപാടു.
 
{{verse|60}} ഒമ്പതാം ദിവസം ബെന്യാമീന്റെ മക്കളുടെ പ്രഭുവായ ഗിദെയോനിയുടെ മകന്‍മകൻ അബീദാന്‍അബീദാൻ വഴിപാടു കഴിച്ചു.
 
{{verse|61}} അവന്റെ വഴിപാടു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രാകരം നൂറ്റിമുപ്പതു ശേക്കെല്‍ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കെല്‍ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം - ഇവ രണ്ടും ഭോജനയാഗത്തിന്നായി എണ്ണ ചേര്‍ത്തചേർത്ത നേരിയ മാവുകൊണ്ടു നിറഞ്ഞിരുന്നു -
 
{{verse|62}} ധൂപവര്‍ഗ്ഗംധൂപവർഗ്ഗം നിറഞ്ഞതും പത്തു ശേക്കെല്‍ശേക്കെൽ തൂക്കമുള്ളതുമായ ഒരു പൊന്‍പൊൻ കലശം,
 
{{verse|63}} ഹോമയാഗത്തിന്നായി, ഒരു കാളക്കിടാവു, ഒരു ആട്ടുകൊറ്റന്‍ആട്ടുകൊറ്റൻ , ഒരു വയസ്സു പ്രായമുള്ള ഒരു കുഞ്ഞാടു,
 
{{verse|64}} പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റന്‍കോലാട്ടുകൊറ്റൻ ,
 
{{verse|65}} സമാധാനയാഗത്തിന്നായി രണ്ടു കാള, അഞ്ചു ആട്ടുകൊറ്റന്‍ആട്ടുകൊറ്റൻ , അഞ്ചു കോലാട്ടുകൊറ്റന്‍കോലാട്ടുകൊറ്റൻ , ഒരു വയസ്സു പ്രായമുള്ള അഞ്ചു കുഞ്ഞാടു. ഇതു ഗിദെയോനിയുടെ മകന്‍മകൻ അബീദാന്റെ വഴിപാടു.
 
{{verse|66}} പത്താം ദിവസം ദാന്റെ മക്കളുടെ പ്രഭുവായ അമ്മീശദ്ദായിയുടെ മകന്‍മകൻ അഹീയേസെര്‍അഹീയേസെർ വഴിപാടു കഴിച്ചു.
 
{{verse|67}} അവന്റെ വഴിപാടു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പതു ശേക്കെല്‍ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കെല്‍ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം - ഇവ രണ്ടും ഭോജന യാഗത്തിന്നായി എണ്ണ ചേര്‍ത്തചേർത്ത നേരിയ മാവുകൊണ്ടു നിറഞ്ഞിരുന്നു -
 
{{verse|68}} ധൂപവര്‍ഗ്ഗംധൂപവർഗ്ഗം നിറഞ്ഞതും പത്തു ശേക്കെല്‍ശേക്കെൽ തൂക്കം ഉള്ളതുമായ ഒരു പൊന്‍പൊൻ കലശം,
 
{{verse|69}} ഹോമയാഗത്തിന്നായി ഒരു കാളക്കിടാവു, ഒരു ആട്ടുകൊറ്റന്‍ആട്ടുകൊറ്റൻ , ഒരു വയസ്സു പ്രായമുള്ള ഒരു കുഞ്ഞാടു,
 
{{verse|70}} പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റന്‍കോലാട്ടുകൊറ്റൻ ,
 
{{verse|71}} സമാധാനയാഗത്തിന്നായി രണ്ടു കാള, അഞ്ചു ആട്ടുകൊറ്റന്‍ആട്ടുകൊറ്റൻ , അഞ്ചു കോലാട്ടുകൊറ്റന്‍കോലാട്ടുകൊറ്റൻ , ഒരു വയസ്സു പ്രായമുള്ള അഞ്ചു കുഞ്ഞാടു. ഇതു അമ്മീശദ്ദായിയുടെ മകന്‍മകൻ അഹീയേസെരിന്റെ വഴിപാടു.
 
{{verse|72}} പതിനൊന്നാം ദിവസം ആശേരിന്റെ മക്കളുടെ പ്രഭുവായ ഒക്രാന്റെ മകന്‍മകൻ പഗീയേല്‍പഗീയേൽ വഴിപാടു കഴിച്ചു.
 
{{verse|73}} അവന്റെ വഴിപാടു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പതു ശേക്കെല്‍ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കെല്‍ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം - ഇവ രണ്ടും ഭോജന യാഗത്തിന്നായി എണ്ണചേര്‍ത്തഎണ്ണചേർത്ത നേരിയ മാവു കൊണ്ടു നിറഞ്ഞിരുന്നു -
 
{{verse|74}} ധൂപവര്‍ഗ്ഗംധൂപവർഗ്ഗം നിറഞ്ഞതും പത്തു ശേക്കെല്‍ശേക്കെൽ തൂക്കമുള്ളതുമായ ഒരു പൊന്‍പൊൻ കലശം,
 
{{verse|75}} ഹോമയാഗത്തിന്നായി ഒരു കാളക്കിടാവു, ഒരു ആട്ടുകൊറ്റന്‍ആട്ടുകൊറ്റൻ , ഒരു വയസ്സു പ്രായമുള്ള ഒരു കുഞ്ഞാടു,
 
{{verse|76}} പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റന്‍കോലാട്ടുകൊറ്റൻ ,
 
{{verse|77}} സമാധാനയാഗത്തിന്നായി രണ്ടു കാള, അഞ്ചു ആട്ടുകൊറ്റന്‍ആട്ടുകൊറ്റൻ , അഞ്ചു കോലാട്ടുകൊറ്റന്‍കോലാട്ടുകൊറ്റൻ , ഒരു വയസ്സു പ്രായമുള്ള അഞ്ചു കുഞ്ഞാടു. ഇതു ഒക്രാന്റെ മകനായ പഗീയേലിന്റെ വഴിപാടു.
 
{{verse|78}} പന്ത്രണ്ടാം ദിവസം നഫ്താലിയുടെ മക്കളുടെ പ്രഭുവായ ഏനാന്റെ മകന്‍മകൻ അഹീര വഴിപാടു കഴിച്ചു.
 
{{verse|79}} അവന്റെ വഴിപാടു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പതു ശേക്കെല്‍ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കെല്‍ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം - ഇവരണ്ടും ഭോജനയാഗത്തിന്നായി എണ്ണചേര്‍ത്തഎണ്ണചേർത്ത നേരിയ മാവുകൊണ്ടു നിറഞ്ഞിരുന്നു -
 
{{verse|80}} ധൂപവര്‍ഗ്ഗംധൂപവർഗ്ഗം നിറഞ്ഞതും പത്തു ശേക്കെല്‍ശേക്കെൽ തൂക്കമുള്ളതുമായ ഒരു പൊന്‍പൊൻ കലശം,
 
{{verse|81}} ഹോമയാഗത്തിന്നായി ഒരു കാളക്കിടാവു, ഒരു ആട്ടുകൊറ്റന്‍ആട്ടുകൊറ്റൻ , ഒരു വയസ്സുപ്രായമുള്ള ഒരു കുഞ്ഞാടു,
 
{{verse|82}} പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റന്‍കോലാട്ടുകൊറ്റൻ ,
 
{{verse|83}} സമാധാനയാഗത്തിന്നായി രണ്ടു കാള, അഞ്ചു ആട്ടുകൊറ്റന്‍ആട്ടുകൊറ്റൻ , അഞ്ചു കോലാട്ടുകൊറ്റന്‍കോലാട്ടുകൊറ്റൻ , ഒരു വയസ്സു പ്രായമുള്ള അഞ്ചു കുഞ്ഞാടു. ഇതു ഏനാന്റെ മകന്‍മകൻ അഹീരയുടെ വഴിപാടു.
 
{{verse|84}} യാഗപീഠം അഭിഷേകം ചെയ്ത ദിവസം യിസ്രായേല്‍യിസ്രായേൽ പ്രഭുക്കന്മാരുടെ പ്രതിഷ്ഠവഴിപാടു ഇതു ആയിരുന്നു; വെള്ളിത്തളിക പന്ത്രണ്ടു, വെള്ളിക്കിണ്ണം പന്ത്രണ്ടു,
 
{{verse|85}} പൊന്‍പൊൻ കലശം പന്ത്രണ്ടു, വെള്ളിത്തളിക ഒന്നിന്നു തൂക്കം നൂറ്റിമുപ്പതു ശേക്കെല്‍ശേക്കെൽ; കിണ്ണം ഒന്നിന്നു എഴുപതു ശേക്കെല്‍ശേക്കെൽ; ഇങ്ങനെ വെള്ളിപ്പാത്രങ്ങള്‍വെള്ളിപ്പാത്രങ്ങൾ ആകെ വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം രണ്ടായിരത്തി നാനൂറു ശേക്കെല്‍ശേക്കെൽ.
 
{{verse|86}} ധൂപവര്‍ഗ്ഗംധൂപവർഗ്ഗം നിറഞ്ഞ പൊന്‍പൊൻ കലശം പന്ത്രണ്ടു; ഔരോന്നു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം പത്തു ശേക്കെല്‍ശേക്കെൽ വീതം കലശങ്ങളുടെ പൊന്നു ആകെ നൂറ്റിരുപതു ശേക്കെല്‍ശേക്കെൽ.
 
{{verse|87}} ഹോമയാഗത്തിന്നുള്ള നാല്‍ക്കാലികള്‍നാൽക്കാലികൾ എല്ലാംകൂടി കാളക്കിടാവു പന്ത്രണ്ടു, ആട്ടുകൊറ്റന്‍ആട്ടുകൊറ്റൻ പന്ത്രണ്ടു, ഒരു വയസ്സു പ്രായമുള്ള കുഞ്ഞാടു പന്ത്രണ്ടു, അവയുടെ ഭോജനയാഗം, പാപയാഗത്തിന്നായി കോലാട്ടുകൊറ്റന്‍കോലാട്ടുകൊറ്റൻ പന്ത്രണ്ടു;
 
{{verse|88}} സമാധാനയാഗത്തിന്നായി നാല്‍ക്കാലികള്‍നാൽക്കാലികൾ എല്ലാംകൂടി കാള ഇരുപത്തിനാലു, ആട്ടുകൊറ്റന്‍ആട്ടുകൊറ്റൻ അറുപതു, കോലാട്ടുകൊറ്റന്‍കോലാട്ടുകൊറ്റൻ അറുപതു, ഒരു വയസ്സു പ്രായമുള്ള കുഞ്ഞാടു അറുപതു; യാഗപീഠത്തെ അഭിഷേകം ചെയ്തശേഷം അതിന്റെ പ്രതിഷ്ഠെക്കുള്ള വഴിപാടു ഇതു തന്നേ.
 
{{verse|89}} മോശെ തിരുമുമ്പില്‍തിരുമുമ്പിൽ സംസാരിപ്പാന്‍സംസാരിപ്പാൻ സമാഗമനക്കുടാരത്തില്‍സമാഗമനക്കുടാരത്തിൽ കടക്കുമ്പോള്‍കടക്കുമ്പോൾ അവന്‍അവൻ സാക്ഷ്യപെട്ടകത്തിന്മേലുള്ള കൃപാസനത്തിങ്കല്‍കൃപാസനത്തിങ്കൽ നിന്നു രണ്ടു കെരൂബുകളുടെ നടുവില്‍നിന്നുനടുവിൽനിന്നു തന്നോടു സംസാരിക്കുന്ന തിരുശബ്ദം കേട്ടു; അങ്ങനെ അവന്‍അവൻ അവനോടു സംസാരിച്ചു.
 
{{Navi|