"സത്യവേദപുസ്തകം/സംഖ്യാപുസ്തകം/അദ്ധ്യായം 8" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഫലകം നീക്കുന്നു, Replaced: {{SVPM Old Testament}} →
(ചെ.) പുതിയ ചിൽ ...
വരി 7:
{{verse|1}} യഹോവ മോശെയോടു അരുളിച്ചെയ്തതു:
 
{{verse|2}} ദീപം കൊളുത്തുമ്പോള്‍കൊളുത്തുമ്പോൾ ദീപം ഏഴും നിലവിളക്കിന്റെ മുന്‍മുൻ വശത്തോട്ടു വെളിച്ചംകൊടുക്കേണം എന്നു അഹരോനോടു പറക.
 
{{verse|3}} അഹരോന്‍അഹരോൻ അങ്ങനെ ചെയ്തു; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ അവന്‍അവൻ നിലവിളക്കിന്റെ ദീപം മുന്‍മുൻ വശത്തേക്കു തിരിച്ചുകൊളുത്തി.
 
{{verse|4}} നിലവിളക്കിന്റെ പണിയോ, അതു പൊന്നുകൊണ്ടു അടിച്ചുണ്ടാക്കിയതായിരുന്നു; അതിന്റെ ചുവടുമുതല്‍ചുവടുമുതൽ പുഷ്പംവരെ അടിപ്പുപണി തന്നേ; യഹോവ മോശെയെ കാണിച്ച മാതൃകപോലെ തന്നേ അവന്‍അവൻ നിലവിളകൂ ഉണ്ടാക്കി.
 
{{verse|5}} യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതെന്തെന്നാല്‍അരുളിച്ചെയ്തതെന്തെന്നാൽ:
 
{{verse|6}} ലേവ്യരെ യിസ്രായേല്‍മക്കളുടെയിസ്രായേൽമക്കളുടെ ഇടയില്‍നിന്നുഇടയിൽനിന്നു എടുത്തു ശുചീകരിക്ക.
 
{{verse|7}} അവരെ ശുചീകരിക്കേണ്ടതിന്നു ഇങ്ങനെ ചെയ്യേണം: പാപപരിഹാരജലം അവരുടെ മേല്‍മേൽ തളിക്കേണം; അവര്‍അവർ സര്‍വ്വാംഗംസർവ്വാംഗം ക്ഷൌരം ചെയ്തു വസ്ത്രം അലക്കി ഇങ്ങനെ തങ്ങളെത്തന്നേ ശുചീകരിക്കേണം.
 
{{verse|8}} അതിന്റെ ശേഷം അവര്‍അവർ ഒരു കാളക്കിടാവിനെയും അതിന്റെ ഭോജനയാഗമായി എണ്ണചേര്‍ത്തഎണ്ണചേർത്ത നേരിയ മാവും എടുക്കേണം; പാപയാഗത്തിന്നായി നീ വേറെ ഒരു കാളക്കിടാവിനെയും എടുക്കേണം.
 
{{verse|9}} ലേവ്യരെ സമാഗമനക്കുടാരത്തിന്റെ മുമ്പാകെ വരുത്തേണം; യിസ്രായേല്‍മക്കളുടെയിസ്രായേൽമക്കളുടെ സഭയെ മുഴുവനും ഒരുമിച്ചു കൂട്ടേണം.
 
{{verse|10}} പിന്നെ ലേവ്യരെ യഹോവയുടെ സന്നിധിയില്‍സന്നിധിയിൽ നിര്‍ത്തേണംനിർത്തേണം; യിസ്രായേല്‍മക്കള്‍യിസ്രായേൽമക്കൾ ലേവ്യരുടെ മേല്‍മേൽ കൈ വെക്കേണം.
 
{{verse|11}} യഹോവയുടെ വേല ചെയ്യേണ്ടതിന്നു അഹരോന്‍അഹരോൻ ലേവ്യരെ യഹോവയുടെ സന്നിധിയില്‍സന്നിധിയിൽ യിസ്രായേല്‍മക്കളുടെയിസ്രായേൽമക്കളുടെ നീരാജനയാഗമായി അര്‍പ്പിക്കേണംഅർപ്പിക്കേണം.
 
{{verse|12}} ലേവ്യര്‍ലേവ്യർ കാളക്കിടാക്കളുടെ തലയില്‍തലയിൽ കൈ വെക്കേണം; പിന്നെ ലേവ്യര്‍ക്കുംവേണ്ടിലേവ്യർക്കുംവേണ്ടി പ്രായശ്ചിത്തം കഴിക്കേണ്ടതിന്നു നീ യഹോവേക്കു ഒന്നിനെ പാപയാഗമായിട്ടും മറ്റേതിനെ ഹോമയാഗമായിട്ടും അര്‍പ്പിക്കേണംഅർപ്പിക്കേണം.
 
{{verse|13}} നീ ലേവ്യരെ അഹരോന്റെയും പുത്രന്മാരുടെയും മുമ്പാകെ നിര്‍ത്തിനിർത്തി യഹോവേക്കു നീരാജനയാഗമായി അര്‍പ്പിക്കേണംഅർപ്പിക്കേണം.
 
{{verse|14}} ഇങ്ങനെ ലേവ്യരെ യിസ്രായേല്‍മക്കളുടെയിസ്രായേൽമക്കളുടെ ഇടയില്‍നിന്നുഇടയിൽനിന്നു വേര്‍തിരിക്കയുംവേർതിരിക്കയും ലേവ്യര്‍ലേവ്യർ എനിക്കുള്ളവരായിരിക്കയും വേണം.
 
{{verse|15}} അതിന്റെ ശേഷം സമാഗമനക്കുടാരം സംബന്ധിച്ചുള്ള വേല ചെയ്യേണ്ടതിന്നു ലേവ്യര്‍ക്കുംലേവ്യർക്കും അടുത്തു ചെല്ലാം; നീ അവരെ ശുചീകരിച്ചു നീരാജനയാഗമായി അര്‍പ്പിക്കേണംഅർപ്പിക്കേണം.
 
{{verse|16}} അവര്‍അവർ യിസ്രായേല്‍മക്കളുടെയിസ്രായേൽമക്കളുടെ ഇടയില്‍നിന്നുഇടയിൽനിന്നു എനിക്കു സാക്ഷാല്‍സാക്ഷാൽ ദാനമായുള്ളവര്‍ദാനമായുള്ളവർ; എല്ലാ യിസ്രായേല്‍മക്കളിലുമുള്ളയിസ്രായേൽമക്കളിലുമുള്ള ആദ്യജാതന്മാര്‍ക്കുംആദ്യജാതന്മാർക്കും പകരം ഞാന്‍ഞാൻ അവരെ എനിക്കായി എടുത്തിരിക്കുന്നു.
 
{{verse|17}} മനുഷ്യരിലാകട്ടെ മൃഗങ്ങളിലാകട്ടെ യിസ്രായേല്‍മക്കള്‍ക്കുള്ളയിസ്രായേൽമക്കൾക്കുള്ള കടിഞ്ഞൂല്‍കടിഞ്ഞൂൽ ഒക്കെയും എനിക്കുള്ളതു; ഞാന്‍ഞാൻ മിസ്രയീംദേശത്തുള്ള കടിഞ്ഞൂലുകളെ ഒക്കെയും സംഹരിച്ച നാളില്‍നാളിൽ അവയെ എനിക്കായി ശുദ്ധീകരിച്ചു.
 
{{verse|18}} എന്നാല്‍എന്നാൽ യിസ്രായേല്‍മക്കളില്‍യിസ്രായേൽമക്കളിൽ ഉള്ള എല്ലാ കടിഞ്ഞൂലുകള്‍ക്കുംകടിഞ്ഞൂലുകൾക്കും പകരം ഞാന്‍ഞാൻ ലേവ്യരെ എടുത്തിരിക്കുന്നു.
 
{{verse|19}} യിസ്രായേല്‍മക്കള്‍യിസ്രായേൽമക്കൾ വിശുദ്ധമന്ദിരത്തിന്നു അടുത്തു വരുമ്പോള്‍വരുമ്പോൾ അവരുടെ ഇടയില്‍ഇടയിൽ ബാധയുണ്ടാകാതിരിക്കേണ്ടതിന്നു സമാഗമനക്കുടാരത്തില്‍സമാഗമനക്കുടാരത്തിൽ യിസ്രായേല്‍മക്കളുടെയിസ്രായേൽമക്കളുടെ വേല ചെയ്‍വാനും യിസ്രായേല്‍മക്കള്‍ക്കുവേണ്ടിയിസ്രായേൽമക്കൾക്കുവേണ്ടി പ്രായശ്ചിത്തം കഴിപ്പാനും ലേവ്യരെ ഞാന്‍ഞാൻ യിസ്രായേല്‍മക്കളുടെയിസ്രായേൽമക്കളുടെ ഇടയില്‍നിന്നുഇടയിൽനിന്നു അഹരോന്നും പുത്രന്മാര്‍ക്കുംപുത്രന്മാർക്കും ദാനം ചെയ്തുമിരിക്കുന്നു.
 
{{verse|20}} അങ്ങനെ മോശെയും അഹരോനും യിസ്രായേല്‍മക്കളുടെയിസ്രായേൽമക്കളുടെ സഭ മുഴുവനും ലേവ്യരെക്കുറിച്ചു യഹോവ മോശെയോടു കല്പിച്ചതു പോലെയൊക്കെയും ലേവ്യര്‍ക്കുംലേവ്യർക്കും ചെയ്തു; അങ്ങനെ തന്നേ യിസ്രായേല്‍മക്കള്‍യിസ്രായേൽമക്കൾ അവര്‍ക്കുംഅവർക്കും ചെയ്തു.
 
{{verse|21}} ലേവ്യര്‍ലേവ്യർ തങ്ങള്‍ക്കുതങ്ങൾക്കു തന്നേ പാപശുദ്ധിവരുത്തി വസ്ത്രം അലക്കി; അഹരോന്‍അഹരോൻ അവരെ യഹോവയുടെ സന്നിധിയില്‍സന്നിധിയിൽ നീരാജനയാഗമായി അര്‍പ്പിച്ചുഅർപ്പിച്ചു; അവരെ ശുചീകരിക്കേണ്ടതിന്നു അഹരോന്‍അഹരോൻ അവര്‍ക്കുംവേണ്ടിഅവർക്കുംവേണ്ടി പ്രായശ്ചിത്തം കഴിച്ചു.
 
{{verse|22}} അതിന്റെ ശേഷം ലേവ്യര്‍ലേവ്യർ അഹരോന്റെയും പുത്രന്മാരുടെയും മുമ്പാകെ സമാഗമനക്കുടാരത്തില്‍സമാഗമനക്കുടാരത്തിൽ തങ്ങളുടെ വേലചെയ്‍വാന്‍വേലചെയ്‍വാൻ അടുത്തുചെന്നു; യഹോവ ലേവ്യരെക്കുറിച്ചു മോശെയോടു കല്പിച്ചതുപോലെ തന്നേ അവര്‍അവർ അവര്‍ക്കുംഅവർക്കും ചെയ്തു.
 
{{verse|23}} യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു:
 
{{verse|24}} ലേവ്യര്‍ക്കുംള്ളലേവ്യർക്കുംള്ള പ്രമാണം ആവിതു: ഇരുപത്തഞ്ചു വയസ്സുമുതല്‍വയസ്സുമുതൽ അവര്‍അവർ സമാഗമനക്കുടാരത്തിലെ വേലചെയ്യുന്ന സേവയില്‍സേവയിൽ പ്രവേശിക്കേണം.
 
{{verse|25}} അമ്പതു വയസ്സുമുതലോ അവര്‍അവർ വേലചെയ്യുന്ന സേവയില്‍നിന്നുസേവയിൽനിന്നു ഒഴിയേണം; പിന്നെ സേവിക്കേണ്ടാ;
 
{{verse|26}} എങ്കിലും സമാഗമനക്കുടാരത്തിലെ കാര്യംനോക്കുന്നതില്‍കാര്യംനോക്കുന്നതിൽ അവര്‍അവർ തങ്ങളുടെ സഹോദരന്മാരെ സഹായിക്കേണം; വേല ഒന്നും ചെയ്യേണ്ടാ. ലേവ്യരുടെ കാര്യം സംബന്ധിച്ചു നീ ഇങ്ങനെ അവര്‍ക്കുംഅവർക്കും ചെയ്യേണം.
 
{{Navi|