"സത്യവേദപുസ്തകം/സങ്കീൎത്തനങ്ങൾ/അദ്ധ്യായം 102" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സങ്കീര്‍ത്തനങ്ങള്‍/അദ്ധ്യായം 102
 
(ചെ.) പുതിയ ചിൽ ...
വരി 1:
{{SVPM Psalms}}
{{Navi|
Prev=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 101|
Next=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 103|
}}
{{SVPM Old Testament}}
 
{{verse|1}} യഹോവേ, എന്റെ പ്രാര്‍ത്ഥനപ്രാർത്ഥന കേള്‍ക്കേണമേകേൾക്കേണമേ; എന്റെ നിലവിളി തിരുസന്നിധിയില്‍തിരുസന്നിധിയിൽ വരുമാറാകട്ടെ.
 
{{verse|2}} കഷ്ടദിവസത്തില്‍കഷ്ടദിവസത്തിൽ നിന്റെ മുഖം എനിക്കു മറെക്കരുതേ; നിന്റെ ചെവി എങ്കലേക്കു ചായിക്കേണമേ; ഞാന്‍ഞാൻ വിളിക്കുന്ന നാളില്‍നാളിൽ വേഗത്തില്‍വേഗത്തിൽ എനിക്കു ഉത്തരമരുളേണമേ.
 
{{verse|3}} എന്റെ നാളുകള്‍നാളുകൾ പുകപോലെ കഴിഞ്ഞുപോകുന്നു; എന്റെ അസ്ഥികള്‍അസ്ഥികൾ തീക്കൊള്ളിപോല വെന്തിരിക്കുന്നു.
 
{{verse|4}} എന്റെ ഹൃദയം അരിഞ്ഞ പുല്ലുപോലെ ഉണങ്ങിയിരിക്കുന്നു; ഞാന്‍ഞാൻ ഭക്ഷണംകഴിപ്പാന്‍ഭക്ഷണംകഴിപ്പാൻ മറന്നുപോകുന്നു.
 
{{verse|5}} എന്റെ ഞരക്കത്തിന്റെ ഒച്ചനിമിത്തം എന്റെ അസ്ഥികള്‍അസ്ഥികൾ മാംസത്തോടു പറ്റുന്നു.
 
{{verse|6}} ഞാന്‍ഞാൻ മരുഭൂമിയിലെ വേഴാമ്പല്‍പോലെവേഴാമ്പൽപോലെ ആകുന്നു; ശൂന്യസ്ഥലത്തെ മൂങ്ങാപോലെ തന്നേ.
 
{{verse|7}} ഞാന്‍ഞാൻ ഉറക്കിളെച്ചിരിക്കുന്നു; വീട്ടിന്മുകളില്‍വീട്ടിന്മുകളിൽ തനിച്ചിരിക്കുന്ന കുരികില്‍കുരികിൽ പോലെ ആകുന്നു.
 
{{verse|8}} എന്റെ ശത്രുക്കള്‍ശത്രുക്കൾ ഇടവിടാതെ എന്നെ നിന്ദിക്കുന്നു; എന്നോടു ചീറുന്നവര്‍ചീറുന്നവർ എന്റെ പേര്‍പേർ ചൊല്ലി ശപിക്കുന്നു.
 
{{verse|9}} ഞാന്‍ഞാൻ അപ്പംപോലെ ചാരം തിന്നുന്നു; എന്റെ പാനീയത്തില്‍പാനീയത്തിൽ കണ്ണുനീര്‍കണ്ണുനീർ കലക്കുന്നു;
 
{{verse|10}} നിന്റെ കോപവും ക്രോധവും ഹേതുവായിട്ടു തന്നേ; നീ എന്നെ എടുത്തു എറിഞ്ഞുകളഞ്ഞുവല്ലോ.
 
{{verse|11}} എന്റെ ആയുസ്സു ചാഞ്ഞുപോകുന്ന നിഴല്‍നിഴൽ പോലെയാകുന്നു; ഞാന്‍ഞാൻ പുല്ലുപോലെ ഉണങ്ങിപ്പോകുന്നു.
 
{{verse|12}} നീയോ, യഹോവേ, എന്നേക്കുമുള്ളവന്‍എന്നേക്കുമുള്ളവൻ ; നിന്റെ നാമം തലമുറതലമുറയായി നിലനിലക്കുന്നു.
 
{{verse|13}} നീ എഴുന്നേറ്റു സീയോനോടു കരുണ കാണിക്കും; അവളോടു കൃപ കാണിപ്പാനുള്ള കാലം, അതേ, അതിന്നു സമയം വന്നിരിക്കുന്നു.
 
{{verse|14}} നിന്റെ ദാസന്മാര്‍ക്കുംദാസന്മാർക്കും അവളുടെ കല്ലുകളോടു താല്പര്യവും അവളുടെ പൂഴിയോടു അലിവും തോന്നുന്നു.
 
{{verse|15}} യഹോവ സീയോനെ പണികയും തന്റെ മഹത്വത്തില്‍മഹത്വത്തിൽ പ്രത്യക്ഷനാകയും
 
{{verse|16}} അവന്‍അവൻ അഗതികളുടെ പ്രാര്‍ത്ഥനപ്രാർത്ഥന കടാക്ഷിക്കയും അവരുടെ പ്രാര്‍ത്ഥനപ്രാർത്ഥന നിരസിക്കാതെയിരിക്കയും ചെയ്തതുകൊണ്ടു
 
{{verse|17}} ജാതികള്‍ജാതികൾ യഹോവയുടെ നാമത്തെയും ഭൂമിയിലെ സകലരാജാക്കന്മാരും നിന്റെ മഹത്വത്തെയും ഭയപ്പെടും.
 
{{verse|18}} വരുവാനിരിക്കുന്ന തലമുറെക്കു വേണ്ടി ഇതു എഴുതിവേക്കും; സൃഷ്ടിക്കപ്പെടുവാനുള്ള ജനം യഹോവയെ സ്തുതിക്കും.
 
{{verse|19}} യഹോവയെ സേവിപ്പാന്‍സേവിപ്പാൻ ജാതികളും രാജ്യങ്ങളും കൂടി വന്നപ്പോള്‍വന്നപ്പോൾ
 
{{verse|20}} സീയോനില്‍സീയോനിൽ യഹോവയുടെ നാമത്തെയും യെരൂശലേമില്‍യെരൂശലേമിൽ അവന്റെ സ്തുതിയെയും പ്രസ്താവിക്കേണ്ടതിന്നു
 
{{verse|21}} ബദ്ധന്മാരുടെ ഞരക്കം കേള്‍പ്പാനുംകേൾപ്പാനും മരണത്തിന്നു നിയമിക്കപ്പെട്ടവരെ വിടുവിപ്പാനും
 
{{verse|22}} യഹോവ തന്റെ വിശുദ്ധമായ ഉയരത്തില്‍നിന്നുഉയരത്തിൽനിന്നു നോക്കി സ്വര്‍ഗ്ഗത്തില്‍നിന്നുസ്വർഗ്ഗത്തിൽനിന്നു ഭൂമിയെ തൃക്കണ്‍പാര്‍ത്തുവല്ലോതൃക്കൺപാർത്തുവല്ലോ.
 
{{verse|23}} അവന്‍അവൻ വഴിയില്‍വെച്ചുവഴിയിൽവെച്ചു എന്റെ ബലം ക്ഷയിപ്പിച്ചു; അവന്‍അവൻ എന്റെ നാളുകളെ ചുരുക്കിയിരിക്കുന്നു.
 
{{verse|24}} എന്റെ ദൈവമേ, ആയുസ്സിന്റെ മദ്ധ്യത്തില്‍മദ്ധ്യത്തിൽ എന്നെ എടുത്തുകളയരുതേ എന്നു ഞാന്‍ഞാൻ പറഞ്ഞു; നിന്റെ സംവത്സരങ്ങള്‍സംവത്സരങ്ങൾ തലമുറതലമുറയായി ഇരിക്കുന്നു.
 
{{verse|25}} പൂര്‍വ്വകാലത്തുപൂർവ്വകാലത്തു നീ ഭൂമിക്കു അടിസ്ഥാനമായിട്ടു; ആകാശം നിന്റെ കൈകളുടെ പ്രവൃത്തി ആകുന്നു.
 
{{verse|26}} അവ നശിക്കും നീയോ നിലനിലക്കും; അവയെല്ലാം വസ്ത്രംപോലെ പഴകിപ്പോകും; ഉടുപ്പുപോലെ നീ അവയെ മാറ്റും; അവ മാറിപ്പോകയും ചെയ്യും.
 
{{verse|27}} നീയോ അനന്യനാകുന്നു; നിന്റെ സംവത്സരങ്ങള്‍സംവത്സരങ്ങൾ അവസാനിക്കയുമില്ല.
 
{{verse|28}} നിന്റെ ദാസന്മാരുടെ മക്കള്‍മക്കൾ നിര്‍ഭയംനിർഭയം വസിക്കും; അവരുടെ സന്തതി നിന്റെ സന്നിധിയില്‍സന്നിധിയിൽ നിലനിലക്കും.
 
 
{{Navi|
Prev=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 101|
Next=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 103|
}}