"സത്യവേദപുസ്തകം/സങ്കീൎത്തനങ്ങൾ/അദ്ധ്യായം 104" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) പുതിയ ചിൽ ...
വരി 1:
{{SVPM Psalms}}
{{Navi|
Prev=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 103|
Next=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 105|
}}
{{SVPM Old Testament}}
 
{{verse|1}} എന്‍എൻ മനമേ, യഹോവയെ വാഴ്ത്തുക; എന്റെ ദൈവമായ യഹോവേ, നീ ഏറ്റവും വലിയവന്‍വലിയവൻ ; മഹത്വവും തേജസ്സും നീ ധരിച്ചിരിക്കുന്നു;
 
{{verse|2}} വസ്ത്രം ധരിക്കുമ്പോലെ നീ പ്രകാശത്തെ ധരിക്കുന്നു; തിരശ്ശീലപോലെ നീ ആകാശത്തെ വിരിക്കുന്നു.
 
{{verse|3}} അവന്‍അവൻ തന്റെ മാളികകളുടെ തുലാങ്ങളെ വെള്ളത്തിന്മേല്‍വെള്ളത്തിന്മേൽ നിരത്തുന്നു; മേഘങ്ങളെ തന്റെ തേരാക്കി, കാറ്റിന്‍കാറ്റിൻ ചിറകിന്മേല്‍ചിറകിന്മേൽ സഞ്ചരിക്കുന്നു.
 
{{verse|4}} അവന്‍അവൻ കാറ്റുകളെ തന്റെ ദൂതന്മാരും അഗ്നിജ്വാലയെ തന്റെ ശുശ്രൂഷകന്മാരും ആക്കുന്നു.
 
{{verse|5}} അവന്‍അവൻ ഭൂമിയെ അതൊരിക്കലും ഇളകിപ്പോകാതവണ്ണം അതിന്റെ അടിസ്ഥാനത്തിന്മേല്‍അടിസ്ഥാനത്തിന്മേൽ സ്ഥാപിച്ചരിക്കുന്നു.
 
{{verse|6}} നീ അതിനെ വസ്ത്രംകൊണ്ടെന്നപോലെ ആഴികൊണ്ടു മൂടി; വെള്ളം പര്‍വ്വതങ്ങള്‍ക്കുപർവ്വതങ്ങൾക്കു മീതെ നിന്നു.
 
{{verse|7}} അവ നിന്റെ ശാസനയാല്‍ശാസനയാൽ ഔടിപ്പോയി; നിന്റെ ഇടിമുഴക്കത്താല്‍ഇടിമുഴക്കത്താൽ അവ ബദ്ധപ്പെട്ടു -
 
{{verse|8}} മലകള്‍മലകൾ പൊങ്ങി, താഴ്വരകള്‍താഴ്വരകൾ താണു - നീ അവേക്കു നിശ്ചയിച്ച സ്ഥലത്തേക്കു വാങ്ങിപ്പോയി;
 
{{verse|9}} ഭൂമിയെ മൂടുവാന്‍മൂടുവാൻ മടങ്ങിവരാതിരിക്കേണ്ടതിന്നു നീ അവേക്കു കടന്നുകൂടാത്ത ഒരു അതിര്‍അതിർ ഇട്ടു.
 
{{verse|10}} അവന്‍അവൻ ഉറവുകളെ താഴ്വരകളിലേക്കു ഒഴുക്കുന്നു; അവ മലകളുടെ ഇടയില്‍കൂടിഇടയിൽകൂടി ഒലിക്കുന്നു.
 
{{verse|11}} അവയില്‍നിന്നുഅവയിൽനിന്നു വയലിലെ സകലമൃഗങ്ങളും കുടിക്കുന്നു; കാട്ടുകഴുതകളും തങ്ങളുടെ ദാഹം തീര്‍ക്കുംന്നുതീർക്കുംന്നു;
 
{{verse|12}} അവയുടെ തീരങ്ങളില്‍തീരങ്ങളിൽ ആകാശത്തിലെ പറവകള്‍പറവകൾ വസിക്കയും കൊമ്പുകളുടെ ഇടയില്‍ഇടയിൽ പാടുകയും ചെയ്യുന്നു.
 
{{verse|13}} അവന്‍അവൻ തന്റെ മാളികകളില്‍മാളികകളിൽ നിന്നു മലകളെ നനെക്കുന്നു; ഭൂമിക്കു നിന്റെ പ്രവൃത്തികളുടെ ഫലത്താല്‍ഫലത്താൽ തൃപ്തിവരുന്നു.
 
{{verse|14}} അവന്‍അവൻ മൃഗങ്ങള്‍ക്കുമൃഗങ്ങൾക്കു പുല്ലും മനുഷ്യന്റെ ഉപയോഗത്തിന്നായി സസ്യവും മുളെപ്പിക്കുന്നു;
 
{{verse|15}} അവന്‍അവൻ ഭൂമിയില്‍നിന്നുഭൂമിയിൽനിന്നു ആഹാരവും മനുഷ്യന്റെ ഹൃദയത്തെ സന്തോഷിപ്പിക്കുന്ന വീഞ്ഞും അവന്റെ മുഖത്തെ മിനുക്കുവാന്‍മിനുക്കുവാൻ എണ്ണയും മനുഷ്യന്റെ ഹൃദയത്തെ ബലപ്പെടുത്തുന്ന അപ്പവും ഉത്ഭവിപ്പിക്കുന്നു.
 
{{verse|16}} യഹോവയുടെ വൃക്ഷങ്ങള്‍ക്കുവൃക്ഷങ്ങൾക്കു തൃപ്തിവരുന്നു; അവന്‍അവൻ നട്ടിട്ടുള്ള ലെബാനോനിലെ ദേവദാരുക്കള്‍ക്കുദേവദാരുക്കൾക്കു തന്നേ.
 
{{verse|17}} അവിടെ പക്ഷികള്‍പക്ഷികൾ കൂടുണ്ടാക്കുന്നു; പെരുഞാറെക്കു സരളവൃക്ഷങ്ങള്‍സരളവൃക്ഷങ്ങൾ പാര്‍പ്പിടമാകുന്നുപാർപ്പിടമാകുന്നു.
 
{{verse|18}} ഉയര്‍ന്നമലകള്‍ഉയർന്നമലകൾ കാട്ടാടുകള്‍ക്കുംകാട്ടാടുകൾക്കും പാറകള്‍പാറകൾ കുഴിമുയലുകള്‍ക്കുംകുഴിമുയലുകൾക്കും സങ്കേതമാകുന്നു.
 
{{verse|19}} അവന്‍അവൻ കാലനിര്‍ണ്ണയത്തിന്നായികാലനിർണ്ണയത്തിന്നായി ചന്ദ്രനെ നിയമിച്ചു; സൂര്യന്‍സൂര്യൻ തന്റെ അസ്തമാനത്തെ അറിയുന്നു.
 
{{verse|20}} നീ ഇരുട്ടു വരുത്തുന്നു; രാത്രി ഉണ്ടാകുന്നു; അപ്പോള്‍അപ്പോൾ കാട്ടുമൃഗങ്ങളൊക്കെയും സഞ്ചാരം തുടങ്ങുന്നു.
 
{{verse|21}} ബാലസിംഹങ്ങള്‍ബാലസിംഹങ്ങൾ ഇരെക്കായി അലറുന്നു; അവ ദൈവത്തോടു തങ്ങളുടെ ആഹാരം ചോദിക്കുന്നു.
 
{{verse|22}} സൂര്യന്‍സൂര്യൻ ഉദിക്കുമ്പോള്‍ഉദിക്കുമ്പോൾ അവ മടങ്ങുന്നു; തങ്ങളുടെ ഗുഹകളില്‍ഗുഹകളിൽ ചെന്നു കിടക്കുന്നു.
 
{{verse|23}} മനുഷ്യന്‍മനുഷ്യൻ തന്റെ പണിക്കു പുറപ്പെടുന്നു; സന്ധ്യവരെയുള്ള തന്റെ വേലെക്കായി തന്നേ.
 
{{verse|24}} യഹോവേ, നിന്റെ പ്രവൃത്തികള്‍പ്രവൃത്തികൾ എത്ര പെരുകിയിരിക്കുന്നു! ജ്ഞാനത്തോടെ നീ അവയെ ഒക്കെയും ഉണ്ടാക്കിയിരിക്കുന്നു; ഭൂമി നിന്റെ സൃഷ്ടികളാല്‍സൃഷ്ടികളാൽ നിറെഞ്ഞിരിക്കുന്നു.
 
{{verse|25}} വലിപ്പവും വിസ്താരവും ഉള്ള സമുദ്രം അതാ കിടക്കുന്നു! അതില്‍അതിൽ സഞ്ചരിക്കുന്ന ചെറിയതും വലിയതുമായ അസംഖ്യജന്തുക്കള്‍അസംഖ്യജന്തുക്കൾ ഉണ്ടു.
 
{{verse|26}} അതില്‍അതിൽ കപ്പലുകള്‍കപ്പലുകൾ ഔടുന്നു; അതില്‍അതിൽ കളിപ്പാന്‍കളിപ്പാൻ നീ ഉണ്ടാക്കിയ ലിവ്യാഥാന്‍ലിവ്യാഥാൻ ഉണ്ടു.
 
{{verse|27}} തക്കസമയത്തു തീന്‍തീൻ കിട്ടേണ്ടതിന്നു ഇവ ഒക്കെയും നിന്നെ കാത്തിരിക്കുന്നു.
 
{{verse|28}} നീ കൊടുക്കുന്നതിനെ അവ പെറുക്കുന്നു തൃക്കൈ തുറക്കുമ്പോള്‍തുറക്കുമ്പോൾ അവേക്കു നന്മകൊണ്ടു തൃപ്തിവരുന്നു.
 
{{verse|29}} തിരുമുഖത്തെ മറെക്കുമ്പോള്‍മറെക്കുമ്പോൾ അവ ഭ്രമിച്ചു പോകുന്നു; നീ അവയുടെ ശ്വാസം എടുക്കുമ്പോള്‍എടുക്കുമ്പോൾ അവ ചത്തു പൊടിയിലേക്കു തിരികെ ചേരുന്നു;
 
{{verse|30}} നീ നിന്റെ ശ്വാസം അയക്കുമ്പോള്‍അയക്കുമ്പോൾ അവ സൃഷ്ടിക്കപ്പെടുന്നു; നീ ഭൂമിയുടെ മുഖത്തെ പുതുക്കുന്നു.
 
{{verse|31}} യഹോവയുടെ മഹത്വം എന്നേക്കും നിലക്കുമാറാകട്ടെ; യഹോവ തന്റെ പ്രവൃത്തികളില്‍പ്രവൃത്തികളിൽ സന്തോഷിക്കട്ടെ.
 
{{verse|32}} അവന്‍അവൻ ഭൂമിയെ നോക്കുന്നു, അതു വിറെക്കുന്നു; അവന്‍അവൻ മലകളെ തൊടുന്നു, അവ പുകയുന്നു.
 
{{verse|33}} എന്റെ ആയുഷ്കാലത്തൊക്കെയും ഞാന്‍ഞാൻ യഹോവേക്കു പാടും; ഞാന്‍ഞാൻ ഉള്ളേടത്തോളം എന്റെ ദൈവത്തിന്നു കിര്‍ത്തനംകിർത്തനം പാടും.
 
{{verse|34}} എന്റെ ധ്യാനം അവന്നു പ്രസാദകരമായിരിക്കട്ടെ; ഞാന്‍ഞാൻ യഹോവയില്‍യഹോവയിൽ സന്തോഷിക്കും.
 
{{verse|35}} പാപികള്‍പാപികൾ ഭൂമിയില്‍നിന്നുഭൂമിയിൽനിന്നു മുടിഞ്ഞുപോകട്ടെ; ദുഷ്ടന്മാര്‍ദുഷ്ടന്മാർ ഇല്ലാതെയാകട്ടെ; എന്‍എൻ മനമേ, യഹോവയെ വാഴ്ത്തുക; യഹോവയെ സ്തുതിപ്പിന്‍സ്തുതിപ്പിൻ .
 
 
 
{{Navi|
Prev=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 103|
Next=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 105|
}}