"സത്യവേദപുസ്തകം/സങ്കീൎത്തനങ്ങൾ/അദ്ധ്യായം 105" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സങ്കീര്‍ത്തനങ്ങള്‍/അദ്ധ്യായം 105
 
(ചെ.) പുതിയ ചിൽ ...
വരി 1:
{{SVPM Psalms}}
{{Navi|
Prev=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 104|
Next=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 106|
}}
{{SVPM Old Testament}}
 
{{verse|1}} യഹോവേക്കു സ്തോത്രംചെയ്‍വിന്‍സ്തോത്രംചെയ്‍വിൻ ; തന്‍തൻ നാമത്തെ വിളിച്ചപേക്ഷിപ്പിന്‍വിളിച്ചപേക്ഷിപ്പിൻ ; അവന്റെ പ്രവൃത്തികളെ ജാതികളുടെ ഇടയില്‍ഇടയിൽ അറിയിപ്പിന്‍അറിയിപ്പിൻ .
 
{{verse|2}} അവന്നു പാടുവിന്‍പാടുവിൻ ; അവന്നു കീര്‍ത്തനംകീർത്തനം പാടുവിന്‍പാടുവിൻ ; അവന്റെ സകലഅത്ഭുതങ്ങളെയും കുറിച്ചു സംസാരിപ്പിന്‍സംസാരിപ്പിൻ .
 
{{verse|3}} അവന്റെ വിശുദ്ധനാമത്തില്‍വിശുദ്ധനാമത്തിൽ പ്രശംസിപ്പിന്‍പ്രശംസിപ്പിൻ ; യഹോവയെ അന്വേഷിക്കുന്നവരുടെ ഹൃദയം സന്തോഷിക്കട്ടെ.
 
{{verse|4}} യഹോവയെയും അവന്റെ ബലത്തെയും തിരവിന്‍തിരവിൻ ; അവന്റെ മുഖത്തെ ഇടവിടാതെ അന്വേഷിപ്പിന്‍അന്വേഷിപ്പിൻ .
 
{{verse|5}} അവന്റെ ദാസനായ അബ്രാഹാമിന്റെ സന്തതിയും അവന്‍അവൻ തിരഞ്ഞെടുത്ത യാക്കോബിന്‍യാക്കോബിൻ മക്കളുമായുള്ളോരേ,
 
{{verse|6}} അവന്‍അവൻ ചെയ്ത അത്ഭുതങ്ങളും അവന്റെ അടയാളങ്ങളും അവന്റെ വായുടെ ന്യായവിധികളും ഔര്‍ത്തുകൊള്‍വിന്‍ഔർത്തുകൊൾവിൻ .
 
{{verse|7}} അവന്‍അവൻ നമ്മുടെ ദൈവമായ യഹോവയാകുന്നു; അവന്റെ ന്യായവിധികള്‍ന്യായവിധികൾ സര്‍വ്വഭൂമിയിലുംസർവ്വഭൂമിയിലും ഉണ്ടു.
 
{{verse|8}} അവന്‍അവൻ തന്റെ നിയമത്തെ എന്നേക്കും താന്‍താൻ കല്പിച്ച വചനത്തെ ആയിരം തലമുറയോളവും ഔര്‍ക്കുംന്നുഔർക്കുംന്നു.
 
{{verse|9}} അവന്‍അവൻ അബ്രാഹാമിനോടു ചെയ്ത നിയമവും യിസ്ഹാക്കിനോടു ചെയ്ത സത്യവും തന്നേ.
 
{{verse|10}} അതിനെ അവന്‍അവൻ യാക്കോബിന്നു ഒരു ചട്ടമായും യിസ്രായേലിന്നു ഒരു നിത്യനിയമമായും നിയമിച്ചു.
 
{{verse|11}} നിന്റെ അവകാശത്തിന്റെ ഔഹരിയായി ഞാന്‍ഞാൻ നിനക്കു കനാന്‍കനാൻ ദേശം തരും എന്നരുളിച്ചെയ്തു.
 
{{verse|12}} അവര്‍അവർ അന്നു എണ്ണത്തില്‍എണ്ണത്തിൽ കുറഞ്ഞവരും ആള്‍ആൾ ചുരുങ്ങിയവരും അവിടെ പരദേശികളും ആയിരുന്നു.
 
{{verse|13}} അവര്‍അവർ ഒരു ജാതിയെ വിട്ടു മറ്റൊരു ജാതിയുടെ അടുക്കലേക്കും ഒരു രാജ്യത്തെ വിട്ടു മറ്റൊരു ജനത്തിന്റെ അടുക്കലേക്കും പോകും.
 
{{verse|14}} അവരെ പീഡിപ്പിപ്പാന്‍പീഡിപ്പിപ്പാൻ അവന്‍അവൻ ആരെയും സമ്മതിച്ചില്ല; അവരുടെ നിമിത്തം അവന്‍അവൻ രാജാക്കന്മാരെ ശാസിച്ചു:
 
{{verse|15}} എന്റെ അഭിഷിക്തന്മാരെ തൊടരുതു, എന്റെ പ്രവാചകന്മാര്‍ക്കുംപ്രവാചകന്മാർക്കും ഒരു ദോഷവും ചെയ്യരുതു എന്നു പറഞ്ഞു.
 
{{verse|16}} അവന്‍അവൻ ദേശത്തു ഒരു ക്ഷാമം വരുത്തി. അപ്പമെന്ന കോലിനെ അശേഷം ഒടിച്ചുകളഞ്ഞു.
 
{{verse|17}} അവര്‍ക്കുംഅവർക്കും മുമ്പായി അവന്‍അവൻ ഒരാളെ അയച്ചു; യോസേഫിനെ അവര്‍അവർ ദാസനായി വിറ്റുവല്ലോ.
 
{{verse|18}} യഹോവയുടെ വചനം നിവൃത്തിയാകയും അവന്റെ അരുളപ്പാടിനാല്‍അരുളപ്പാടിനാൽ അവന്നു ശോധന വരികയും ചെയ്യുവോളം
 
{{verse|19}} അവര്‍അവർ അവന്റെ കാലുകളെ വിലങ്ങുകൊണ്ടു ബന്ധിക്കയും അവന്‍അവൻ ഇരിമ്പു ചങ്ങലയില്‍ചങ്ങലയിൽ കുടുങ്ങുകയും ചെയ്തു.
 
{{verse|20}} രാജാവു ആളയച്ചു അവനെ വിടുവിച്ചു; ജാതികളുടെ അധിപതി അവനെ സ്വതന്ത്രനാക്കി.
 
{{verse|21}} അവന്റെ പ്രഭുക്കന്മാരെ ഇഷ്ടപ്രകാരം ബന്ധിച്ചുകൊള്‍വാനുംബന്ധിച്ചുകൊൾവാനും അവന്റെ മന്ത്രിമാര്‍ക്കുംമന്ത്രിമാർക്കും ജ്ഞാനം ഉപദേശിച്ചുകൊടുപ്പാനും
 
{{verse|22}} തന്റെ ഭവനത്തിന്നു അവനെ കര്‍ത്താവായുംകർത്താവായും തന്റെ സര്‍വ്വസമ്പത്തിന്നുംസർവ്വസമ്പത്തിന്നും അധിപതിയായും നിയമിച്ചു.
 
{{verse|23}} അപ്പോള്‍അപ്പോൾ യിസ്രായേല്‍യിസ്രായേൽ മിസ്രയീമിലേക്കു ചെന്നു; യാക്കോബ് ഹാമിന്റെ ദേശത്തു വന്നു പാര്‍ത്തുപാർത്തു.
 
{{verse|24}} ദൈവം തന്റെ ജനത്തെ ഏറ്റവും വര്‍ദ്ധിപ്പിക്കയുംവർദ്ധിപ്പിക്കയും അവരുടെ വൈരികളെക്കാള്‍വൈരികളെക്കാൾ അവരെ ബലവാന്മാരാക്കുകയും ചെയ്തു.
 
{{verse|25}} തന്റെ ജനത്തെ പകെപ്പാനും തന്റെ ദാസന്മാരോടു ഉപായം പ്രയോഗിപ്പാനും അവന്‍അവൻ അവരുടെ ഹൃദയത്തെ മറിച്ചുകളഞ്ഞു.
 
{{verse|26}} അവന്‍അവൻ തന്റെ ദാസനായ മോശെയെയും താന്‍താൻ തിരഞ്ഞെടുത്ത അഹരോനെയും അയച്ചു.
 
{{verse|27}} ഇവര്‍ഇവർ അവരുടെ ഇടയില്‍ഇടയിൽ അവന്റെ അടയാളങ്ങളും ഹാമിന്റെ ദേശത്തു അത്ഭുതങ്ങളും കാണിച്ചു.
 
{{verse|28}} അവന്‍അവൻ ഇരുള്‍ഇരുൾ അയച്ചു ദേശത്തെ ഇരുട്ടാക്കി; അവര്‍അവർ അവന്റെ വചനത്തോടു മറുത്തതുമില്ല;
 
{{verse|29}} അവന്‍അവൻ അവരുടെ വെള്ളത്തെ രക്തമാക്കി, അവരുടെ മത്സ്യങ്ങളെ കൊന്നുകളഞ്ഞു.
 
{{verse|30}} അവരുടെ ദേശത്തു തവള വ്യാപിച്ചു രാജാക്കന്മാരുടെ പള്ളിയറകളില്‍പോലുംപള്ളിയറകളിൽപോലും നിറഞ്ഞു.
 
{{verse|31}} അവന്‍അവൻ കല്പിച്ചപ്പോള്‍കല്പിച്ചപ്പോൾ നായീച്ചയും അവരുടെ ദേശത്തെല്ലാം പേനും വന്നു;
 
{{verse|32}} അവന്‍അവൻ അവര്‍ക്കുംഅവർക്കും മഴെക്കു പകരം കല്‍മഴയുംകൽമഴയും അവരുടെ ദേശത്തില്‍ദേശത്തിൽ അഗ്നിജ്വാലയും അയച്ചു.
 
{{verse|33}} അവന്‍അവൻ അവരുടെ മുന്തിരിവള്ളികളും അത്തി വൃക്ഷങ്ങളും തകര്‍ത്തുതകർത്തു; അവരുടെ ദേശത്തിലെ വൃക്ഷങ്ങളും നശിപ്പിച്ചു.
 
{{verse|34}} അവന്‍അവൻ കല്പിച്ചപ്പോള്‍കല്പിച്ചപ്പോൾ വെട്ടുക്കിളിയും തുള്ളനും അനവധിയായി വന്നു,
 
{{verse|35}} അവരുടെ ദേശത്തിലെ സസ്യം ഒക്കെയും അവരുടെ വയലിലെ വിളയും തിന്നുകളഞ്ഞു.
 
{{verse|36}} അവന്‍അവൻ അവരുടെ ദേശത്തിലെ എല്ലാകടിഞ്ഞൂലിനെയും അവരുടെ സര്‍വ്വവീര്യത്തിന്‍സർവ്വവീര്യത്തിൻ ആദ്യഫലത്തെയും സംഹരിച്ചു.
 
{{verse|37}} അവന്‍അവൻ അവരെ വെള്ളിയോടും പൊന്നിനോടും കൂടെ പുറപ്പെടുവിച്ചു; അവരുടെ ഗോത്രങ്ങളില്‍ഗോത്രങ്ങളിൽ ഒരു ബലഹീനനും ഉണ്ടായിരുന്നില്ല.
 
{{verse|38}} അവര്‍അവർ പുറപ്പെട്ടപ്പോള്‍പുറപ്പെട്ടപ്പോൾ മിസ്രയീം സന്തോഷിച്ചു; അവരെയുള്ള പേടി അവരുടെമേല്‍അവരുടെമേൽ വീണിരുന്നു.
 
{{verse|39}} അവന്‍അവൻ തണലിന്നായി ഒരു മേഘം വിരിച്ചു; രാത്രിയില്‍രാത്രിയിൽ വെളിച്ചത്തിന്നായി തീ നിറുത്തി.
 
{{verse|40}} അവര്‍അവർ ചോദിച്ചപ്പോള്‍ചോദിച്ചപ്പോൾ അവന്‍അവൻ കാടകളെ കൊടുത്തു; സ്വര്‍ഗ്ഗീയഭോജനംകൊണ്ടുംസ്വർഗ്ഗീയഭോജനംകൊണ്ടും അവര്‍ക്കുംഅവർക്കും തൃപ്തിവരുത്തി.
 
{{verse|41}} അവന്‍അവൻ പാറയെ പിളര്‍ന്നുപിളർന്നു, വെള്ളം ചാടി പുറപ്പെട്ടു; അതു ഉണങ്ങിയ നിലത്തുകൂടി നദിയായി ഒഴുകി.
 
{{verse|42}} അവന്‍അവൻ തന്റെ വിശുദ്ധവചനത്തെയും തന്റെ ദാസനായ അബ്രാഹാമിനെയും ഔര്‍ത്തുഔർത്തു.
 
{{verse|43}} അവന്‍അവൻ തന്റെ ജനത്തെ സന്തോഷത്തോടും താന്‍താൻ തിരഞ്ഞെടുത്തവരെ ഘോഷത്തോടും കൂടെ പുറപ്പെടുവിച്ചു.
 
{{verse|44}} അവര്‍അവർ തന്റെ ചട്ടങ്ങളെ പ്രമാണിക്കയും തന്റെ ന്യായപ്രമാണങ്ങളെ ആചരിക്കയും ചെയ്യേണ്ടതിന്നു
 
{{verse|45}} അവന്‍അവൻ ജാതികളുടെ ദേശങ്ങളെ അവര്‍ക്കുംഅവർക്കും കൊടുത്തു; അവര്‍അവർ വംശങ്ങളുടെ അദ്ധ്വാനഫലം കൈവശമാക്കുകയും ചെയ്തു. യഹോവയെ സ്തുതിപ്പിന്‍സ്തുതിപ്പിൻ .
 
 
{{Navi|
Prev=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 104|
Next=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 106|
}}