"സത്യവേദപുസ്തകം/സങ്കീൎത്തനങ്ങൾ/അദ്ധ്യായം 106" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സങ്കീര്‍ത്തനങ്ങള്‍/അദ്ധ്യായം 106
 
(ചെ.) പുതിയ ചിൽ ...
വരി 1:
{{SVPM Psalms}}
{{Navi|
Prev=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 105|
Next=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 107|
}}
{{SVPM Old Testament}}
 
{{verse|1}} യഹോവയെ സ്തുതിപ്പിന്‍സ്തുതിപ്പിൻ ; യഹോവേക്കു സ്തോത്രം ചെയ്‍വിന്‍ചെയ്‍വിൻ ; അവന്‍അവൻ നല്ലവനല്ലോ; അവന്റെ ദയ എന്നേക്കും ഉള്ളതു.
 
{{verse|2}} യഹോവയുടെ വീര്യപ്രവൃത്തികളെ ആര്‍ആർ വര്‍ണ്ണിക്കുംവർണ്ണിക്കും? അവന്റെ സ്തുതിയെ ഒക്കെയും ആര്‍ആർ വിവരിക്കും?
 
{{verse|3}} ന്യായത്തെ പ്രമാണിക്കുന്നവരും എല്ലായ്പോഴും നീതി പ്രവര്‍ത്തിക്കുന്നവനുംപ്രവർത്തിക്കുന്നവനും ഭാഗ്യവാന്മാര്‍ഭാഗ്യവാന്മാർ.
 
{{verse|4}} യഹോവേ, നീ തിരഞ്ഞെടുത്തവരുടെ നന്മ ഞാന്‍ഞാൻ കാണേണ്ടതിന്നും നിന്റെ ജനത്തിന്റെ സന്തോഷത്തില്‍സന്തോഷത്തിൽ സന്തോഷിക്കേണ്ടതിന്നും നിന്റെ അവകാശത്തോടുകൂടെ പുകഴേണ്ടതിന്നും
 
{{verse|5}} നിന്റെ ജനത്തോടുള്ള കടാക്ഷപ്രകാരം എന്നെ ഔര്‍ത്തുഔർത്തു, നിന്റെ രക്ഷകൊണ്ടു എന്നെ സന്ദര്‍ശിക്കേണമേസന്ദർശിക്കേണമേ.
 
{{verse|6}} ഞങ്ങള്‍ഞങ്ങൾ ഞങ്ങളുടെ പിതാക്കന്മാരെപ്പോലെ പാപം ചെയ്തു; ഞങ്ങള്‍ഞങ്ങൾ അകൃത്യവും ദുഷ്ടതയും പ്രവര്‍ത്തിച്ചുപ്രവർത്തിച്ചു.
 
{{verse|7}} ഞങ്ങളുടെ പിതാക്കന്മാര്‍പിതാക്കന്മാർ മിസ്രയീമില്‍വെച്ചുമിസ്രയീമിൽവെച്ചു നിന്റെ അത്ഭുതങ്ങളെ ഗ്രഹിക്കാതെയും നിന്റെ മഹാദയയെ ഔര്‍ക്കാതെയുംഔർക്കാതെയും കടല്‍ക്കരയില്‍കടൽക്കരയിൽ, ചെങ്കടല്‍ക്കരയില്‍വെച്ചുചെങ്കടൽക്കരയിൽവെച്ചു തന്നേ മത്സരിച്ചു.
 
{{verse|8}} എന്നിട്ടും അവന്‍അവൻ തന്റെ മഹാശക്തി വെളിപ്പെടുത്തേണ്ടതിന്നു തന്റെ നാമംനിമിത്തം അവരെ രക്ഷിച്ചു.
 
{{verse|9}} അവന്‍അവൻ ചെങ്കടലിനെ ശാസിച്ചു, അതു ഉണങ്ങിപ്പോയി; അവന്‍അവൻ അവരെ മരുഭൂമിയില്‍കൂടിമരുഭൂമിയിൽകൂടി എന്നപോലെ ആഴിയില്‍കൂടിആഴിയിൽകൂടി നടത്തി.
 
{{verse|10}} അവന്‍അവൻ പകയന്റെ കയ്യില്‍നിന്നുകയ്യിൽനിന്നു അവരെ രക്ഷിച്ചു; ശത്രുവിന്റെ കയ്യില്‍നിന്നുകയ്യിൽനിന്നു അവരെ വീണ്ടെടുത്തു.
 
{{verse|11}} വെള്ളം അവരുടെ വൈരികളെ മൂടിക്കളഞ്ഞു; അവരില്‍അവരിൽ ഒരുത്തനും ശേഷിച്ചില്ല.
 
{{verse|12}} അവര്‍അവർ അവന്റെ വചനങ്ങളെ വിശ്വസിച്ചു; അവന്നു സ്തുതിപാടുകയും ചെയ്തു.
 
{{verse|13}} എങ്കിലും അവര്‍അവർ വേഗത്തില്‍വേഗത്തിൽ അവന്റെ പ്രവൃത്തികളെ മറന്നു; അവന്റെ ആലോചനെക്കു കാത്തിരുന്നതുമില്ല.
 
{{verse|14}} മരുഭൂമിയില്‍വെച്ചുമരുഭൂമിയിൽവെച്ചു അവര്‍അവർ ഏറ്റവും മോഹിച്ചു; നിര്‍ജ്ജനപ്രദേശത്തുനിർജ്ജനപ്രദേശത്തു അവര്‍അവർ ദൈവത്തെ പരീക്ഷിച്ചു.
 
{{verse|15}} അവര്‍അവർ അപേക്ഷിച്ചതു അവന്‍അവൻ അവര്‍ക്കുംകൊടുത്തുഅവർക്കുംകൊടുത്തു; എങ്കിലും അവരുടെ പ്രാണന്നു ക്ഷയം അയച്ചു.
 
{{verse|16}} പാളയത്തില്‍വെച്ചുപാളയത്തിൽവെച്ചു അവര്‍അവർ മോശെയോടും യഹോവയുടെ വിശുദ്ധനായ അഹരോനോടും അസൂയപ്പെട്ടു.
 
{{verse|17}} ഭൂമി പിളര്‍ന്നുപിളർന്നു ദാഥാനെ വിഴുങ്ങി; അബീരാമിന്റെ കൂട്ടത്തെയും മൂടിക്കളഞ്ഞു.
 
{{verse|18}} അവരുടെ കൂട്ടത്തില്‍കൂട്ടത്തിൽ തീ കത്തി; അഗ്നിജ്വാല ദുഷ്ടന്മാരെ ദഹിപ്പിച്ചുകളഞ്ഞു.
 
{{verse|19}} അവര്‍അവർ ഹോരേബില്‍വെച്ചുഹോരേബിൽവെച്ചു ഒരു കാളകൂട്ടിയെ ഉണ്ടാക്കി; വാര്‍ത്തുണ്ടാക്കിയവാർത്തുണ്ടാക്കിയ വിഗ്രഹത്തെ നമസ്കരിച്ചു.
 
{{verse|20}} ഇങ്ങനെ അവര്‍അവർ തങ്ങളുടെ മഹത്വമായവനെ പുല്ലു തിന്നുന്ന കാളയോടു സദ്രശനാക്കി തീര്‍ത്തുതീർത്തു.
 
{{verse|21}} മിസ്രയീമില്‍മിസ്രയീമിൽ വലിയ കാര്യങ്ങളും ഹാമിന്റെ ദേശത്തു അത്ഭുതപ്രവൃത്തികളും
 
{{verse|22}} ചെങ്കടലിങ്കല്‍ചെങ്കടലിങ്കൽ ഭയങ്കരകാര്യങ്ങളും ചെയ്തവനായി തങ്ങളുടെ രക്ഷിതാവായ ദൈവത്തെ അവര്‍അവർ മറന്നുകളഞ്ഞു.
 
{{verse|23}} ആകയാല്‍ആകയാൽ അവരെ നശിപ്പിക്കുമെന്നു അവന്‍അവൻ അരുളിച്ചെയ്തു; അവന്റെ വൃതനായ മോശെ കോപത്തെ ശമിപ്പിപ്പാന്‍ശമിപ്പിപ്പാൻ അവന്റെ സന്നിധിയില്‍സന്നിധിയിൽ പിളര്‍പ്പില്‍പിളർപ്പിൽ നിന്നില്ലെങ്കില്‍നിന്നില്ലെങ്കിൽ അവന്‍അവൻ അവരെ നശിപ്പിച്ചുകളയുമായിരുന്നു.
 
{{verse|24}} അവര്‍അവർ മനോഹരദേശത്തെ നിരസിച്ചു; അവന്റെ വചനത്തെ വിശ്വസിച്ചതുമില്ല.
 
{{verse|25}} അവര്‍അവർ തങ്ങളുടെ കൂടാരങ്ങളില്‍വെച്ചുകൂടാരങ്ങളിൽവെച്ചു പിറുപിറുത്തു; യഹോവയുടെ വചനം കേള്‍ക്കാതെയിരുന്നുകേൾക്കാതെയിരുന്നു.
 
{{verse|26}} അതുകൊണ്ടു അവന്‍അവൻ : മരുഭൂമിയില്‍മരുഭൂമിയിൽ അവരെ വീഴിക്കുമെന്നും അവരുടെ സന്തതിയെ ജാതികളുടെ ഇടയില്‍ഇടയിൽ നശിപ്പിക്കുമെന്നും
 
{{verse|27}} അവരെ ദേശങ്ങളില്‍ദേശങ്ങളിൽ ചിതറിച്ചുകളയുമെന്നും അവര്‍ക്കുംഅവർക്കും വിരോധമായി തന്റെ കൈ ഉയര്‍ത്തിഉയർത്തി സത്യംചെയ്തു.
 
{{verse|28}} അനന്തരം അവര്‍അവർ ബാല്‍പെയോരിനോടുബാൽപെയോരിനോടു ചേര്‍ന്നുചേർന്നു; പ്രേതങ്ങള്‍ക്കുള്ളപ്രേതങ്ങൾക്കുള്ള ബലികളെ തിന്നു.
 
{{verse|29}} ഇങ്ങനെ അവര്‍അവർ തങ്ങളുടെ ക്രിയകളാല്‍ക്രിയകളാൽ അവനെ കോപിപ്പിച്ചു; പെട്ടെന്നു ഒരു ബാധ അവര്‍ക്കുംഅവർക്കും തട്ടി.
 
{{verse|30}} അപ്പോള്‍അപ്പോൾ ഫീനെഹാസ് എഴുന്നേറ്റു ശിക്ഷ നടത്തി; ബാധ നിര്‍ത്തലാകയുംനിർത്തലാകയും ചെയ്തു.
 
{{verse|31}} അതു എന്നേക്കും തലമുറതലമുറയായി അവന്നു നീതിയായിഎണ്ണിയിരിക്കുന്നു.
 
{{verse|32}} മെരീബാവെള്ളത്തിങ്കലും അവര്‍അവർ അവനെ കോപിപ്പിച്ചു; അവരുടെനിമിത്തം മോശെക്കും ദോഷം ഭവിച്ചു.
 
{{verse|33}} അവര്‍അവർ അവന്റെ മനസ്സിനെ കോപിപ്പിച്ചതുകൊണ്ടു അവന്‍അവൻ അധരങ്ങളാല്‍അധരങ്ങളാൽ അവിവേകം സംസാരിച്ചുപോയി.
 
{{verse|34}} യഹോവ തങ്ങളോടു നശിപ്പിപ്പാന്‍നശിപ്പിപ്പാൻ കല്പിച്ചതുപോലെ അവര്‍അവർ ജാതികളെ നശിപ്പിച്ചില്ല.
 
{{verse|35}} അവര്‍അവർ ജാതികളോടു ഇടകലര്‍ന്നുഇടകലർന്നു അവരുടെ പ്രവൃത്തികളെ പഠിച്ചു.
 
{{verse|36}} അവരുടെ വിഗ്രഹങ്ങളെയും സേവിച്ചു; അവ അവര്‍ക്കൊരുഅവർക്കൊരു കണിയായി തീര്‍ന്നുതീർന്നു.
 
{{verse|37}} തങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും അവര്‍അവർ ഭൂതങ്ങള്‍ക്കുഭൂതങ്ങൾക്കു ബലികഴിച്ചു.
 
{{verse|38}} അവര്‍അവർ കുറ്റമില്ലാത്ത രക്തം, പുത്രീപുത്രന്മാരുടെ രക്തം തന്നേ ചൊരിഞ്ഞു; അവരെ അവര്‍അവർ കനാന്യവിഗ്രഹങ്ങള്‍ക്കുകനാന്യവിഗ്രഹങ്ങൾക്കു ബലികഴിച്ചു, ദേശം രക്തപാതകംകൊണ്ടു അശുദ്ധമായ്തീര്‍ന്നുഅശുദ്ധമായ്തീർന്നു.
 
{{verse|39}} ഇങ്ങനെ അവര്‍അവർ തങ്ങളുടെ ക്രിയകളാല്‍ക്രിയകളാൽ മലിനപ്പെട്ടു, തങ്ങളുടെ കര്‍മ്മങ്ങളാല്‍കർമ്മങ്ങളാൽ പരസംഗം ചെയ്തു.
 
{{verse|40}} അതുകൊണ്ടു യഹോവയുടെ കോപം തന്റെ ജനത്തിന്റെ നേരെ ജ്വലിച്ചു; അവന്‍അവൻ തന്റെ അവകാശത്തെ വെറുത്തു.
 
{{verse|41}} അവന്‍അവൻ അവരെ ജാതികളുടെ കയ്യില്‍കയ്യിൽ ഏല്പിച്ചു; അവരെ പകെച്ചവര്‍പകെച്ചവർ അവരെ ഭരിച്ചു.
 
{{verse|42}} അവരുടെ ശത്രുക്കള്‍ശത്രുക്കൾ അവരെ ഞെരുക്കി; അവര്‍അവർ അവര്‍ക്കുംഅവർക്കും കീഴടങ്ങേണ്ടിവന്നു.
 
{{verse|43}} പലപ്പോഴും അവന്‍അവൻ അവരെ വിടുവിച്ചു; എങ്കിലും അവര്‍അവർ തങ്ങളുടെ ആലോചനയാല്‍ആലോചനയാൽ അവനോടു മത്സരിച്ചു; തങ്ങളുടെ അകൃത്യംനിമിത്തം അധോഗതിപ്രാപിച്ചു.
 
{{verse|44}} എന്നാല്‍എന്നാൽ അവരുടെ നിലവിളി കേട്ടപ്പോള്‍കേട്ടപ്പോൾ അവന്‍അവൻ അവരുടെ കഷ്ടതയെ കടാക്ഷിച്ചു.
 
{{verse|45}} അവന്‍അവൻ അവര്‍ക്കായിഅവർക്കായി തന്റെ നിയമത്തെ ഔര്‍ത്തുഔർത്തു; തന്റെ മഹാദയപ്രകാരം അനുതപിച്ചു.
 
{{verse|46}} അവരെ ബദ്ധരാക്കി കൊണ്ടുപോയവര്‍ക്കെല്ലാംകൊണ്ടുപോയവർക്കെല്ലാം അവരോടു കനിവു തോന്നുമാറാക്കി.
 
{{verse|47}} ഞങ്ങളുടെ ദൈവമായ യഹോവേ, ഞങ്ങളെ രക്ഷിക്കേണമേ; നിന്റെ വിശുദ്ധനാമത്തിന്നു സ്തോത്രം ചെയ്‍വാനും നിന്റെ സ്തുതിയില്‍സ്തുതിയിൽ പ്രശംസിപ്പാനും ജാതികളുടെ ഇടയില്‍നിന്നുഇടയിൽനിന്നു ഞങ്ങളെ ശേഖരിക്കേണമേ.
 
{{verse|48}} യിസ്രായേലിന്റെ ദൈവമായ യഹോവ എന്നും എന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ; ജനമെല്ലാം ആമേന്‍ആമേൻ എന്നു പറയട്ടെ. യഹോവയെ സ്തുതിപ്പിന്‍സ്തുതിപ്പിൻ .
 
 
{{Navi|
Prev=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 105|
Next=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 107|
}}