"സത്യവേദപുസ്തകം/സങ്കീൎത്തനങ്ങൾ/അദ്ധ്യായം 111" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സങ്കീര്‍ത്തനങ്ങള്‍/അദ്ധ്യായം 111
 
(ചെ.) പുതിയ ചിൽ ...
വരി 1:
{{SVPM Psalms}}
{{Navi|
Prev=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 110|
Next=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 112|
}}
{{SVPM Old Testament}}
 
{{verse|1}} യഹോവയെ സ്തുതിപ്പിന്‍സ്തുതിപ്പിൻ . ഞാന്‍ഞാൻ നേരുള്ളവരുടെ സംഘത്തിലും സഭയിലും പൂര്‍ണ്ണഹൃദയത്തോടെപൂർണ്ണഹൃദയത്തോടെ യഹോവേക്കു സ്തോത്രം ചെയ്യും.
 
{{verse|2}} യഹോവയുടെ പ്രവൃത്തികള്‍പ്രവൃത്തികൾ വലിയവയും അവയില്‍അവയിൽ ഇഷ്ടമുള്ളവരൊക്കെയും ശോധന ചെയ്യേണ്ടിയവയും ആകുന്നു.
 
{{verse|3}} അവന്റെ പ്രവൃത്തി മഹത്വവും തേജസ്സും ഉള്ളതു; അവന്റെ നീതി എന്നേക്കും നിലനിലക്കുന്നു.
 
{{verse|4}} അവന്‍അവൻ തന്റെ അത്ഭുതങ്ങള്‍ക്കുഅത്ഭുതങ്ങൾക്കു ഒരു ജ്ഞാപകം ഉണ്ടാക്കിയിരിക്കുന്നു; യഹോവ കൃപയും കരുണയും ഉള്ളവന്‍ഉള്ളവൻ തന്നേ.
 
{{verse|5}} തന്റെ ഭക്തന്മാര്‍ക്കുംഭക്തന്മാർക്കും അവന്‍അവൻ ആഹാരം കൊടുക്കുന്നു; അവന്‍അവൻ തന്റെ നിയമത്തെ എന്നേക്കും ഔര്‍ക്കുംന്നുഔർക്കുംന്നു.
 
{{verse|6}} ജാതികളുടെ അവകാശം അവന്‍അവൻ സ്വജനത്തിന്നു കൊടുത്തതില്‍കൊടുത്തതിൽ തന്റെ പ്രവൃത്തികളുടെ ശക്തി അവര്‍ക്കുംഅവർക്കും പ്രസിദ്ധമാക്കിയിരിക്കുന്നു.
 
{{verse|7}} അവന്റെ കൈകളുടെ പ്രവൃത്തികള്‍പ്രവൃത്തികൾ സത്യവും ന്യായവും ആകുന്നു;
 
{{verse|8}} അവന്റെ പ്രമാണങ്ങള്‍പ്രമാണങ്ങൾ എല്ലാം വിശ്വാസ്യം തന്നേ.
 
{{verse|9}} അവ എന്നെന്നേക്കും സ്ഥിരമായിരിക്കുന്നു; അവ വിശ്വസ്തതയോടും നേരോടുംകൂടെ അനുഷ്ഠിക്കപ്പെടുന്നു.
 
{{verse|10}} അവന്‍അവൻ തന്റെ ജനത്തിന്നു വീണ്ടെടുപ്പു അയച്ചു, തന്റെ നിയമത്തെ എന്നേക്കുമായി കല്പിച്ചിരിക്കുന്നു; അവന്റെ നാമം വിശുദ്ധവും ഭയങ്കരവും ആകുന്നു.
 
{{verse|11}} യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭമാകുന്നു. അവയെ ആചരിക്കുന്ന എല്ലാവര്‍ക്കുംഎല്ലാവർക്കും നല്ല ബുദ്ധി ഉണ്ടു; അവന്റെ സ്തുതി എന്നേക്കും നിലനിലക്കുന്നു.
 
 
{{Navi|
Prev=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 110|
Next=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 112|
}}