"സത്യവേദപുസ്തകം/സങ്കീൎത്തനങ്ങൾ/അദ്ധ്യായം 115" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സങ്കീര്‍ത്തനങ്ങള്‍/അദ്ധ്യായം 115
 
(ചെ.) പുതിയ ചിൽ ...
വരി 1:
{{SVPM Psalms}}
{{Navi|
Prev=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 114|
Next=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 116|
}}
{{SVPM Old Testament}}
 
{{verse|1}} ഞങ്ങള്‍ക്കല്ലഞങ്ങൾക്കല്ല, യഹോവേ, ഞങ്ങള്‍ക്കല്ലഞങ്ങൾക്കല്ല, നിന്റെ ദയയും വിശ്വസ്തതയും നിമിത്തം നിന്റെ നാമത്തിന്നു തന്നേ മഹത്വം വരുത്തേണമേ.
 
{{verse|2}} അവരുടെ ദൈവം ഇപ്പോള്‍ഇപ്പോൾ എവിടെ എന്നു ജാതികള്‍ജാതികൾ പറയുന്നതെന്തിന്നു?
 
{{verse|3}} നമ്മുടെ ദൈവമോ സ്വര്‍ഗ്ഗത്തില്‍സ്വർഗ്ഗത്തിൽ ഉണ്ടു; തനിക്കു ഇഷ്ടമുള്ളതൊക്കെയും അവന്‍അവൻ ചെയ്യുന്നു.
 
{{verse|4}} അവരുടെ വിഗ്രഹങ്ങള്‍വിഗ്രഹങ്ങൾ പൊന്നും വെള്ളിയും ആകുന്നു; മനുഷ്യരുടെ കൈവേല തന്നേ.
 
{{verse|5}} അവേക്കു വായുണ്ടെങ്കിലും സംസാരിക്കുന്നില്ല; കണ്ണുണ്ടെങ്കിലും കാണുന്നില്ല.
 
{{verse|6}} അവേക്കു ചെവിയുണ്ടെങ്കിലും കേള്‍ക്കുന്നില്ലകേൾക്കുന്നില്ല; മൂകൂണ്ടെങ്കിലും മണക്കുന്നില്ല.
 
{{verse|7}} അവേക്കു കയ്യുണ്ടെങ്കിലും സ്പര്‍ശിക്കുന്നില്ലസ്പർശിക്കുന്നില്ല; കാലുണ്ടെങ്കിലും നടക്കുന്നില്ല; തൊണ്ടകൊണ്ടു സംസാരിക്കുന്നതുമില്ല.
 
{{verse|8}} അവയെ ഉണ്ടാക്കുന്നവര്‍ഉണ്ടാക്കുന്നവർ അവയെപ്പോലെ ആകുന്നു; അവയില്‍അവയിൽ ആശ്രയിക്കുന്ന ഏവനും അങ്ങനെ തന്നേ.
 
{{verse|9}} യിസ്രായേലേ, യഹോവയില്‍യഹോവയിൽ ആശ്രയിക്ക; അവന്‍അവൻ അവരുടെ സഹായവും പരിചയും ആകുന്നു;
 
{{verse|10}} അഹരോന്‍അഹരോൻ ഗൃഹമേ, യഹോവയില്‍യഹോവയിൽ ആശ്രയിക്ക. അവന്‍അവൻ അവരുടെ സഹായവും പരിചയും ആകുന്നു.
 
{{verse|11}} യഹോവാഭക്തന്മാരേ, യഹോവയില്‍യഹോവയിൽ ആശ്രയിപ്പിന്‍ആശ്രയിപ്പിൻ ; അവന്‍അവൻ അവരുടെ സഹായവും പരിചയും ആകുന്നു.
 
{{verse|12}} യഹോവ നമ്മെ ഔര്‍ത്തിരിക്കുന്നുഔർത്തിരിക്കുന്നു; അവന്‍അവൻ അനുഗ്രഹിക്കും; അവന്‍അവൻ യിസ്രായേല്‍ഗൃഹത്തെയിസ്രായേൽഗൃഹത്തെ അനുഗ്രഹിക്കും; അവന്‍അവൻ അഹരോന്‍അഹരോൻ ഗൃഹത്തെ അനുഗ്രഹിക്കും.
 
{{verse|13}} അവന്‍അവൻ യഹോവാഭക്തന്മാരായ ചെറിയവരെയും വലിയവരെയും അനുഗ്രഹിക്കും.
 
{{verse|14}} യഹോവ നിങ്ങളെ മേലക്കുമേല്‍മേലക്കുമേൽ വര്‍ദ്ധിപ്പിക്കട്ടെവർദ്ധിപ്പിക്കട്ടെ; നിങ്ങളെയും നിങ്ങളുടെ മക്കളെയും തന്നേ.
 
{{verse|15}} ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയ യഹോവയാല്‍യഹോവയാൽ നിങ്ങള്‍നിങ്ങൾ അനുഗ്രഹിക്കപ്പെട്ടവര്‍അനുഗ്രഹിക്കപ്പെട്ടവർ ആകുന്നു.
 
{{verse|16}} സ്വര്‍ഗ്ഗംസ്വർഗ്ഗം യഹോവയുടെ സ്വര്‍ഗ്ഗമാകുന്നുസ്വർഗ്ഗമാകുന്നു; ഭൂമിയെ അവന്‍അവൻ മനുഷ്യര്‍ക്കുംമനുഷ്യർക്കും കൊടുത്തിരിക്കുന്നു.
 
{{verse|17}} മരിച്ചവരും മൌനതയില്‍മൌനതയിൽ ഇറങ്ങിയവര്‍ഇറങ്ങിയവർ ആരും യഹോവയെ സ്തുതിക്കുന്നില്ല,
 
{{verse|18}} നാമോ, ഇന്നുമുതല്‍ഇന്നുമുതൽ എന്നേക്കും യഹോവയെ വാഴ്ത്തും. യഹോവയെ സ്തുതിപ്പിന്‍സ്തുതിപ്പിൻ .
 
 
{{Navi|
Prev=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 114|
Next=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 116|
}}