"സത്യവേദപുസ്തകം/സങ്കീൎത്തനങ്ങൾ/അദ്ധ്യായം 122" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സങ്കീര്‍ത്തനങ്ങള്‍/അദ്ധ്യായം 122
 
(ചെ.) പുതിയ ചിൽ ...
വരി 1:
{{SVPM Psalms}}
{{Navi|
Prev=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 121|
Next=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 123|
}}
{{SVPM Old Testament}}
 
{{verse|1}} യഹോവയുടെ ആലയത്തിലേക്കു നമുക്കു പോകാം എന്നു അവര്‍അവർ എന്നോടു പറഞ്ഞപ്പോള്‍പറഞ്ഞപ്പോൾ ഞാന്‍ഞാൻ സന്തോഷിച്ചു.
 
{{verse|2}} യെരൂശലേമേ, ഞങ്ങളുടെ കാലുകള്‍കാലുകൾ നിന്റെ വാതിലുകള്‍ക്കകത്തുവാതിലുകൾക്കകത്തു നിലക്കുന്നു.
 
{{verse|3}} തമ്മില്‍തമ്മിൽ ഇണക്കിയ നഗരമായി പണിതിരിക്കുന്ന യെരൂശലേമേ!
 
{{verse|4}} അവിടേക്കു ഗോത്രങ്ങള്‍ഗോത്രങ്ങൾ, യഹോവയുടെ ഗോത്രങ്ങള്‍ഗോത്രങ്ങൾ തന്നേ, യിസ്രായേലിന്നു സാക്ഷ്യത്തിന്നായി യഹോവയുടെ നാമത്തിന്നു സ്തോത്രം ചെയ്‍വാന്‍ചെയ്‍വാൻ കയറിച്ചെല്ലുന്നു.
 
{{verse|5}} അവിടെ ന്യായാസനങ്ങള്‍ന്യായാസനങ്ങൾ, ദാവീദ്ഗൃഹത്തിന്റെ ന്യായാസനങ്ങള്‍ന്യായാസനങ്ങൾ തന്നേ ഇരിക്കുന്നു.
 
{{verse|6}} യെരൂശലേമിന്റെ സമാധാനത്തിന്നായി പ്രാര്‍ത്ഥിപ്പിന്‍പ്രാർത്ഥിപ്പിൻ ; നിന്നെ സ്നേഹിക്കുന്നവര്‍സ്നേഹിക്കുന്നവർ സ്വൈരമായിരിക്കട്ടെ.
 
{{verse|7}} നിന്റെ കൊത്തളങ്ങളില്‍കൊത്തളങ്ങളിൽ സമാധാനവും നിന്റെ അരമനകളില്‍അരമനകളിൽ സ്വൈരവും ഉണ്ടാകട്ടെ.
 
{{verse|8}} എന്റെ സഹോദരന്മാരും കൂട്ടാളികളും നിമിത്തം നിന്നില്‍നിന്നിൽ സമാധാനം ഉണ്ടാകട്ടെ എന്നു ഞാന്‍ഞാൻ പറയും.
 
{{verse|9}} നമ്മുടെ ദൈവമായ യഹോവയുടെ ആലയം നിമിത്തം ഞാന്‍ഞാൻ നിന്റെ നന്മ അന്വേഷിക്കും.
 
 
{{Navi|
Prev=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 121|
Next=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 123|
}}