"സത്യവേദപുസ്തകം/സങ്കീൎത്തനങ്ങൾ/അദ്ധ്യായം 135" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സങ്കീര്‍ത്തനങ്ങള്‍/അദ്ധ്യായം 135
 
(ചെ.) പുതിയ ചിൽ ...
വരി 1:
{{SVPM Psalms}}
{{Navi|
Prev=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 134|
Next=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 136|
}}
{{SVPM Old Testament}}
 
{{verse|1}} യഹോവയെ സ്തുതിപ്പിന്‍സ്തുതിപ്പിൻ ; യഹോവയുടെ നാമത്തെ സ്തുതിപ്പിന്‍സ്തുതിപ്പിൻ ; യഹോവയുടെ ദാസന്മാരേ, അവനെ സ്തുതിപ്പിന്‍സ്തുതിപ്പിൻ .
 
{{verse|2}} യഹോവയുടെ ആലയത്തിലും നമ്മുടെ ദൈവത്തിന്റെ ആലയത്തിന്‍ആലയത്തിൻ പ്രാകാരങ്ങളിലും നിലക്കുന്നവരേ,
 
{{verse|3}} യഹോവയെ സ്തുതിപ്പിന്‍സ്തുതിപ്പിൻ ; യഹോവ നല്ലവന്‍നല്ലവൻ അല്ലോ; അവന്റെ നാമത്തിന്നു കീര്‍ത്തനംകീർത്തനം ചെയ്‍വിന്‍ചെയ്‍വിൻ ; അതു മനോഹരമല്ലോ.
 
{{verse|4}} യഹോവ യാക്കോബിനെ തനിക്കായിട്ടും യിസ്രായേലിനെ തന്റെ നിക്ഷേപമായിട്ടും തിരഞ്ഞെടുത്തിരിക്കുന്നു.
 
{{verse|5}} യഹോവ വലിയവന്‍വലിയവൻ എന്നും നമ്മുടെ കര്‍ത്താവുകർത്താവു സകലദേവന്മാരിലും ശ്രേഷ്ഠന്‍ശ്രേഷ്ഠൻ എന്നും ഞാന്‍ഞാൻ അറിയുന്നു.
 
{{verse|6}} ആകാശത്തിലും ഭൂമിയിലും സമുദ്രങ്ങളിലും എല്ലാ ആഴങ്ങളിലും യഹോവ തനിക്കിഷ്ടമുള്ളതൊക്കെയും ചെയ്യുന്നു.
 
{{verse|7}} അവന്‍അവൻ ഭൂമിയുടെ അറ്റത്തുനിന്നു നീരാവി പൊങ്ങുമാറാക്കുന്നു; അവന്‍അവൻ മഴെക്കായി മിന്നലുകളെ ഉണ്ടാക്കുന്നു; തന്റെ ഭണ്ഡാരങ്ങളില്‍ഭണ്ഡാരങ്ങളിൽ നിന്നു കാറ്റു പുറപ്പെടുവിക്കുന്നു.
 
{{verse|8}} അവന്‍അവൻ മിസ്രയീമിലെ കടിഞ്ഞൂലുകളെ മനുഷ്യരെയും മൃഗങ്ങളെയും ഒരുപോലെ സംഹരിച്ചു.
 
{{verse|9}} മിസ്രയീമേ, നിന്റെ മദ്ധ്യേ അവന്‍അവൻ ഫറവോന്റെ മേലും അവന്റെ സകലഭൃത്യന്മാരുടെമേലും അടയാളങ്ങളും അത്ഭുതങ്ങളും അയച്ചു.
 
{{verse|10}} അവന്‍അവൻ വലിയ ജാതികളെ സംഹരിച്ചു; ബലമുള്ള രാജാക്കന്മാരെ നിഗ്രഹിച്ചു.
 
{{verse|11}} അമോര്‍യ്യരുടെഅമോർയ്യരുടെ രാജാവായ സീഹോനെയും ബാശാന്‍ബാശാൻ രാജാവായ ഔഗിനെയും സകല കനാന്യരാജ്യങ്ങളെയും തന്നേ.
 
{{verse|12}} അവരുടെ ദേശത്തെ അവന്‍അവൻ അവകാശമായിട്ടു, തന്റെ ജനമായ യിസ്രായേലിന്നു അവകാശമായിട്ടു കൊടുത്തു.
 
{{verse|13}} യഹോവേ, നിന്റെ നാമം ശാശ്വതമായും യഹോവേ, നിന്റെ ജ്ഞാപകം തലമുറതലമുറയായും ഇരിക്കുന്നു.
 
{{verse|14}} യഹോവ തന്റെ ജനത്തിന്നു ന്യായപാലനം ചെയ്യും; അവന്‍അവൻ തന്റെ ദാസന്മാരോടു സഹതപിക്കും.
 
{{verse|15}} ജാതികളുടെ വിഗ്രഹങ്ങള്‍വിഗ്രഹങ്ങൾ പൊന്നും വെള്ളിയും മനുഷ്യരുടെ കൈവേലയും ആകുന്നു.
 
{{verse|16}} അവേക്കു വായുണ്ടെങ്കിലും സംസാരിക്കുന്നില്ല; കണ്ണുണ്ടെങ്കിലും കാണുന്നില്ല;
 
{{verse|17}} അവേക്കു ചെവിയുണ്ടെങ്കിലും കേള്‍ക്കുന്നില്ലകേൾക്കുന്നില്ല; അവയുടെ വായില്‍വായിൽ ശ്വാസവുമില്ല.
 
{{verse|18}} അവയെ ഉണ്ടാക്കുന്നവര്‍ഉണ്ടാക്കുന്നവർ അവയെപ്പോലെയാകുന്നു; അവയില്‍അവയിൽ ആശ്രയിക്കുന്ന ഏവനും അങ്ങനെ തന്നേ.
 
{{verse|19}} യിസ്രായേല്‍ഗൃഹമേയിസ്രായേൽഗൃഹമേ, യഹോവയെ വാഴ്ത്തുക; അഹരോന്റെ ഗൃഹമേ, യഹോവയെ വാഴ്ത്തുക.
 
{{verse|20}} ലേവിഗൃഹമേ, യഹോവയെ വാഴ്ത്തുക; യഹോവാഭക്തന്മാരേ, യഹോവയെ വാഴ്ത്തുവിന്‍വാഴ്ത്തുവിൻ .
 
{{verse|21}} യെരൂശലേമില്‍യെരൂശലേമിൽ അധിവസിക്കുന്ന യഹോവ സിയോനില്‍നിന്നുസിയോനിൽനിന്നു വാഴ്ത്തപ്പെടുമാറാകട്ടെ. യഹോവയെ സ്തുതിപ്പിന്‍സ്തുതിപ്പിൻ .
 
 
{{Navi|
Prev=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 134|
Next=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 136|
}}