{{verse|2}} അവന്റെ സന്നിധിയില്‍സന്നിധിയിൽ ഞാന്‍ഞാൻ എന്റെ സങ്കടം പകരുന്നു; എന്റെ കഷ്ടത ഞാന്‍ഞാൻ അവനെ ബോധിപ്പിക്കുന്നു.
{{verse|3}} എന്റെ ആത്മാവു എന്റെ ഉള്ളില്‍ഉള്ളിൽ വിഷാദിച്ചിരിക്കുമ്പോള്‍വിഷാദിച്ചിരിക്കുമ്പോൾ നീ എന്റെ പാതയെ അറിയുന്നു. ഞാന്‍ഞാൻ നടക്കുന്ന പാതയില്‍പാതയിൽ അവര്‍അവർ എനിക്കു ഒരു കണി ഒളിച്ചുവെച്ചിരിക്കുന്നു.
{{verse|4}} വലത്തോട്ടു നോക്കി കാണേണമേ; എന്നെ അറിയുന്നവന്‍അറിയുന്നവൻ ആരുമില്ലല്ലോ. ശരണം എനിക്കു പോയ്പോയിരിക്കുന്നു; എന്റെ പ്രാണന്നു വേണ്ടി ആരും കരുതുന്നില്ല.
{{verse|5}} യഹോവേ, ഞാന്‍ഞാൻ നിന്നോടു നിലവിളിച്ചു; നീ എന്റെ സങ്കേതവും ജീവനുള്ളവരുടെ ദേശത്തു എന്റെ ഔഹരിയും ആകുന്നു എന്നു ഞാന്‍ഞാൻ പറഞ്ഞു.
{{verse|6}} എന്റെ നിലവിളിക്കു ചെവി തരേണമേ. ഞാന്‍ഞാൻ ഏറ്റവും എളിമപ്പെട്ടിരിക്കുന്നു; എന്നെ ഉപദ്രവിക്കുന്നവര്‍ഉപദ്രവിക്കുന്നവർ എന്നിലും ബലവാന്മാരാകയാല്‍ബലവാന്മാരാകയാൽ അവരുടെ കയ്യില്‍നിന്നുകയ്യിൽനിന്നു എന്നെ വിടുവിക്കേണമേ.
{{verse|7}} ഞാന്‍ഞാൻ നിന്റെ നാമത്തിന്നു സ്തോത്രം ചെയ്യേണ്ടതിന്നു എന്റെ പ്രാണനെ കാരാഗൃഹത്തില്‍നിന്നുകാരാഗൃഹത്തിൽനിന്നു പുറപ്പെടുവിക്കേണമേ; നീ എന്നോടു ഉപകാരം ചെയ്തിരിക്കയാല്‍ചെയ്തിരിക്കയാൽ നീതിമാന്മാര്‍നീതിമാന്മാർ എന്റെ ചുറ്റം വന്നുകൂടും.