"സത്യവേദപുസ്തകം/സങ്കീൎത്തനങ്ങൾ/അദ്ധ്യായം 143" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സങ്കീര്‍ത്തനങ്ങള്‍/അദ്ധ്യായം 143
 
(ചെ.) പുതിയ ചിൽ ...
വരി 1:
{{SVPM Psalms}}
{{Navi|
Prev=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 142|
Next=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 144|
}}
{{SVPM Old Testament}}
 
{{verse|1}} യഹോവേ, എന്റെ പ്രാര്‍ത്ഥനപ്രാർത്ഥന കേട്ടു, എന്റെ യാചനകള്‍ക്കുയാചനകൾക്കു ചെവിതരേണമേ; നിന്റെ വിശ്വസ്തതയാലും നീതിയാലും എനിക്കുത്തരമരുളേണമേ.
 
{{verse|2}} അടിയനെ ന്യായവിസ്താരത്തില്‍ന്യായവിസ്താരത്തിൽ പ്രവേശിപ്പിക്കരുതെ; ജീവനുള്ളവന്‍ജീവനുള്ളവൻ ആരും തിരുസന്നിധിയില്‍തിരുസന്നിധിയിൽ നീതിമാനാകയില്ലല്ലോ.
 
{{verse|3}} ശത്രു എന്റെ പ്രാണനെ ഉപദ്രവിച്ചിരിക്കുന്നു; അവന്‍അവൻ എന്നെ നിലത്തിട്ടു തകര്‍ത്തിരിക്കുന്നുതകർത്തിരിക്കുന്നു; പണ്ടേ മരിച്ചവരെപ്പോലെ അവന്‍അവൻ എന്നെ ഇരുട്ടില്‍ഇരുട്ടിൽ പാര്‍പ്പിച്ചിരിക്കുന്നുപാർപ്പിച്ചിരിക്കുന്നു.
 
{{verse|4}} ആകയാല്‍ആകയാൽ എന്റെ മനം എന്റെ ഉള്ളില്‍ഉള്ളിൽ വിഷാദിച്ചിരിക്കുന്നു; എന്റെ ഹൃദയം എന്റെ ഉള്ളില്‍ഉള്ളിൽ സ്തംഭിച്ചിരിക്കുന്നു.
 
{{verse|5}} ഞാന്‍ഞാൻ പണ്ടത്തെ നാളുകളെ ഔര്‍ക്കുംന്നുഔർക്കുംന്നു; നിന്റെ സകലപ്രവൃത്തികളെയും ഞാന്‍ഞാൻ ധ്യാനിക്കുന്നു; നിന്റെ കൈകളുടെ പ്രവൃത്തിയെ ഞാന്‍ഞാൻ ചിന്തിക്കുന്നു.
 
{{verse|6}} ഞാന്‍ഞാൻ എന്റെ കൈകളെ നിങ്കലേക്കു മലര്‍ത്തുന്നുമലർത്തുന്നു; വരണ്ട നിലംപോലെ എന്റെ പ്രാണന്‍പ്രാണൻ നിനക്കായി ദാഹിക്കുന്നു. സേലാ.
 
{{verse|7}} യഹോവേ, വേഗം എനിക്കു ഉത്തരമരുളേണമേ; എന്റെ ആത്മാവു കാംക്ഷിക്കുന്നു. ഞാന്‍ഞാൻ കുഴിയില്‍കുഴിയിൽ ഇറങ്ങുന്നവരെപ്പോലെ ആകാതിരിപ്പാന്‍ആകാതിരിപ്പാൻ നിന്റെ മുഖത്തെ എനിക്കു മറെക്കരുതേ.
 
{{verse|8}} രാവിലെ നിന്റെ ദയ എന്നെ കേള്‍ക്കുമാറാക്കേണമേകേൾക്കുമാറാക്കേണമേ; ഞാന്‍ഞാൻ നിന്നില്‍നിന്നിൽ ആശ്രയിക്കുന്നുവല്ലോ; ഞാന്‍ഞാൻ നടക്കേണ്ടുന്ന വഴി എന്നെ അറിയിക്കേണമേ; ഞാന്‍ഞാൻ എന്റെ ഉള്ളം നിങ്കലേക്കു ഉയര്‍ത്തുന്നുവല്ലോഉയർത്തുന്നുവല്ലോ.
 
{{verse|9}} യഹോവേ, എന്റെ ശത്രുക്കളുടെ കയ്യില്‍നിന്നുകയ്യിൽനിന്നു എന്നെ വിടുവിക്കേണമേ; നിന്റെ അടുക്കല്‍അടുക്കൽ ഞാന്‍ഞാൻ മറവിന്നായി വരുന്നു.
 
{{verse|10}} നിന്റെ ഇഷ്ടം ചെയ്‍വാന്‍ചെയ്‍വാൻ എന്നെ പഠിപ്പിക്കേണമേ. നീ എന്റെ ദൈവമാകുന്നുവല്ലോ; നിന്റെ നല്ല ആത്മാവു നേര്‍ന്നിലത്തില്‍നേർന്നിലത്തിൽ എന്നെ നടത്തുമാറാകട്ടെ.
 
{{verse|11}} യഹോവേ, നിന്റെ നാമംനിമിത്തം എന്നെ ജീവിപ്പിക്കേണമേ; നിന്റെ നീതിയാല്‍നീതിയാൽ എന്റെ പ്രാണനെ കഷ്ടതയില്‍നിന്നുകഷ്ടതയിൽനിന്നു ഉദ്ധരിക്കേണമേ.
 
{{verse|12}} നിന്റെ ദയയാല്‍ദയയാൽ എന്റെ ശത്രുക്കളെ സംഹരിക്കേണമേ; എന്റെ പ്രാണനെ പീഡിപ്പിക്കുന്നവരെ ഒക്കെയും നശിപ്പിക്കേണമേ; ഞാന്‍ഞാൻ നിന്റെ ദാസന്‍ദാസൻ ആകുന്നുവല്ലോ.
 
 
{{Navi|
Prev=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 142|
Next=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 144|
}}